Media Magazine April - May 2019

Page 1

ISBN 2395 -1370 MARCH - APRIL 2019 Vol 06 Issue 03 Price `20 FOLLOW US ON www.keralamediaacademy.org

A

B i I n g u a l

M o n t h l y

J o u r n a l

o f

മാർച്ച് - ഏ�ിൽ 2019

t h e

K e r a l a

1

M e d i a

A c a d e m y


www.keralamediaacademy.org

www.keralamediaacademy.org

ഇന്നിതാ ഞാൻ എല്ലാ അതിർത്തികളും ലംഘിച്ച് ഭൂമിയുടെ മുഴുവൻ ഭാഗമാകാൻ പ�ോകുന്നു എന്നെ ക�ൊടികള�ൊന്നും പുതപ്പിക്കരുതേ. ഇന്നെനിക്കറിയാം, നാം കേവലം യാദൃഛികതകളുടെ സൃഷ്ടിയാണ്, ശരീരം പ�ോലെ, സൗരയൂഥം പ�ോലെ, നമുക്ക് ഗർവ്വിന് ഒരു പഴുതുമില്ല, യുദ്ധത്തിന് അത്ര പ�ോലുമില്ല. പാട്ടോ പതാകയ�ോ ഇല്ലാതെ എന്നെ താഴ്ത്തി കുഴിച്ചിടുക.

കുഞ്ഞായാലും കുടിയേറ്റം തടയും

അമേരിക്കൻ നിരീക്ഷണ സംഘം കുടിയേറ്റശ്രമത്തിന്റെ പേരിൽ തടഞ്ഞ മെക്സ ‌ ിക്കൻ യുവതിയുടെ രണ്ടു വയസുകാരി മകൾ സെക്യൂരിറ്റിയുടെ പിടിയിൽ

സച്ചിദാനന്ദൻ

ഗെറ്റി ഇമേജ് ഫ�ോട്ടോഗ്രാഫർ ജ�ോൺ മൺറ�ോ പകർത്തിയ ചിത്രം

2

മാർച്ച് - ഏ�ിൽ 2019

മാർച്ച് - ഏ�ിൽ 2019

3


Graphics DAY

ISBN 2395 -1370 MARCH -APRIL 2019 Vol 06 Issue 02 Price `20

www.keralamediaacademy.org

www.keralamediaacademy.org

Editor in Chief R. S. Babu Editorial Board Fr. Boby Alex N.P. Chandrasekharan C. Narayanan Santhosh George Kulangara Kamal Varadoor Saraswathy Nagarajan P.V. Kuttan Printer & Publisher K.G. Santhosh Co-ordinating Editor P.C. Suresh Kumar Editorial Co-ordination Sreeja Balachandran Marketing In Charge Shainus Markose Design & Layout Anil Raj Address ‘Media’ Kerala Media Academy Kakkanad, Kochi – 682 030 Phone: 0484 2422275 Email: kmamedia2015@gmail.com mediamag.kma@gmail.com Website: www.keralamediaacademy.org

tIcf aoUnb A¡m-Zan `c-W-k-anXn AwK-§Ä sNbÀam³ : BÀ.-Fkv _m_p (tZim-`n-am-\n), sshkv sNbÀam³ : Zo]p chn (tI-cf Iuap-Zn) AwK-§Ä : Iam hc-ZqÀ ({]-kn-Uâ v, sI.-bp-U-»yp.-sP), kn.-\m-cm-b-W³ (P-\-d sk{I-«-dn, sI.-bp-U-»yp.-sP) , ^m.-t_m_n AeIvkv a®w-¹m-¡Â (Zo-]n-I), F³.-]n.-N-{µ-ti-J-c³ (ssI-cfn Sn.-hn), Fw.-sI.-Ip-cym-t¡mkv (a-e-bmf at\m-c-a), Pb-Ir-jvW³ \cn-¡p«n (tZ-im-`n-am-\n), Fkv.-_nPp (G-jym-s\äv \yqkv), Fw.-hn.-t{i-bmwkv IpamÀ (am-Xr-`q-an), sI.-sP.-tXm-akv (tZ-im-`n-am-\n), t__n amXyp (Po-h³ Sn.-hn), kt´mjv tPmÀÖv Ipf-§c (k-^mcn Sn.-hn), tPm¬ ap­-@¡bw (a-e-bmf at\m-c-a), H.-A-_vZp-d-Òm³ (am-[yaw Zn\-]-{Xw), cmPmPn amXyp tXmakv (P-\-bp-Kw),]n.-Fw.- a-t\mPv (tZ-im-`n-am-\n), Fw.-Pn.-cm-[m-Ir-jvW³ (G-jym-s\äv \yqkv), kc-kzXn \mK-cm-P³ (Z lnµp), Zo]Iv [À½Sw (A-arX Sn.-hn), sI.-]n.-tam-l-\³ (P-bvlnµv Sn.-hn), jm\n {]`m-I-c³ (a-t\m-ca \yqkv), H.-BÀ.-cm-a-N-{µ³ (am-Xr-`qan) ]n.-hn.-Ip-«³ (ssI-cfn Sn.-hn) Ub-d-IvSÀ (C³^Àta-j³ &]»nIv dnte-j³kv hIp-¸v), sk{I-«dn (C³^Àta-j³ &]»nIv dnte-j³kv hIp-¸v), sk{I-«dn ([-\-Imcy hIp-¸v) sa¼À sk{I-«dn : sI.-Pn.-k-t´mjv (sk{I-«dn, tIcf aoUnb A¡m-Zan)

4

മാർച്ച് - ഏ�ിൽ 2019

മാർച്ച് - ഏ�ിൽ 2019

5


എഡിറ്റോറിയൽ www.keralamediaacademy.org

കെടാത്ത വെളിച്ചവുമായി മാധ്യമയാത്ര

റൂം കൈയക്ഷരത്തിന്റേതായിരുന്നു ഇന്നലെവരെ. ഇന്നാകട്ടെ, വാർത്താമുറികളിൽ ആർക്കും കൈയക്ഷരമില്ല. ന്യൂസ് കമ്പ്യൂട്ടർ അക്ഷരങ്ങൾ മാത്രം. മാറ്റം ഏത് ക�ൊടുമുടി കയറിയാലും മാധ്യമ ല�ോകത്തിന് സ്പന്ദനമായി ഹൃദയം

അന്നും ഇന്നും ഉണ്ട്. ഒന്നേമുക്കാൽ നൂറ്റാണ്ടാകുന്ന മലയാള മാധ്യമ പ്രപഞ്ചത്തിന്റെ ആദ്യ മുകുളങ്ങൾ പ�ൊട്ടി വിരിഞ്ഞ ഇടങ്ങളിൽ ഒന്ന് ത�ൊടാൻ, സ്വാതന്ത്ര�ലബ്ധിക്ക് മുമ്പും പിമ്പും വഴികാട്ടിയ മാധ്യമ മഹാരഥൻമാരുടെ സ്മരണാകുടീരങ്ങളിൽ പാദമൂന്നാൻ - മാധ്യമങ്ങളുടെ ഹൃദയരുചി ത�ൊട്ടറിയാൻ അനുഗ്രഹവും അനുഭൂതിയുമാകുന്ന യാത്ര. അതിന്റെ സായൂജ്യമായിരുന്നു മാധ്യമ ചരിത്രയാത്ര. കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച മാധ്യമ ചരിത്രയാത്ര 2019 ഫെബ്രുവരി 21 മുതൽ മാർച്ച് 1 വരെ ആയിരുന്നു. കേരള പത്രപ്രവർത്തക യൂണിയനും ഐ ആന്റ് പി ആർ ഡിയും സഹകരിച്ചു. നമ്മുടെ പത്രങ്ങൾ തുടക്കം മുതൽ ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ സമൂഹത്തെ സ്വാധീനിച്ചു. സ്വാതന്ത്ര�സമരത്തിലും സമുദായ പരിഷ്‌കരണത്തിലും സാഹിത്യ പ്രവർത്തനത്തിലും മതബ�ോധനത്തിലും പൗരാവകാശപ്രവർത്തനത്തിലും പങ്ക് വഹിച്ചു. അതുക�ൊണ്ടു തന്നെ ഭൂതകാലത്തിന്റെ വൈജ്ഞാനിക നിധികൾ അന്വേഷിച്ച് പ�ോകുന്നതും അവ തിരിച്ചറിയുന്നതും വലിയ സാംസ്‌കാരിക ദൗത്യനിർവഹണമാണ്. ഒരു കുഞ്ഞുമാസികക്ക് വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്ത സീൻബൽ ഗാർഡ്‌നർ എന്ന മനുഷ്യനെകുറിച്ച് ന�ോബൽ സമ്മാന ജേതാവായ സർ ഐസക് ബാഷേവിസ് സിംഗറെഴുതിയ ഒരു ചരിത്രകഥ ഇവിടെ പ്രസക്തമാണ്. ജർമ്മനിയിലെ എല്ലാ മാധ്യമങ്ങളും ഹിറ്റ്‌ലറുടെ ഫാസിസ്റ്റ് വാഴ്ചക്ക് മുമ്പിൽ നിശ്ബ്ദമായപ്പോൾ ഗാർഡ്‌നറുടെ കുഞ്ഞു മാസിക മാത്രം ഹിറ്റ്‌ലർക്കെതിരെ ഉറക്കെ ശബ്ദിച്ചുക�ൊണ്ടിരുന്നു. ഇതുപ�ോലെയുള്ള അപൂർവതകളും മാതൃകകളും മലയാള പത്രപ്രവർത്തനത്തിനുമുണ്ട്. അത് മനസ്സിൽ ക�ോറിയിടുമ്പോൾ ഇന്നത്തെ മാധ്യമ പ്രവർത്തകരുടെ, നാളത്തെ മാധ്യമ പ്രവർത്തകരുടെ സിരകളിലെ രക്തയ�ോട്ടത്തിന് താളക്രമമാകും.

www.keralamediaacademy.org

പൗരസമത്വ പ്രസ്ഥാനമെന്ന് അതിനെ വിശേഷിപ്പിച്ചതിലൂടെ മതനിരപേക്ഷതയുടെ ക�ൊടിയടയാളം ഉയർത്തിപ്പിടിക്കുകയായിരുന്നു. ഇപ്രകാരമുള്ള നവ�ോത്ഥാന പത്രപ്രവർത്തനത്തിന്റെ ചരിത്രപടവുകൾ അടുത്തറിയുകയായിരുന്നു മാധ്യമചരിത്രയാത്ര. സാമൂഹ്യ പരിഷ്‌കരണത്തിന്റെ ശംഖനാദമായിരുന്ന കേരളകൗമുദിയുടെ തിരുമുറ്റത്ത് ഉദ്ഘാടനം ചെയ്ത ചരിത്രയാത്ര നെയ്യാറ്റിൻകരയിൽ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മഗൃഹത്തിൽ നിന്നും തുടങ്ങി തലശ്ശേരി ഇല്ലിക്കുന്നിലെ ഗുണ്ടർട്ട് ഭവനിൽ സമാപിച്ചപ്പോൾ ചരിത്രം ചത്തമീനിനെ പ�ോലെ ഒഴുക്കിന�ൊപ്പം നീന്താനുള്ളതല്ലെന്ന് വിളിച്ചോതി. ചരിത്രനദി ഒഴുകിയപ്പോൾ കൈവിട്ടുപ�ോയ മരതകകല്ലുകളെ പുതുതലമുറ കണ്ടെത്തി ആദരിച്ചു. ദീപിക, മലയാള മന�ോരമ, മാതൃഭൂമി, കേരള കൗമുദി, ജനയുഗം, ചന്ദ്രിക തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളുടെ കുടുംബഗൃഹങ്ങളിൽ മാധ്യമയാത്ര സംഘത്തിന് മനസ്സുമനസ്സോടു ചേർന്ന സ്‌നേഹനിർഭര വരവേൽപ്പാണ് ലഭിച്ചത്. മലയാള മാധ്യമ ചരിത്രത്തെ അതിന്റെ ഗർഭഗൃഹങ്ങളിൽ എത്തി മനസ്സിലാക്കുക എന്നത് അസാധാരണമായ അനുഭവമാണ്. തീയിൽ ത�ൊട്ട് തീ അറിഞ്ഞു. കേരളത്തിലെ മാധ്യമ വിദ്യാർത്ഥികളുടെ പാഠ്യപദ്ധതിയുടെ ഭാഗമാക്കി മാധ്യമ ചരിത്രയാത്ര മാറ്റേണ്ടതുണ്ട്. അതിന് നമുക്ക് കൂട്ടായി വഴി തുറക്കാം. മാധ്യമപ്രവർത്തകരും മാധ്യമവിദ്യാർത്ഥികളും സാംസ്‌കാരിക പ്രവർത്തകരും സാമൂഹ്യ നേതാക്കളും അണിചേർന്ന ചരിത്രയാത്ര ക�ൊളുത്തിയ ദീപം കെടാതെ സൂക്ഷിക്കാം. എല്ലാ വെളിച്ചവും കെട്ടുപ�ോയിട്ടില്ലെന്ന് നമുക്ക് വിളിച്ചറിയിക്കാം.

ഇന്നത്തെ പത്രം എന്തെന്ന് അറിയാൻ പ്രയാസമില്ല. പക്ഷേ ഇന്നലെത്തെ പത്രം എന്തായിരുന്നു ? അതുകൂടി അറിയുമ്പോഴേ നമ്മുടെ അറിവ് കുറെകൂടി പൂർണ്ണമാകൂ. അപ്രകാരമുള്ള നമ്മുടെ വിജ്ഞാന സമ്പാദ നത്തിനുള്ള അന്വേഷണമായിരുന്നു ചരിത്രയാത്ര. അത് മാധ്യമ മഹാത്മാക്കളുടെ സ്മരണയ്ക്ക് മുന്നിൽ ശിരസ് നമിക്കുന്നതായിരുന്നു.

ആർ.എസ്.ബാബു

എഡിറ്റർ-ഇൻ-ചീഫ്‌

ഭരണഘടനാപരമായ ഉത്തരവാദിത്വം നിർവ്വഹിക്കുന്ന ഭരണഘടനാപരമല്ലാത്ത സ്ഥാപനമാണ് മാധ്യമങ്ങൾ. സ്വകാര്യ മൂലധനത്തെ അടിസ്ഥാനമാക്കി ലാഭേച്ഛയ�ോടെ പ്രവർത്തിക്കുന്ന സംരംഭമായി മാധ്യമങ്ങൾ മാറിയിട്ടുണ്ട്. ഈ അവസ്ഥയിലും മാധ്യമങ്ങളുടെ സാമൂഹിക പ്രതിബദ്ധതയെ ഓർമ്മപ്പെടുത്താനുള്ള ഒരവസരമായി ചരിത്രയാത്ര. കാൽ പുറക�ോട്ട് വെയ്ക്കുകയാണെങ്കിലും അത് മുന്നോട്ട് പ�ോകുന്നതിനുള്ള നമ്മുടെ ഊർജ്ജസംഭരണമാണ്. 20-ാം നൂറ്റാണ്ടിന്റെ ധീരധൈഷണികരിൽ ഒരാളായ വാൾട്ടർ ബെഞ്ചമിൻ, ചരിത്രം യഥാർത്ഥ ഓർമ്മയാകുന്നത് അത് മുന്നോട്ട് പ�ോകാനുള്ള പ്രേരണ ആകുമ്പോഴാണെന്ന് പറഞ്ഞത് ഈ അർത്ഥത്തിലാണ്. മതസൗഹാർദ്ദം, സമുദായസഹിഷ്ണത, സ്വാതന്ത്ര�ം, സമത്വം തുടങ്ങിയ സാംസ്‌കാരിക ജീവിത ഈടുവയ്പുകൾക്ക് കേരളീയ മാധ്യമങ്ങൾ എന്തു മാത്രം വിലകൽപിച്ചുവെന്ന് തിരിച്ചറിയുമ്പോൾ ആ കാലഘട്ടങ്ങളാൽ നമ്മൾ ഹർഷപുളകിതരാകുകയാണ്. ജാതിവർഗ്ഗരഹിതമായ ഒരു സമൂഹസൃഷ്ടിക്കായി മൺമറഞ്ഞ ഒരുപറ്റം മാധ്യമ മഹാരഥൻമാർ ആയുസ്സും വപുസ്സും ചിലവഴിച്ചു കർമ്മരംഗം അർത്ഥപൂർണ്ണമാക്കി. അതിലൂടെയാണ് ഒരുപരിധി വരെ സമത്വത്തിന്റെയും സഹവർത്തിത്വത്തിന്റെയും അരുണ�ോദയം ഉണ്ടായത്. മാനവ മൂല്യങ്ങളിൽ ഊന്നിയ വിചാരശീലങ്ങൾ വലിച്ചെറിയാനും വർഗ്ഗീതയും വിഭാഗീയതയും വിഷത്തീയാക്കാനും ജുഹുപ്‌സാവഹമായ ഒരു കൂട്ടം മാധ്യമങ്ങൾ നീങ്ങുന്നതിന് മധ്യേയായിരുന്നു ഈ യാത്ര. ദിവാന്റെ ക�ൊള്ളരുതാഴ്മയെപ്പറ്റി ദയാരഹിതമായി 'സ്വദേശാഭിമാനി'യിൽ എഴുതിയപ്പോൾ രാമകൃഷ്ണപിള്ള നാടുകടത്തപ്പെട്ടു. തന്റെ പത്രാധിപർ ഇല്ലാത്ത പത്രവും പ്രസ്സും തനിക്ക് വേണ്ടെന്ന് പത്രം ഉടമ വക്കം അബ്ദുൾ ഖാദർ മൗലവി ധീരമായി പ്രഖ്യാപിച്ചു. പത്രാധിപർക്ക് വിലയും സ്‌നേഹവും നൽകുന്ന പത്രഉടമയും പത്രം ഉടമയ്ക്ക് ഹൃദയം നൽകുന്ന പത്രാധിപരും കടങ്കഥയാകരുതെന്ന് ഇന്നത്തെ കാലത്തെ ഓർമ്മപ്പെടുത്തുന്നു. ഇന്നത്തെ പത്രങ്ങൾ വലുതാകും ത�ോറും ചെറുതാകുന്നുണ്ടോ? ഇത്തരം ച�ോദ്യങ്ങൾ ഉയരുന്നുണ്ട്. 1857ൽ ക�ോട്ടയത്ത് നിന്ന് പ്രസിദ്ധീകരിച്ച് തുടങ്ങി, അധികം കഴിയും മുമ്പ്, തിരുവിതാംകൂർ രാജ്യകാര്യ വിമർശനത്തിലെ നിർഭയത്വം കാരണം പൂട്ടപ്പെട്ട നിര�ോധിക്കപ്പെട്ട ആദ്യത്തെ മലയാള പത്രമായ 'സന്തിഷ്ടവാദി'യുടെ കേന്ദ്രങ്ങൾ യാത്രാ അംഗങ്ങൾ തേടിയെങ്കിലും കണ്ടെത്തിയില്ല. എന്നാൽ തിരുവിതാംകൂർ സർക്കാർ പിഴയിട്ട 5000 രൂപ അടയ്ക്കാൻ പാങ്ങില്ലാതെ 1930 കളുടെ മധ്യത്തിൽ അടച്ചു പൂട്ടിയ കേസരി പത്രത്തിന്റെ സാരഥി ബാലകൃഷ്ണപ്പിള്ളയുടെ കേസരി പറമ്പിൽ എത്തി. ഈ ല�ോകത്തെ മുഴുവൻ സ്‌നേഹിച്ചതുക�ൊണ്ട് എന്റെ ഭാര്യയെയും മകളെയും പ്രത്യേകമായി സ്‌നേഹിച്ചില്ല എന്ന് ആത്മകഥാകുറിപ്പിൽ കേസരി രേഖപ്പെടുത്തിയത് പട്ടിണി ക�ൊണ്ട് സ്വന്തം മകൾ മരിച്ചതിന്റെ ആഘാതത്തിൽ ആയിരുന്നു. എന്റെ മകളെ ഞാൻ നിറഞ്ഞ സ്‌നേഹത്തോടെ ആദ്യമായി ചുംബിച്ചത് അവളുടെ തണുത്തമരവിച്ച ജഡത്തിൽ ആയിരുന്നുവെന്നും കേസരി എഴുതി. ദിവാനെതിരെയല്ല രാജാവിനെതിരെ തന്നെ ഗർജ്ജിച്ച സിംഹമായിരുന്നു കേസരി. തിരുവിതാംകൂറിലെ നിവർത്തന പ്രക്ഷോഭം ജാതിസമരമാണെന്ന ആക്ഷേപത്തെ തള്ളി

6

മാർച്ച് - ഏ�ിൽ 2019

മാർച്ച് - ഏ�ിൽ 2019

7


www.keralamediaacademy.org

www.keralamediaacademy.org

റിവ് പൂർണ്ണമായി ഇന്നുവരെ ആരും സ്വന്തമാക്കിയതായി അറിവില്ല. അറിവ് ഒരു കാണാക്കടലായി, ഒരു അത്ഭുതമായി നിലക�ൊള്ളുന്നു. ഓര�ോ വാർത്തകളും, വാർത്താ വിശകലനങ്ങളും മാധ്യമ പ്രവർത്തകർക്ക് പുതിയ അറിവുകളാണ്. 2018ൽ ല�ോക പ്രശസ്ത ഫ�ോട്ടോ ജേർണലിസ്റ്റുകളായ നിക്കൂട്ടിന�ോടും റൗൾ റേയ�ോടുമ�ൊപ്പം കേരളത്തിൽ യാത്ര ചെയ്യാൻ അവസരം ലഭിച്ചപ്പോഴായിരുന്നു ഫ�ോട്ടോ ജേർണലിസത്തെക്കുറിച്ച് ഏറെ പഠിച്ചത്. ഇനിയും എത്രയ�ോ ഈ മേഖലയിൽ പഠിക്കാനിരിക്കുന്നു എന്ന് നിക്കൂട്ട് എന്ന ല�ോകപ്രശസ്ത ഫ�ോട്ടോ ജേർണലിസ്റ്റ് പ�ോലും പറഞ്ഞത് ഇപ്പോൾ ഓർത്തു പ�ോകുകയാണ്. അദ്ദേഹം അന്ന് പറഞ്ഞത് ഓര�ോ യാത്രകളും പാഠങ്ങളാണ് എന്നാണ്. യാത്രയിലൂടെ നമ്മൾ കണ്ടറിയുകയാണ്. കേട്ടറിയുകയാണ്. വായിച്ച് നേടാൻ കഴിയാത്ത എന്തെല്ലാമാണ് യാത്രയിലൂടെ അറിയുവാൻ സാധിക്കുക. കണ്ടറിയുന്ന, കേട്ടറിയുന്ന കാര്യങ്ങൾ വായനയിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ ഓർമ്മ നമുക്ക് സമ്മാനിക്കും.

8

മാർച്ച് - ഏ�ിൽ 2019

സുധീർ നാഥ് തലശേരി തന്നെയാണ് കേരളത്തിലെ പത്രപ്രവർത്തനത്തിന്റെയും ഉത്ഭവകേന്ദ്രം. മലയാള ഭാഷക്ക് ഏറെ സംഭാവനകൾ നൽകിയിട്ടുള്ള ജർമ്മൻ പാതിരിയായിരുന്നു ഹെർമൻ ഗുണ്ടർട്ട്. അദ്ദേഹത്തിന്റെ കേരളത്തിലെ ആസ്ഥാനമായിരുന്ന തലശേരിയിലെ ഇല്ലിക്കുന്നിൽ നിന്നും പ്രകാശനം ചെയ്ത 'രാജ്യസമാചാരം' ആയിരുന്നു മലയാളത്തിലെ ആദ്യ പത്രം. ക്രിസ്തുമത പ്രചാരണമായിരുന്നു പത്രത്തിന്റെ ലക്ഷ്യം. മൂന്നുമാസത്തിനകം തന്നെ, അദ്ദേഹം പശ്ചിമ�ോദയം എന്ന പേരിൽ മറ്റൊരു ആനുകാലികം കൂടി തുടങ്ങി.

മാധ്യമ മൂല്യങ്ങളുടെ വീണ്ടെടുപ്പിന് മാധ്യമ ചരിത്രയാത്ര എന്ന പേരിൽ കേരള മീഡിയ അക്കാദമി ഫെബ്രുവരി 21 മുതൽ മാർച്ച് 1 വരെ നടത്തിയ പഠനയാത്ര മലയാള മാധ്യമചരിത്രത്തിൽ ഒരു നാഴികക്കല്ലായി മാറി. മുതിർന്ന മാധ്യമ പ്രവർത്തകർ യാത്രയുടെ പല കേന്ദ്രങ്ങളിലും ഒരുപ�ോലെ പറഞ്ഞ വാക്കുകൾ ഇവിടെ ആവർത്തിക്കുകയാണ്. അവർക്ക് ലഭിക്കാതെ പ�ോയ അവസരമാണ് പുതുതലമുറയിലെ മാധ്യമ വിദ്യാർത്ഥികൾക്ക് ലഭിച്ചിരിക്കുന്നത്. മാധ്യമ ചരിത്രയാത്രയിൽ മുതിർന്ന മാധ്യമ പ്രവർത്തകർ പങ്കാളിയായി. പുതിയ അനുഭവവും അറിവും അതു പകർന്നു എന്ന് അവർതന്നെ പറയുന്നിടത്താണ് മാധ്യമ ചരിത്ര യാത്രയുടെ മഹത്വം നാം തിരിച്ചറിയേണ്ടത്.

മാധ്യമ ചരിത്രയാത്ര ആരംഭിച്ചത് സ്വദേശാഭിമാനിയുടെ ജൻമഗൃഹമായ കൂടില്ലാ വീട്ടിൽ നിന്നാണ്. സമാപിച്ചത് ആദ്യ മലയാളപത്രത്തിന്റെ ജൻമസ്ഥലമായ തലശേരിയിലെ ഇല്ലിക്കുന്നിലും. മലയാള മാധ്യമചരിത്രം പരിശ�ോധിക്കുകയാണെങ്കിൽ നൂറുകണക്കിന് പത്രങ്ങളും, മാസികകളും നിന്നു പ�ോയതായി കാണാം. ഏതാണ്ട് നൂറുവർഷം പ്രസിദ്ധീകരണം പൂർത്തിയായ മൂന്ന് പത്രങ്ങൾ നമുക്കുണ്ട്. ദീപിക, മലയാള മന�ോരമ, കേരളകൗമുദി എന്നിവ.

ഇന്ത്യയിലെ ആദ്യത്തെ വർത്തമാന പത്രമായ ബംഗാൾ ഗസറ്റ് ക�ൊൽക്കത്തയിൽ നിന്ന് 1780ൽ പ്രസിദ്ധീകരിച്ചുതുടങ്ങി. അതിന് 67 വർഷങ്ങൾക്കു ശേഷമാണ് മലയാളത്തിൽ ഒന്നാമത്തെ പത്രം ആരംഭിച്ചത്. സർക്കസിനും ക്രിക്കറ്റിനും ബേക്കറിക്കും പേരുകേട്ട മാർച്ച് - ഏ�ിൽ 2019

9


www.keralamediaacademy.org

www.keralamediaacademy.org

മാധ്യമചരിത്രയാത്രയ്ക്ക് മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു ആദ്യാവസാനം പങ്കെടുത്ത് നേത്യത്വം നൽകി. മാധ്യമ ചരിത്രയാത്ര ചുരുക്കിപ്പറഞ്ഞാൽ ഒരു മാധ്യമപഠന യാത്ര കൂടിയായി. ഒരു പുസ്തകത്തിൽ നിന്നോ, ഗുരുമുഖത്തുനിന്നോ ലഭിക്കാത്ത നേരിട്ടുള്ള അറിവുകളാണ് യാത്രയിൽ ലഭിച്ചത്. യാത്രയുടെ മാനേജരായ മീഡിയ അക്കാദമി ലൈബ്രേറിയൻ ഷൈനസ് ഓര�ോ കേന്ദ്രത്തിലേയും യാത്രയുടെ കണക്കുകൾ തീർത്ത് പൂർണ്ണമായും ഉണ്ടായിരുന്നു. വിഷ്വൽ മീഡിയ വിഭാഗം തലവൻ അജിത്തും അദ്ദേഹത്തിന്റെ ശിഷ്യരും ക്യാമറയുമായി മാധ്യമയാത്രയുടെ അനർഘനിമിഷങ്ങൾ പകർത്തി. കെഎസ്ആർടിസിയുടെ ഒരു എസി ല�ോഫ്‌ള�ോർ ബസും മറ്റൊരു ടൂറിസ്റ്റ്​് ബസും രണ്ട് കാറുകളുമാണ് യാത്രയുടെ ഭാഗമായുണ്ടായിരുന്നത്. കേരള മീഡിയ അക്കാദമിയിലെ വിവിധ ക�ോഴ്‌സുകളിലെ മാധ്യമ വിദ്യാർത്ഥികളും, കേരളത്തിലെ വിവിധ മാധ്യമ പഠന സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും യാത്രയിൽ ഉണ്ടായിരുന്നു. തുടർച്ചയായ ഒൻപത് ദിവസത്തെ യാത്രയിൽ ഇവർ മാറി മാറി പങ്കെടുത്തു. ചിലർ ആദ്യവസാനമുണ്ടായിരുന്നു.

അതെല്ലാം ഇന്നും പൂത്തുലഞ്ഞു യൗവനഭംഗിയ�ോടെ നിലനിൽക്കുന്നു. കേരള ടൈംസിന്റെ മുൻഗാമിയായ 'സത്യനാദകാഹളം' നൂറുവർഷം പിന്നിട്ട ശേഷം നിലച്ചുപ�ോയി. നാലുവർഷം കൂടി കഴിഞ്ഞാൽ മാത്യഭൂമി നൂറ് വർഷം തികയ്ക്കും. കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ മൂന്ന് മുഖപത്രങ്ങൾ എഴുപതുവർഷത്തെ പ്രസിദ്ധീകരണ ചരിത്രമുള്ളതാണ്. സിപിഐയുടെ ജനയുഗം, സിപിഐഎമ്മിന്റെ ദേശാഭിമാനി, മുസ്ലിം ലീഗിന്റെ ചന്ദ്രിക. മാധ്യമ ചരിത്രയാത്രയിൽ ഏഴ് പത്രസ്ഥാപനങ്ങൾ സന്ദർശിക്കുകയും അവയ്ക്കെല്ലാം ആദരപത്രം സമർപ്പിക്കുകയും ചെയ്തു. മാധ്യമ ചരിത്രയാത്രയുടെ ഭാഗമായി രണ്ട് ക�ോൺക്ലേവുകൾ നടന്നു. ക�ൊല്ലത്ത് കാർട്ടൂൺ ക�ോൺക്ലേവും, ക�ോഴിക്കോട് വനിതാ ക�ോൺക്ലേവും. മറ്റൊരു പ്രത്യേകത ക�ൊല്ലത്തെ കാർട്ടൂൺ വാക്കും, ക�ൊച്ചിയിലെ ഫ�ോട്ടോ വാക്കുമാണ്. എല്ലാ കേന്ദ്രങ്ങളിലും അനുസ്മരണ യ�ോഗങ്ങളും, ചിലയിടത്ത് മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയും ഒരുക്കിയിരുന്നു. മാധ്യമ ഗുരു വന്ദനവും നടത്തി. ഓര�ോ ജില്ലയിലും പ്രസ് ക്ലബുമായും ഐ.ആന്റ് പി.ആർഡിയുമായും സഹകരിച്ചായിരുന്നു യാത്രയിലെ പരിപാടികൾ.

10

മാർച്ച് - ഏ�ിൽ 2019

മാർച്ച് - ഏ�ിൽ 2019

11


www.keralamediaacademy.org

www.keralamediaacademy.org

100 പിന്നിട്ട കേരളകൗമുദി

അങ്കണത്തിൽ

ത്രാധിപർ എന്ന വാക്കിന് മാധ്യമ ല�ോകം പറയുന്ന ഉത്തരമാണ് കെ. സുകുമാരൻ എന്നത്. കേരളകൗമുദിയുടെ മുൻ പത്രാധിപരും പ്രമുഖ പത്രപ്രവർത്തകനും ശ്രീനാരായണ ധർമ്മ പരിപാലന യ�ോഗത്തിന്റെ അധ്യക്ഷനുമായിരുന്നു പത്രാധിപർ സുകുമാരൻ എന്നറിയപ്പെട്ട കെ. സുകുമാരൻ (ജനുവരി 1903 - 18 സെപ്റ്റംബർ 1981). അദ്ദേഹം അന്ത്യവിശ്രമം ക�ൊള്ളുന്ന കേരളകൗമുദിയുടെ പേട്ടയിലെ അങ്കണത്തിൽ നടത്തിയ ചടങ്ങിൽ വച്ചാണ് യാത്രയുടെ ഉദ്ഘാടനം നടന്നത്. തിരുവനന്തപുരത്തെ പ്രമുഖരായ മുതിർന്ന മാധ്യമ പ്രവർത്തകർ ചടങ്ങിന് എത്തിയിരുന്നു. യുവ മാധ്യമ പ്രവർത്തകരും എത്തിയിരുന്നു. പത്രാധിപർ കെ. സുകുമാരന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതിനു ശേഷമായിരുന്നു സമ്മേളനം ആരംഭിച്ചത്. നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. ആര�ോഗ്യകരമായ സംവാദ സംസ്‌കാരത്തിന് പകരം അവതാരകന് ത�ോന്നുന്ന അഭിപ്രായം മറ്റുള്ളവരുടെ

പേരിൽ അടിച്ചേൽപ്പിക്കുന്ന അർണാബിഫിക്കേഷനാണ് ഇന്ന് ചില ടിവി ചാനലുകളിൽ വ്യാപിക്കുന്നതെന്നും, അതിൽ മറ്റ് മാധ്യമങ്ങൾ വീഴരുതെന്നും സ്പീക്കർ പറഞ്ഞു. കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ് ബാബു അദ്ധ്യക്ഷനായിരുന്നു. മലയാള മാധ്യമ ചരിത്രത്തിൽ നൂറുവർഷം പിന്നിട്ട 12

മാർച്ച് - ഏ�ിൽ 2019

കേരളകൗമുദിക്കുള്ള ആദരപത്രം ചീഫ് എഡിറ്റർ ദീപു രവിക്ക് സ്പീക്കർ കൈമാറി. മാധ്യമ ചരിത്രയാത്രാ അംഗങ്ങൾക്കുള്ള മുദ്ര വിതരണം വി.എസ് ശിവകുമാർ എംഎൽഎ നിർവഹിച്ചു. മാധ്യമ ഗുരുവന്ദന ചടങ്ങുമുണ്ടായിരുന്നു. മുതിർന്ന മാധ്യമ പ്രവർത്തകരായ എസ്.ആർ. ശക്തിധരൻ, ജി. രാജശേഖരൻ നായർ, കാർട്ടൂണിസ്റ്റ് പി.വി. കൃഷ്ണൻ, കെ.ജി. പരമേശ്വരൻ നായർ, കെ.പ്രഭാകരൻ, തുളസി ഭാസ്‌ക്കരൻ, ജനാർദ്ദനൻ നായർ, കെ.കെ. ചന്ദ്രശേഖരൻ നായർ, കലാപ്രേമി ബഷീർ, ഇ.കെ. ജ�ോസ്, ഗീതാ നസീർ തുടങ്ങിയവരെ സ്പീക്കർ ആദരിച്ചു. ജ�ോൺ മുണ്ടക്കയം, രാജാജി മാത്യു, കെയുഡബ്ലുജെ ജനറൽ സെക്രട്ടറി സി.നാരായണൻ, കേസരി സ്മാരക ജേർണലിസ്റ്റ് ട്രസ്റ്റ് പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം, തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം.രാധാക്യഷ്ണൻ, വി.എസ്. രാജേഷ്, കെ.എ. ബീന, ഡ�ോ: എം. ശങ്കർ, തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ചടങ്ങുകൾക്ക് സാമുവൽ ജ�ോർജ്കുട്ടി, പി.വി.മുരുകൻ തുടങ്ങിയ മുതിർന്ന മാധ്യമപ്രവർത്തകർ നേത്യത്വം നൽകി.

മാർച്ച് - ഏ�ിൽ 2019

13


www.keralamediaacademy.org

14

മാർച്ച് - ഏ�ിൽ 2019

www.keralamediaacademy.org

മാർച്ച് - ഏ�ിൽ 2019

15


22 ഫെബ്രുവരി 2019

www.keralamediaacademy.org

യാ

www.keralamediaacademy.org

ത്രാ അംഗങ്ങളെല്ലാം രാവിലെ തിരുവനന്തപുരം പ്രസ് ക്ലബിന് മുന്നിൽ എത്തി. അവിടെ നിന്നാണ് നെയ്യാറ്റിൻകരയിലേയ്ക്ക് പുറപ്പെട്ടത്. സ്വദേശാഭിമാനി രാമക്യഷ്ണപിള്ളയുടെ ജന്മഗൃഹമായ കൂടില്ലാവീട്ടിൽ നിന്നായിരുന്നു പത്തുദിവസം നീണ്ട മാധ്യമ ചരിത്രയാത്രയുടെ പ്രയാണം. സ്വദേശാഭിമാനിയെ സ്മരിക്കാത്ത മലയാള മാധ്യമ പ്രവർത്തകർ ഉണ്ടാകില്ല. പത്രാധിപർ, ഗദ്യകാരൻ, പുസ്തക നിരൂപകൻ, സമൂഹ നവീകരണവാദി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സ്വാത്രന്ത്ര� സമര പ�ോരാളിയായിരുന്നു കെ. രാമകൃഷ്ണപിള്ള (1878 മേയ് 25-1916 മാർച്ച് 28). സ്വദേശാഭിമാനി എന്നത് അദ്ദേഹം പത്രാധിപരായിരുന്ന പത്രത്തിന്റെ പേരായിരുന്നു. വക്കം അബ്ദുൾ ഖാദർ മൗലവിയായിരുന്നു

ഓർമ്മയിലെത്തി. ഏക ക�ൊച്ചുമകനായ രാമകൃഷ്ണന് മക്കളില്ല. അദ്ദേഹം മരണപ്പെട്ടത�ോടെ സ്വദേശാഭിമാനി രാമക്യഷ്ണപിള്ളയുടെ കുടുംബപരമ്പര തന്നെ അവസാനിച്ചതായി കണക്കാക്കണം. കണ്ണൂർ പയ്യാമ്പലത്തെ സ്വദേശാഭിമാനി സ്മൃതി മണ്ഡപത്തിൽ പലകുറി പ�ോയിട്ടുണ്ട്.

സ്വദേശാഭിമാനിയുടെ പ്രസാധകൻ. രാമകൃഷ്ണപിള്ള നിർഭയമായി പത്രം നടത്തുകയും അഴിമതികളും, മറ്റും മുഖം ന�ോക്കാതെ പുറത്തുക�ൊണ്ടു വരികയും ചെയ്തു. പത്രത്തിന്റെ പ്രസാധകന്റെ ഉറച്ച പിന്തുണയും അദ്ദേഹത്തിന് ലഭിച്ചിരുന്നു. സ്വദേശാഭിമാനിയുടെ ജൻമഗൃഹത്തിൽ എത്തുക എന്നത് മലയാള മാധ്യമപ്രവർത്തകന്റെ അഭിമാനമാണ്. സ്വദേശാഭിമാനിയുടെ ക�ൊച്ചുമകൻ രാമക്യഷ്ണനെ എത്രയ�ോ വട്ടം കണ്ടിരിക്കുന്നു. കാർട്ടൂണിസ്റ്റ് ശങ്കറിന�ൊപ്പമുണ്ടായിരുന്ന രാമക്യഷ്ണൻ. ശങ്കർ പ്രസിദ്ധീകരിച്ച ചിൽഡ്രൻസ് വേൾഡിന്റേയും, മദ്രാസിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ചന്ദാമാമയുടേയും പത്രാധിപരായിരുന്നു രാമക്യഷ്ണൻ. കൂടില്ലാ വീടിന്റെ മുറ്റത്ത് നിന്നപ്പോൾ, അപ്പൂപ്പനെക്കുറിച്ച് ക�ൊച്ചുമകനായ രാമക്യഷ്ണൻ ക�ോഴിക്കോടുള്ള തന്റെ വീട്ടിൽവച്ച് പറഞ്ഞ വാക്കുകൾ

നെയ്യാറ്റിൻകരയിലെ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന കൂടില്ലാ വീട് മാധ്യമ പ്രവർത്തകർ വിലയ്ക്കു വാങ്ങി സംരക്ഷിച്ച് നിർത്തിയിട്ടുണ്ട്. തിരുവനന്തപുരം പ്രസ്സ് ക്ലബിന് വേണ്ടി നെയ്യാറ്റിൻകരയിലെ മാധ്യമ പ്രവർത്തകരാണ് സംരക്ഷണ ചുമതല ഏറ്റെടുത്ത് നടത്തുന്നത്. ചെറിയ ഒരു മലയുടെ മുകളിലെ ക�ൊച്ച് ഓല മേഞ്ഞ വീട്. ചെറിയ മുറി. ഇവിടെയാണ് മലയാള മാധ്യമചരിത്രത്തിലെ പ്രധാനിയായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പിറന്നുവീണത്.

സ്വദേശാഭിമാനിയെപ്പറ്റിയുള്ള ചിത്രത്തിന് സെബാസ്റ്റിയൻ പ�ോളിന്റെ തിരക്കഥ മുതിർന്ന മാധ്യമ പ്രവർത്തകനായ ഡ�ോ. സെബാസ്റ്റ്യൻ പ�ോൾ മാധ്യമ ചരിത്രയാത്രയുടെ ഫ്ളാഗ�ോഫ് കർമ്മം കൂടില്ലാ വീടിന്റെ മുറ്റത്ത് നടന്ന ചടങ്ങിൽ നിർവ്വഹിച്ചു. വർഷങ്ങളായി മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന തനിക്ക് ആദ്യമായാണ് കൂടില്ലാ വീടിന്റെ മുറ്റത്ത് കാലുകുത്താൻ സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സ്വദേശാഭിമാനിയുടെ ജീവിത കഥ പ്രശസ്ത സംവിധായകൻ കമൽ ചലച്ചിത്രമാക്കുവാൻ പ�ോകുന്നു. അതിന്റെ തിരക്കഥ താനാണ് എഴുതിയത്. അതു പൂർത്തിയാക്കിയ ശേഷമെങ്കിലും ഇവിടെ എത്താൻ സാധിച്ചത് അനുഗ്രഹമാണെന്ന് അദ്ദേഹം പറഞ്ഞു. മീഡിയ അക്കാദമി ചെയർമാൻ ആർ. എസ്. ബാബു, ആൻസലൻ എം.എൽ.എ, വിധു വിൻസന്റ് തുടങ്ങിയവർ സംസാരിച്ചു.

യാത്രയുടെ ആരംഭം

കൂടില്ലാവീടിന്റെ തിരുമുറ്റത്തു നിന്ന്

കൂടില്ലാ വീട്ടിൽ നിന്ന് മാധ്യമ ചരിത്രയാത്ര നേരേ പ�ോയത് വെങ്ങാനൂരിലേക്കായിരുന്നു. കേരളത്തിലെ ദളിത്- പിന്നാക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിച്ച സാമൂഹിക പരിഷ്‌കർത്താക്കളിൽ പ്രമുഖനായിരുന്ന അയ്യൻകാളിയുടെ (28 ഓഗസ്റ്റ് 1863-18 ജൂൺ 1941) ജന്മസ്ഥലവുംകർമ്മമണ്ഡലമായിരുന്നു വെങ്ങാനൂർ. അവിടെത്തന്നെയാണ് അദ്ദേഹത്തിന്റെ സ്മ്യതി മണ്ഡപം സ്ഥിതി ചെയ്യുന്നത്.

16

മാർച്ച് - ഏ�ിൽ 2019

മാർച്ച് - ഏ�ിൽ 2019

17


മഹാനായ

www.keralamediaacademy.org

www.keralamediaacademy.org

അയ്യങ്കാളി സ

പ്രധാന ആശയം. 1850 വരെ തിരുവിതാംകൂർ സമൂഹം ജാതി വഴക്കങ്ങളുടെ അടിസ്ഥാനത്തിലാണ് ജീവിച്ചിരുന്നത്. ഒരു പ്രദേശത്ത് ജനിച്ച് അവിടെതന്നെ ജീവിച്ച് പുറത്തേക്കൊന്നും സഞ്ചരിക്കാതെ അവിടെത്തന്നെ മരിക്കുന്ന ഒരു നിശ്ചല സമൂഹമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭം വരെയുള്ള കേരളീയ സമൂഹം.

മൂഹത്തിൽ നിന്നു ബഹിഷ്‌കരിക്കപ്പെട്ടിരുന്ന വലിയ�ൊരു ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിന് വേണ്ടിയാണ് അയ്യൻകാളി പ�ോരാടിയത്. പുലയ സമുദായാംഗമായിരുന്ന അദ്ദേഹം സംഘാടനവും ശക്തി പ്രകടനവും വഴി കീഴ് ജാതിയിൽപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്ര�ം നേടിയെടുത്തു. 1907ൽ സാധുജന പരിപാലന യ�ോഗം രൂപീകരിച്ചു. ഉപജാതികൾക്കു അതീതമായി ചിന്തിക്കുകയും, ഹിന്ദു മതത്തിന്റെ ക്രൂരമായ അനാചാരങ്ങളെ എതിർക്കുകയും ചെയ്തു. വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ സ്വാതന്ത്ര�ത്തിലേക്ക് എത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ

1886ൽ എല്ലാ ജാതിമതസ്ഥർക്കും ഉപയ�ോഗിക്കാനായി രാജവീഥി തുറന്നുക�ൊടുത്തെങ്കിലും കീഴ്ജാതിക്കാർക്ക് അതിലൂടെ യാത്ര അനുവദിച്ചില്ല. വിശേഷ വസ്ത്രങ്ങളണിഞ്ഞ്

വില്ലുവണ്ടിയിലായിരുന്നു അക്കാലത്തെ പ്രമാണിമാരുടെ സഞ്ചാരം. ഇവരുടെ യാത്രക്കിടയിൽ ചെന്നുപെടുന്ന കീഴാളർ വഴിമാറി നടക്കേണ്ടിയിരുന്നു. പുലയജാതിയിൽ ജനിച്ച അയ്യൻകാളിക്ക്

പ്രതികരിച്ചത്. പഞ്ചമി എന്ന ദളിത് പെൺകുട്ടിയെ സ്‌കൂളിൽ പഠിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് അയ്യൻകാളി സ്‌കൂളിൽ എത്തി. തുടർന്ന് പഞ്ചമിയെ സ്‌കൂളിൽ കയറ്റി ഇരുത്തുകയായിരുന്നു. ഇതിൽ കുപിതരായ ജന്മിമാർ പള്ളിക്കൂടത്തിന് തീയിട്ടു. അത�ോടെ അയ്യൻകാളിയുടെ നേതൃത്വത്തിൽ ദളിതർ സമരം ആരംഭിച്ചു. ഇത�ോടെയാണ് തിരുവിതാംകൂറിൽ ദളിതർക്ക് പഠനാവകാശം ലഭിച്ചത്.അയ്യൻകാളി അക്ഷരാഭ്യാസം നേടിയിരുന്നില്ല. അക്ഷരങ്ങളുടെ ശക്തി മനസ്സിലാക്കിയ അദ്ദേഹം പിൽക്കാലത്ത് എഴുതാനും വായിക്കുവാനും പഠിച്ചു.

സഞ്ചാര സ്വാതന്ത്ര� നിഷേധം സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. നാട്ടിൽ പ്രഭുക്കൾക്കു മാത്രം വില്ലുവണ്ടിയുണ്ടായിരുന്ന കാലത്ത്, ഒരു വില്ലുവണ്ടി വിലയ്ക്കു വാങ്ങി, അധസ്ഥിതർക്ക് പ്രവേശനം നിഷേധിക്കപ്പെട്ട പ�ൊതുനിരത്തിലൂടെ മുണ്ടും മേൽമുണ്ടും വെള്ള ബനിയനും തലപ്പാവും ധരിച്ച്, അതിലേറി സഞ്ചരിച്ചാണ് അദ്ദേഹം നൂറ്റാണ്ടുകളായി നിലനിന്ന വർണശാസനകളെ വെല്ലുവിളിച്ചത്. തിരുവിതാംകൂറിൽ കർഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചത് അയ്യൻകാളിയായിരുന്നു. ത�ൊഴിലാളികളെ മനുഷ്യരായി അംഗീകരിക്കാൻ മടിച്ച ജന്മിമാരുടെ പാടശേഖരങ്ങളിൽ അധഃസ്ഥിത വിഭാഗങ്ങളിൽപ്പെട്ടവർ പണിക്കിറങ്ങിയില്ല. തുടക്കത്തിൽ സ്വയം കൃഷിയിറക്കി പിടിച്ചുനിൽക്കാൻ മാടമ്പിമാർ ശ്രമിച്ചെങ്കിലും അതു പരാജയമായി. അയ്യൻകാളിയുടെ നേതൃത്വത്തിൽ നടത്തിയ ചരിത്ര പ്രസിദ്ധമായ ഈ പണിമുടക്കു സമരമാണ് പിന്നീടു കേരളത്തിലുടനീളം കർഷകത്തൊഴിലാളി മുന്നേറ്റത്തിനു ഊർജം പകർന്നതെന്നു സാമൂഹിക ഗവേഷകർ വിലയിരുത്തുന്നു.

1914 മേയിലാണ് ചങ്ങനാശേരി തൃക്കൊടിത്താനം ചെമ്പുംതറയിൽ കാളി ച�ോതി കുറുപ്പനെ മുഖ്യ പത്രാധിപരാക്കി സാധുജന പരിപാലിനി പത്രം അയ്യൻകാളി പ്രസിദ്ധീകരിച്ചു തുടങ്ങിയത്. സാധുജന പരിപാലിനി പത്രത്തേയും, അയ്യൻകാളിയുടേയും ചരിത്രം അനുസ്മരിക്കുന്ന ചടങ്ങ് വെങ്ങാനൂരിൽ നടന്നു. അയ്യൻകാളി സ്മൃതി മണ്ഡപത്തിൽനിന്ന് ത�ൊട്ടടുത്ത സ്‌കൂളിൽ യാത്രാ സംഘം സന്ദർശനം നടത്തി. കീഴ്ജാതിക്കാർക്ക് വിദ്യഭ്യാസം നൽകുന്നതിനായി അയ്യൻകാളി സ്ഥാപിച്ചതാണ് ഈ സ്‌കൂൾ. സ്‌കൂളിന്റെ ഒരു ഭാഗം പഴയ കെട്ടിടം തന്നെയാണ്. സ്‌കൂളിൽ ക്ലാസുകൾ നടക്കുന്നുണ്ടായിരുന്നു. ഡ�ോ. സെബാസ്റ്റ്യൻ പ�ോളും, ആർ.എസ്. ബാബുവും കുട്ടികള�ോട് സംവദിച്ചു.

അറിവ് അഗ്നിയാണെന്ന് തലമുറകളെ ഓർമിപ്പിക്കുകയാണ് പഞ്ചമിയെന്ന ദളിത് പെൺകുട്ടി. അധഃസ്ഥിത ജനവിഭാഗത്തിന് അക്ഷരം നിഷേധിച്ച ജന്മിത്തത്തിന്റെ കാലത്ത് അയ്യൻകാളിയുടെ നേതൃത്വത്തിലാണ് കണ്ടല ലഹളയിലൂടെ അതിനെതിരെ 18

മാർച്ച് - ഏ�ിൽ 2019

മാർച്ച് - ഏ�ിൽ 2019

19


മഹാകവിയുടെ കായിക്കരയിലേക്ക്

www.keralamediaacademy.org

മാ

നിൽക്കുന്നതായിരുന്നു ഈ പ്രദേശം. കുമാരനാശാന്റെ പ്രശസ്ത വരികൾ തൂണുകളിൽ ആലേഖനം ചെയ്തിരിക്കുന്നു.

ധ്യമ ചരിത്ര യാത്രയുടെ അടുത്ത കേന്ദ്രം കുമാരനാശാന്റെ സ്മാരകമായ കായിക്കരയാണ്. കണിയാപുരത്തു നിന്ന് തീരദേശം വഴിയാണ് യാത്ര ചെയ്തത്. മന�ോഹരമായ കേരളീയ സൗന്ദര്യം നിറഞ്ഞൊഴുകുന്ന കാഴ്ചകൾ. ഒരു വശത്ത് മന�ോഹരമായ അറബിക്കടലാണ്. കായിക്കരയിലെ കുമാരനാശാൻ സ്മാരകത്തിൽ എത്തിയപ്പോൾ നട്ടുച്ച സമയം. അവിടെ കുടുംബശ്രീ പ്രവർത്തകർ ഉച്ചഭക്ഷണം ഒരുക്കി കാത്തിരിക്കുകയായിരുന്നു. കടല�ോര ഗ്രാമമാണ് കായിക്കര. കുമാരനാശാൻ സ്മരണ തളം കെട്ടി

കുമാരു ആശാനായ കഥ 1873 ഏപ്രിൽ 12ന് ചിറയിൻകീഴ് താലൂക്കിൽ അഞ്ചുതെങ്ങ് കായിക്കര ഗ്രാമത്തിലെ ത�ൊമ്മൻവിളാകം വീട്ടിലാണ് ആശാൻ ജനിച്ചത്. ഗ�ോവിന്ദൻ ആശാന്റെ കീഴിൽ യ�ോഗയും താന്ത്രികവും അഭ്യസിച്ച് വക്കത്തുള്ള ഒരു മുരുകൻ ക്ഷേത്രത്തിൽ കഴിയുമ്പോഴാണ് കുമാരുവിനു കവിതയെഴുത്ത് കമ്പം രൂപപ്പെടുന്നത്. സംസ്‌ക്യതത്തിൽ അപാര അറിവ്

അദ്ദേഹം നേടി. പതിനെട്ടാമത്തെ വയസ്സിൽ അസുഖം ബാധിച്ച് കിടപ്പിലായിരുന്ന അവസരത്തിൽ, കുമാരുവിന്റെ അച്ഛന്റെ ക്ഷണപ്രകാരം, ശ്രീനാരായണഗുരു വീട്ടിൽ എത്തി. ആദ്യ കാഴ്ചയിൽതന്നെ ആ മഹായ�ോഗിയും കുമാരുവും ആത്മീയ ബന്ധത്താൽ ആകൃഷ്ടരായി. കുമാരുവിന്റെ സ്തോത്ര കവിതകൾ ഗുരുവിനെ അത്യധികം ആകർഷിച്ചു. ജീവിതകാലം മുഴുവൻ നീണ്ട് നിന്നൊരു സുദൃഢമായ ബന്ധത്തിന്റെ തുടക്കമായിരുന്നു അത്. കുമാരുവിനെ ശ്രീനാരായണ ഗുരു കൂട്ടിക�ൊണ്ട് പ�ോയി. ശ്രീനാരായണ ഗുരുവിന്റെ ആത്മീയ

www.keralamediaacademy.org

ചൈതന്യം കുമാരുവിനെ ക്രമേണ യ�ോഗിയും വേദാന്തിയുമാക്കി. അക്കാലത്ത് അദ്ദേഹം ക്ഷേത്രപരിസരത്ത് ഒരു സംസ്‌കൃത പാഠശാല ആരംഭിച്ചു. സംസ്‌കൃതം പഠിപ്പിച്ചു തുടങ്ങിയത�ോടെ നാട്ടുകാർ അദ്ദേഹത്തെ കുമാരനാശാൻ എന്ന് വിളിച്ചു. കുമാരു എന്ന അദ്ധ്യാപകനെ കുമാരനാശാനാക്കിയ സംസ്‌കൃതപാഠശാല ഇന്നൊരു സ്‌കൂളാണ്. കുമാരനാശാന്റെ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന സ്മൃതി മണ്ഡപം സ്‌കൂളിന�ോട് ചേർന്ന് കാണാം. കടലിന�ോട് ചേർന്നുകിടക്കുന്ന ഇവിടം ഇന്ന് ഒരു സാംസ്‌കാരിക കേന്ദ്രമാണ്. ശ്രീനാരായണഗുരുവും ഡ�ോ. പല്പുവും മുൻകൈയെടുത്ത് 1903 ജൂൺ 4ന് എസ്.എൻ.ഡി.പി. യ�ോഗം സ്ഥാപിതമായി. യ�ോഗത്തിന്റെ സംഘടനാപരമായ ചുമതലകൾക്കായി ശ്രീനാരായണഗുരു തിരഞ്ഞെടുത്തത് പ്രിയ ശിഷ്യനായ കുമാരനാശാനെ ആയിരുന്നു. അങ്ങനെ 1903ൽ കുമാരനാശാൻ യ�ോഗത്തിന്റെ ആദ്യ സെക്രട്ടറിയായി. ഏതാണ്ട് 16 വർഷക്കാലം അദ്ദേഹം ആ ചുമതല വഹിച്ചു. 1904ൽ അദ്ദേഹം എസ്. എൻ.ഡി.പി യ�ോഗത്തിന്റെ മുഖപത്രമായി വിവേക�ോദയം മാസിക ആരംഭിച്ചു. കുമാരനാശാനായിരുന്നു അതിന്റെ പ്രഥമ പത്രാധിപർ. മാധ്യമ ചരിത്രയാത്രയുടെ കായിക്കരയിലെ യ�ോഗം നടന്നത് ഉച്ചനേരത്ത് തുറസായ മണ്ഡപത്തിലാണ്. വിവേക�ോദയത്തിന്റെ ഓർമ്മ പുതുക്കുന്ന ചടങ്ങായിരുന്നു. വിവേക�ോദയം മാസികയെക്കുറിച്ചും അതിന്റെ പത്രാധിപരെക്കുറിച്ചും

20

മാർച്ച് - ഏ�ിൽ 2019

സ്വാതന്ത്ര�സമര പ�ോരാളിയും, പത്രപ്രവർത്തകനും പണ്ഡിതനുമായിരുന്നു വക്കം മൗലവി എന്ന വക്കം അബ്ദുൾ ഖാദർ മൗലവി. ബ്രിട്ടിഷ് ക�ോളനിയായിരുന്ന അഞ്ചുതെങ്ങിൽ നിന്ന് 1905 ജനുവരി 19മുതൽക്കാണ് സ്വദേശാഭിമാനി പത്രം പുറത്തിറക്കിയത്. ചിറയിൻകീഴ് സ്വദേശി സി.പി. ഗ�ോവിന്ദപ്പിള്ളയായിരുന്നു ആദ്യത്തെ പത്രാധിപർ. 1906ൽ സ്വദേശാഭിമാനിയുടെ പ്രവർത്തനം വക്കത്തേക്കു മാറ്റപ്പെട്ടു. 1907ൽ രാമകൃഷ്ണപിള്ളയുടെ അഭ്യർത്ഥന പ്രകാരം സ്വദേശാഭിമാനി തിരുവനന്തപുരത്തേക്കു മാറ്റപ്പെട്ടു. രാമകൃഷ്ണപിള്ളയെ നാടുകടത്തുകയും പ്രസ് കണ്ട് കെട്ടുകയും ചെയ്തു. സർക്കാർ കണ്ടുകെട്ടിയ സ്വദേശാഭിമാനി പ്രസ് സ്വാതന്ത്ര�ത്തിനുശേഷം 1958ലാണ് മൗലവിയുടെ അവകാശികൾക്ക് തിരിച്ചുക�ൊടുത്തത്. സ്വദേശാഭിമാനിക്കുശേഷം മൗലവി മുസ്ലിം സമുദായത്തിന്റെ സാംസ്‌കാരിക നവ�ോത്ഥാനത്തെ ലക്ഷ്യമാക്കി 1906 ജനുവരിയിൽ മുസ്ലിം, 1918ൽ അൽ ഇസ്ലാം. 1931ൽ ദീപിക എന്നീ മാസികകൾ പ്രസിദ്ധപ്പെടുത്തി.

ഡ�ോ.സെബാസ്റ്റ്യൻ പ�ോൾ പ്രഭാഷണം നടത്തി.

മൗലവി: സമാനതകളില്ലാത്ത പത്രമുടമ

വക്കം അബ്ദുൾ ഖാദർ മൗലവി മാധ്യമചരിത്രത്തിൽ സമാനതകളില്ലാത്ത പ്രസാധകനായിരുന്നു. കുമാരനാശാന്റെ ജൻമദേശമായ കായിക്കരയ്ക്ക് ഏറെ ദൂരെയല്ലാത്ത സ്ഥലമാണ് വക്കം. മാധ്യമ ചരിത്ര യാത്രയുടെ അടുത്ത കേന്ദ്രം വക്കം അബ്ദുൾ ഖാദർ മൗലവിയുടെ കർമ മണ്ഡലമായിരുന്നു. സ്വദേശാഭിമാനി രാമക്യഷ്ണപിള്ളയെ ധീരനായ പത്രാധിപരാക്കുന്നതിൽ, സ്വദേശാഭിമാനി പ്രസാധകനായ അബ്ദുൾ ഖാദറിന്റെ ഉറച്ച പിന്തുണ ഉണ്ടായിരുന്നു. കേരളത്തിലെ മുസ്ലിംകൾക്കിടയിലെ സാമൂഹികപരിഷ്‌കർത്താവും,

മാർച്ച് - ഏ�ിൽ 2019

അഞ്ചുതെങ്ങിലെ വക്കം അബ്ദുൾ ഖാദർ മൗലവി സ്മാരക സ്‌കൂളിൽ ചെറിയ അനുസ്മരണ ചടങ്ങുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പിൻമുറക്കാർ ചടങ്ങിൽ പങ്കെടുത്തിരുന്നു. മൗലവിയുടെ വീട്ടിലും യാത്രാംഗങ്ങൾ സന്ദർശനം നടത്തി. വക്കം മൗലവി ഉപയ�ോഗിച്ചിരുന്ന കട്ടിൽ, കസേര, മേശ, പുസ്തകങ്ങൾ എല്ലാം അവിടെ സൂക്ഷിച്ചിട്ടുണ്ട്. പിൻമുറക്കാരിൽ നിന്ന് മാധ്യമ വിദ്യർത്ഥികൾ വക്കം മൗലവി സമൂഹത്തിന് നൽകിയ സംഭാവനകൾ കേട്ടറിഞ്ഞു.

21


www.keralamediaacademy.org

ആദ്യ കാർട്ടൂൺ പിറന്ന

പരവൂരിലേക്ക് പ�ോയിരിക്കയായിരുന്നു. ചിത്രകാരനും അമ്മയുടെ സഹ�ോദരനുമായ പി. എസ്. ഗ�ോവിന്ദപിള്ളയെ വിദൂഷകന്റെ പത്രാധിപത്യം ഏൽപ്പിച്ചായിരുന്നു അത്. ഒന്നാം ല�ോക മഹായുദ്ധത്തിന്റെ ഫലമായി കേരളത്തിലുണ്ടായ മഹാക്ഷാമം ഗ�ോവിന്ദപിള്ള നർമ്മത്തിൽ ചിത്രീകരിച്ചു.

രവൂർ കായലിനും കടലിനും ഇടയിലൂടെ ഉള്ള പാതയിലൂടെയാണ് പിന്നീടുള്ള യാത്ര. ഇത്തിക്കരപക്കിയുടെ നാടാണിതെന്ന് ആര�ോ ഓർമ്മപ്പെടുത്തി. മലയാള സംഗീത ല�ോകത്തെ പ്രിയപ്പെട്ട ദേവരാജൻ മാഷുടെ നാടാണ്. മലയാള കാർട്ടൂൺ പിറന്നുവീണ നാടാണ് പരവൂരെന്നും, ആദ്യ കാർട്ടൂണിസ്റ്റിന്റെ ജൻമഗൃഹത്തിലേയ്ക്കാണ് പ�ോകുന്നതെന്നും കാർട്ടൂണിസ്റ്റ് സമൂഹത്തിന്റെ പ്രതിനിധി എന്ന നിലയിൽ ഞാനും ഓർമ്മപ്പെടുത്തി.

മഹാക്ഷാമദേവത എന്ന തലക്കെട്ടിൽ അങ്ങനെ ആദ്യ കാർട്ടൂൺ മലയാളിക്ക് ലഭിച്ചു. നാട്ടിൽ കടുത്ത ഭക്ഷ്യക്ഷാമം അനുഭവപ്പെട്ടിരുന്ന സമയമായിരുന്നു അത്. ക്ഷാമം ഒരു ഭീകരനായ അസുര രൂപം പൂണ്ട് ഇടത്തേ കൈയിൽ മനുഷ്യരെ തന്റെ കുന്തത്തിൽ ക�ോർത്തിറക്കിയിരിക്കുന്നു. വലത്തേ കൈയിൽ ജീവനുവേണ്ടി പിടയുന്ന അസ്ഥിപഞ്ജരനായ മറ്റൊരു മനുഷ്യൻ ജീവനായി പിടയുന്നു. കാൽ ചുവട്ടിലും മനുഷ്യർ ചവിട്ടിമെതിക്കപ്പെടുന്നു.

1919 ഒക്ടോബറിൽ പുറത്തിറങ്ങിയ വിദൂഷകൻ ഹാസ്യ മാസികയുടെ അഞ്ചാം ലക്കത്തിലാണ് മലയാളത്തിലെ ലക്ഷണമ�ൊത്ത ആദ്യ കാർട്ടൂൺ പിറന്നത്. പി.എസ്. നീലകണ്ഠപിള്ളയുടെ പത്രാധിപത്യത്തിലായിരുന്നു വിദൂഷകൻ പുറത്തിറക്കിയത്. അഞ്ചാം ലക്കം പുറത്തിറക്കുന്ന അവസരത്തിൽ അദ്ദേഹം ഒരു നീണ്ട യാത്രയ്ക്ക്

22

മാർച്ച് - ഏ�ിൽ 2019

ഒരു ബ്രിട്ടീഷ് പട്ടാള ഉദ്യോഗസ്ഥൻ ഭീകരനായ അസുര രൂപത്തോട് എന്തോ നിർദ്ദേശിക്കുന്നുണ്ട്. ക്ഷാമകാലത്ത് പാവപ്പെട്ട ജനങ്ങൾക്ക് ആശ്വാസമായ മരച്ചീനി (കപ്പ) ചിത്രത്തിൽ പ്രാധാന്യത്തോടെ വരച്ചിട്ടിരിക്കുന്നു.

www.keralamediaacademy.org

നിഗമനത്തിൽ എത്താൻ കാരണമെന്ന് സുകുമാർ പറയുന്നു. കൂടാതെ, ചിത്രകാരനായ അമ്മാവനാണ് വിദൂഷകനിലെ ചിത്രങ്ങൾ വരച്ചതെന്ന് പിന്നീട് ഇറങ്ങിയ വിദൂഷകന്റെ ഒരു ലക്കത്തിൽ പത്രാധിപരായ പി. എസ്. നീലകണ്ഠപിള്ള എഴുതിയിട്ടുണ്ട്. മലയാളത്തിന്റെ ആദ്യ കാർട്ടൂണിസ്റ്റ് പരവൂർ പ�ൊഴിക്കര ക�ോങ്ങാൽ ദേവി അഴികത്ത് വീട്ടിൽ പി.എസ്. ഗ�ോവിന്ദപിള്ളയുടെ തറവാട്ട് വീട്ടിലാണ് മാധ്യമ ചരിത്ര യാത്ര എത്തിയത്. ആരും താമസമില്ലാത്ത ഒരു പഴയ തറവാട് വീടിന്റെ നിലവറ

ക�ൊട്ടിയം, ഉണ്ണികൃഷ്ണൻ, ഗുജ്ജാരപ്പ, മ�ോഹൻ ശിവാനന്ദ് തുടങ്ങിയവർ ഉണ്ടായിരുന്നു. ആർ.എസ്. ബാബു, ഡ�ോ.എം. ശങ്കർ, ഹരിക്യഷ്ണൻ, ലല്ലു, എം എസ് മ�ോഹനചന്ദ്രൻ, ഗുജ്ജാരപ്പ, ഉണ്ണിക്യഷ്ണൻ, സുധീർനാഥ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

ഭാഗം മാത്രമേ ഇപ്പോൾ അവിടുള്ളൂ. അത് പിൻമുറക്കാർ സംരക്ഷിച്ച് നിർത്തിയിരിക്കുകയാണ്. പരവൂർ മുനിസിപ്പൽ ചെയർമാൻ പി.ആർ. കുറുപ്പിന്റ അദ്ധ്യക്ഷതയിൽ വീട്ടുമുറ്റത്ത് ഒരു യ�ോഗം ചേർന്ന് പി.എസ്. ഗ�ോവിന്ദപിള്ളയെ സ്മരിച്ചു. കൂടാതെ പരവൂരിൽ നിന്ന് വർഷങ്ങൾക്ക് മുൻപ് പ്രസിദ്ധീകരിച്ചിരുന്ന സുജനാനന്ദിനി പത്രത്തേയും, പരവൂർ കേശവനാശാനെയും അനുസ്മരിച്ചു. മലയാളത്തിന്റെ തലമുതിർന്ന കാർട്ടൂണിസ്റ്റ് സുകുമാർ, എം.എസ്. മ�ോഹനചന്ദ്രൻ, പാച്ചൻ

പരവൂരിൽ നിന്ന് ക�ൊല്ലം പട്ടണത്തിൽ നടക്കുന്ന കാർട്ടൂൺ ക�ോൺക്ലേവിലേയ്ക്കുള്ള കാർട്ടൂൺ യാത്രയുടെ ഉദ്ഘാടനം കാർട്ടൂണിസ്റ്റ് സുകുമാർ നിർവ്വഹിച്ചു. മാധ്യമ ചരിത്രയാത്രയുടെ ഭാഗമായിരുന്നു കാർട്ടൂൺ യാത്ര.

കാർട്ടൂൺ കലയെക്കുറിച്ച് വർഷങ്ങള�ോളം ഗവേഷണം നടത്തിയ മുതിർന്ന കാർട്ടൂണിസ്റ്റ് സുകുമാറിന്റെ നിഗമനം ഇപ്രകാരമാണ്: മഹാക്ഷാമദേവത എന്ന ശീർഷകത്തിൽ അച്ചടിച്ച കാർട്ടൂൺ വരച്ചത് പത്രാധിപരായ പി. എസ്. നീലകണ്ഠപിള്ളയുടെ അമ്മയുടെ സഹ�ോദരനും (അമ്മാവൻ) ചിത്രകാരനുമായ പി. എസ്. ഗ�ോവിന്ദപിള്ളയാണ്. കാർട്ടൂണിസ്റ്റിന്റെ പേര�ോ, ഒപ്പോ ആദ്യ കാർട്ടൂണിൽ ഇല്ലായിരുന്നു. മറ്റ് പ്രസിദ്ധീകരണങ്ങളിലും പി. എസ്. ഗ�ോവിന്ദപിള്ളയുടെ രചനകളും, ഹാസ്യ ചിത്രങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നതാണ് ഇങ്ങനെ ഒരു

മാർച്ച് - ഏ�ിൽ 2019

23


www.keralamediaacademy.org

www.keralamediaacademy.org

കാർട്ടൂൺ ക�ോൺക്ലേവ് കേരളത്തിൽ ആദ്യം 23 ഫെബ്രുവരി 2019.

24

മാർച്ച് - ഏ�ിൽ 2019

മാർച്ച് - ഏ�ിൽ 2019

25


കേ

www.keralamediaacademy.org

ഇന്ത്യ), ഹരിയാനയിൽ നിന്ന് മന�ോജ് സിൻഹ (ഹിന്ദുസ്ഥാൻ ടൈംസ് ഗ്രൂപ്പ്), മഹാരാഷ്ട്രയിൽ നിന്ന് പ്രശാന്ത് കുൽക്കർണി, തെലുങ്കാനയിൽ നിന്ന് മൃത്യുഞ്ചയ്, ഹൈദ്രബാദിൽ നിന്ന് സുബാണി (ഡെക്കാൻ ക്രോണിക്കിൾ), കർണ്ണാടകയിൽ നിന്ന് ഗുജ്ജാരപ്പ, തമിഴ്നാട്ടിൽ നിന്ന് നർസീം, റീഡേഴ്സ് ഡൈജസ്റ്റ് എഡിറ്റർ ഇൻ ചാർജായിരുന്ന കാർട്ടൂണിസ്റ്റ് കൂടിയായ മ�ോഹൻ ശിവാനന്ത് തുടങ്ങിയവരാണ് പുറമെ നിന്നെത്തിയത്. പത്ത് സംസ്ഥാനങ്ങളിൽ നിന്ന് വന്ന കാർട്ടൂണിസ്റ്റുകൾ അവരുടെ നാട്ടിലെ / ഭാഷയിലെ കാർട്ടൂൺ അവതരിപ്പിച്ചു. വ്യത്യസ്ത ശൈലികളിലുള്ള വരകൾ വലിയ കൗതുകം പകർന്നു. കാർട്ടൂൺ സംബന്ധമായ ച�ോദ്യങ്ങൾക്ക് കാർട്ടൂണിസ്റ്റുകൾ മറുപടി നൽകി. മുതിർന്ന

രളത്തിൽ നടന്ന ആദ്യത്തെ കാർട്ടൂൺ ക�ോൺക്ലേവിന് ആതിഥേയത്വം വഹിക്കാൻ അവസരം ലഭിച്ചത് ക�ൊല്ലത്തിനാണ്. ദേശീയ കാർട്ടൂൺ സമ്മേളനം പി. എസ്. ഗ�ോവിന്ദപിള്ള നഗറിൽ (ക�ൊല്ലം ബീച്ച് ഹ�ോട്ടൽ ക�ോൺഫറൻസ് ഹാൾ) മലയാള രാഷ്ട്രീയ കാർട്ടൂണിന്റെ അഭിമാനമായ യേശുദാസൻ ഉദ്ഘാടനം ചെയ്തു. കാർട്ടൂണിസ്റ്റ് സുകുമാർ മുഖ്യാതിഥിയായിരുന്നു. ദേശീയതലത്തിലെ പ്രമുഖ കാർട്ടൂണിസ്റ്റുകളും കേരളത്തിനകത്തുള്ള അറുപത്തി രണ്ട് കാർട്ടൂണിസ്റ്റുകളും ക�ോൺക്ലേവിൽ പങ്കെടുത്തു. കാശ്മീരിൽ നിന്ന് മന�ോജ് ച�ോപ്ര, ഡൽഹിയിൽ നിന്ന് ഡ�ോ. ര�ോഹ്നിത്ത് ഫൂരി, ഉത്തർപ്രദേശിൽ നിന്ന് സന്ദീപ് അദാര്യു (ടൈംസ് ഓഫ്

www.keralamediaacademy.org

കാർട്ടൂണിസ്റ്റ് കെ. ഉണ്ണിക്യഷ്ണനാണ് കാർട്ടൂൺ ക�ോൺക്ലേവിന്റെ മുഖ്യ അവതാരകനായി ആദ്യന്ത്യം ഉണ്ടായിരുന്നത്. മലയാള കാർട്ടൂൺ ചരിത്രം കാർട്ടൂണിസ്റ്റ് സുകുമാറും സുധീർ നാഥും അവതരിപ്പിച്ചു. കാർട്ടൂണിസ്റ്റ് എം.എസ് മ�ോഹനചന്ദ്രൻ രചിച്ച 101 ബാങ്കിങ്ങ് കാർട്ടൂണുകൾ എന്ന പുസ്തകം കാർട്ടൂണിസ്റ്റ് യേശുദാസൻ സുകുമാറിന് നൽകി പ്രകാശിപ്പിച്ചു. പി.എസ്. ഗ�ോവിന്ദപിള്ളയുടെ കുടുംബാംഗങ്ങളും ചടങ്ങിൽ ആദരിക്കപ്പെട്ടു. പി.എസ്. ഗ�ോവിന്ദപിള്ളയുടെ മരുമക്കളും മൂത്ത മകന്റെ മകളുമാണ് ചടങ്ങിൽ ആദരവ് ഏറ്റ് വാങ്ങിയത്. ക�ൊല്ലം പ്രസ് ക്ലബ് പ്രസിഡന്റ് ജയചന്ദ്രൻ ഇലങ്കത്തും, സെക്രട്ടറി ബിജുവും ചടങ്ങിൽ സംസാരിച്ചു. നൂറ�ോളം മാധ്യമ വിദ്യാർത്ഥികൾ പ്രേക്ഷകരായി എത്തി.

24 ഫെബ്രുവരി 2019

ബീച്ചിലെ പുലർകാല കാർട്ടൂൺ കാഴ്ചകൾ

ക�ൊല്ലം ബീച്ചിലായിരുന്നു കാർട്ടൂൺ വാക്. ക�ൊല്ലം ബീച്ചിൽ അതിരാവിലെ നടക്കാൻ ഇറങ്ങിയവർ കണ്ടത്, ഈസലുകളും പേപ്പറും പേനയുമായി ഇരുപത�ോളം കാർട്ടൂണിസ്റ്റുകൾ വരയ്ക്കാൻ ബീച്ചിൽ എത്തിയതാണ്. അവർ ക�ൊല്ലം ബീച്ചിലെ പുലർകാല കാഴ്ചകൾ വരച്ചിട്ടു. കാഴ്ചക്കാരായി എത്തിയ ആളുകളെത്തന്നെ ചില കാർട്ടൂണിസ്റ്റുകൾ വരച്ച് നൽകിയപ്പോൾ ആവേശമായി. ക�ൊല്ലം ലൈറ്റ് ഹൗസും മത്സ്യബന്ധന വള്ളങ്ങളും, പലരും വരച്ചു. വരയുടെ ശൈലികളെക്കുറിച്ച് കാർട്ടൂണിസ്റ്റുകളുമായി ബീച്ചിൽ കാഴ്ചക്കാരായി വന്നവർ സംസാരിക്കുന്നത് കാണാമായിരുന്നു. കാർട്ടൂൺ വാക്കിനുശേഷം കുറേ കാർട്ടൂണിസ്റ്റുകൾ ക�ൊല്ലം ജില്ലയുടെ പുതിയ ആകർഷണമായ ജഡായൂ പാറ സന്ദർശിക്കാൻ പ�ോയി. മറ്റൊരു കൂട്ടർ കായംകുളത്തെ ശങ്കർ സ്മാരക കാർട്ടൂൺ മ്യൂസിയത്തിലെത്തി. മാധ്യമ ചരിത്രയാത്ര ക�ൊല്ലം ജില്ലയുടെ തീരദേശ മേഖലയായ ആലപ്പാട്ടേയ്ക്കും യാത്രയായി.

26

മാർച്ച് - ഏ�ിൽ 2019

മാർച്ച് - ഏ�ിൽ 2019

27


വരയറിയാത്തവരും കാർട്ടൂണിസ്റ്റുകളാകുന്ന കാലമെന്ന്

www.keralamediaacademy.org

www.keralamediaacademy.org

യേശുദാസൻ

സമാനമാണ് ഇന്ന് മാധ്യമ മാനേജ്മെന്റ്കളിൽ നിന്ന് മാധ്യമ പ്രവർത്തകർക്ക് നൂറ് വർഷം മുമ്പ് പിറവി ക�ൊണ്ട ഗ�ോവിന്ദപിളളയുടെ കാർട്ടൂണുകൾ വിപ്ലവകരമായ ആശയങ്ങൾ കൈകാര്യം ചെയ്തിരുന്നവരാണെന്ന്​് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു പറഞ്ഞു. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ കാർട്ടൂണുകളിലൂടെ പ്രതികരിച്ചതിന് പി.എസ്. ഗ�ോവിന്ദപിളളയെ ആന്റമാനിലേയ്ക്ക് നാടുകടത്തുകയായിരുന്നു. കാർട്ടൂണിസ്റ്റുകളായ സുകുമാറിനെയും യേശുദാസനെയും പി.എസ്.ഗ�ോവിന്ദപിളളയുടെ കുടുംബാംഗങ്ങളെയും ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.

രയറിയാത്തവരും കാർട്ടൂണിസ്റ്റുകളാകുന്ന പ്രവണതയാണ് ഇന്നുളളതെന്ന് പ്രമുഖ കാർട്ടൂണിസ്റ്റ് യേശുദാസൻ അഭിപ്രായപ്പെട്ടു. അക്കാദമിയിൽ അപേക്ഷ ക�ൊടുത്ത് കാർട്ടൂണിസ്റ്റുകളാകുന്ന സ്ഥിതി വിശേഷമാണുളളത്. കേരള മീഡിയ അക്കാദമിയുടെ മാധ്യമ ചരിത്രയാത്രയുടെ ഭാഗമായി ക�ൊല്ലത്ത് സംഘടിപ്പിച്ച ദേശീയ കാർട്ടൂണിസ്റ്റ് ക�ോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ മലയാളത്തിലെ ആദ്യ കാർട്ടൂണിസ്റ്റ് പി.എസ് ഗ�ോവിന്ദപിളള അനുസ്മരണം പ്രശസ്ത കാർട്ടൂണിസ്റ്റ് സുകുമാർ നിർവ്വഹിച്ചു. മാധ്യമ സ്ഥാപനങ്ങളിൽ കാർട്ടൂണിസ്റ്റുകൾക്ക് അർഹിക്കുന്ന പ്രാധാന്യം നൽകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

അരങ്ങിൽ ചിരി വരച്ച് ഉദ്ഘാടനം

അടിയന്തരാവസ്ഥ കാലത്ത് ഭരണാധികാരികളിൽ നിന്ന് ഇന്ത്യൻ മാധ്യമങ്ങൾ നേരിട്ട നിയന്ത്രണങ്ങൾക്ക്

കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച കാർട്ടൂൺ ക�ോൺക്ലേവിന്റെ ഉദ്ഘാടനം വ്യത്യസ്തമായി. അരങ്ങിൽ

28

മാർച്ച് - ഏ�ിൽ 2019

ഉറപ്പിച്ച വെളള ബ�ോർഡിൽ കറുത്ത പേന ക�ൊണ്ട് യേശുദാസൻ വരച്ചത് ചിരിയുടെ തമ്പുരാനായ മുൻ മുഖ്യമന്ത്രി ഇ.കെ.നായനാരെ. ഏതാനും വരകൾ ക�ൊണ്ട് ജനപ്രിയ നേതാവിനെ വാർത്തെടുത്ത യേശുദാസന�ൊപ്പം മറ്റു കാർട്ടൂണിസ്റ്റുകളും അണി ചേർന്നപ്പോൾ കാണികൾക്ക് മുന്നിൽ തെളിഞ്ഞത് വരകളുടെ വിസ്മയ രൂപങ്ങൾ. വരയ്ക്കു കാർട്ടൂണുകൾക്ക് പിന്നിൽ നീണ്ട കൈയ്യൊപ്പു മാത്രമായിരുന്ന കാർട്ടൂണിസ്റ്റുകൾ മുൻപിലെത്തിയത് സദസ് നന്നായി ആസ്വദിച്ചു.

മാർച്ച് - ഏ�ിൽ 2019

29


www.keralamediaacademy.org

www.keralamediaacademy.org

ജനയുഗത്തിന്റെ

തറവാട്ടിൽ

ഴുപതുവർഷത്തിലേറെ പഴക്കമുള്ളതാണ് സിപിഐയുടെ മുഖപത്രമായ ജനയുഗം. ഈ പത്രമാണ് വലതുപക്ഷത്തിന് ബദലായി കേരളത്തിൽ ആദ്യം ഇടതുപക്ഷ കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചത്. അതിനു മുൻപ് മലയാളത്തിലെ എല്ലാ കാർട്ടൂണുകളും വലതുപക്ഷ അനൂകൂല സ്വഭാവമുള്ളതായിരുന്നു. പ്രമുഖരായ ഒട്ടേറെ മാധ്യമപ്രവർത്തകരെ വളർത്തിയ ചരിത്രം ജനയുഗത്തിനുണ്ട്. ക�ൊല്ലത്തെ ജനയുഗം പത്രത്തിന്റെ ഓഫീസ് മാധ്യമ ചരിത്രയാത്രാ സംഘങ്ങളും കാർട്ടൂണിസ്റ്റുകളും സന്ദർശിച്ചു. ജനയുഗം എഡിറ്റർ രാജാജി മാത്യു ത�ോമസ് മാധ്യമ ചരിത്രയാത്രയിലെ അംഗങ്ങളെയും കാർട്ടൂണിസ്റ്റുകളെയും സ്വീകരിച്ച്

30

ജനയുഗത്തെ പരിചയപ്പെടുത്തി. ജനയുഗത്തിനുള്ള ആദരപത്രം മാധ്യമ ചരിത്ര യാത്രയിലെ അംഗങ്ങൾ സമ്മാനിച്ചു. ഹ്രസ്വമായ ചടങ്ങിൽ മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു, ഡ�ോ.എം.ശങ്കർ, സുധീർനാഥ്, ജനയുഗം റസിഡന്റ് എഡിറ്റർ പി. എസ്. സുരേഷ് എന്നിവർ സംസാരിച്ചു.

മലയാള കാർട്ടൂണിന്റെ ശതാബ്ദി ആഘ�ോഷത്തിന്റെ ഭാഗമായ പ�ൊതുസമ്മേളനം നടന്നു. മീഡിയ അക്കാദമി ചെയർമാൻ ആർ.എസ് ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യ�ോഗം ജനയുഗം എഡിറ്റർ രാജാജി മാത്യു ത�ോമസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സരിതാ എസ് ബാലൻ സംസാരിച്ചു.

മാധ്യമരംഗത്തെ ചരിത്രം വെളിവാക്കുന്ന പത്രങ്ങളുടെ പകർപ്പുകൾ യാത്രാംഗങ്ങൾക്ക് ജനയുഗം ലൈബ്രറിയിൽ കാണാൻ അവസരം ലഭിച്ചു. ചരിത്രം ത�ൊട്ടു ന�ോക്കുവാൻ ലഭിച്ച അവസരം അവർ പരമാവധീ ഉപയ�ോഗിച്ചു. കടപ്പാക്കട സ്പോർട്സ് ക്ലബ്ബ് മൈതാനിയിൽ

തുടർന്ന് ക�ൊല്ലം പ്രസ് ക്ലബ് പ്രസിഡന്റ് ജയചന്ദ്രൻ ഇലങ്കത്തിന്റെ നേത്യത്വത്തിൽ വരയും ചിരിയും സംവാദം ഉണ്ടായിരുന്നു. മലയാള കാർട്ടൂണിന്റെ ശതാബ്ദി ആഘ�ോഷത്തിന് മ�ോടി കൂട്ടാൻ പ്രശസ്തനായ സി.ജെ കുട്ടപ്പനും സംഘവും നാടൻ പാട്ട് അവതരിപ്പിച്ചു.

മാർച്ച് - ഏ�ിൽ 2019

മാർച്ച് - ഏ�ിൽ 2019

31


www.keralamediaacademy.org

അരയന്റെ തീരത്തെ

പത്രക്കാഴ്ചകൾ കാർട്ടൂണിസ്റ്റ് ശങ്കറിന്റെ സ്മരണയ്ക്ക് കേരള സർക്കാർ പണിത കായംകുളത്തെ കാർട്ടൂൺ മ്യൂസിയത്തിലാണ് മാധ്യമ ചരിത്രയാത്ര പിന്നീട് എത്തിയത്. ശങ്കറിന്റെയും മറ്റ് പ്രശസ്ത കാർട്ടൂണിസ്റ്റുകളുടേയും ഒറിജിനൽ കാർട്ടൂണുകൾ മാധ്യമ വിദ്യാർത്ഥികൾ കൗതുകത്തോടെ കണ്ടു. കേരള ലളിത കലാ അക്കാദമിക്കാണ് മ്യൂസിയത്തിന്റെ ചുമതല. ഇരുപത്തഞ്ചാം വയസിൽ തിരുവനന്തപുരം മഹാരാജാസ് ക�ോളേജിൽ (ഇന്നത്തെ യൂണിവേഴ്സിറ്റി ക�ോളേജ്) നിന്ന് 1927ൽ ബി എ ബിരുദം നേടിയശേഷം നിയമ പഠനത്തിനായി ബ�ോംബയിൽ എത്തിയ കായംകുളം സ്വദേശി ശങ്കരപ്പിള്ളയാണ് ഇന്ത്യൻ കാർട്ടൂണിന് പ്രചാരവും ശൈലിയും സമ്മാനിച്ചത്. ഡേവിഡ് ല�ോ പ�ോലുള്ള വിദേശ കാർട്ടൂണിസ്റ്റുകളുടെ ശൈലി പിന്തുടർന്നാണെങ്കിലും സ്വന്തം ശൈലി ശങ്കർ വികസിപ്പിച്ചു. പിൽക്കാലത്ത്

ലപ്പാടിന് സമീപം ചെറിയ അഴീക്കലാണ് ഡ�ോക്ടർ വി.വി വേലുക്കുട്ടി അരയന്റെ സ്മാരകം. ആയുർവ്വേദം, അല�ോപ്പതി, ഹ�ോമിയ�ോ എന്നീ വ്യത്യസ്ത തുറകളിലൂടെ വൈദ്യശാസ്ത്രവും, സമുദ്ര വിജ്ഞാനീയം, നിയമം തുടങ്ങി മറ്റു വിജ്ഞാന മേഖലകളും സ്വായത്തമാക്കിയ വ്യക്തിയായിരുന്നു വേലുകുട്ടി അരയൻ. കവി, സാഹിത്യകാരൻ, വിമർശകൻ, സാമൂഹ്യ പരിഷ്‌കർത്താവ്, ശാസ്ത്രജ്ഞൻ, ചരിത്രപണ്ഡിതൻ, പത്രാധിപർ എന്നീ നിലകളിൽ പ്രസിദ്ധനായ ബഹുമുഖപ്രതിഭയായിരുന്നു ഡ�ോ. വി.വി. വേലുക്കുട്ടി അരയൻ (11 മാർച്ച് 1894-31 മേയ് 1969). യാത്രാംഗങ്ങൾ അദ്ദേഹത്തിന്റെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. ഡ�ോക്ടർ വി.വി. വേലുക്കുട്ടി അരയന്റെ മാധ്യമരംഗത്തെ സംഭാവനകൾ വിവരിക്കുന്ന പ്രദർശനം ഏറെ അറിവ് പകരുന്നതായിരുന്നു. അരയൻ പത്രത്തിന്റെ പഴയ താളുകൾ, വേലുക്കുട്ടി അരയന്റെ മറ്റ് പ്രസിദ്ധീകരണങ്ങൾ, ചിത്രങ്ങൾ അങ്ങനെ പലതും പ്രദർശനത്തിൽ ഉണ്ടായിരുന്നു.

ശങ്കറിന്റെ ശൈലിയിൽ ഇന്ത്യൻ കാർട്ടൂൺ രംഗം വളർന്നു. ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെപ്പോലും വിസ്മയിപ്പിച്ച കാർട്ടൂണിസ്റ്റായിരുന്നു അദ്ദേഹം.

നെഹ്റുവിനെ വിസ്മയിപ്പിച്ച ശങ്കറിന്റെ നാട്ടിൽ

കായംകുളം ശങ്കർ സ്മാരക കാർട്ടൂൺ മ്യൂസിയത്തിലും ലളിതമായ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. നരേന്ദ്ര പ്രസാദ് ഫൗണ്ടേഷൻ ഭാരവാഹികളായ

ഇന്ത്യൻ കാർട്ടൂണിന്റെ പിതാവായ

32

മാർച്ച് - ഏ�ിൽ 2019

www.keralamediaacademy.org

അഴീക്കലിൽ മുഴങ്ങിയ

അരയശബ്ദം

ഫ്രാൻസിസ് ടി മാവേലിക്കര, ഡ�ോ. പി.കെ ഗ�ോപൻ, അഡ്വ. റൂബിരാജ് തുടങ്ങിയവർ സംസാരിച്ചു. കേരള ലളിത കലാ അക്കാദമി പ്രതിനിധികളും സന്നിഹിതരായിരുന്നു.

ത�ൊഴിലാളിവർഗ പത്രത്തിന്റെ ചുവന്ന മണ്ണിൽ

കേരളത്തിലെ ആദ്യ ത�ൊഴിലാളിവർഗ പത്രമായ 'ത�ൊഴിലാളി'യേയും, വാടപ്പുറം ബാവ, ഹലീമാ ബീവി എന്നിവരേയും അനുസ്മരിക്കുന്ന ചടങ്ങിലേയ്ക്കാണ് മാധ്യമ ചരിത്ര യാത്ര വൈകിട്ടോടെ എത്തിയത്. ആലപ്പുഴ എൻജിഒ യൂണിയൻ ഹാളിൽ ആലപ്പുഴ പ്രസ് ക്ലബുമായി സഹകരിച്ചാണ് ചടങ്ങ് നടത്തിയത്. കെ.വി. മ�ോഹൻകുമാർ ഐഎഎസ് ഉദ്ഘാടനം ചെയ്തു. കൈരളി ടിവി ഡയറക്ടർ ഡ�ോ. എൻ.പി. ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തി. ആലപ്പുഴ പ്രസ് ക്ലബ് പ്രസിഡന്റ് വി.എസ്. ഉമേഷ്, സെക്രട്ടറി ഹരിക്യഷ്ണൻ, ഡ�ോ. യൂനീസ് കായംകുളം തുടങ്ങിയവർ സംസാരിച്ചു. വാടപ്പുറം ബാവയുടെയും ഹലീമാ ബീവിയുടെയും പിൻതലമുറക്കാരെ ചടങ്ങിൽ ആദരിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകരായ എ. ഷൗക്കത്തിനേയും കളർക�ോട് ഹരികുമാറിനേയും ചടങ്ങിൽ ആദരിക്കുകയുണ്ടായി.

1917ൽ ഡ�ോ.വി.വി. വേലുക്കുട്ടി അരയൻ തുടങ്ങിയ 'അരയൻ' എന്ന പത്രം കേരള സമൂഹത്തിന്റേയും, അരയ സമുദായത്തിന്റേയും ശബ്ദമായി ആയി നിലക�ൊണ്ടു. സ്ത്രീകൾക്കുവേണ്ടി അരയസ്ത്രീജനമാസിക എന്നൊരു പ്രസിദ്ധീകരണവും അദ്ദേഹം ആരംഭിച്ചു. ചിരി എന്ന പേരിൽ 1924 മുതൽ അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്ന ഹാസ്യ മാസികയെക്കുറിച്ച് അറിയുവാൻ ഇടയായത് അവിടെ ഒരുക്കിയ പ്രദർശനത്തിൽ നിന്നാണ്. മലയാള ഹാസ്യ മാസികാ ചരിത്രത്തിൽ ചിരി മാസികയെപ്പറ്റി പരാമർശം പ�ോലും ഇല്ലായിരുന്നു. മാധ്യമ ചരിത്രയാത്ര ചെറിയ അഴീക്കലെത്തിയത�ോടെ ചിരി മാസിക ആ ചരിത്രത്തിലേയ്ക്കും ഇടംപിടിച്ചു. തീരദേശത്തു മാത്രം വിതരണം ചെയ്യപ്പെട്ട ഹാസ്യമാസിക ആയതിനാലാകും അത് ചരിത്രത്താളിൽ എഴുതപ്പെടാതെ പ�ോയത്.

വാടപ്പുറം ബാവയും ഹലീമാ ബീവിയും

ബാവയേയും, ഹലീമ ബീവിയേയും പുതുതലമുറ അടുത്തറിയേണ്ടതുണ്ട്. അവരെ സ്മരിക്കാതെ കേരളത്തിന്റെ മാധ്യമ ചരിത്രത്തിന് പൂർണതയില്ലെന്ന് തിരിച്ചറിഞ്ഞു. ആലപ്പുഴ പട്ടണത്തിലെ കയർ ഫാക്ടറിയിലെ ത�ൊഴിലാളികളാണ് 'ത�ൊഴിലാളി' എന്ന പേരിൽ അവരുടേതായ ഒരു പത്രം തുടങ്ങിയത്. കേരളത്തിലെ ത�ൊഴിലാളി പ്രസ്ഥാനത്തിന്റെ പിതാവായി അറിയപ്പെട്ട വാടപ്പുറം ബാവയാണ് 1926ൽ അതിനു നേതൃത്വം ക�ൊടുത്തത്​്. ആദ്യം ദ്വൈവാരികയായും പിന്നീട് വാരികയായും ത�ൊഴിലാളി പ്രസിദ്ധീകരിച്ചു. ത�ൊഴിലാളി പത്രത്തിന് നാലായിരത്തിലധികം വരിക്കാർ ആലപ്പുഴ, മുഹമ്മ, ചേർത്തല, അരൂർ എന്നിവിടങ്ങളിൽ അക്കാലത്ത്ഉണ്ടായിരുന്നു.

സ്ഥലം എംഎൽഎ ആർ.രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ലളിതമായ ചടങ്ങ് അവിടെ നടന്നു. കേരള രാഷ്ട്രീയ ചരിത്രത്തിൽ പാട്ടുകൾ ക�ൊണ്ട് വിപ്ലവം തീർത്ത, സ്വാതന്ത്ര�സമരസേനാനി കൂടിയായ വിപ്ലവഗായിക മേദിനി സ്വീകരണച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. അഡ്വ. അനിൽ വി. നാഗേന്ദ്രൻ ആമുഖമായി വേലുക്കുട്ടി അരയന്റെ പ്രവർത്തനങ്ങളും ജീവിതരേഖയും അവതരിപ്പിച്ചു. വേലുക്കുട്ടി അരയന്റെ ക�ൊച്ചുമകനും, ഡ�ോക്ടർ വേലുകുട്ടി അരയൻ ഫൗണ്ടേഷന്റെ ഡയറക്ടറുമാണ് അദ്ദേഹം. വേലുക്കുട്ടി അരയന്റെ ജീവിതകഥ എഴുതിയ ഡ�ോ.വള്ളിക്കാവ് മ�ോഹൻദാസ്, രാജേഷ് ലാൽ, വേലുക്കുട്ടി അരയൻ നാടകവേദി പ്രസിഡന്റ് എം.ശശിധരൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ആ പ്രദേശത്തെ കലാ സാംസ്‌കാരിക മേഖലയിലെ പ്രമുഖരെല്ലാം ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

മാർച്ച് - ഏ�ിൽ 2019

33


www.keralamediaacademy.org

www.keralamediaacademy.org

ചാനൽച്ചിരിയുടെ

പതിനെട്ടാം വയസിൽ 'മുസ്ലീംവനിത' തുടങ്ങിയ

പ�ൊടിപൂരം

ഹലീമാ ബീവി

1918

ൽ മൈതീൻ ബീവി-പീർമുഹമ്മദ് ദമ്പതികളുടെ മകളായി അടൂരിലാണ് ഹലീമാ ബീവി ജനിച്ചത്. മുസ്ലീം സമുദായത്തിലെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉന്മൂലനം ചെയ്ത് മതപരവും വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായ മുന്നേറ്റമുണ്ടാക്കുക എന്ന ലക്ഷ്യമായിരുന്നു ഹലീമാ ബീവിക്ക്. 1938ലാണ് തിരുവല്ലയിൽനിന്ന് പതിനെട്ടാം വയസിൽ അവർ 'മുസ്ലീംവനിത' എന്ന പേരിൽ ഒരു മാസിക അവർ തുടങ്ങൂന്നത്. പ്രിന്ററും പബ്ലിഷറും എഡിറ്ററും എല്ലാം ഹലീമ ബീവിയായിരുന്നു. 1946ൽ ഭാരത ചന്ദ്രിക ദിനപത്രം വാരികയായി തുടങ്ങിയപ്പോൾ പത്രാധിപയായും പ്രവർത്തിച്ചു. വൈക്കം മുഹമ്മദ് ബഷീർ അന്ന് സബ് എഡിറ്റർമാരിൽ ഒരാളായിരുന്നു. സാമ്പത്തികപ്രശ്നങ്ങൾ മൂലം ഇവയുടെ പ്രസിദ്ധീകരണം നിർത്തേണ്ടി വന്നു. 1972ൽ ആധുനിക വനിത എന്ന പേരിൽ പ്രസീദ്ധീകരണം ആരംഭിച്ചെങ്കിലും സാമ്പത്തിക പ്രശ്നങ്ങളാൽ ഒമ്പതു ലക്കം മാത്രമേ ഇറങ്ങിയുള്ളൂ. 2000ത്തിലാണ് അവർ അന്തരിച്ചത്.

34

ലയാളം ചാനലുകളിലെ ചിരിയെക്കുറിച്ചായിരുന്നു പിന്നീടുള്ള ചർച്ച. ആഴ്ചയിൽ ഒരിക്കൽ മാത്രമുണ്ടായിരുന്ന പരിപാടി എല്ലാ ദിവസവും വാർത്താ ചാനലുകളിലെ ഒഴിവാക്കാൻ പറ്റാത്ത വിഭവമായി മാറിയത് മാധ്യമ പഠനത്തിലെ പുതിയ അദ്ധ്യായം തന്നെയാണ്. അത്തരം പരിപാടികളിലൂടെ പ്രശസ്തരായ ഡി.പ്രമേഷ് കുമാറും, കെ.വി മധുവും വിഷയത്തിൽ ആധികാരികമായി സംസാരിച്ചു. രാഷ്ട്രീയ രംഗം സജീവമായ കേരളത്തിൽ ചിരിക്ക് ഉതകുന്ന വിഭവങ്ങൾ ധാരാളമായി ദിവസവും ലഭിക്കുന്നുണ്ടെന്ന് ഇരുവരും സമ്മതിച്ചു. ചാനലിലെ ചിരിക്ക് പറ്റുന്ന സന്ദർഭങ്ങൾ ഒരുക്കാനും, അത് മുൻകൂട്ടി അറിയിക്കാനും ചില നേതാക്കൾ താത്പര്യം കാണിക്കുന്നതായി അവർ തുറന്ന് സംസാരിച്ചു. സിനിമ ജനങ്ങളുമായി ഏറ്റവും അടുത്ത് നിൽക്കുന്ന കലാരൂപമായതിനാലാണ് മിക്കവരും സിനിമാ രംഗങ്ങൾ ചിരി പരിപാടിയിൽ ഉപയ�ോഗിക്കുന്നതെന്നും പറഞ്ഞു. ആലപ്പുഴയിൽ നിന്ന് ചരിത്രയാത്ര രാത്രി തന്നെ ക�ോട്ടയത്തേയ്ക്ക് പുറപ്പെട്ടു.

മാർച്ച് - ഏ�ിൽ 2019

മാർച്ച് - ഏ�ിൽ 2019

35


25 ഫെബ്രുവരി 2019

www.keralamediaacademy.org

www.keralamediaacademy.org

അക്ഷരഭൂമിയിൽ

യാത്ര എത്തിയപ്പോൾ... ക�ോ

പ�ോക്കറ്റ് കാർട്ടൂൺ ഇന്ത്യയിൽ തന്നെ ആദ്യമായി അവതരിപ്പിച്ചത് 1949ൽ ദേശബന്ധുവായിരുന്നു. ദേശബന്ധുവിന്റെ ക�ോപ്പികൾ ഇന്ന് കേരള നിയമസഭയിൽ ലഭ്യമാണ്.

ട്ടയം പ്രസ് ക്ലബിലായിരുന്നു മാധ്യമ ചരിത്രയാത്രയുടെ ആദ്യ പരിപാടി. മലയാള മാധ്യമ ചരിത്രത്തിൽ ക�ോട്ടയത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഇന്ന് നൂറുവർഷം പിന്നിട്ട മൂന്ന് മലയാള പത്രങ്ങളിൽ രണ്ടും ക�ോട്ടയം കേന്ദ്രീകരിച്ച് പ്രസിദ്ധീകരിച്ചവയാണ്ദീപികയും മന�ോരമയും. മലയാള മാധ്യമചരിത്രത്തിൽ വിസ്മ്യതിയിലായ ദേശബന്ധു എന്ന പത്രം ക�ോട്ടയത്തു നിന്നായിരുന്നു പ്രസിദ്ധീകരിച്ചിരുന്നത്. ഒരു കാലത്ത് പ്രചാരത്തിൽ ഒന്നാം സ്ഥാനം ദേശബന്ധുവിനായിരുന്നു. കാർട്ടൂൺ കലയ്ക്ക് മലയാള മാധ്യമങ്ങളിൽ പ്രധാനമായ സ്ഥാനം നൽകുന്നതിന് ദേശബന്ധു വഹിച്ച പങ്ക് ചെറുതായി കാണുവാൻ സാധിക്കില്ല.

മുതിർന്ന മാധ്യമ പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങ് ദേശാഭിമാനി ജനറൽ മാനേജർ കെ.ജെ. ത�ോമസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകരായ ത�ോമസ് ജേക്കബ്, കെ. ഗ�ോപാലക്യഷ്ണൻ, ടി. സി. മാത്യു, മാടവന ബാലക്യഷ്ണപിള്ള, തേക്കിൻകാട് ജ�ോസഫ്, പി. പി. മുഹമദ് കുട്ടി എന്നിവരെ ആദരിച്ചു. മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, ക�ോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ് സാനു ജ�ോർജ് ത�ോമസ്, സെക്രട്ടറി 36

മാർച്ച് - ഏ�ിൽ 2019

സനിൽ കുമാർ, ട്രഷറർ റെജി ജ�ോസഫ് എന്നിവർ സംസാരിച്ചു. തുടർന്ന് അതേ വേദിയിൽ മാധ്യമ സർഗസംഗമം നടന്നു. മാധ്യമ പ്രവർത്തന മേഖലയിൽ നിന്നും സിനിമാ, സാഹിത്യ, കലാ രംഗങ്ങളിൽ സജീവമായവരുടെ സംഗമമായിരുന്നു അത്. ത�ോമസ് ജേക്കബ് ആമുഖ പ്രഭാഷണം നടത്തി. ഡ�ോ.സെബാസ്റ്റ്യൻ പ�ോൾ, ഡ�ോ.പി.കെ.രാജശേഖരൻ, ബി. മുരളി, ജി.ആർ. ഇന്ദുഗ�ോപൻ, എസ്. സിത്താര എന്നിവർ പങ്കെടുത്തു. ദീപികയുടെ വെളിച്ചത്തിൽ മലയാളത്തിലെ ആദ്യകാല ദിനപത്രമായ ദീപികയുടെ കേന്ദ്ര ഓഫീസിലായിരുന്നു യാത്രയുടെ

അന്നത്തെ ആദ്യസന്ദർശനം. 1887 ഏപ്രിൽ 15ന് പ്രസിദ്ധീകരണം ആരംഭിച്ച ഇന്ത്യയിലെ ഏറ്റവും പഴയ പത്രങ്ങളില�ൊന്നും, ഇന്നും നിലനിൽക്കുന്ന മലയാളത്തിലെ ആദ്യത്തെ ദിനപത്രവുമാണ് ദീപിക. നിധീരിക്കൽ മാണിക്കത്തനാർ എന്ന കത്തോലിക്കാ പുര�ോഹിതനാണ് നസ്രാണി ദീപിക എന്ന പേരിൽ ഈ പത്രം ആരംഭിച്ചത്. കേരള ക്രൈസ്തവരുടെ ഇടയിലെ വിഭാഗീയത ഒഴിവാക്കി അവരെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപം ക�ൊണ്ട നസ്രാണി ജാതൈ�ക്യസംഘം എന്ന സംഘടനയാണ് ഒരു മുഖപത്രം എന്ന ആശയം മുന്നോട്ടുവച്ചത്.

സെന്റ് ജ�ോസഫ് അച്ചടിശാലയിലെ തടിക�ൊണ്ട് ഉണ്ടാക്കിയ ഒരു അച്ചിലായിരുന്നു ആദ്യകാലത്ത് പത്രം അച്ചടിച്ചിരുന്നത്. നിധീരിക്കൽ മാണിക്കത്തനാർ തന്നെയായിരുന്നു ആദ്യ ചീഫ് എഡിറ്റർ. 1939ൽ മാന്നാനത്തുനിന്ന് ക�ോട്ടയം പട്ടണത്തിലേക്ക് ആസ്ഥാനം മാറി. ഈ ഘട്ടത്തിൽ പത്രം നസ്രാണി എന്ന പേര് എടുത്തുകളഞ്ഞ് ദീപിക ആയി മാറി. കായികരംഗത്തിനായി പത്രത്തിന്റെ ഒരു പേജ് മുഴുവൻ നീക്കിവച്ച ആദ്യ മലയാള പത്രം, ഇന്റർനെറ്റ് പതിപ്പ് ഇറക്കിയ ആദ്യ മലയാള ദിനപത്രം തുടങ്ങിയ നേട്ടങ്ങൾ ദീപികയ്ക്ക് സ്വന്തമാണ്.

ക�ോട്ടയത്തിനടുത്തുള്ള മാന്നാനത്തെ

ദീപികയുടെ ചീഫ് എഡിറ്റർ ഫാദർ മാർച്ച് - ഏ�ിൽ 2019

ബ�ോബി അലക്സ് മണ്ണംപ്ലാക്കേൽ, മാനേജിങ്ങ് ഡയറക്ടർ ഫാദർ മാത്യു ചന്ദ്രൻ കുന്നേൽ എന്നിവർ ചേർന്നാണ് മാധ്യമ ചരിത്രയാത്രയെ സ്വീകരിച്ചത്. നുറുവർഷത്തിലേറെയായി പ്രസിദ്ധീകരിച്ചു ക�ൊണ്ടിരിക്കുന്ന ദീപികയ്ക്കുള്ള ആദരപത്രം കേരള മീഡിയ അക്കാദമി ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഡ�ോ.എം. ശങ്കർ സമ്മാനിച്ചു. ചരിത്രയാത്രയിലെ അംഗങ്ങൾ ദീപികയുടെ ചരിത്രം നേരിട്ട് കണ്ട് മനസിലാക്കി. അസ�ോസിേയറ്റ് എഡിറ്റർ റ്റി.സി. മാത്യു അതിന് നേത്യത്വം നൽകി ആദ്യാവസാനം ഉണ്ടായിരുന്നു. ദീപിക പത്രത്തിന്റെ ല�ോക്കൽ ബ്യൂറ�ോ മുതൽ എഡിറ്റിങ്ങ് റൂമും പ്രസ്സും യാത്രയിൽ പങ്കെടുത്തവർ ചുറ്റി കണ്ടു. 37


25 ഫെബ്രുവരി 2019

www.keralamediaacademy.org

www.keralamediaacademy.org

മലയാള മന�ോരമ

ദീ

മന�ോരമയുടെ തിളക്കമുള്ള പാരമ്പര്യം

തട്ടകത്തിൽ കേരളത്തിൽ പ്രസിദ്ധീകരണം ഇപ്പോഴും തുടരുന്ന ഏറ്റവും പഴയ പത്രവും മലയാള മന�ോരമ തന്നെ.

പികയിലെ സന്ദർശനത്തിന് ശേഷം മാധ്യമ ചരിത്രയാത്ര എത്തിയത് മലയാള മന�ോരമയിലാണ്. മലയാളത്തിൽ പ്രസിദ്ധീകരിക്കുന്ന മലയാള മന�ോരമ ദിനപത്രം മാധ്യമ ചരിത്രത്തിലെ ഒരു പ്രധാന അദ്ധ്യായം തന്നെയാണ്. വായനക്കാരുടെ എണ്ണത്തിൽ കേരളത്തിൽ ഒന്നാമതും രാജ്യത്ത് പ്രചാരമേറിയ നാലാമത്തെ പത്രവുമാണ് മലയാള മന�ോരമ. ക�ോട്ടയം ആസ്ഥാനമായ മലയാള മന�ോരമ കമ്പനിയാണ് പത്രത്തിന്റെ പ്രസാധകർ. ദീപിക കഴിഞ്ഞാൽ

മലയാള മന�ോരമയുടെ അങ്കണത്തിൽ നടന്ന ചടങ്ങിൽ മുഖ്യപത്രാധിപർ മാമ്മൻ മാത്യു മലയാള മന�ോരമയുടെ കഥപറഞ്ഞു. മുതിർന്ന മാധ്യമ പ്രവർത്തകരായ ജ�ോസ് പനച്ചിപ്പുറം, കെ.സി നാരായണൻ, തുടങ്ങിയവർ സന്നിഹിതരായിരുന്നു. മലയാള മന�ോരമയുടെ ആദ്യ അച്ചടി യന്ത്രവും, മന�ോരമ മുദ്രവെച്ച് അടച്ചു പൂട്ടിയ വാതിലും ചീഫ് എഡിറ്റർ

ക�ോട്ടയം സി.എം.എസ് ഹൈസ്‌കൂളിൽ അസിസ്റ്റന്റ് മലയാളം മുൻഷിയായി പ്രവർത്തിച്ചിരുന്ന കണ്ടത്തിൽ വറുഗീസ് മാപ്പിളയാണ് മലയാള മന�ോരമ ദിനപത്രത്തിന്റെ സ്ഥാപകനും പ്രഥമ പത്രാധിപരും. 1890 മാർച്ച് 22ന് ക�ോട്ടയത്തു നിന്ന് മലയാള മന�ോരമ പ്രസിദ്ധീകരണം ആരംഭിച്ചു. കേരളവർമ്മ വലിയക�ോയിത്തമ്പുരാനായിരുന്നു ഈ പേര് നിർദ്ദേശിച്ചത്. രാജമുദ്ര തന്നെ ചെറിയ വ്യത്യാസങ്ങള�ോടെ പത്രത്തിന്റെ ആദർശമുദ്രയായി ഉപയ�ോഗിക്കുവാൻ അന്നത്തെ തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന ശ്രീമൂലം തിരുനാൾ മഹാരാജാവ് അനുവാദം നൽകി. ആദ്യകാലത്ത് സാഹിത്യത്തിനു പ്രാമുഖ്യം നൽകുന്ന പ്രതിവാരപ്പതിപ്പായാണ് മന�ോരമ പുറത്തു വന്നത്. 1928 ജൂലൈ 2 മുതൽ മന�ോരമ ദിനപത്രമായി.

മാധ്യമ ചരിത്ര യാത്രയിലെ വിദ്യാർത്ഥികളെ നേരിട്ടുകാണിച്ച് ക�ൊടുത്ത് ചരിത്രം വിശദീകരിച്ചു. മലയാള മന�ോരമ പത്രത്തിന്റെ പ്രവർത്തന മേഖലകൾ യാത്രയിലെ അംഗങ്ങൾക്ക് മന�ോരമയുടെ മുതിർന്ന മാധ്യമപ്രവർത്തകർതന്നെ കാണിച്ചുക�ൊടുത്തു. നൂറുവർഷത്തിലേറെയായി പ്രസിദ്ധീകരണ രംഗത്തുള്ള മലയാള മന�ോരമയ്ക്കുള്ള ആദരപത്രം മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു സമ്മാനിച്ചു.

മലയാള മന�ോരമ പത്രവും അതിന്റെ പത്രാധിപരും അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യരുടെ അപ്രീതിക്കു കാരണമായി. 1938 സെപ്റ്റംബർ 9ന് സർക്കാർ മന�ോരമയുടെ പ്രസ് അടച്ചു പൂട്ടി മുദ്രവയ്ക്കുകയും പത്രാധിപരായ കെ.സി. മാമ്മൻ മാപ്പിളയെ ജയിലിലടയ്ക്കുകയും ചെയ്തു. ക�ോട്ടയത്തെ മന�ോരമ പ്രസ് അടച്ചു പൂട്ടപ്പെട്ടതിനെത്തുടർന്ന് ക�ൊച്ചിരാജ്യത്തിൽ ഉൾപ്പെട്ട കുന്നംകുളത്തു നിന്നും കുറെനാൾ പത്രം അച്ചടിച്ച് തിരുവിതാംകൂറിൽ കൂടി വിതരണം ചെയ്തുവന്നു. സാമ്പത്തിക ബാദ്ധ്യത ഏറിയതിനാൽ ഒൻപത് മാസത്തിനുശേഷം അതു നിലച്ചു. ഇന്ത്യയുടെ സ്വാതന്ത്ര� ലബ്ധിക്കുശേഷം 1947 നവംബർ 29ന് കെ.സി. മാമ്മൻ മാപ്പിള തന്നെ പത്രാധിപരായി മന�ോരമയുടെ പ്രസിദ്ധീകരണം പുനരാരംഭിച്ചു. കേരളത്തിലും പുറത്തുമായി 17 കേന്ദ്രങ്ങളിൽ നിന്നും ഇപ്പോൾ മന�ോരമ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. മാമ്മൻ മാത്യുവാണ് ഇപ്പോഴത്തെ മുഖ്യപത്രാധിപർ.

38

മാർച്ച് - ഏ�ിൽ 2019

മാർച്ച് - ഏ�ിൽ 2019

39


26 ഫെബ്രുവരി 2019

www.keralamediaacademy.org

www.keralamediaacademy.org

നേതാക്കൾ പരസ്പരം പടമെടുത്തു,

ഫ�ോട്ടോ വാക്ക് കൗതുകമായി

ചീഫ് എഡിറ്റർ പി. രാജീവും വന്നു. ഇരുവരും കഴുത്തിൽ ക്യാമറകൾ തൂക്കി പരസ്പരം ഫ�ോട്ടോ എടുത്തത് വിസ്മയക്കാഴ്ചയായി. പിന്നെ അവരും ഒപ്പമുള്ളവരും മഴവിൽ പാലത്തിൽ നിന്ന് ക�ൊച്ചിക്കായലിന്റെ സൗന്ദര്യം പകർത്തി. 360 ഡിഗ്രി ഫ�ോട്ടോ എടുക്കാൻ പ്രശസ്ത ഫ�ോട്ടോഗ്രാഫർ ലീൻ ത�ോബിയ�ോസ് ഉണ്ടായിരുന്നു. അത് വിജയകരമായി പൂർത്തീകരിച്ച്, കായല�ോരത്ത് തണലേകി നിൽക്കുന്ന മരങ്ങൾക്ക് നടുവിലെ നടപ്പാതയിലൂടെ ഇരുനേതാക്കളും നടന്നു.

റണാകുളം മറൈൻ ഡ്രൈവ് അത്യപൂർവമായ ഒരു കാഴ്ചയിലേക്കാണ് ഫെബ്രുവരി 26ന് ഉണർന്നത്.ലാണ് ഒരുക്കിയിരിക്കുന്നത്. ഫ�ോട്ടോ വാക് എന്ന പുതുമയുള്ള പരിപാടി. മാധ്യമ ചരിത്ര യാത്രയുടെ ഭാഗമായി നടത്തിയ ഫ�ോട്ടോ വാക്കിൽ പങ്കെടുക്കാൻ അക്കാദമിയിലെ ഫ�ോട്ടോ ജേർണലിസം വിദ്യാർത്ഥികൾ ക്യാമറകളും തൂക്കി നേരത്തേ എത്തിയിരുന്നു. അതിഥികളായി ക�ോൺഗ്രസ് നേതാവ് പ്രൊഫസർ കെ.വി. ത�ോമസും, ദേശാഭിമാനി

ഫ�ോട്ടോഗ്രാഫർമാരുടെ ക്യാമറകൾ തുരുതുരെ മിന്നി. രാവിലെയുള്ള നടത്തം, വ്യായാമം, ആര�ോഗ്യ സംരക്ഷണം, പിന്നെ രാഷ്ട്രീയം... എല്ലാം നടത്തത്തിനിടയിൽ ചർച്ചയായി. മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, കൗൺസിലംഗം ദീപക് ധർമ്മടം, എറണാകുളം പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ഡി. ദിലീപ്, മുതിർന്ന ഫ�ോട്ടോ ജേർണലിസ്റ്റായ രവികുമാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

മുതിർന്ന മാധ്യമപ്രവർത്തകരെ ഡ�ോ.ലീലാവതി ആദരിച്ചു

കേ

രള മീഡിയ അക്കാദമിയുടെ കാക്കനാടുള്ള ആസ്ഥാന മന്ദിരത്തിലായിരുന്നു മുതിർന്ന മാധ്യമ പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങ് മലയാളത്തിന്റെ പ്രിയ എഴുത്തുകാരി ഡ�ോ.എം. ലീലാവതി ഉദ്ഘാടനം ചെയ്തു. മുതിർന്ന മാധ്യമ പ്രവർത്തകരായ വി.പി. രാമചന്ദ്രൻ, കെ.മ�ോഹനൻ, പി.രാജൻ, എം.പി. പ്രകാശം, ഡ�ോ. സെബാസ്റ്റ്യൻ പ�ോൾ എന്നിവരെ ലീലാവതി ടീച്ചർ ആദരിച്ചു. മുതിർന്ന മാധ്യമപ്രവർത്തകൻ കെ. എം. റ�ോയ് അനാര�ോഗ്യം കാരണം ചടങ്ങിൽ പങ്കെടുത്തില്ല. അദ്ദേഹത്തിനുള്ള ആദരം മകൻ അഡ്വ. മനു റ�ോയ് ഏറ്റുവാങ്ങി. എറണാകുളം പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ഡി. ദിലീപ്, ദീപക് ധർമ്മടം, എം.ശങ്കർ, പി.സി. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.

മാടവനപ്പറമ്പിലെ സായാഹ്നം

കേ

സരി ബാലക്യഷ്ണപിള്ള സ്മാരകം എറണാകുളത്തുനിന്ന് വടക്കൻ പറവൂരിലേയ്ക്കുള്ള വഴിയിലാണ്. പറവൂരെത്തും മുൻപാണ് സ്മാരകം. അദ്ദേഹം പിറന്ന തറവാട്​് സ്ഥിതിചെയ്തിരുന്ന മാടവനപ്പറമ്പ്. തിരുവനന്തപുരത്ത് നിന്ന് 1930 സെപ്തംബർ മുതൽ ബുധനാഴ്ച ത�ോറും പ്രസിദ്ധീകരിച്ച സാംസ്‌ക്കാരിക പ്രസിദ്ധീകരണമായിരുന്നു കേസരി. 1935ലെ പത്ര നിയമത്തിൽ പ്രതിഷേധിച്ച് പത്രാധിപർ തന്നെ വാരിക നിർത്തലാക്കി. പക്ഷെ കേസരി എന്ന പേര് പത്രാധിപരുടെ പേരിനുമുന്നിൽ സ്ഥിരമായി പ്രതിഷ്ഠിക്കപ്പെട്ടു. അൽപായുസായിരുന്നെങ്കിലും അക്കാലത്തെ ഏറ്റവും ശ്രദ്ധേയമായ പ്രസിദ്ധീകരണമായിരുന്നു കേസരി..

40

മാർച്ച് - ഏ�ിൽ 2019

മാർച്ച് - ഏ�ിൽ 2019

41


www.keralamediaacademy.org

42

മാർച്ച് - ഏ�ിൽ 2019

www.keralamediaacademy.org

മാർച്ച് - ഏ�ിൽ 2019

43


സഹ�ോദരൻ കേ

www.keralamediaacademy.org

www.keralamediaacademy.org

27 ഫെബ്രുവരി 2019

ഉഴുതുമറിച്ചിട്ട ചെറായി

ഇടയിൽ സ്വാധീനം ചെലുത്തുവാൻ കഴിയുകയുള്ളുവെന്നും സാവധാനത്തിൽ അത് കെട്ടടങ്ങുമെന്നും

സരി സ്മാരകം സന്ദർശിച്ച ശേഷം യാത്രാംഗങ്ങൾ പിന്നെ എത്തിയത് സഹ�ോദരൻ അയ്യപ്പന്റെ സ്മാരകത്തിലാണ്. സഹ�ോദരൻ അയ്യപ്പൻ സ്മരകം ചെറായിയിലാണ്. കേരളത്തിലെ സാമൂഹിക

അയ്യപ്പനറിയാമായിരുന്നു. വ്യക്തികളുടെ ചിന്തയിൽ സ്ഥായിയായ മാറ്റങ്ങൾ ഉണ്ടാവണമെങ്കിൽ അത് പ്രസിദ്ധീകരണത്തിലൂടെ മാത്രമേ സാധിക്കുകയുള്ളു എന്ന തിരിച്ചറിവാണ് പത്രം തുടങ്ങാനായി അയ്യപ്പനെ പ്രേരിപ്പിച്ച മറ്റൊരു സംഗതി. പറവൂർ എസ്.പി. പ്രസ്സിൽ അച്ചടിച്ച് പള്ളിപ്പുറത്തു നിന്നുമാണ് ഈ മാസികയുടെ പ്രഥമ ലക്കങ്ങൾ പ്രസിദ്ധീകൃതമായത്.

പരിഷ്‌കർത്താക്കളില�ൊരാളാണ് സഹ�ോദരൻ അയ്യപ്പൻ. അയ്യപ്പന് സഹ�ോദരൻ അയ്യപ്പൻ എന്ന പേരു വന്നത് സഹ�ോദരൻ എന്ന പത്രത്തിന്റെ പത്രാധിപരായതിനാലാണ്. സഹ�ോദരൻ പത്രം തുടങ്ങാൻ കാരണമായ സംഭവം ഇവിടെ കുറിക്കേണ്ടതുണ്ട്. 1917 മെയ് 29നു സഹ�ോദരസംഘത്തിന്റെ നേതൃത്വത്തിൽ ചെറായിയിൽ അരങ്ങേറിയ മിശ്രഭ�ോജനത്തിനുശേഷം അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തൂത്തെറിയേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പ്രതിപാദിക്കുന്ന ഒരു ലേഖനമെഴുതി അയ്യപ്പൻ മിതവാദി എന്ന പ്രസിദ്ധീകരണത്തിനയച്ചു. ലേഖനം നല്ലതുതന്നെ; പക്ഷേ പ്രസിദ്ധപ്പെടുത്താൻ നിവൃത്തിയില്ല എന്ന കുറിപ്പുമായി അയ്യപ്പന്റെ ലേഖനം മടക്കിയയച്ചു. തന്റെ

ആദർശപ്രചാരണത്തിന് ഒരു പ്രസിദ്ധീകരണം ആവശ്യമാണെന്ന് ഇത�ോടെ അദ്ദേഹം തീർച്ചപ്പെടുത്തി. സഹ�ോദരൻ പ്രസിദ്ധീകരണം തുടങ്ങാൻ നിമിത്തമായത് പ്രസ്തുത സംഭവമാണ്. സഹ�ോദരൻ പത്രം 1956 വരെ നിലനിന്നു. കേൾക്കുന്ന സമയത്ത് മാത്രമേ പ്രസംഗങ്ങൾക്ക് ആളുകളുടെ

സഹ�ോദരൻ അയ്യപ്പന്റെ സഹസഞ്ചാരിയായ ക�ോരു വൈദ്യന്റെ മകൻ പ്രശസ്തനായ കാർട്ടൂണിസ്റ്റ് സീരിയാണ്. മാധ്യമ ചരിത്ര യാത്ര സഹ�ോദരൻ അയ്യപ്പൻ സ്മാരകത്തിലെത്തിയപ്പോൾ അദ്ദേഹവും എത്തിയിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യൻ കൂടിയായ ഡ�ോക്ടർ സുനിൽ പി ഇളയിടമാണ് അവിടെ മുഖ്യ പ്രഭാഷകനായി വന്നത്. സഹ�ോദരൻ അയ്യപ്പൻ സ്മാരകത്തിന്റെ സെക്രട്ടറി മയ്യാറ്റിൽ സത്യനും, റിട്ട. ജസ്റ്റിസ് ദിനേശനും ചടങ്ങിൽ പങ്കെടുത്തു.

ചാനൽ ചർച്ചയിലെ കഥയും കഥയില്ലായ്മയും

ത്യശൂർ ജവഹർ ബാലഭവൻ ഹാളിൽ പ്രസ് ക്ലബുമായി സഹകരിച്ച് ഉണ്ണിനമ്പൂതിരി മുതൽ എക്സ്പ്രസ് വരെയുള്ള പത്രങ്ങളെ അനുസ്മരിക്കുന്ന ചടങ്ങ് നടന്നു. മുതിർന്ന മാധ്യമപ്രവർത്തകൻ നീലൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മീഡിയ അക്കാദമി ചെയർമാൻ ആർ.എസ് ബാബു അദ്ധ്യക്ഷനായി. തൃശൂർ പ്രസ് ക്ലബ് പ്രസിഡന്റ് കെ. പ്രഭാത്, സംസ്ഥാന കമ്മിറ്റിയംഗം എ. സേതുമാധവൻ എന്നിവരും സംസാരിച്ചു. ചാനൽ ചർച്ചയിലെ കഥയും കഥയില്ലായ്മയും എന്ന വിഷയത്തിലും പിന്നീട് സംവാദം നടന്നു. സി. എൽ. ത�ോമസ് മ�ോഡറേറ്ററായി. പി.പി. ജയിംസ്, എം. എസ്. ശ്രീകല എന്നിവർ സംസാരിച്ചു. ചടങ്ങിൽ ജില്ലയിലെ മുതിർന്ന മാധ്യമ പ്രവർത്തകരായ നീലൻ, അലക്സാണ്ടർ സാം, എൻ. വി.

44

മാർച്ച് - ഏ�ിൽ 2019

ഡേവിഡ്, മ�ോഹൻദാസ് പാറപ്പുറത്ത്, പി. പി. കെ. ശങ്കർ, എ. കെ. വിജയൻ, സി. കെ. ജ�ോർജ്, രവി എന്നിവരെ പ�ൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു.

ഉണ്ണിനമ്പൂതിരിയിലായിരുന്നു. ആലത്തൂർ അനുജൻ നമ്പൂതിരിപ്പാടിന്റെ ഉടമസ്ഥതയിലും വേന്ത്രക്കാട്ടു ശങ്കരൻ നമ്പൂതിരിയുടെ പത്രാധിപത്യത്തിലും ഉണ്ണിനമ്പൂതിരി പ്രസിദ്ധീകരിച്ചിരുന്നു. സമുദായ നേതാവായിരുന്ന കുറൂർ ഉണ്ണിനമ്പൂതിരിപ്പാടിന്റെ ഓർമ നിലനിർത്താനാണ് ഉണ്ണിനമ്പൂതിരി എന്ന പേരിട്ടത്. യ�ോഗക്ഷേമസഭയുടെ പുര�ോഗമന പ്രവർത്തനങ്ങളുടെ പ്രചാരണ മാധ്യമമായിരുന്ന ഉണ്ണിനമ്പൂതിരി.

ഉണ്ണിനമ്പൂതിരി മുതൽ എക്സ്പ്രസ് വരെ

നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങൾക്കെതിരെ എം. രാമൻ ഭട്ടതിരിപ്പാടിന്റെ (എം.ആർ.ബി.) പത്രാധിപത്യത്തിൽ പ്രസിദ്ധീകരണം ആരംഭിച്ചതാണ് ഉണ്ണിനമ്പൂതിരി. വി.ടി. ഭട്ടതിരിപ്പാടായിരുന്നു അതിന് നേത്യത്വം നൽകിയത്. 1920 മുതൽ 1940 വരെയുള്ള കാലയളവിൽ തൃശൂരിൽ നിന്നാണ് ഉണ്ണിനമ്പൂതിരി പ്രസിദ്ധപ്പെടുത്തിയിരുന്നത്. ആദ്യത്തെ 10 വർഷം മാസികയായും പിന്നീട് വാരികയായും. വി.ടി. ഭട്ടതിരിപ്പാടിന്റെ പ്രശസ്തമായ നാടകം അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് ആദ്യമായി പ്രസിദ്ധീകരിച്ചത് മാർച്ച് - ഏ�ിൽ 2019

നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങൾക്കെതിരെ അതു ശബ്ദിച്ചു. വിധവാ വിവാഹം അനുവദിക്കുക, ബാലികമാരെ വൃദ്ധൻമാർക്ക് വിവാഹം ചെയ്തു ക�ൊടുക്കുന്ന സമ്പ്രദായം അവസാനിപ്പിക്കുക, സ്ത്രീ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്നീ ആശയങ്ങൾ ഉണ്ണിനമ്പൂതിരി പ്രചരിപ്പിച്ചു.

45


27 ഫെബ്രുവരി 2019

www.keralamediaacademy.org

ചാനൽ ചർച്ചയിലെ കഥയും കഥയില്ലായ്മയും

www.keralamediaacademy.org

സ�ോഷ്യലിസ്റ്റ് പത്രത്തിന്റെ പിറവിയും മരണവും

1944 ആഗസ്റ്റ് 17ന് ഒരു പത്രം എന്ന ആശയത്തിനു തൃശൂരിൽ തുടക്കമിടുന്നത് സ�ോഷ്യലിസ്റ്റ് ചിന്താഗതിക്കാരായ ഒരു സംഘം യുവാക്കളാണ്. 1996 വരെ തൃശൂരിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന മലയാള പത്രം എക്‌സ്പ്രസ്‌തുടങ്ങിയതിന് നേത്യത്വം നൽകിയത് സ�ോഷ്യലിസ്റ്റ് പ്രവർത്തകനും പത്രപ്രവർത്തനത്തിൽ തത്പരനുമായ വിദ്യാഭ്യാസ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന കെ. കൃഷ്ണനായിരുന്നു. ക�ോട്ടയം മുതൽ കണ്ണൂർ വരെ പ്രചാരമുണ്ടായിരുന്നതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നതുമായ ദിനപത്രമായിരുന്നു എക്‌സ്പ്രസ്‌. ജില്ലാ വാർത്തകൾ കള്ളി തിരിച്ച് വലുതായി ക�ൊടുത്തതുക�ൊണ്ട് ദൂരെയുള്ള ജില്ലകളിലും പത്രത്തിന് പ്രിയം വർദ്ധിച്ചു. ഇടതുപക്ഷ സ്വഭാവമുള്ള വിമർശന മുഖപ്രസംഗങ്ങളും പ്രമുഖരുടെ ലേഖനങ്ങളും വായനക്കാർക്ക് കൗതുകമുണ്ടാക്കുന്ന തരം തലക്കെട്ടുകളും പത്രത്തിന്റെ പ്രചാരം വർദ്ധിക്കാൻ കാരണായി. ഒരു ഘട്ടത്തിൽ തൃശൂർ ജില്ലയിലെ വലിയ പത്രം എക്‌സ്പ്രസ്‌ആയിരുന്നു. എക്‌സ്പ്രസ്‌പത്രത്തിന്റെ സ്ഥാപകനായ കെ. കൃഷ്ണൻ 1969ൽ അന്തരിച്ചത�ോടെ ചുമതലകൾ മകൻ കെ.ബാലകൃഷ്ണൻ ഏറ്റെടുത്തു. എക്സ്പ്രസ് പത്രത്തിന് പുറമെ കേരള ക്രോണിക്കിൾ എന്നൊരു ഇംഗ്ലീഷ് പത്രം തുടങ്ങിയത് സ്ഥാപനത്തെ സാമ്പത്തികമായി തളർത്തി. പ്രചാരമമ�ോ പരസ്യമ�ോ കിട്ടാതിരുന്നതു ക�ൊണ്ട് ഇംഗ്ലീഷ് പത്രം എക്‌സ്പ്രസിന് ഒരു ബാധ്യതയായി. 2003 മേയിൽ എക്‌സ്പ്രസ്‌ പത്രം ലിക്വിഡേറ്റ് ചെയ്തു.

തൃ

സി. കെ. ജ�ോർജ്, രവി എന്നിവരെ പ�ൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു.

ശൂർ ജവഹർ ബാലഭവൻ ഹാളിൽ പ്രസ് ക്ലബുമായി സഹകരിച്ച് ഉണ്ണിനമ്പൂതിരി മുതൽ എക്‌സ് പ്രസ്‌ വരെയുള്ള പത്രങ്ങളെ അനുസ്മരിക്കുന്ന ചടങ്ങ് നടന്നു. മുതിർന്ന മാധ്യമപ്രവർത്തകൻ നീലൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മീഡിയ അക്കാദമി ചെയർമാൻ ആർ.എസ് ബാബു അദ്ധ്യക്ഷനായി. തൃശൂർ പ്രസ് ക്ലബ് പ്രസിഡന്റ് കെ. പ്രഭാത്, സംസ്ഥാന കമ്മിറ്റിയംഗം എ. സേതുമാധവൻ എന്നിവരും സംസാരിച്ചു.

ഉണ്ണിനമ്പൂതിരി മുതൽ എക്‌സ് പ്രസ്‌ വരെ

നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങൾക്കെതിരെ എം. രാമൻ ഭട്ടതിരിപ്പാടിന്റെ (എം.ആർ.ബി.) പത്രാധിപത്യത്തിൽ പ്രസിദ്ധീകരണം ആരംഭിച്ചതാണ് ഉണ്ണിനമ്പൂതിരി. വി.ടി. ഭട്ടതിരിപ്പാടായിരുന്നു അതിന് നേത്യത്വം നൽകിയത്. 1920 മുതൽ 1940 വരെയുള്ള കാലയളവിൽ തൃശൂരിൽ നിന്നാണ് ഉണ്ണിനമ്പൂതിരി പ്രസിദ്ധപ്പെടുത്തിയിരുന്നത്. ആദ്യത്തെ 10 വർഷം മാസികയായും പിന്നീട് വാരികയായും. വി.ടി. ഭട്ടതിരിപ്പാടിന്റെ പ്രശസ്തമായ നാടകം അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് ആദ്യമായി പ്രസിദ്ധീകരിച്ചത്

ചാനൽ ചർച്ചയിലെ കഥയും കഥയില്ലായ്മയും എന്ന വിഷയത്തിലും പിന്നീട് സംവാദം നടന്നു. സി. എൽ. ത�ോമസ് മ�ോഡറേറ്ററായി. പി.പി. ജയിംസ്, എം. എസ്. ശ്രീകല എന്നിവർ സംസാരിച്ചു. ചടങ്ങിൽ ജില്ലയിലെ മുതിർന്ന മാധ്യമ പ്രവർത്തകരായ നീലൻ, അലക്സാണ്ടർ സാം, എൻ. വി. ഡേവിഡ്, മ�ോഹൻദാസ് പാറപ്പുറത്ത്, പി. പി. കെ. ശങ്കർ, എ. കെ. വിജയൻ, 46

മാർച്ച് - ഏ�ിൽ 2019

ഉണ്ണിനമ്പൂതിരിയിലായിരുന്നു. ആലത്തൂർ അനുജൻ നമ്പൂതിരിപ്പാടിന്റെ ഉടമസ്ഥതയിലും വേന്ത്രക്കാട്ടു ശങ്കരൻ നമ്പൂതിരിയുടെ പത്രാധിപത്യത്തിലും ഉണ്ണിനമ്പൂതിരി പ്രസിദ്ധീകരിച്ചിരുന്നു. സമുദായ നേതാവായിരുന്ന കുറൂർ ഉണ്ണിനമ്പൂതിരിപ്പാടിന്റെ ഓർമ നിലനിർത്താനാണ് ഉണ്ണിനമ്പൂതിരി എന്ന പേരിട്ടത്. യ�ോഗക്ഷേമസഭയുടെ പുര�ോഗമന പ്രവർത്തനങ്ങളുടെ പ്രചാരണ മാധ്യമമായിരുന്ന ഉണ്ണിനമ്പൂതിരി. നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങൾക്കെതിരെ അതു ശബ്ദിച്ചു. വിധവാ വിവാഹം അനുവദിക്കുക, ബാലികമാരെ വൃദ്ധൻമാർക്ക് വിവാഹം ചെയ്തു ക�ൊടുക്കുന്ന സമ്പ്രദായം അവസാനിപ്പിക്കുക, സ്ത്രീ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്നീ ആശയങ്ങൾ ഉണ്ണിനമ്പൂതിരി പ്രചരിപ്പിച്ചു. മാർച്ച് - ഏ�ിൽ 2019

47


www.keralamediaacademy.org

www.keralamediaacademy.org

കെ.ഗ�ോപാലകൃഷ്ണനുമായി സംവാദം

ഭാരതപ്പുഴയ�ോരത്തെ പ്രഭാതം തൃ പിണറായി പ്രശസ്തനാക്കിയെന്ന് ഗ�ോപാലകൃഷ്ണൻ

പാക്കിസ്ഥാനുമായി സംഘർഷമുണ്ടാക്കിയിട്ടുണ്ട്. സംഘർഷം ക�ൊണ്ട് ആർക്കും അധികാരത്തിൽ തുടരാനാകില്ല. ഇന്ദിരയ്ക്കും രാജീവിനും കിട്ടിയതിനേക്കാൾ അമിത പ്രചാരണം മ�ോഡിക്ക് ലഭിക്കുന്നുണ്ട്. ഈ അമിത പ്രചാരണം മ�ോഡി സർക്കാരിന് തന്നെ വിനയാകുമെന്നും ഗ�ോപാലകൃഷ്ണൻ പറഞ്ഞു.

സമകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട് മാതൃഭൂമി ദിനപത്രം മുൻ ചീഫ് എഡിറ്റർ കെ. ഗ�ോപാലകൃഷ്ണനുമായി മാധ്യമ ചരിത്ര യാത്രയിലെ അംഗങ്ങൾ സംവാദം നടത്തി. യുദ്ധമുണ്ടാക്കിയത് ക�ൊണ്ട് മാത്രം മ�ോഡി വീണ്ടും അധികാരത്തിൽ വരുമെന്ന് ആരും കരുതേണ്ടതില്ലെന്ന് ഒരു ച�ോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. രണ്ടാം ല�ോക മഹായുദ്ധത്തിൽ ശത്രുപക്ഷത്തെ പരാജയപ്പെടുത്തി വിജയശ്രീലാളിതനായെത്തിയ വിൻസ്റ്റൻ ചർച്ചിൽ ബ്രിട്ടനിൽ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ പരാജയമായിരുന്നു ഫലമെന്ന് നാം തിരിച്ചറിയണം. ഇന്ദിരാഗാന്ധിയും രാജീവ്ഗാന്ധിയും

പതിറ്റാണ്ടുകൾ ഡൽഹിയിൽ വിവിധ മാധ്യമങ്ങളിൽ പ്രവർത്തിച്ചപ്പോഴും അഞ്ചുവർഷം മാതൃഭൂമിയുടെ പത്രാധിപരായിരുന്നപ്പോഴും അധികമാരുടെയും ശ്രദ്ധയിൽപെടാതിരുന്ന തന്നെ പ�ൊതുസമൂഹം അറിഞ്ഞത് പിണറായിയുടെ പ്രസംഗത്തിലൂടെയാണെന്ന് ഗ�ോപാലകൃഷ്ണൻ പറഞ്ഞു. എട�ോ ഗ�ോപാലകൃഷ്ണാ... എന്ന് വിളിച്ച്​് പിണറായി വിജയൻ നടത്തിയ

പ്രധാനമന്ത്രിമാരായിരിക്കേ,

48

മാർച്ച് - ഏ�ിൽ 2019

പ്രസംഗം മാധ്യമങ്ങളിലും പ�ൊതുസമൂഹത്തിലും വൻ ചർച്ചയായിരുന്നു. പേരെടുത്ത് പിണറായി വിമർശിച്ചെങ്കിലും, എനിക്ക് അദ്ദേഹത്തോട് നന്ദി മാത്രമേ ത�ോന്നിയിട്ടുള്ളൂവെന്നും ഗ�ോപാലകൃഷ്ണൻ പറഞ്ഞു. തനിക്കെതിരെ എന്ത് ആക്ഷേപം ഉന്നയിക്കാനും പിണറായിക്ക് അധികാരമുണ്ട്. മാതൃഭൂമിയിലെ പംക്തിയിലൂടെ സിപിഐ എമ്മിനെ രൂക്ഷമായി വിമർശിച്ചിരുന്ന ആളെന്നനിലയിൽ തന്നെ വിമർശിക്കാനുള്ള അധികാരവും പിണറായിക്കുണ്ട്. ഒരു മാധ്യമ പ്രവർത്തകനെന്ന നിലയിൽ പിണറായിയുടെ വിമർശനം അംഗീകാരമായി കണക്കാക്കുന്നു. ഏതെങ്കിലും വ്യക്തിവിര�ോധം വച്ചല്ല പിണറായിയുടെ വിമർശനമെന്ന് തനിക്കറിയാമെന്നും ഗ�ോപാലകൃഷ്ണൻ പറഞ്ഞു.

ശുരിൽ നിന്ന് ഷ�ൊർണൂർക്കാണ് മാധ്യമ ചരിത്രയാത്ര നീങ്ങിയത്. പുലർച്ചെ അവസാനിച്ച ചരിത്രപ്രസിദ്ധമായ ഉത്രാളികാവിലെ ഉത്സവത്തിന്റെ ശേഷിപ്പുകൾ വടക്കാഞ്ചേരി പട്ടണത്തിൽ കണ്ടുക�ൊണ്ടാണ് ഷ�ൊർണൂരിലേയ്ക്ക് നീങ്ങിയത്. അവിടെനിന്നാണ് ഇന്നത്തെ ദേശാഭിമാനിയുടെ ആദ്യരൂപമായ പ്രഭാതം പത്രം പുറത്തിറങ്ങിയത്. ഭാരതപ്പുഴ വീണ്ടും വരണ്ടിരിക്കുന്ന കാഴ്ച കണ്ടുക�ൊണ്ടാണ് ഷ�ൊർണൂരിലേയ്ക്ക് കടന്നത്. 1935 മുതൽക്കാണ് പ്രഭാതം എന്ന പേരിൽ ഒരു പത്രം ഷ�ൊർണൂരിൽ നിന്ന് പ്രസിദ്ധീകരിച്ചുതുടങ്ങിയത്. ഇന്ത്യൻ നാഷണൽ ക�ോൺഗ്രസിലെ സ�ോഷ്യലിസ്റ്റ് ഗ്രൂപ്പിന്റെ പത്രികയായിരുന്നു അത്. ഇ.എം. എസ് നമ്പൂതിരിപ്പാടായിരുന്നു പ്രഭാതം പത്രാധിപർ. ച�ൊവ്വര പരമേശ്വരന്റെ ആത്മനാദം എന്ന കവിത പ്രസിദ്ധീകരിച്ചത�ോടെ അന്നത്തെ സർക്കാരിന്റെ അപ്രീതിക്ക് കാരണമായി. സർക്കാർ രണ്ടായിരം രൂപയുടെ കൂലി പത്രത്തിനുമേൽ ചുമത്തി.

പി.നമ്പൂതിരിയേയും അനുസ്മരിച്ച് ഒരു ചടങ്ങും മാധ്യമ ചരിത്ര യാത്രയുടെ ഭാഗമായി കുളപ്പുള്ളി സർവീസ് സഹകരണ ബാങ്ക് ഹാളിൽ പാലക്കാട് പ്രസ് ക്ലബുമായി സഹകരിച്ച് സംഘടിപ്പിച്ചിരുന്നു.

അത�ോടെ പ്രഭാതം പ്രസിദ്ധീകരണം നിർത്തി. വിപ്ലവത്തിന്റെ ഈറ്റില്ലം എന്ന് വി.ടി. ഭട്ടതിരിപ്പാട് വിശേഷിപ്പിച്ച ഇട്ടിയാംപറമ്പ് ഇല്ലത്തിൽ ജനിച്ച സാമുദായികപരിഷ്‌കർത്താവും രാഷ്ട്രീയനേതാവുമായിരുന്നു ഐ.സി.പി.നമ്പൂതിരി എന്ന ഇട്ടിയാംപറമ്പത്ത് ചെറിയ പരമേശ്വരൻ നമ്പൂതിരി. നമ്പൂതിരി സമുദായത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരേ പ�ൊരുതി, അവർക്കിടയിൽ പരിഷ്‌കരണത്തിനു നേതൃത്വം നൽകി. യ�ോഗക്ഷേമം എന്ന വാരികയിലൂടെ ഈ ലക്ഷ്യത്തിനുവേണ്ടി പരിശ്രമിച്ചു. ക�ോൺഗ്രസ്സിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. പിന്നീട് ക�ോൺഗ്രസ് സ�ോഷ്യലിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെട്ടപ്പോൾ അതിൽ അംഗമായി. സി.എസ്.പിയുടെ മുഖപത്രമായ പ്രഭാതത്തിന്റെ പത്രാധിപരായി ഐ.സി.പി പ്രവർത്തിച്ചു.

പ്രഭാതം പത്രം ഉയർത്തിപ്പിടിച്ച നവ�ോഥാനം പിന്തുടരണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി എം.എ ബേബി ചടങ്ങ് ഉദ്ഘാടനം ചെയ്തുക�ൊണ്ട് പറഞ്ഞു. ത�ൊഴിലാളികൾ, കൃഷിക്കാർ എന്നിവർക്കുവേണ്ടി പേന ചലിപ്പിച്ച പത്രമാണ് പ്രഭാതം. മീഡിയ അക്കാദമി ചെയർമാൻ ആർ.എസ് ബാബു അധ്യക്ഷനായി. പാലക്കാട് പ്രസ് ക്ലബ് പ്രസിഡന്റ് സി.കെ.ശിവാനന്ദൻ, വി.ജയിൻ, എം.ജി ശശി, ടി.കെ നാരായണദാസ്, എം.ഹംസ, എം.ആർ മുരളി, കെ.ടി ജ�ോർജ് എന്നിവർ സംസാരിച്ചു. ഇ.എം.എസിന്റെ മകൾ ഇ.എം രാധ, ഐ.സി.പി നമ്പൂതിരിയുടെ മകൾ ഐ.എം സുമ, മുതിർന്ന മാധ്യമ പ്രവർത്തകരായ പി.ആർ ഉണ്ണി, ഇബ്രാഹിം കുന്നത്ത് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

പ്രഭാതം പത്രത്തേയും, പത്രാധിപന്മാരായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിനേയും, ഐ.സി.

മാർച്ച് - ഏ�ിൽ 2019

49


28 ഫെബ്രുവരി 2019

www.keralamediaacademy.org

www.keralamediaacademy.org

വനിതാ മാധ്യമ സുരക്ഷിതത്വം

ചർച്ച ചെയ്ത ക�ോൺക്ലേവ് സംയുക്തമായിട്ടാണ് മാധ്യമ വനിതാ ക�ോൺക്ലേവ് സംഘടിപ്പിച്ചത്.

ലയാളത്തിലെ പ്രമുഖരായ വനിതാ മാധ്യമ പ്രവർത്തകരെല്ലാം സംഗമിച്ച നാളായിരുന്നു അത്. മാധ്യമ ചരിത്ര യാത്രയുടെ ഭാഗമായ വനിതാ ക�ോൺക്ലേവിൽ പങ്കെടുക്കാൻ വന്നവർ അങ്ങേയറ്റത്തെ ആവേശത്തിലായിരുന്നു. മാധ്യമ പ്രവർത്തകരായ വനിതകൾക്ക് സുരക്ഷിതവും സ്ത്രീ സൗഹൃദപരവുമായ ത�ൊഴിലിടങ്ങൾ ഉറപ്പ് വരുത്തുന്നതിനും ഇതു സംബന്ധിച്ച് ദേശീയ തലത്തിൽ നയരൂപീകരണം സാധ്യമാക്കുന്നതിനു മായിട്ടായിരുന്നു ക�ോൺക്ലേവ്.കേരള മീഡിയ അക്കാദമി, ക�ോഴിക്കോട് പ്രസ് ക്ലബ്, നെറ്റ് വർക് ഓഫ് വിമൻ ഇൻ മീഡിയ കേരള ഘടകം എന്നിവർ

പ്രമുഖ മാധ്യമ പ്രവർത്തകയും പിക്കിൾ ജാർ ടൂറിംഗ് മീഡിയ ഫിലിം ഫെസ്റ്റ് ഡയറക്ടറുമായ വാസന്തി ഹരിപ്രകാശ് ക�ോൺക്ലേവ് ഉദ്ഘാടനം ചെയ്തു. പ്രമുഖ എഴുത്തുകാരിയും ഫ്രീലാൻസ് ജേർണലിസ്റ്റുമായ ഗീതാ അറുവാമുദൻ മുഖ്യപ്രഭാഷണം നടത്തി. കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അദ്ധ്യക്ഷത വഹിച്ച യ�ോഗത്തിൽ ക�ോഴിക്കോട് പ്രസ് ക്ലബ് പ്രസിഡന്റ് പ്രേംനാഥ്, വൈസ് പ്രസിഡന്റ് റജി ആർ നായർ, ജനയുഗം മുൻ ഡെപൂട്ടി എഡിറ്റർ ഗീതാ നസീർ, പ്രമുഖ മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ കെ.എ. ബീന,

50

മാർച്ച് - ഏ�ിൽ 2019

കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ, പ്രമുഖ എഴുത്തുകാരി എച്ച് മുക്കുട്ടി, കെ.ഹേമലത, രേണു രാംനാഥ്, എം.എസ്. ശ്രീകല, നിലീന അത്തോളി, അക്കാദമി ക�ോഴ്സ് ഡയറക്ടർ ഡ�ോ.എം. ശങ്കർ, പ്രശസ്ത ഫ�ോട്ടോഗ്രാഫർ പി.മുസ്തഫ, കാർട്ടൂണിസ്റ്റ് സുധീർനാഥ്, സൈബർ നിയമ വിദഗ്ധൻ വിന�ോദ് ഭട്ടതിരി തുടങ്ങിയവർ സംസാരിച്ചു.. മാധ്യമ രംഗത്തെ വനിതകൾ: ഇല്ലാതാകുന്നവരും അതിജീവിക്കുന്നവരും, സൈബർ നിയമങ്ങളും മാധ്യമ പ്രവർത്തകരും, മീടൂ വെളിപ്പെടുത്തലുകളും വെളിപാടുകളും എന്നീ വിഷയങ്ങളിൽ വനിതാ ക�ോൺക്ലേവ് ചർച്ച ചെയ്തു.

മാർച്ച് - ഏ�ിൽ 2019

51


www.keralamediaacademy.org

52

മാർച്ച് - ഏ�ിൽ 2019

www.keralamediaacademy.org

മാർച്ച് - ഏ�ിൽ 2019

53


www.keralamediaacademy.org

www.keralamediaacademy.org

സ്വാതന്ത്ര�ത്തിനുവേണ്ടി

പിറന്ന പത്രം സ്വാ

തന്ത്ര�സമര പ്രസ്ഥാനത്തിന്റെ ഭാഗമായി ഉത്തരകേരളത്തിലെ ക�ോഴിക്കോട്ട് 1923 മാർച്ച് 18ന് ജന്മമെടുത്ത പത്രമാണ് മാത്യഭൂമി. സ്വാതന്ത്ര� സമരസേനാനികളിൽ പ്രമുഖനായ കെ.പി. കേശവമേന�ോൻ ആയിരുന്നു ആദ്യ പത്രാധിപർ. പത്രപ്രസാധനത്തിനായി ജനങ്ങളിൽ നിന്ന് ഓഹരി പിരിച്ച് രൂപവൽക്കരിച്ച മാതൃഭൂമി പ്രിന്റിങ്ങ് ആന്റ് പബ്ളിഷിങ്ങ് കമ്പനിയുടെ ആദ്യ മുഖ്യാധിപൻ കെ. മാധവൻ നായർ ആയിരുന്നു. മാധവൻ നായരുടെ മരണത്തെ തുടർന്ന് കേളപ്പജി മാതൃഭൂമിയുടെ സാരഥ്യം ഏറ്റെടുത്തു. കൂറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്, പി. അച്യൂതൻ, കെ. കേശവൻ നായർ തുടങ്ങിയവരും മാതൃഭൂമിയുടെ വളർച്ചയിൽ സുപ്രധാന പങ്കുവഹിച്ചു.

സ്വാതന്ത്ര�സമരത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ രൂപംക�ൊണ്ട പത്രത്തിന് അധികാരികളുമായി നിരന്തരം ഏറ്റുമുട്ടേണ്ടി വന്നിട്ടുണ്ട്. ഇതിനെത്തുടർന്ന് പത്രാധിപരും മറ്റും പലപ്പോഴും തടവിലാക്കപ്പെടുകയും ചെയ്തു. പത്രം നിര�ോധനത്തേയും നേരിട്ടു. മാതൃഭൂമി മലയാളത്തിലെ രണ്ടാമത്തെ വലിയ പത്രമാണ്. സാമൂഹ്യപ്രസ്ഥാനങ്ങളിലും സ്വാതന്ത്ര�സമരത്തിലും പങ്ക് വഹിച്ച പി. രാമുണ്ണി നായർ, കെ. കേളപ്പൻ, സി. എച്ച്. കുഞ്ഞപ്പ, കെ. എ. ദാമ�ോദരമേന�ോൻ, എൻ.വി. കൃഷ്ണവാരിയർ, എ. പി. ഉദയഭാനു, വി.പി. രാമചന്ദ്രൻ, വി.കെ. മാധവൻകുട്ടി, എം.ഡി. നാലപ്പാട്, കെ.കെ. ശ്രീധരൻ നായർ, കെ. ഗ�ോപാലകൃഷ്ണൻ, എം. കേശവമേന�ോൻ എന്നിവർ മാതൃഭൂമിയുടെ പത്രാധിപത്യം വഹിച്ചിട്ടുണ്ട്.

നൂറിന്റെ

നിറവിലേക്കടുക്കുന്ന

മാ

മാതൃഭൂമിയുടെ മുറ്റത്ത് ലീഗിന്റെ ചന്ദ്രികയും, സിപിഎമ്മിന്റെ ദേശാഭിമാനിയും.

ധ്യമ ചരിത്രത്തിൽ ക�ോട്ടയം പ�ോലെ പ്രശസ്തമായ പ്രദേശമാണ് ക�ോഴിക്കോട്. നാലുവർഷം കൂടി കഴിഞ്ഞാൽ ശതാബ്ദി നിറവിൽ നിൽക്കുന്ന പത്രമാണ് മാത്യഭൂമി. കേരള രാഷ്ട്രീയത്തിൽ എഴുപത് വർഷത്തിലേറെയായി മുഖപത്രമിറങ്ങുന്ന മൂന്ന് രാഷ്ട്രീയ പാർട്ടികളുണ്ട്. അതിൽ രണ്ട് പത്രങ്ങളുടെ പ്രധാന കേന്ദ്രവും ക�ോഴിക്കോടാണ്. മുസ്ലീം

മലയാള ഭാഷയിലെ പ്രമുഖ ദിനപ്പത്രമായ മാതൃഭൂമി മാധ്യമ ചരിത്രയാത്ര ഉച്ചയ�ോടെ സന്ദർശിച്ചു. മാത്യഭൂമിയുടെ മാനേജിങ്ങ് ഡയറക്റ്റർ എം.പി. വീരേന്ദ്രകുമാർ, മാനേജിങ്ങ് എഡിറ്റർ പി.വി.ചന്ദ്രൻ, എക്സിക്യൂട്ടീവ് എഡിറ്റർ പി.ഐ. രാജീവ് എന്നിവർ യാത്രയിലെ അംഗങ്ങളെ സ്വീകരിച്ചു.കുട്ടികളുമായി 54

മാർച്ച് - ഏ�ിൽ 2019

അവർ സംവദിച്ചു. എം.പി. വീരേന്ദ്രകുമാർ മാതൃഭൂമിയുടെ ചരിത്രം വിവരിക്കുകയും, ഇന്ന് മാധ്യമരംഗം നേരിടുന്ന വെല്ലുവിളികളെപ്പറ്റി വിശദമായി പ്രതിപാദിക്കുകയും ചെയ്തു. നൂറാം വർഷം പ്രസിദ്ധീകരണ രംഗത്തെത്തുന്ന മാത്യഭൂമിക്കുള്ള ആദരപത്രം മീഡിയ അക്കാദമി ചെയർമാൻ ആർ.എസ് ബാബു സമ്മാനിച്ചു. മാർച്ച് - ഏ�ിൽ 2019

55


www.keralamediaacademy.org

56

മാർച്ച് - ഏ�ിൽ 2019

www.keralamediaacademy.org

മാർച്ച് - ഏ�ിൽ 2019

57


www.keralamediaacademy.org

www.keralamediaacademy.org

ചന്ദ്രിക

എത്ര സുന്ദര പദം!

70

പ്രഭാതം എന്നീ പത്രങ്ങളുടെ തലശ്ശേരി ലേഖകനായിരുന്ന തൈലക്കണ്ടി സി. മുഹമ്മദാണ് ചന്ദ്രികയുടെ ആദ്യ പത്രാധിപർ. നൂറു പേരിൽ നിന്ന് അഞ്ചുരൂപ വീതം ഓഹരി വാങ്ങിയാണ് പത്രം തുടങ്ങാനുള്ള മൂലധനം സ്വരൂപിച്ചത്. തലശ്ശേരി കടപ്പുറത്തെ മുസ്ലിംകളുടെ ഒത്തുചേരൽ കേന്ദ്രമായിരുന്ന മുസ്ലിംക്ലബിൽ നടന്ന കൂടിലാല�ോചനയിലാണ് പത്രത്തിന് ചന്ദ്രിക എന്ന പേരിടാൻ തീരുമാനമായത്. മുസ്ലിം പ്രസിദ്ധീകരണങ്ങൾ അറബി പേരുകളിൽ പ്രസിദ്ധീകരിക്കപ്പെട്ടു

വർഷം പിന്നിട്ട ചന്ദ്രിക ദിനപത്രത്തിന്റെ ഓഫീസിൽ ചരിത്രയാത്ര എത്തി. ചന്ദ്രിക ഇന്ന് മുസ്ലിം ലീഗിന്റെ ഔദ്യോഗിക പത്രമാണ്. 1934ൽ തലശ്ശേരിയിൽനിന്ന് സ്വതന്ത്ര വാരിക എന്ന നിലയിലാണ് ചന്ദ്രികയുടെ തുടക്കം. 1938ൽ ദിനപത്രമായി ചന്ദ്രിക മാറിയെങ്കിലും 1948ൽ മാത്രമാണ് ക�ോഴിക്കോട്ട് കേന്ദ്രമായി പ്രസിദ്ധീകരണം തുടങ്ങിയത്. അൽ അമീൻ, യുവല�ോകം,

58

മാർച്ച് - ഏ�ിൽ 2019

ക�ൊണ്ടിരുന്ന കാലത്താണ് അണിയറ ശിൽപ്പികൾ ചന്ദ്രിക എന്ന മലയാള പദം പേരായി തിരഞ്ഞെടുത്തത്. മുസ്ലിംലീഗിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്‌ മുമ്പായിരുന്നു ചന്ദ്രിക ജനങ്ങളുടെ കൈകളിലെത്തിയത്. ചന്ദ്രികയുടെ ത�ൊട്ടടുത്തുതന്നെയാണ് സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ ഓഫീസും. 1942 സെപ്റ്റംബർ 6ന് ദേശാഭിമാനി പ്രസിദ്ധീകരണമാരംഭിച്ചു. കമ്മ്യൂണിസ്റ്റു പാർട്ടിക്ക് സ്വന്തം നിലപാട് വിശദീകരിക്കാനും ന്യായീകരിക്കാനും ഒരു മാധ്യമം ആവശ്യമായിത്തീർന്നു.

മാർച്ച് - ഏ�ിൽ 2019

59


01 മാർച്ച് 2019

\

www.keralamediaacademy.org

ചരിത്രയാത്ര സമാപിക്കുന്നു

www.keralamediaacademy.org

മറക്കാനാവില്ല ഈ മഹാനെ

ലയാള ഭാഷയ്ക്ക് മറക്കുവാൻ കഴിയാത്ത സംഭാവനകൾ ചെയ്ത ജർമൻ ഭാഷാ പണ്ഡിതനായിരുന്നു റവ. ഡ�ോ. ഹെർമൻ ഗുണ്ടർട്ട് (1814 ഫെബ്രുവരി 4- 1893 ഏപ്രിൽ 25). പാതിരിയായി ക്രിസ്ത്യൻ മത പ്രചാരണത്തിനാണ് ഗുണ്ടർട്ട് ഇന്ത്യയിൽ എത്തിയത്. പക്ഷേ, ഭാഷാ പാണ്ഡിത്യത്തിന്റെ പേരിലാണ് അദ്ദേഹം ചരിത്രത്തിൽ ഇടം നേടിയത്. 1868ൽ അദ്ദേഹം എഴുതിയ മലയാളം വ്യാകരണം, 1872ലെ ഗുണ്ടർട്ട് നിഘണ്ടു എന്ന മലയാളം-ഇംഗ്ലീഷ് നിഘണ്ടു എന്നിവ വളരെ ശ്രദ്ധേയമാണ്. ബൈബിൾ വേദ പുസ്തകവും മലയാളത്തിലേക്ക് ഗുണ്ടർട്ട് പരിഭാഷപ്പെടുത്തി ഭാഷാ വ്യാകരണത്തിൽ അദ്ദേഹം നടത്തിയ പഠനങ്ങൾ, സംസ്‌കൃതേതരമായ ആദ്യത്തെ ആധികാരിക പഠനമായിരുന്നു. സ്വന്തമായി രണ്ടു പ്രസിദ്ധീകരണങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്. ഇതിൽ രാജ്യസമാചാരം മലയാളത്തിലെ ആദ്യത്തെ വർത്തമാന പത്രമാണ്. രണ്ടാമത്തെ പ്രസിദ്ധീകരണമായ പശ്ചിമ�ോദയം വിജ്ഞാനസംബന്ധമായ ലേഖനങ്ങളിലായിരുന്നു ശ്രദ്ധ പതിപ്പിച്ചത്.

ഗുണ്ടർട്ടിന്റെയും

ആദ്യ പത്രത്തിന്റെയും സ്മരണയിൽ ബന്ധമുണ്ടാകണമെന്നില്ല. വസ്തുനിഷ്ഠത പരിഗണിക്കാതെ വൈകാരികമായി ആത്മനിഷ്ഠമായി പ്രതികരിക്കുന്ന ഔട്ട്റെയ്ജ് ജേർണലിസത്തിന്റെ രൂപമാണിതെന്നും വെങ്കിടേഷ് രാമക്യഷ്ണൻ പറഞ്ഞു. എ.എൻ. ഷംസീർ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു മുഖ്യപ്രഭാഷണം നടത്തി. നടത്തി. സർക്കസ് ആചാര്യൻ ജെമിനി ശങ്കരൻ, മുതിർന്ന മാധ്യമപ്രവർത്തകൻ എ.ദാമ�ോദരൻ, കാർട്ടൂണിസ്റ്റ് ദിവാകരൻ എന്നിവരെ പ�ൊന്നാടയണിയിച്ച് ആദരിച്ചു.

മാധ്യമ ചരിത്രയാത്ര ക�ോഴിക്കോടുനിന്ന് തലശേരിയിലേക്കാണ് മാർച്ച് ഒന്നിന്റെ പ്രഭാതത്തിൽ പുറപ്പെട്ടത്. ചരിത്രയാത്രയുടെ സമാപനം മലയാളത്തിലെ ആദ്യ പത്രം പുറത്തിറങ്ങിയ ഇല്ലിക്കുന്നിലാണ്. ഗുണ്ടർട്ട് സ്മാരക സി.എസ്.ഐ ചർച്ച് ഹാളിലായിരുന്നു ചരിത്ര യാത്രയുടെ സമാപന സമ്മേളനം നടന്നത്. പ്രമുഖ മാധ്യമപ്രവർത്തകനും ഫ്രണ്ട്ലൈൻ സീനിയർ അസ�ോസിയേറ്റ് എഡിറ്ററുമായ വെങ്കിടേഷ് രാമകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചാനൽ സ്റ്റുഡിയ�ോയിലും സ�ോഷ്യൽ മീഡിയയിലുമിരുന്നാണ് ഇപ്പോഴത്തെ ചിലരുടെ യുദ്ധമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ പലരൂപങ്ങൾ ദിവസവും നാം കാണുകയാണ്. ടെലിവിഷൻ മുറിയിലിരുന്ന് യുദ്ധം നയിക്കുകയും പാവപ്പെട്ട മനുഷ്യരെ സംരക്ഷിക്കുകയും ചെയ്യാം. വസ്തുതയുമായി അതിന്

ഗുണ്ടർട്ടിന്റെ മൂന്നാം തലമുറയിലെ അംഗങ്ങളായ ക്രിസ്റ്റഫ് മിഖായേൽ, ആന്റിജെ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. മാഹി ക�ോളജ് മലയാള വിഭാഗം മേധാവി ഡ�ോ. എസ്.എസ്. ശ്രീകുമാർ, നഗരസഭ കൗൺസിലർ 60

മാർച്ച് - ഏ�ിൽ 2019

കെ. സുനിൽ, ഗീത നസീർ, കെ.എ. ബീന, കണ്ണൂർ പ്രസ്‌ക്ലബ് പ്രസിഡന്റ് എ.കെ. ഹാരിസ്, തലശേരി പ്രസ് ഫ�ോറം സെക്രട്ടറി എൻ. പ്രശാന്ത്, ഡ�ോ.എം. ശങ്കർ എന്നിവർ സംസാരിച്ചു. മീഡിയ അക്കാദമി അംഗം ദീപക് ധർമടം സ്വാഗതവും പി. ദിനേശൻ നന്ദിയും പറഞ്ഞു. ഫെബ്രുവരി 21ന് കേരളകൗമുദി അങ്കണത്തിൽ നിന്ന് ഉദ്ഘാടനം ചെയ്യപ്പെട്ട്, 22ന് നെയ്യാറ്റിൻകരയിലെ കൂടില്ലാ വീട്ടിൽ നിന്നാരംഭിച്ച മാധ്യമ ചരിത്രയാത്ര മാർച്ച് ഒന്നിന് മലയാളത്തിലെ ആദ്യ പത്രം പിറന്ന തലശേരിയിലെ ഇല്ലിക്കുന്നിൽ അവസാനിച്ചപ്പോൾ അത�ൊരു ചരിത്രമായി മാറുകയായിരുന്നു. ഇതിനുമുൻപ് കേരള മാധ്യമ ചരിത്രത്തിൽ സമാനമായ മറ്റൊരു യാത്ര സംഘടിപ്പിക്കപ്പെട്ടിട്ടില്ല. മാർച്ച് - ഏ�ിൽ 2019

61


www.keralamediaacademy.org

62

മാർച്ച് - ഏ�ിൽ 2019

www.keralamediaacademy.org

മാർച്ച് - ഏ�ിൽ 2019

63


www.keralamediaacademy.org

www.keralamediaacademy.org

മാധ്യമതീർഥാടനമായി മാറട്ടെ

നെയ്യാറ്റിൻകര

സു

ചരിത്രമുറങ്ങുന്ന മണ്ണിൽ

നിന്നുയർന്ന താരകം

രേഷ് ഗ�ോപി ആദ്യമായി സ്വദേശാഭിമാനി പിറന്ന വീട് സന്ദർശിച്ചപ്പോൾ അദ്ദേഹത്തോട�ൊപ്പം ഇവിടെ വരാൻ അവസരം ലഭിച്ചവരിൽ ഒരാളാണ് ഞാൻ. സുരേഷ�്ഗോപി എംപി കൂടില്ലാ വീട് പുനരുദ്ധരിക്കാനായി 12 ലക്ഷം രൂപ നൽകി. അദ്ദേഹം ആ സമയത്ത് ഒരു രാഷ്ട്രീയപാർട്ടിയിലും

ആർ.എസ്. ബാബു പ്രവർത്തിച്ചിരുന്നില്ല. ഇപ്പോൾ എം എൽ എയും പ്രസ് ക്ലബിന്റെ ഭാരവാഹികളുമെല്ലാം വളരെ താത്പര്യത്തോടുകൂടി അതു സംരക്ഷിക്കാൻ മുന്നിട്ടുനിൽക്കുന്നത് സന്തോഷകരമായ കാര്യമാണ്. ഇത് കേരളത്തിലെ മാധ്യമപ്രവർത്തകരുടെയും മാധ്യമവിദ്യാർത്ഥികളുടെയും തീർത്ഥാടനകേന്ദ്രമാകണം.

അതിനുവേണ്ടിയുള്ള ഒരു പദ്ധതിക്ക് കേരളാ മീഡിയ അക്കാദമിയും മുന്നിലുണ്ടാകുമെന്ന് അറിയിക്കുന്നു. സ്ഥലം എം.എൽ എ, മുനിസിപ്പൽ ചെയർപേഴ്സൺ, പ്രസ്‌ക്ലബ് ഭാരവാഹികൾ എന്നിവരുമായി ആല�ോചിച്ച് കാര്യങ്ങൾ തീരുമാനിക്കാം. സംസ്ഥാന സർക്കാരും കാര്യമായി സഹകരിക്കുമെന്ന് കരുതാം.

ആൻസലൻ എം എൽ എ

നെ

യ്യാറ്റിൻകര നിരവധി ചരിത്രമുഹൂർത്തങ്ങളുടെ നാടാണ്. തിരുവിതാംകൂറിലെ ആദ്യത്തെ വെടിവയ്പ് നടന്നത് നെയ്യാറ്റിൻകരയുടെ മണ്ണിലാണ്.എട്ടു ധീരദേശാഭിമാനികൾ ബ്രിട്ടീഷുകാരുടെ വെടിയുണ്ടയേറ്റു മരിച്ചുവീണത്​് 1938 ആഗസ്റ്റ് 31 ന് നെയ്യാറ്റിൻകരയിലാണ്. ക്ഷേത്രപ്രവേശന വിളമ്പരം പ്രഖ്യാപിക്കുന്നതിനും 48 വർഷം മുൻപ്​് 1888 ൽ, മഹാനായ ശ്രീനാരായണ ഗുരുദേവൻ ശിവപ്രതിഷ്ഠ നടത്തി അന്നത്തെ വ്യവസ്ഥിതിയെ വെല്ലുവിളിച്ചത്​് നെയ്യാറ്റിൻകരയുടെ ത�ൊട്ടടുത്തുള്ള അരുവിപ്പുറത്താണ്. കവി ബ�ോധേശ്വരന്റെ നാടാണ് നെയ്യാറ്റിൻകര. കവയിത്രി

സുഗതകുമാരിയുടെ നാടും. മലയാള സിനിമയുടെ പിതാവായ ജെ.സി. ഡാനിയേലിന്റെ നാടാണ്. കർണാടക സംഗീതജ്ഞരായ നെയ്യാറ്റിൻകര വാസുദേവന്റെയും നെയ്യാറ്റിൻകര മ�ോഹനചന്ദന്റെയും ജന്മസ്ഥലം. തിരുവിതാംകൂർ രാജഭരണം മരുമക്കത്തായത്തിൽ നിന്ന് മക്കൾക്ക്​് കിട്ടണമെന്ന ലക്ഷ്യത്തോടെ കലാപം നടന്ന കാലത്ത് ഉത്രാടംതിരുനാൾ മാർത്താണ്ഡവർമ്മ സ്വന്തം ബന്ധുക്കളായ എട്ടുവീട്ടിൽ പിള്ളമാരുടെ ക�ൊലക്കത്തിയിൽനിന്നും അക്രമത്തിൽനിന്നും ഓടി രക്ഷപ്പെട്ട് ഒളിച്ചിരുന്ന അമ്മച്ചിപ്ലാവ് നെയ്യാറ്റിൻകരയിലാണ്. അങ്ങനെ ഒരുപാട് ചരിത്രസംഭവങ്ങളുടെയും

64

മാർച്ച് - ഏ�ിൽ 2019

ചരിത്രകാരന്മാരുടെയും നാടാണ്. ആ നെയ്യാറ്റിൻകരയിൽനിന്ന് ഈ മാധ്യമ ചരിത്രയാത്ര ആരംഭിക്കുമ്പോൾ ഒരുപാട് വ്യക്തികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് ലഭിക്കും. നമ്മൾ ഒരിക്കലും വഴിതെറ്റിപ്പോകാതിരിക്കാനുള്ള മാർഗദീപമാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള. അദ്ദേഹത്തിന്റെ പത്രപ്രവർത്തനവും ചിന്തയും അദ്ദേഹം പുലർത്തിയ ധൈര്യവും എന്നും മനസിൽ സൂക്ഷിക്കാനും ആ സന്ദേശം സ്വീകരിക്കാനും നമുക്ക് കഴിയും. പത്രപ്രവർത്തനരംഗത്ത്​് വലിയ മുന്നേറ്റം ഉണ്ടാക്കാൻ ഈ മാധ്യമ ചരിത്ര യാത്രയ്ക്ക് സാധിക്കുമെന്ന് ഞാൻ കരുതുന്നു. അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ നമുക്ക് അഭിമാനിക്കാം.

മാർച്ച് - ഏ�ിൽ 2019

65


www.keralamediaacademy.org

സ്വദേശാഭിമാനിയുടെ ആശ്രമതുല്യമായ ഈ ഗൃഹം സന്ദർശിക്കാൻ കഴിഞ്ഞതും ഭൗതികരൂപത്തിൽ തന്നെ നിലനിൽക്കുന്ന ഈ ഗൃഹത്തെ അടുത്തറിയാൻ കഴിഞ്ഞതും അവിസ്മരണീയമായ അനുഭവമായിരിക്കും എന്നു കരുതുന്നു. ഇനി പ�ോകുന്നത് സാധുജന പരിപാലന സേവിനി എന്ന, നവ�ോത്ഥാന നായകനായിരുന്ന അയ്യൻകാളി സ്ഥാപിച്ച പത്രത്തെ അടുത്തറിയാനാണ്.

www.keralamediaacademy.org

സ്വദേശാഭിമാനിയെക്കുറിച്ച്​് ഒരു തിരക്കഥ തയ്യാറാക്കിയ െസബാസ്റ്റ�ൻ പ�ോളിനെ മീഡിയാ അക്കാദമി ചെർമാൻ ആർ, എസ്. ബാബു പ�ൊന്നാട അണിയിച്ച് ആദരിച്ചു.

വിധു വിൻസന്റ്

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാട്ടിൽ നിൽക്കുമ്പോൾ വാക്കുകൾ ക�ൊണ്ടല്ല, പ്രവൃത്തികൾ ക�ൊണ്ടാണ് നാം കൂടുതൽ സജ്ജരാകേണ്ടത്. മാധ്യമങ്ങൾ നവ�ോത്ഥാനത്തിനായി എന്തു നൽകി എന്ന്​് ചിന്തിക്കേണ്ട സമയമാണ്. ചരിത്രത്തിലൂന്നി നിന്ന് മാധ്യമ പ്രവർത്തനം നടത്തേണ്ട സമയമാണിപ്പോൾ. നവ�ോത്ഥാനകാലത്തെ മാധ്യമങ്ങളുടെ ഇടപെടലിലൂടെയാണ് സ്വത്വം രൂപപ്പെട്ടത്. നമ്മുടെ പൂർവികരായ പത്രപ്രവർത്തകരിൽ ദേശസ്നേഹത്തിനുവേണ്ടി ജീവൻ ബലിക�ൊടുക്കേണ്ടിവന്ന പത്രപ്രവർത്തകനായിരുന്നു സ്വദേശാഭിമാനി രാമകൃഷ്ണപിള്ള. ഈ യാത്ര നമ്മുടെ ഓര�ോരുത്തരുടെയും ഉള്ളിലേക്കു ന�ോക്കാനുള്ള യാത്രയാണ്. സ്വദേശാഭിമാനിയുടെ ജ•ഗൃഹമായ കൂടില്ലാ വീടിന്റെ പുനഃരുധാരണ പ്രവർത്തനങ്ങൾക്ക് തിരുവനന്തപുരം പ്രസ് ക്ലബിന�ൊപ്പം മീഡിയാ അക്കാദമിയും പങ്കുചേരുന്നതിൽ സന്തോഷമുണ്ടെന്ന് ജന്മഭൂമി സീനിയർ റിപ്പോർട്ടർ അജി ബുധനൂർ പറഞ്ഞു.

66

മാർച്ച് - ഏ�ിൽ 2019

മാർച്ച് - ഏ�ിൽ 2019

67


www.keralamediaacademy.org

www.keralamediaacademy.org

മാധ്യമപ്രവർത്തകർക്ക്

സർഗാത്മകത കൂടുതലാണ് ഡ�ോ. സെബാസ്റ്റ്യൻ പ�ോൾ

മാ

ധ്യമപ്രവർത്തകർക്ക് സർഗാത്മകത കൂടുതലാണ്. അത് നമുക്കുതന്നെ ബ�ോധ്യമുള്ളതുക�ൊണ്ടാണ് വാർത്തയെ സ്റ്റോറി എന്നു വിളിക്കുന്നത്. മാധ്യമവിചാരം നടത്തിയിരുന്നപ്പോൾ പലരെയും വിമർശിക്കേണ്ടി വന്നിട്ടുണ്ട്. മാധ്യമപ്രവർത്തകൾ സർഗാത്മകത പ്രകടിപ്പിക്കുന്നതിന്റെ ധാരാളം ഉദാഹരണങ്ങളുണ്ട്. ആഗ�ോളതലത്തിൽ ന�ൊബേൽ സമ്മാനം നേടിയ പലരും പത്രപ്രവർത്തനം നടത്തിയിട്ടുള്ളവരാണ്. സ്‌കൂളിൽ പഠിക്കുന്ന കാലത്ത് അധ്യാപകൻ ഭാവിയിൽ ആരാകാനാണ് ആഗ്രഹം എന്നു ച�ോദിച്ചിരുന്നു. ഞാൻ മാത്രമാണ്

പത്രപ്രവർത്തകനാകണം എന്നു പറഞ്ഞത്. പല കാര്യങ്ങളിൽ, പല മേഖലകളിൽ വ്യാപരിച്ചിരുന്നതുക�ൊണ്ട് ഒന്നിലും മാസ്റ്റർ എന്നു പറയാൻ കഴിയാത്ത അവസ്ഥയിലാണ് ഞാനിപ്പോൾ. പത്രപ്രവർത്തനത്തിന്റെ എല്ലാ മേഖലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ചീഫ് എഡിറ്റർ, പബ്ളിഷർ, മാനേജിംഗ് ഡയറക്ടർ, ചെയർമാൻ, നിയമകാര്യ ലേഖകൻ തുടങ്ങിയ നിലയിൽ. ഈ യാത്രയിൽ കാണുകയും കേൾക്കുകയും ചെയ്യുന്ന കാര്യങ്ങൾ ചരിത്രത്തിന്റെ ഭാഗമാണ്. ഈ അനുഭവങ്ങൾ ഓർമ്മയിൽ സൂക്ഷിക്കുക. ഞാൻ സ്വദേശാഭിമാനിയെക്കുറിച്ചുള്ള സിനിമയ്ക്കുവേണ്ടി സ്‌ക്രിപ്റ്റെഴുതി. പക്ഷേ കൂടില്ലാവീട് എന്ന പ്രയ�ോഗം ഞാൻ ആദ്യം കേൾക്കുന്നത്

കഴിഞ്ഞ ആഴ്ചയാണ്. അതായത് അറിവിന് പല പരിമിതികളുമുണ്ട്. കഴിഞ്ഞമാസം ഗ്രീസിൽ പ�ോയി. വലിയ ആഗ്രഹമായിരുന്നു ഏതൻസ് കാണുക എന്നത്. സ�ോക്രട്ടീസ് നടന്ന വഴികളിലൂടെ നടന്നു. പുസ്തകങ്ങൾ വായിച്ചു മനസിലാക്കിയതിന്റെ സ്ഥിരീകരണമാണ് അവിടെ ലഭിച്ചത്. വായനയിലൂടെ മനസിലാക്കാൻ കഴിയാത്ത ഒട്ടേറെ കാര്യങ്ങൾ യാത്രയിലൂടെ മനസിലാക്കാൻ കഴിഞ്ഞു. യാത്ര വലിയ അനുഭവമാണ്. നിങ്ങൾക്കു കിട്ടിയിരിക്കുന്ന ഈ അവസരം പരമാവധി പ്രയ�ോജനപ്പെടുത്തണം.

പത്രപ്രവർത്തകർ എല്ലാക്കാലത്തും

(ക�ോട്ടയത്ത് നടന്ന സർഗാത്മകതയും മാധ്യമപ്രവർത്തകരും എന്ന ശില്പശാലയിലെ പ്രസംഗത്തിൽ നിന്ന്)

സ്തുതിക്കപ്പെടുന്നില്ല

ത്രപ്രവർത്തകർ സാക്ഷാൽ ഈശ്വരനെപ്പോലെയാണ്. അജ്ഞാതരായും അജ്ഞേയരായും പ്രവർത്തിക്കുന്നു. ആരാണ്, എന്താണ് റിപ്പോർട്ട് ചെയ്യുന്നത് എന്നതിൽനിന്ന് എന്താണ് എന്നതിൽ വായനക്കാർ ശ്രദ്ധിക്കുന്നു. ആരാണ് എന്നത് അജ്ഞാതമാണ്. അജ്ഞേയവുമാണ്. അതാണ് ഈശ്വരന്മാരെപ്പോലെ എന്നു പറയുന്നത്. പക്ഷേ ഈശ്വരൻ എല്ലാക്കാലത്തും സ്തുതിക്കപ്പെടും. പത്രപ്രവർത്തകർ എല്ലാക്കാലത്തും സ്തുതിക്കപ്പെടുന്നില്ല.

വിവിധ മേഖലയിൽ നിന്നുള്ളവർക്ക് പ്രശംസയും ആദരവും ലഭിക്കുന്നിടത്തോളം കാലം പത്ര പ്രവർത്തകർ നല്ലവരാണ്. എപ്പോഴാണ് അവരിൽനിന്ന് സുഖകരമല്ലാത്ത വാർത്തകൾ വരുന്നത് അപ്പോൾ പറയും അത�ൊക്കെ മാധ്യമസൃഷ്ടിയാണെന്ന്. വളരെ പ്രഖ്യാതമാണ് ഈ പ്രയ�ോഗം. അങ്ങനെ മാധ്യമത്തിന്റെ തലയിൽ എല്ലാം വച്ചുകെട്ടും. നല്ലത�ൊക്കെ തങ്ങളുടേതാണ്. ചീത്തയ�ൊക്കെ മാധ്യമസൃഷ്ടിയാണ് എന്ന ഒരു പ്രവണത സാധാരണമാണ്. പ്രവർത്തിക്കുന്ന കാലഘട്ടത്തിൽ അവർക്ക് വേണ്ടത്ര അംഗീകാരം 68

മാർച്ച് - ഏ�ിൽ 2019

ഡ�ോ.എം. ലീലാവതി

കിട്ടുന്നില്ല. പ്രവർത്തന സമയം കഴിഞ്ഞാൽ വിസ്മരിക്കപ്പെടുന്നു. ഈ പശ്ചാത്തലത്തിൽ പത്രപ്രവർത്തകരെ ആദരിക്കുക വളരെ വിശിഷ്ടമായ കർത്തവ്യമാണ്. ആ കർത്തവ്യം ഭംഗിയായി നിർവഹിക്കുന്നതിൽ മീഡിയാ അക്കാദമിയുടെ ഭാരവാഹികളെ അഭിനന്ദിക്കുന്നു. ചെയ്യേണ്ടതു ചെയ്തു എന്ന ചാരിതാർത്ഥ്യം അവർക്കുണ്ട്. വലിയ ഒരു ച�ൊല്ലുണ്ട്: 'സത്യം ബ്രൂയാത് പ്രിയം ബ്രൂയാത്, ന ബ്രൂയാത് സത്യമപ്രിയം പ്രിയം ച ന അമൃതം ബ്രൂയാത'് ഇതാണ് സനാതനധർമ്മം. പക്ഷേ പത്രപ്രവർത്തകർക്ക് അപ്രിയമായ സത്യം പറയാതിരിക്കാനാകുമ�ോ. അപ്പോൾ ഈ സനാതനധർമ്മം പാലിക്കാൻ സാധിക്കാത്ത തരത്തിലുള്ള പത്രപ്രവർത്തനം ചെയ്യേണ്ടിവരും. അപ്പോൾ കർമ്മം ചെയ്യുക എന്നല്ലാതെ ഫലത്തിനുവേണ്ടി കാത്തിരിക്കുക എന്നത് അവർക്ക് പറഞ്ഞിട്ടില്ല. സാക്ഷാൽ കർമ്മയ�ോഗികളാണ് അവർ. പത്രപ്രവർത്തകർ ഉത്തരവാദപ്പെടേണ്ടത് തങ്ങൾ പ്രവർത്തിക്കുന്ന പത്രസ്ഥാപനത്തോടാണ്. അതിനെക്കാളേറെ ബഹുജനത്തോടാണ്. എന്നാൽ ബഹുജനം പത്രപ്രവർത്തകരെ മാർച്ച് - ഏ�ിൽ 2019

മറന്നുകളയുന്നു. കർമ്മയ�ോഗികളായ ഇവരെ ഞാൻ നമിക്കുന്നു. പണ്ട് സർവീസിൽ ഇരുന്നസമയത്ത്​് യു.ജി.സി. വിഷയത്തിൽ അദ്ധ്യാപകർ സമരം ചെയ്തപ്പോൾ അധ്യയനം മുടക്കിയുള്ള സമരത്തോടു യ�ോജിപ്പില്ലെന്നു പറഞ്ഞ്​് സമരത്തിൽനിന്ന് വിട്ടുനിന്നു. പത്രപ്രവർത്തകനായിരുന്ന ഡ�ോ.കെ.എസ്. രാധാകൃഷ്ണൻ ക്ലാസ്റൂമിന്റെ വാതിൽക്കൽനിന്ന് ഫ�ോട്ടോ എടുത്തതിനെ ഞാൻ എതിർത്തു. എന്റെ ആവശ്യപ്രകാരം പ്രസിദ്ധീകരിക്കില്ലെന്ന് അദ്ദേഹം ഉറപ്പുതന്നു. എന്നാൽ അടുത്തദിവസത്തെ പത്രത്തിൽ ഫ�ോട്ടോ അച്ചടിച്ചുവന്നു. തുടർന്ന് സകല അധ്യാപകരും എനിക്ക് എതിരായി. അവർ എന്റെ ക്ലാസിനു മുന്നിൽ വന്ന് അസഭ്യവർഷം ച�ൊരിഞ്ഞു. പടം നൽകിയതിനെക്കുറിച്ചു ച�ോദിച്ചപ്പോൾ രാധാകൃഷ്ണൻ പറഞ്ഞത് അത് പത്രധർമ്മമാണെന്നാണ്. അതുക�ൊണ്ട്​് പത്രപ്രവർത്തകരെ ത്യാഗികൾ എന്നു വിശേഷിപ്പിക്കാം. (ക�ൊച്ചിയിൽ മീഡിയ അക്കാദമിയിൽ മാധ്യമപ്രവർത്തകരെ ആദരിക്കുന്ന ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ നിന്ന്)

69


www.keralamediaacademy.org

ക�ൊച്ചി കേരളത്തിന്റെ

മാധ്യമപ്രവർത്തനത്തിന്റെ ആസ്ഥാനം ഡ�ോ. സെബാസ്റ്റ്യൻ പ�ോൾ

ലീ

ലാവതി ടീച്ചറിൽനിന്ന് ആദരവ് ഏറ്റുവാങ്ങാനായതിൽ സന്തോഷമുണ്ട്. ടീച്ചർ എന്റെ വന്ദ്യ ഗുരുഭൂതയാണ്.കേരളത്തിന്റെ മാധ്യമപ്രവർത്തനത്തിന്റെ ആസ്ഥാനം എന്ന് ക�ൊച്ചിയെ വിശേഷിപ്പിക്കാവുന്ന ഒരു കാലം ഉണ്ടായിരുന്നു. തലശ്ശേരിയിൽ നിന്ന് ഡ�ോ. ഹെർമൻ ഗുണ്ടർട്ട് പ്രസിദ്ധീകരിച്ചിരുന്ന പത്രമാണ് രാജ്യസമാചാരം. മതപ്രചാരണത്തിനുവേണ്ടി ഇറക്കിയിരുന്ന പത്രമായിരുന്നു. കേരളമിത്രം എന്ന ഗുജാറാത്തി പത്രമായിരുന്നു പത്രത്തിന്റെ കെട്ടും മട്ടുമുള്ള ആദ്യപത്രം. ഇത് ക�ൊച്ചിയിൽനിന്നാണ് ഇറക്കിയിരുന്നത്. പത്രപ്രവർത്തകനായ കണ്ടത്തിൽ വറുഗീസ് മാപ്പിള കേരളമിത്രത്തിലെ ജീവനക്കാരനായിരുന്നു.

70

മാർച്ച് - ഏ�ിൽ 2019

പത്രപ്രവർത്തന മേഖലയിൽ പല പ്രത്യേകതകളും അവകാശപ്പെടാവുന്ന സ്ഥലമാണ് ക�ൊച്ചി. കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുമ്പോൾ ക�ൊച്ചിയെ മറന്നുപ�ോകരുത്. ഈ യാത്രയെക്കുറിച്ച് ഒരു ഗ്രന്ഥരചന നടക്കുകയാണെങ്കിൽ ക�ൊച്ചിയെക്കുറിച്ച്​് ധാരാളം അധ്യായങ്ങൾ മാറ്റിവയ്ക്കണ്ടിവരും. ഞാൻ മീഡിയാ അക്കാദമിയുമായി വളരെ അടുത്തു ബന്ധപ്പെട്ട് പ്രവർത്തിച്ച ആളാണ്. ജേണലിസം ക�ോഴ്സ് ആരംഭിച്ച കാലംമുതൽ ഇന്നുവരെ വർഷങ്ങളായി ഇവിടെ പഠിപ്പിച്ചുക�ൊണ്ടിരിക്കുകയാണ്​്. ഇന്നിവടെ ലഭിച്ച ആദരവിന് നന്ദി.

www.keralamediaacademy.org

പത്രപ്രവർത്തനം ഉപേക്ഷിക്കാതെ എഴുത്തും ക�ൊണ്ടുപ�ോകാം:

ക�ോട്ടയത്ത് ദീപിക ദിനപത്ര സന്ദർശനവേളയിലെ പ്രസംഗങ്ങൾ

ബ�ോബി അലക്‌സ് (ദീപിക ചീഫ് എഡിറ്റർ)

ഇന്ന് നിലവിലുള്ള ഏറ്റവും ആദ്യത്തെ ദിനപത്രമാണ്. 132 വർഷമായി തുടങ്ങിയിട്ട്. രണ്ടു വർഷങ്ങൾക്കുശേഷമാണ് ക�ോട്ടയത്തുനിന്നുതന്നെ മറ്റൊരുപത്രമായ മലയാളമന�ോരമ തുടങ്ങിയത്. നസ്രാണി ദീപിക എന്ന പേരിലാണ് ആദ്യം പ്രസിദ്ധീകരണം ആരംഭിച്ചത്. അത�ോടെ പത്രത്തിന് കൂടുതൽ ജനകീയ സ്വഭാവം കൈവരിക്കാൻ സാധിച്ചു. മൂല്യാധിഷ്ഠിത പത്രപ്രവർത്തനത്തിന് ഇന്ന് മങ്ങലേറ്റിരിക്കുന്നു എന്ന് പറയാറുണ്ട്. അത് പരിഹരിക്കാൻ നമുക്ക് ഒന്നിച്ച് പരിശ്രമിക്കാം.

ത�ോമസ് ജേക്കബ്

എഴുത്തുകാരിൽ ചിലർ പത്രപ്രവർത്തനം ഉപേക്ഷിക്കാറുണ്ട്. സർഗാത്മകതയ്ക്കുവേണ്ടി പത്രപ്രവർത്തനം ഉപേക്ഷിച്ചുപ�ോകുന്നത് നല്ലതാണെന്ന് ഞാൻ ഒരിക്കലും പറയില്ല. രണ്ടുംകൂടി ഒന്നിച്ചുക�ൊണ്ടുപ�ോകുന്ന ധാരളം പേരുണ്ട്. എഴുത്തിനുവേണ്ടി പത്രം പ്രവർത്തനം ഉപേക്ഷിക്കുന്നതിനെ ഞാൻ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല. മീരയെപ്പോലുള്ള എഴുത്തുകാരിക്ക് അങ്ങനെയ�ൊരു തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. പത്രപ്രവർത്തനം ഉപേക്ഷിക്കാതെ രണ്ടും കൂടി ഒന്നിച്ചു ക�ൊണ്ടുപ�ോകാമായിരുന്നു.

ടി.സി മാത്യു

അസ�ോസിയേറ്റ് എഡിറ്റർ, ദീപിക)

മാ

ധ്യമപ്രവർത്തകർ സാംസ്‌കാരിക പ്രവർത്തകരാണ്, രാഷ്ട്രീയപ്രവർത്തകരാണ്. അതുക�ൊണ്ടാണ് മാധ്യമ പ്രവർത്തനത്തിന് മറ്റെന്തിനെക്കാളും ജനകീയ സമ്പർക്കവും അടിത്തറയും ഉണ്ടാകുന്നത്. മാധ്യമധർമ്മം വഴിമാറുകയ�ോ വഴിതെറ്റുകയ�ോ ചെയ്യുന്ന കാലഘട്ടത്തിൽ സത്യത്തിന്റെ, നീതിയുടെ, സഹായം ആവശ്യമുള്ളവരുടെ പക്ഷത്തുനിൽക്കുന്നവരാണ് മാധ്യമപ്രവർത്തകർ. അതിനാൽ സ്വഭാവരൂപീകരണം അത്തരത്തിൽ എത്തിയിരിക്കണം. നിങ്ങൾക്ക് എവിടെയും കയറിച്ചെല്ലാനും ആരെയും വിമർശിക്കാനും ആരെയും തിരുത്താനും ഒക്കെ കഴിയുന്ന പദവിയാണുള്ളത്. സമൂഹത്തെ ശുദ്ധീകരിക്കാൻ ഒന്നിച്ചു മുന്നേറാം.

(ക�ൊച്ചിയിൽ നടന്ന ചടങ്ങിൽ ആദരവ് സ്വീകരിച്ചുക�ൊണ്ട് നടത്തിയ പ്രസംഗത്തിൽ നിന്ന്)

മാർച്ച് - ഏ�ിൽ 2019

71


www.keralamediaacademy.org

72

മാർച്ച് - ഏ�ിൽ 2019

www.keralamediaacademy.org

മാർച്ച് - ഏ�ിൽ 2019

73


www.keralamediaacademy.org

www.keralamediaacademy.org

പിന്നിലേക്ക് ന�ോക്കാൻ കഴിഞ്ഞാലേ മുന്നിലേക്കുള്ള വഴി തെളിയൂ

ഡ�ോ. പി.കെ. രാജശേഖരൻ

സാ

ഹിത്യപ്രവർത്തനം തന്നെ മലയാള പത്രപ്രവർത്തനത്തിന്റെ ഒരു ഉപ�ോല്പന്നമായിട്ടാണ് വന്നത്. പഴയകാല പത്രപ്രവർത്തകരെല്ലാംതന്നെ എഴുത്തുകാരായിരുന്നു, പ്രത്യേകിച്ച് കേസരി വേങ്ങയിൽ കുഞ്ഞുരാമൻ നായനാർ. അദ്ദേഹം ക�ോളിമിസ്റ്റായിരുന്നു. ആദ്യത്തെ ചെറുകഥകൾ എഴുതിയ ആളാണ്. മലയാളത്തിലെ ആദ്യത്തെ ശരിയായ റിപ്പോർട്ടർ അദ്ദേഹമായിരുന്നു. ആദ്യത്തെ ന�ോവലിസ്റ്റായ ഒ. ചന്തുമേന�ോൻ കേരള പത്രിക പത്രത്തിൽ വാർത്തകൾ എഴുതിയിരുന്നു. അതുപ�ോലെ കാർട്ടൂണിസ്റ്റും, രണ്ടു മാസികകൾ നടത്തുകയും രണ്ടു പത്രങ്ങളിൽ ഒരേസമയം എഴുതുകയും അതേസമയം, മലയാളത്തിലെ വലിയ സാഹിത്യവിമർശകരിൽ ഒരാളും കവിയുമായി ജീവിക്കുകയും ചെയ്ത സഞ്ജയൻ തുടങ്ങി ഒട്ടേറെ ആളുകൾ ഉണ്ടായിരുന്നു. വൈക്കം മുഹമ്മദ് ബഷീർ ഭീകരപ്രവർത്തന സ്വഭാവമുള്ള പത്രം നടത്തിയിരുന്നു. എൻ.വി. കൃഷ്ണവാര്യരും, എം.ടി. തുടങ്ങിയവരും പേരറിയാത്ത ഒട്ടേറെ എഴുത്തുകാരും പത്രപ്രവർത്തനം നടത്തിയിരുന്നു. ക�ൊല്ലം പ്രസ്‌ക്ലബ്

സെക്രട്ടറിയായിരുന്ന ശ്രീജിത്ത് വാര്യർ പത്രപ്രവർത്തകർ എഴുതിയ 20 കഥകളുടെ സമാഹാരം ബൈലൈൻ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന് അവതാരിക എഴുതിയത് ഞാനായിരുന്നു. ഇന്ന് പണ്ടത്തേതിന്റെ ഇരട്ടിയിലധികം പത്രപ്രവർത്തകർ കഥയും കവിതയും ന�ോവലുകളും തിരക്കഥകളും എഴുതുന്നുണ്ട്. മാധ്യമത്തിലെ പ്രജേഴ്സൻ നല്ല തിരക്കഥാകൃത്താണ്. മാതൃഭൂമിയിലെ ന്യൂസ് എഡിറ്ററായിരുന്ന കെ.ശ്രീകുമാർ നൂറിലധികം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ചിൽഡ്രൻസ് ലിറ്ററേച്ചർ മേഖലയിൽ ഏറ്റവും അധികം സംഭാവന നൽകിയിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും വലിയ ന�ോവലിസ്റ്റുകളായ മുഴുവൻ സമയ പത്രപ്രവർത്തകരാണ് സുഭാഷ് ചന്ദ്രൻ, കെ.ആർ.മീര എന്നിവർ. കഴിഞ്ഞ തലമുറയിൽ പത്രപ്രവർത്തന രംഗത്തെ വിവിധ മേഖലകളിൽ പ്രവർത്തിച്ച് എഴുത്തുകാരായിത്തീർന്ന നിരവധിപേരുണ്ട്. അതിൽ ഭൂരിഭാഗം പേരും ക�ോട്ടയത്തുകാരാണ്. വൈക്കം ചന്ദ്രശേഖരൻനായർ ക്രൈം ന�ോവലിൽ പ�ോലും മൗലികമായ മാർഗം സൃഷ്ടിച്ച ആളാണ്. അതുപ�ോലെ വി.കെ.ബി എന്ന പത്രപ്രവർത്തകന്റെ പിതാവ് എൻ.കെ.കൃഷ്ണപിള്ള മലയാളി എന്ന പത്രത്തിൽ സി.വി. 74

മാർച്ച് - ഏ�ിൽ 2019

രാമൻപിള്ളയ്ക്കു മുൻപ് പ്രവർത്തിച്ച ആളാണ്. തനി കേരളീയ ഭാഷയിൽ ക്രൈം ന�ോവലെഴുതിയത് എൻ.കെ. കൃഷ്ണപിള്ളയാണ്. അദ്ദേഹം എഴുതിയ 'വലിയക�ോയിക്കലെ ക�ൊലപാതകം' പ�ോലെ ലക്ഷണയുക്തമായ ക്രൈം ന�ോവൽ മലയാളഭാഷയിൽ ഉണ്ടായിട്ടില്ല. മന�ോരമയിലെ ബാബു ചെങ്ങന്നൂർ ക്രൈം ന�ോവലിന് ഒരു പ്രത്യേക മാനം ക�ൊടുത്തിട്ടുണ്ട്. പുതിയതലമുറയിലെ പ്രസിദ്ധരായ മൂന്നു ചെറുകഥാകൃത്തുക്കളായ ബി.മുരളി, ഇന്ദുഗ�ോപൻ, സിതാര. എന്നിവരെ ആചരിച്ചു. കഥാകൃത്തുകൾക്ക് അധികം വഴങ്ങാത്ത വികാരമാണ് മുരളിയുടെ കഥകളിലുള്ളത്. പുതിയ കഥകളുടെ സ്വഭാവമായ ക്രീഡാല�ോലുപത്വം മുരളിയുടെ കഥകളെ വ്യത്യസ്തമാക്കുന്നു. സിതാരയുടെ കഥകൾ കുറച്ചുകൂടെ സീരിയസാണ്. സ്‌ത്രൈണമായ അനുഭവങ്ങൾ മാത്രമല്ല പ�ൊളിറ്റിക്കലായ നിലപാടുകളും സിതാരയുടെ കഥകളിൽ ഉണ്ട്. എന്നാൽ, ഇന്ദുഗ�ോപൻ ഇതിൽനിന്നു വ്യത്യസ്തമായ, ആരും പരീക്ഷിക്കാത്ത ജനപ്രിയ ആഖ്യാനത്തെ, നമുക്കു നഷ്ടപ്പെട്ടുക�ൊണ്ടിരിക്കുന്ന ക്രൈം നറേറ്റീവ് എന്നു പറയുന്നതിന് പുതിയ എക്സ്റ്റൻഷൻ ക�ൊണ്ടുവരികയും ചെയ്തു. അതേസമയം തന്നെ പത്രപ്രവർത്തനത്തെ

സർഗാർത്മകമായി കണ്ട് മുഴുവൻസമയ ജേർണലിസ്റ്റുകളായി പ്രവർത്തിക്കുന്നവരാണിവർ. പത്രപ്രവർത്തനം നടത്തിയാൽ സർഗാത്മകമായ ഭാവന പമ്പകടക്കും എന്നു കരുതുന്നില്ല. രണ്ടു ജ�ോലികളും തികച്ചും വ്യത്യസ്തമാണ്. പ്രമുഖനായ ലിറ്റററി എഡിറ്ററാണ് എസ്. ജയചന്ദ്രൻ നായർ. പ്രമുഖരായ ഒരു തലമുറയെ വളർത്തിയ പത്രധിപരാണ് അദ്ദേഹം. അദ്ദേഹം പത്രാധിപ ജീവിതം അവസാനിപ്പിച്ചപ്പോൾ തുടർച്ചയായി എഴുതാൻ തുടങ്ങി. അദ്ദേഹത്തിന്റെ രണ്ടു പുസ്തകങ്ങൾ ബെസ്റ്റ് സെല്ലറുകളായി. മലയാള സാഹിത്യത്തിലെ ഏറ്റവും മികച്ച സാഹിത്യ നിരൂപകൻ ഏറ്റവും മികച്ച പത്രപ്രവർത്തകനായ കേസരി എ. ബാലകൃഷ്ണപിള്ളയായിരുന്നു. നിങ്ങൾക്കും സർഗാത്മകത സാദ്ധ്യമാകും. സാമാന്യ മനുഷ്യരുടെ ജീവിതം സാമാന്യമായ ഭാഷയിൽ അവതരിപ്പിക്കുകയാണ് വേണ്ടത്. അതാണ് ആദ്യം പഠിക്കേണ്ടത്. ഇത് വളരെ ഗൗരവത്തോടുകൂടി ചെയ്യേണ്ട പ്രക്രിയയാണ്.

കെ.മ�ോഹനൻ

ഞാ

ൻ മീഡിയാ അക്കാദമി ചെയർമാനായിരുന്ന കാലത്ത് പഠിപ്പിക്കുന്ന അദ്ധ്യാപകർക്ക് ശമ്പളം ക�ൊടുക്കാൻ ബുദ്ധിമുട്ടിയിരുന്നു. ഇന്ന് ആ അവസ്ഥയ്​്ക്ക് മാറ്റം വന്നതിൽ സന്തോഷമുണ്ട്. അതിന് പിൻഗാമികളുടെ പ്രവർത്തനം അഭിനന്ദനീയമാണ്. ബാബു എന്റെ ശിഷ്യൻ കൂടിയാണ്. വളരെ ഭാവനാപൂർണമായി ഈ പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കുന്നതു കാണുമ്പോൾ അതിലേറെ അഭിമാനമുണ്ട്. കഴിഞ്ഞതെല്ലാം ക�ൊഴിഞ്ഞ പൂവുകളല്ല. പിന്നിലേക്ക് ന�ോക്കാൻ കഴിഞ്ഞാലേ മുന്നിലേക്കുള്ള വഴി തെളിഞ്ഞു കിട്ടുകയുള്ളൂ. ഇത് ഒരു സത്യമാണ്. മലയാള പത്രപ്രവർത്തനത്തിന് ഏതാണ്ട് 172 വർഷം പിന്നിടുകയാണ്. ഈ കാലയളവിലേക്ക് ഒരു തിരിഞ്ഞുന�ോട്ടം നടത്തുവാനും വരുംതലമുറകൾക്കായി കഴിഞ്ഞകാല അനുഭവങ്ങൾ പകർന്നുക�ൊടുക്കുവാനും അവരുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഊർജം പകരാനുമായി ഇത്തരം പരിപാടി സംഘടിപ്പിച്ചത്​് അഭിനന്ദനീയം തന്നെയാണ്. മലയാള പത്രപ്രവർത്തനത്തിന്റെ ഒരു സമഗ്രചരിത്രം രചിക്കാൻ 150 വർഷം പിന്നിട്ടപ്പോൾ ഞാൻ ശ്രമം നടത്തുകയുണ്ടായി. എന്നാൽ, ആ ശ്രമം എന്റെ കാലാവധിക്കുള്ളിൽ പൂർത്തിയാക്കാനായില്ല. സമഗ്രചരിത്രഗ്രന്ഥമായിരുന്നു ലക്ഷ�മിട്ടിരുന്നത്. ഈ യാത്രയ്ക്കുശേഷം അത്തരം ചരിത്രരചനയ്ക്കായി ശ്രമം തുടങ്ങിവയ്ക്കാൻ സർക്കാർ സഹായത്തോടെ തയ്യാറാകണം.

(ക�ോട്ടയത്ത് നടന്ന 'സർഗാത്മകതയും മാധ്യമപ്രവർത്തകരും' എന്ന ചർച്ചയിൽ നടത്തിയ പ്രസംഗത്തിൽ നിന്ന്)

മാർച്ച് - ഏ�ിൽ 2019

75


www.keralamediaacademy.org

www.keralamediaacademy.org

ക്രിയേറ്റിവിറ്റി

കഥയെഴുത്തിൽ മാത്രമല്ല എസ്. സിതാര

സ്വയം പരിഹസിക്കുന്ന

ഒരു ഗ്രൂപ്പ് പത്രപ്രവർത്തകർ മാത്രം

ത്രപ്രവർത്തകരുടെ മൂന്നു തലമുറകളുമായി ഒരു വേദിയിൽ സംവദിക്കാനായത് വലിയഭാഗ്യമായി ഞാൻ കരുതുന്നു. ഇരുപതുവർഷം മുമ്പ് പത്രപ്രവർത്തനം പഠിച്ചിട്ട്. 15 വർഷത്തോളം ഈ മേഖലയുമായി ബന്ധമില്ലാതെ കുടുംബവുമായി കഴിയേണ്ടിവന്നു. ജേർണലിസം ഒന്നാം റാങ്കോടെയാണ് പാസായത്. ഇപ്പോൾ പത്രപ്രവർത്തനരംഗത്ത് പ്രവർത്തിക്കാനാകുന്നുണ്ട്. പത്രപ്രവർത്തനം പഠിക്കുന്നതിനുമുമ്പു തന്നെ കഥകൾ എഴുതിത്തുടങ്ങിയിരുന്നു. എഴുത്തുകാർ പത്രപ്രവർത്തനരംഗത്ത് പ�ോകാൻ പാടില്ലെന്ന് ചിലർ ഉപദേശിച്ചിരുന്നു. മലയാള മന�ോരമ അവിടെ മെക്കാനിക്കലാണ്, ഭാഷമാറിപ്പോകും, മൃദുവികാരങ്ങള�ൊക്കെ ഇല്ലാതായി കഥയെഴുത്തിനെ 53 വര്ഷ മായി തന്നെ ബാധിക്കും എന്ന് പറഞ്ഞ് പേടിപ്പിച്ചിരുന്നു. മാധ്യമല�ോകത്ത് സജീവമാണ്. ഇന്ന് ആ ചിന്താഗതിക്ക് കുറച്ചൊക്കെ മാറ്റം വന്നു. ഒരുകാര്യം വളരെ സ്പഷ്ടമാണ്. ഒരു കാലം കടന്നുപ�ോയത�ോടെ ആ പേടി മാറി. ട്രെയിനിയായി വന്നാൽ എഡിറ്റോറിയൽ ക്രിയേറ്റിവിറ്റി ക�ൊണ്ടുവരുന്നത് കഥയെഴുത്തിൽ ഡയറക്ടര്വ രെ എത്താനാള്ള അവസരമുണ്ട്. മാത്രമല്ല എന്ന് എനിക്ക് ബ�ോധ്യമായി. വാർത്ത മന�ോരമയിൽ ടെസ്റ്റും ടെയിനിംഗും വളരെ റിപ്പോർട്ട് ചെയ്യുമ്പോൾ ക്രിയേറ്റിവിറ്റിയുടെ സാധ്യത പൊ്രഫഷണലാണ്.ഒരു ജേര്ണജലിസ്റ്റിനെ പ്രയ�ോജനപ്പെടുത്താൻ ശ്രമിക്കാറുണ്ട്. ഞാൻ ഒരു എടുക്കുമ്പോൾ ആ വ്യക്തിക്ക് ചീഫ് ഓൺലൈൻ റേഡിയ�ോയിൽ വർക്ക് ചെയ്യുന്നുണ്ട്. എഡിറ്ററാകാമുള്ള കഴിവുണ്ടോ എന്നാണ് അതിൽ പത്രവാർത്താ അവല�ോകനം എന്ന പരിശ�ോധിക്കുക.രണ്ടുവര്ഷ്മായിരുന്ന പരിപാടി ഏറ്റെടുക്കേണ്ടിവന്നു. വിവിധ പത്രങ്ങളിലെ ട്രെയിനിംഗ് സമയം ഇപ്പോൾ ഓര�ോവാർത്തയിലും ക്രിയേറ്റിവിറ്റി ദർശിക്കാനായി. 18 മാസമായി ചുരുക്കി. ഈ അതുക�ൊണ്ട് ക്രിയേറ്റിവിറ്റി എന്നത് എഴുത്തുമായി മാത്രം പ്രൊഫഷൻ ഒരു മിഷൻ ആയി ബന്ധമുള്ള ഒന്നല്ല എന്ന് ബ�ോധ്യമായി. കണക്കാക്കിയിരുന്നു.

ബി.മുരളി

ഞാ

ൻ ഗണിതശാസ്ത്രം പഠിച്ചശേഷം പത്രപ്രവർത്തന മേഖലയിൽ എത്തിയപ്പോൾ ക്രിയേറ്റിവിറ്റിയും പത്രപ്രവർത്തനവും തമ്മിൽ ബന്ധമുണ്ടെന്ന് ബ�ോധ്യമായി. ജേണലിസത്തിന് പഠിച്ച കാലത്ത് കെ.സി.ജ�ോൺ സാർ ക്ലാസെടുക്കാൻ വന്നാൽ റിപ്പാർട്ടിംഗ് ആണ് പഠിപ്പിച്ചിരുന്നത്. അവിടെ അന്ന് ന�ോട്ട്‌സ് തരാറില്ലായിരുന്നു. ന�ോട്ട്‌സ് വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ ജേണലിസത്തിൽ പ്രിന്റഡ് ന�ോട്ട്‌സ് ഉണ്ടാകില്ല എന്ന് അദ്ദേഹം പറഞ്ഞു. അതു മാത്രമായിരുന്നു ഈ രംഗത്ത് എന്റെ പാഠം. ക്രിയേറ്റീവ് റൈറ്റിംഗിന്റെ പാഠവും അതുതന്നെയായിരുന്നു. വസ്തുതകളെ കൈവാക്കിനു

കിട്ടുന്നരീതിയിൽ കൈകാര്യം ചെയ്യുക എന്നതായിരുന്നു അന്ന് പഠിച്ച പാഠം. ത�ോമസ് ജേക്കബ് സാറിന്റെ കീഴിൽ ലഭിച്ച പരിശീലനം മറ്റെങ്ങുനിന്നും ലഭിക്കുന്നതല്ല. എഴുത്ത് എന്നത് സംഭാഷണം പ�ോലെയല്ല. മഹാസംഭവമായാണ് എഴുത്തിനെ ഞാൻ കരുതിയിരുന്നത്. ത�ോമസ് സാർ മാധവൻ നായരെക്കുറിച്ച് എഴുതിയിരുന്നു. സാഹിത്യത്തിന്റെ ചരിത്രം മനസിലരച്ചുക�ൊണ്ട് മറഞ്ഞു പ�ോയ ആൾ എന്നായിരുന്നു ആ ലേഖനത്തിന്റെ തലക്കെട്ട്. ത�ോമസ് സാറിന്റെ ശിക്ഷണത്തിലാണ് ക്രിയേറ്റീവ് റൈറ്റിംഗിനെക്കുറിച്ച് കൂടുതൽ അറിയാനായത്. റൈറ്റ് ആസ് യു സ്പീക്ക് എന്ന അദ്ദേഹത്തിന്റെ ഉപദേശം എന്നെ സ്വാധീനിച്ചു. ഞാൻ 76

മാർച്ച് - ഏ�ിൽ 2019

ക�ോളേജിൽ പഠിക്കുമ്പോൾ ഒരു കവിത എഴുതി. എം.പി. നാരായണപിള്ള എഴുതിയിരുന്ന കേരളകൗമുദിയുടെ ട്രയൽ എന്ന മാഗസിനിൽ ഈ കവിത അയച്ചുക�ൊടുത്തു. അഞ്ചുവരിയുള്ള എന്റെ കവിത അതിൽ അച്ചടിച്ചുവന്നു. എല്ലാ കാര്യങ്ങളെയും ലഘുവായി, സിനിക് അല്ലാതെ കാണുവാൻ പത്രപ്രവർത്തനം എന്നെ പഠിപ്പിച്ചു. ലഘുവായി സ്വയം പരിഹസിക്കുന്ന ഒരു ഗ്രൂപ്പ് പത്രപ്രവർത്തകർ മാത്രമാണ്. കഥയിലെ ഭാഷ ലാഘവത്തോടെ ഉപയ�ോഗിക്കുന്നതിന്, പത്രപ്രവർത്തനത്തിലെ എഴുത്തും ക്രയേറ്റിവിറ്റിയിലെ എഴുത്തും തമ്മിൽ ഒരു സാഹ�ോദര്യത്തോടെ ഇഴുകിച്ചേരാൻ റൈറ്റ് ആസ് യു സ്പീക്ക് എന്ന നയം എനിക്ക് പ്രയ�ോജനപ്പെട്ടു. മാർച്ച് - ഏ�ിൽ 2019

77


www.keralamediaacademy.org

വി.പി.രാമചന്ദ്രൻ

ചെയർമാനെന്ന നിലയിൽ അഭ്യർത്ഥിക്കുന്നു.

ഞാൻ പ്രവർത്തിച്ചിരുന്ന പ്രസ് അക്കാദമി മീഡിയ അക്കാദമിയായി വളർന്നതിൽ അതിയായ സന്തോഷമുണ്ട്. ഈ അക്കാദമി നിലനിർത്തിക്കൊണ്ടുപ�ോകണം എന്നു മാത്രമായിരുന്നു അന്ന് ചിന്ത. ഇന്ന് നല്ലരീതിയിൽ വിപുലമായി പ�ോകുന്നു. പ്രശസ്തനായ ചെയർമാനെയാണ് നിങ്ങൾക്കു ലഭിച്ചത്. കൂടുതൽ ക�ോഴ്‌സുകൾ തുടങ്ങി. ഇത്തരം യാത്രകൾ ഇനിയും തുടരണം. കുട്ടികൾക്ക് പഠിക്കാൻ കൂടുതൽ സൗകര്യമ�ൊരുക്കി, അവരെ മികച്ച പത്രപ്രവർത്തകരാക്കി മാറ്റണമെന്ന് മുൻ

പി. രാജൻ

അപ്രിയ സത്യം പറയുക എന്നത് നമ്മുടെ ജ�ോലിയുടെ ഭാഗമാണ്. ബാബുവിന്റെ പ്രസ്സ് പാസ് വക്കം പുരുഷ�ോത്തമൻ സ്പീക്കറായിരുന്ന കാലത്ത് നിഷേധിച്ചപ്പോൾ അത് ജനാധിപത്യവിരുദ്ധമെന്നു പറഞ്ഞ് എന്റെ ലേഖനം മാതൃഭൂമിയിൽ വന്നിരുന്നു. ഇത് പത്രപ്രവർത്തനരംഗത്തെ പ്രധാന സംഭവമായിരുന്നു. മാധ്യമപ്രവർത്തനവും നിയമസഭാ റിപ്പോർട്ടിംഗും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ജനാധിപത്യത്തിന്റെ വളർച്ചയും മാധ്യമങ്ങളുടെ വളർച്ചയും ഒന്നിച്ചാണ് ഉണ്ടായിട്ടുള്ളത്. കേരള ത�ോമസ് ജേക്കബ് നിയമസഭയുമായും സർഗാത്മകതയ്ക്കുവേണ്ടി പാർലമെന്റുമായും മാധ്യമപ്രവർത്തനവും മുതലാളിയുമായും ട്രേഡ് സാഹിത്യപ്രവർത്തനവും യൂണിയനുമായും ഒന്നിച്ചുക�ൊണ്ടുപ�ോകാൻ ധാരാളം അപ്രിയ സത്യം പറഞ്ഞ്​് പേർക്ക് കഴിഞ്ഞിട്ടുണ്ട്. അതായിരിക്കും ക�ൊമ്പുക�ോർത്ത കൂടുതൽ നല്ലത് എന്നാണ് എന്റെ അനുഭവത്തിൽനിന്ന് എനിക്ക് പറയാനുള്ളത്. പത്രപ്രവർത്തനം ഉപേക്ഷിച്ച് മറ്റൊരു സർഗപ്രക്രിയയിൽ എർപ്പെടുന്നത് ഒരിക്കലും പ്രോൽസാഹിപ്പിക്കാനാകില്ല.

www.keralamediaacademy.org

ഒരാൾ ഞാൻ മാത്രമേയുള്ളൂ. പത്രപ്രവർത്തകരംഗത്ത് എത്രത്തോളം ധാർമ്മികമായി പ്രവർത്തിക്കണം എന്നുള്ളത് എന്റെ അഭിപ്രായത്തിൽ സത്യം പറയണം, മുഴുവൻ സത്യം പറയണം, സത്യമല്ലാതെ ഒന്നും പറയരുത് എന്നതായിരിക്കണം ഓര�ോ പത്രപ്രവർത്തകന്റെയും പ്രതിജ്ഞ. എങ്കിൽ മാത്രമേ പത്രപ്രവർത്തനത്തിന് ഭാവിയുള്ളൂ.

എം.പി. പ്രകാശൻ

രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമായിരുന്നു എന്റെ പത്രപ്രവർത്തനവും. എല്ലാ വാർത്തകളും ക�ൊടുക്കാതെ ജനങ്ങൾക്ക് ആവശ്യമുള്ള വാർത്തകൾ മാത്രം ശേഖരിച്ചുക�ൊടുക്കുക എന്റെ ഉത്തരവാദിത്തമായിരുന്നു. ചിലസമയത്ത് ചില സത്യങ്ങൾ മറച്ചു വയ്‌ക്കേണ്ടിവരും. പാർട്ടിയുടെ മുഖപത്രമായതിനാൽ പാർട്ടിയുടെ നിലപാടിനായിരിക്കും മുൻഗണന നൽകുക.

പത്രപ്രവർത്തനത്തിൽ വാക്കുകളുമായി അഭിരമിക്കുന്ന എഴുത്തുകാർ ജി. ആർ. ഇന്ദുഗ�ോപൻ

ഞാ

ൻ പ്രീഡിഗ്രിക്കു പഠിക്കുന്ന കാലത്താണ് എഴുതിത്തുടങ്ങിയത്. ക�ൊല്ലത്തുകാരനായതിനാൽ എഴുതുന്നവ കുങ്കുമത്തിൽ ക�ൊടുക്കാം എന്ന പ്രതീക്ഷയുണ്ടായിരുന്നു. അക്കാലത്ത് ബി.മുരളിയുടെ കഥ കലാകൗമുദിയിൽ അച്ചടിച്ചുവന്നിരുന്നു. കഴിവിനുമപ്പുറം ഉത്സാഹം ക�ൊണ്ടായിരുന്നു എഴുതിയിരുന്നത്. പത്രപ്രവർത്തനത്തിന്റെ രാജകീയ മുഖങ്ങൾ ക�ൊല്ലത്തിനു നഷ്ടപ്പെട്ടുക�ൊണ്ടിരുന്ന അവസരത്തിലായിരുന്നു ഞാൻ എഴുത്തിലേക്ക് വന്നത്. അക്കാലത്ത് എന്റെ വീടിനുസമീപത്തുള്ള ഒരാൾക്ക് ഭ്രാന്തുവന്നു. അയാൾ മലയാളരാജ്യത്തിലെ ജീവനക്കാരനായിരുന്നു. ഭ്രാന്തിന്റെ തുടക്കത്തിൽ അയാൾ പ്രശസ്തരുടെ ന�ോവലുകൾ മനപ്പാഠമാക്കി റ�ോഡരികിൽ നിന്ന് ഉറച്ചു പറയുമായിരുന്നു. ചെറുപ്പക്കാരായ പത്രപ്രവർത്തകരുടെ സംവാദങ്ങളിൽ നിന്നുള്ള, പത്രപ്രവർത്തകരുടെ അവശിഷ്ടങ്ങളുടെ നഗരത്തിൽ നിന്നാണ് അനുഭവങ്ങളിൽ നിന്നാണ് എഴുത്തിലേക്കും പത്രപ്രവർത്തനത്തിലേക്കും താത്പര്യം വരുന്നത്. വാർത്ത എഴുതുന്നതിന് ഘടനാപരമായ രൂപം വേണം. ചിലപ്പാൾ ചില വാക്കുകൾക്ക് ക്ഷാമം ത�ോന്നും. എന്നാൽ, വാർത്തകളുമായി ഇണക്കമുള്ള എഴുത്തുകാർക്ക്, പത്രപ്രവർത്തനത്തിൽ വാക്കുകളുമായി അഭിരമിക്കുന്ന എഴുത്തുകാർക്ക് ചില വാക്കുകളുടെ പ്രയ�ോഗം ലളിതമായി ത�ോന്നാം. ഇത്തരം അവസരങ്ങളിൽ ത�ോമസ് സാറിന്റെ പക്കൽ നിന്നുലഭിച്ച പ്രോത്സാഹനങ്ങൾ വളരെ വലുതാണ്.

തിരുവനന്തപുരത്ത് നഗരം പേജിന്റെ ചുമതല കിട്ടിയപ്പോൾ സാമാന്യ മനുഷ്യരുമായി ഇണങ്ങുന്ന ഭാഷ പ്രയ�ോഗിക്കുവാൻ എഴുത്ത് സഹായിച്ചിട്ടുണ്ട്. പത്രപ്രവർത്തനം പഠിക്കുന്ന സമയത്ത് വാരാന്ത്യത്തിലേക്കായിട്ടാണ് ഒരു കള്ളനെക്കുറിച്ചുള്ള ലേഖനം എഴുതുന്നത്. ഈ ലേഖനം തുടർന്ന് വാർഷികപ്പതിപ്പിലേക്ക് എഴുതി. അത് വിജയിച്ചു. അങ്ങനെ ആ വിഷയം ഒരു പുസ്തകമാക്കാനുള്ള അവസരം വന്നു. അങ്ങനെയാണ് കള്ളന്റെ ആത്മകഥ എഴുതിയത്. ഈ ന�ോവൽ മലയാളത്തിലെ ആദ്യത്തെ വെബ് സീരീസ് ആയി മാറി. ഇത്തരം പ്ലാറ്റ്‌ഫ�ോം വന്നതുക�ൊണ്ടാണ് അത് സാധ്യമായത്.

78

മാർച്ച് - ഏ�ിൽ 2019

മാർച്ച് - ഏ�ിൽ 2019

79


www.keralamediaacademy.org

www.keralamediaacademy.org

വിവരങ്ങളെ വിമർശനാത്മകമായി വിന്യസിക്കുക സുനിൽ പി. ഇളയിടം

നാ

നാതരം പത്രങ്ങളുടെ ല�ോകം നമുക്ക് നവ�ോത്ഥാന ദശയിൽ കാണാൻ പറ്റും. പല ധാരകൾ ന�ോക്കിക്കഴിഞ്ഞാൽ ഇവയ�ൊക്കെ നവ�ോത്ഥാന മൂല്യങ്ങളിലെ വ്യത്യസ്ത ഊന്നലുകളെ ഉയർത്തിക്കൊണ്ടുവരുന്നുണ്ട് എന്നു കാണാം. ഇതിനുമപ്പുറം ഉണ്ണിനമ്പൂതിരി പ�ോലുള്ള യ�ോഗക്ഷേമസഭയുടെ യുവജന വിഭാഗത്തിന്റെ പത്രം വരുന്നുണ്ട്. പല സമുദായ സംഘടനകളുടെയും പത്രം വരുന്നുണ്ട്. സമുദായ പരിഷ്‌കരണം ലക്ഷ്യമാക്കിയുള്ള പത്രപ്രവർത്തനം ഇക്കാലത്ത് നടക്കുന്നുണ്ട്. ഈ നവ�ോത്ഥാന പത്രങ്ങളിൽ മൗലികമായ ഒരു ഘടകം അവ വിശകലനപരം എന്നു വിളിക്കാവുന്ന ഒരു അംശത്തിന് വലിയ പ്രധാന്യം ക�ൊടുത്തിരുന്നു എന്നതാണ്. പ�ൊതുവേ ഒരു വാർത്ത അവതരിപ്പിക്കുക മാത്രമല്ല, വാർത്തയുടെ പിന്നിലെ സാമൂഹികവും

80

മാർച്ച് - ഏ�ിൽ 2019

ചരിത്രപരവുമായ പ്രവണതകളെ, പ്രേരണകളെ വിശദീകരിക്കുകയും അത് പ�ൊതു ബ�ോധത്തിലേക്ക് കൂടുതൽ എത്തിക്കാൻ ശ്രമിക്കുകയും ചെയ്യുക എന്നത് അന്നത്തെ പത്രപ്രവർത്തനത്തിൽ കൂടുതലായി കാണുന്ന പ്രവണതയാണ്. ഇന്ന് ഒരു പക്ഷേ, തിരിഞ്ഞു ന�ോക്കിയാൽ നവ�ോത്ഥാന പത്രപാരമ്പര്യത്തിൽ നിന്ന് നമ്മുടെ കാലത്തിലെ പത്രത്തിലേക്കെത്തിയാൽ, വാർത്താ വിമർശത്തിന�ോ വാർത്താ വിശകലനത്തിന�ോ ഉള്ളതിനേക്കാൾ എത്രയ�ോ ഇടം വിവരവിതരണത്തിനുണ്ട് എന്നതാണ് യാഥാർത്ഥ്യം.

ആളുകളിൽ വിവരമെത്തിക്കുക മാത്രമാണ�ോ ചെയ്യണ്ടത്, അതാണ�ോ മുഖ്യമാകേണ്ടത്​്? ഈ ഒരു ച�ോദ്യം വളരെ പ്രധാനപ്പെട്ടതാണ്. സഹ�ോദരൻ അയ്യപ്പന�ോ കേസരി ബാലകൃഷ്ണപിള്ളയ�ോ ഒന്നും പത്രത്തിന്റെ പ്രധാന ദൗത്യം അതാണ് എന്നു കരുതിയവരല്ല. മറിച്ച് ഈ വിവരങ്ങൾ എത്തുന്നത�ോട�ൊപ്പം തന്നെ അതിനു പിന്നിലെ പ്രേരണകളെ, പ്രവണതകളെ ആളുകൾക്ക് വ്യക്തമാക്കിക്കൊടുക്കേണ്ടതുണ്ട് എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ലളിതമായിപ്പറഞ്ഞാൽ സമൂഹത്തിന് എതുതരം അറിവാണ് ഉണ്ടാകേണ്ടത്, ഏതുതരം അവബ�ോധമാണ് ഉണ്ടാകേണ്ടത് എന്ന ച�ോദ്യം വാസ്തവത്തിൽ ഇതുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. അതായത് ജനങ്ങൾക്ക് പ്രാഥമികമായ വിവരങ്ങൾ എത്തിച്ചുക�ൊടുക്കുകയാണ�ോ വേണ്ടത്​് അത�ോ ആ വിവരങ്ങളെ കൂട്ടിയണക്കി തങ്ങളുടെ ചുറ്റുമുള്ള

ഇത് ഒരു സമൂഹത്തിൽ എങ്ങനെയാണ് പത്രം പ്രവർത്തിക്കേണ്ടത്​്, അതിന്റെ ഇടപെടൽ സ്വഭാവം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചുള്ള പ്രധാനപ്പെട്ട ഒരു പ്രശ്നം ഉയർത്തുന്നുണ്ട്. മാർച്ച് - ഏ�ിൽ 2019

81


www.keralamediaacademy.org

വിവരങ്ങളെ വിശകലനം ചെയ്യാനുള്ള ശേഷി കൈവരിക്കാൻ ജനങ്ങളെ സഹായിക്കുകയാണ�ോ വേണ്ടത്​്. ഈ ശേഷിയിൽനിന്ന് പുതിയതരം അറിവുകളെ, പുതിയതരം അവബ�ോധത്തെ രൂപപ്പെടുത്താനുള്ള വിമർശനാത്മകബ�ോധം ഉണ്ടാക്കിയെടുക്കുകയാണ�ോ വേണ്ടത്​് എന്നത�ൊക്ക പത്രജീവിതവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചില ച�ോദ്യങ്ങളാണ്. മാത്രമല്ല ഏതു വിജ്ഞാന വ്യവസ്ഥയ�ോടുമായി ബന്ധപ്പെട്ട് ച�ോദിക്കാവുന്ന ച�ോദ്യങ്ങളാണ് ഇത് എന്നു പറയാം.

രണ്ടാണ്. ഈ അറിവിൽ നിന്ന് ക്വിസ് ക�ോമ്പറ്റീഷനിൽ ഒരു പ�ോയിന്റ് കിട്ടിയേക്കും എന്നതിൽക്കവിഞ്ഞ് അതുനൽകുന്ന ജീവിതദർശനത്തിന്റെ വലിപ്പം ഈ വിവരത്തിലില്ല. ചുരുക്കത്തിൽ വിവരം ആർജിക്കുന്ന ആളും വിവരവും തമ്മിൽ കാര്യമായ ബന്ധമാന്നുമില്ല. വിവരത്തിന്റെ സ്വഭാവം അതാണ്. അതുക�ൊണ്ടാണ് ആർത്തവം അശുദ്ധമാണ് എന്നു പറഞ്ഞിട്ട് എം എസ് സി ബ�ോട്ടണിയും സുവ�ോളജിയുമ�ൊക്കെ പാസായ ആളുകള�ൊക്കെ ഇങ്ങനെ ജാഥയായി നടന്നത്. അവർക്ക് വിവരമ�ൊക്കെയുണ്ട്. ഇതുപ�ോലെയാണ് നമ്മുടെ അറിവിന്റെ ഒരു രൂപം. വിവരം തെറ്റാണെന്ന അർത്ഥത്തിലല്ല, വിവരമാത്രമായ ജ്ഞാനം വിജ്ഞാനത്തിന്റെ ഫലം ചെയ്യില്ല. എന്നു മാത്രമാണ് ഞാൻ പറഞ്ഞത്.

അറിവിനു പല പ്രതലങ്ങളുണ്ട്. ഒന്നാമത്തെ പ്രതലം പ്രാഥമിക വസ്തുതകളുടേതാണ്. വിവരങ്ങൾ, ഇൻഫർമേഷൻ എന്നിവ. ഇൻഫർമേഷനാണ് ധാരാളമായി നമ്മൾ അറിവായിട്ട് സങ്കൽപ്പിക്കുന്നത്. ഇൻഫർമേഷൻ എന്നാൽ കേവലം വസ്തുതകൾ സമാഹരിച്ചുവയ്ക്കലാണ്. മത്സരങ്ങൾക്കുവേണ്ടി കുട്ടികൾ ധാരാളം വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. അവയെല്ലാം ഓർമ്മയിൽ സൂക്ഷിക്കും. ആവശ്യമുള്ള സന്ദർഭങ്ങളിൽ നാം അക്കാര്യങ്ങൾ എടുത്ത് ഉപയ�ോഗിക്കും. വിവരം എന്ന ജ്ഞാനരൂപത്തിനുള്ള ഒരു പരിമിതി വിവരം ആർജിച്ച ആളെ സ്പർശിക്കണമെന്നില്ല. വിവരം ആർജിച്ച ആൾക്ക് വിവരത്തിന്റെ ഉള്ളടക്കവുമായി നേരിട്ട് ബന്ധമുണ്ട്. യുദ്ധവും സമാധാനവുമെഴുതിയത് ട�ോൾസ്റ്റോയി ആണ് എന്ന വിവരം മനസിലാക്കുന്നതും യുദ്ധവും സമാധാനവുമെന്ന ന�ോവൽ വായിച്ച് അതിന്റെ ജീവിതമൂല്യം സ്വാംശീകരിക്കുന്നതും രണ്ടും

രണ്ടാമത്തേത്, വ്യാഖ്യാനം എന്നത് അറിവന്റെ മറ്റൊരു രൂപമാണ്. കൈവന്ന വിവരങ്ങളിൽനിന്ന് ഒരു സ്ഥിതിവിശേഷത്തെ വിശദീകരിക്കാൻ, വിശകലനം ചെയ്യാൻ ഒരാൾക്കുള്ള ശേഷിയാണ് വ്യാഖ്യാനാത്മക ജ്ഞാനം എന്നു പറയുന്നത്. കേവലം വിവരങ്ങളല്ല. എന്തുക�ൊണ്ടിങ്ങനെ സംഭവിക്കുന്നു എന്നതിന് നിങ്ങൾക്ക് ഒരുത്തരം ഉണ്ടാകണം. ആ ഉത്തരത്തിന്റെ അടിസ്ഥാനമായിട്ട് വിവരങ്ങൾ ഉണ്ടാകും, പക്ഷേ, വിവരങ്ങൾ കൂട്ടിയിണക്കാൻ, വിശദീകരിക്കാൻ ഒരു വീക്ഷണരീതി ആവശ്യമാണ്. വ്യാഖ്യാനം എന്നു പറയുന്നത്​് കേവല വിവരങ്ങൾ ക�ൊണ്ടു മാത്രം കൈവരില്ല. 82

മാർച്ച് - ഏ�ിൽ 2019

വിവരങ്ങൾവിന്യസിക്കാന�ൊരു ചട്ടക്കൂട് വേണം. ആ ചട്ടക്കൂടിനെയാണ് നമ്മൾ ഒരു കാഴ്ചപ്പാട് എന്നു പറയുന്നത്. ഒരു ല�ോക വീക്ഷണം, ഒരു നിലപാട് വേണം. അത്തരം ഒരു കാഴ്ചപ്പാട് മുൻനിർത്തി വിവരങ്ങളെ വിമർശനാത്മകമായി വിന്യസിക്കുക. അപ്പോഴാണ് വ്യാഖ്യാനാത്മക ജ്ഞാനം വരുന്നത്. അതുക�ൊണ്ട് വ്യാഖ്യാനത്തിലെ ച�ോദ്യം എന്ത് എന്നതല്ല, എന്തുക�ൊണ്ട്, എങ്ങനെ എന്നാണ്. വിവരത്തിലെ ച�ോദ്യം സാമാന്യേന എന്ത് എന്നതിൽ അവസാനിക്കും. ചുരുക്കത്തിൽ വ്യാഖ്യാനാത്മക ജ്ഞാനത്തിലക്ക് ഒരാൾ എത്തിച്ചേരണമെങ്കിൽ അയാൾക്ക് വിവരമുണ്ടായാൽ മാത്രം മതിയാകില്ല. അയാൾക്ക് ഒരു വീക്ഷണം ആവശ്യമാണ്, നിലപാട് ആവശ്യമാണ്. ഈ നിലപാടാണ് വ്യാഖ്യാനമായി തീരുന്നത്. നിലപാട് മാറുന്നതിനനുസരിച്ച് വ്യാഖ്യാനവും മാറും. അതുക�ൊണ്ട് വിവരം ന്യൂട്ടറിലാണ്. വ്യാഖ്യാനം ഒരിക്കലും ന്യൂട്ടറിലല്ല. ഇന്ത്യയിൽ ഇത്രയുംപേർ പട്ടിണിയിലാണ് എന്നു പറഞ്ഞാൽ അത് ന്യൂട്ടറിലാണ്. ഇത്ര ശതമാനം ദാരിദ്യം ഉണ്ട്. എന്തുക�ൊണ്ട് ഇത്രയും പേർക്ക് ദാരിദ്ര�ം ഉണ്ട് എന്നതിന്ന് ഉത്തരം പറയുന്നത�ോടെ നിങ്ങൾ നിലപാട് വിശദീകരിക്കേണ്ടിവരും. ദാരിദ്ര�ത്തിന്റെ കാരണം വിശദീകരിക്കുന്നത് വ്യാഖ്യാനത്തിലൂടെ മാത്രമേ കഴിയൂ. വിവരത്തിന് ഒരു പ്രവർത്തനശേഷി കൈവരുന്നത് അത് വ്യാഖ്യാനാത്മകമാകുമ്പോഴാണ്. കേവലവിവരം ആകുമ്പോഴല്ല.

www.keralamediaacademy.org

മന�ോരമ കമ്മ്യൂണിസ്റ്റ് വിരുദ്ധ പത്രമല്ല :

മ്മ്യൂണിസ്റ്റ് വിരുദ്ധ പത്രമല്ല മന�ോരമ എന്ന് മുഖ്യപത്രാധിപർ മാമ്മൻ മാത്യു. അങ്ങനെ ഒരു മുദ്ര ഞങ്ങൾക്കെതിരെ പതിഞ്ഞു. കമ്മ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നാൽ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് മാമ്മൻ മാപ്പിള പറഞ്ഞതായി ഇ.എം.എസ് ഉൾപ്പടെ പ്രസംഗിച്ചിട്ടുണ്ട്. അതിന്റെ സത്യാവസ്ഥ എന്റെ പിതാവ് കെ.എം.മാത്യു തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്- മാധ്യമ ചരിത്രയാത്ര ക�ോട്ടയം മന�ോരമയിൽ എത്തിയപ്പോൾ യാത്രാംഗങ്ങളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

ക�ോൺഗ്രസ് പത്രമെന്നും ഒരു ഘട്ടത്തിൽ ഉമ്മൻ ചാണ്ടിയുടെ പത്രമെന്നുമ്മുള്ള വിശേഷണം ഉണ്ടായി എന്നാൽ ഉമ്മൻ ചാണ്ടിയെക്കാൾ മുമ്പ് പരിചയപ്പെട്ടത് പിണറായി വിജയനെയാണ്. വിദ്യാഭ്യാസത്തിനു ശേഷം പത്രപ്രവർത്തകനായി മന�ോരമയിൽ എത്തിയപ്പോൾ ആദ്യം പ്രവർത്തിച്ചത് ക�ോഴിക്കോട്

മാമ്മൻ മാത്യു

യൂണിറ്റിലാണ്. അന്ന് മലബാർ മേഖലയുടെ കേന്ദ്രമായിരുന്നു ക�ോഴിക്കോട് യൂണിറ്റ്. ആ കാലത്താണ് പിണറായി വിജയനുമായി പരിചയമായത്. അതിനു ശേഷമാണ് ഉമ്മൻ ചാണ്ടിയുമായി വ്യക്തിപരമായി പരിചയമുണ്ടായത്. ഇരുവരുമായും ഇന്ന് നല്ല ബന്ധമുണ്ട്. മുഖ്യമന്ത്രിയുടെയും എന്റെയും കുടുംബങ്ങൾ തമ്മിലും സ്‌നേഹബന്ധമുണ്ട്.

സർ.സി.പി.ദിവാനായിരിക്കുമ്പോൾ തിരുവിതാംകൂർ രാജഭരണം മന�ോരമ പത്രം നിര�ോധിക്കുകയും പത്രം ഓഫീസ് പൂട്ടിക്കുകയും ചെയ്തു. അന്ന് മുദ്ര വച്ച വാതിൽ ഒരു ചരിത്ര സ്മാരകമായി സൂക്ഷിക്കുന്നത് വരും തലമുറ ചരിത്രം സ്മരിക്കാൻ വേണ്ടിയാണ്. മന�ോരമ ഓഫീസുനിള്ളിലെ ആദ്യ ഭാഗത്ത് പ്രദർശിപ്പിച്ചിട്ടുള്ള ഒരു പഴയ ട്രഡിൽ പ്രസ്സ് ചൂണ്ടിക്കാട്ടി മാമ്മൻ മാത്യു മാധ്യമ വിദ്യാർത്ഥികള�ോട് അതിന്റെ മൂല്യം ബ�ോധ്യപ്പെടുത്തി. ജർമനിയിൽ നിന്നും വന്ന ഒരു സായിപ്പ് ഈ പ്രസ്സിന് വൻ തുക ഓഫർ ചെയ്തു. കൈ ക�ൊണ്ട് മാത്രം പ്രവർത്തിപ്പിക്കുന്നതാണ് ഈ മെഷീൻ. പക്ഷേ, എത്ര ക�ോടികൾ തന്നാലും ഈ മെഷിൻ ഞങ്ങൾ തരില്ലെന്ന് സായിപ്പിന�ോട് പറഞ്ഞു. ഞങ്ങളെ സംബന്ധിച്ചിടത്തോളം അത്ര വലിയ മൂല്യമാണ് ഇതിനുള്ളത്. മന�ോരമ ആദ്യം അച്ചടിച്ചത് ഈ പ്രസ്സിലാണ്. ഞങ്ങളുടെ വളർച്ചയുടെ അടിത്തറ -മാമ്മൻ മാത്യു പറഞ്ഞു.

രാഷ്ട്രീയ നേതാക്കളെ വ്യക്തിപരമായി തേജ�ോവധം ചെയ്യുന്ന ശൈലി മനേരമയ്ക്കില്ല. എന്നാൽ രാഷ്ട്രീയമായും ഭരണപരമായും നയപരവുമായുള്ള വിയ�ോജിപ്പുകൾ അവതരിപ്പിക്കാറുണ്ട്. 'പത്മശ്രീ' പ�ോലെ ഉള്ള ബഹുമതികൾ തനിക്ക് സമ്മർപ്പിക്കാൻ കേന്ദ്രസർക്കാരുകളുടെ പ്രതിനിധികൾ സന്നദ്ധത അറിയിച്ചിരുന്നു. പക്ഷേ തെറ്റായ സന്ദേശം നൽകുമെന്നതിനാൽ അവ നിരസിക്കുയായിരുന്നു- മാമ്മൻ മാത്യു വെളിപ്പെടുത്തി.

മാർച്ച് - ഏ�ിൽ 2019

83


www.keralamediaacademy.org

www.keralamediaacademy.org

ഷൂ ലതർ ജേണലിസവും ഔട്ട് റേജ് ജേണലിസവും വെങ്കിടേഷ് രാമകൃഷ്ണൻ

(എഡിറ്റർ, ഫ്രണ്ട്‌ലൈൻ മാഗസിൻ)

1983

ൽ കണ്ണൂർ, തലശ്ശേരി ഭാഗത്തുനിന്നാണ് ഞാൻ മാധ്യമപ്രവർത്തനം ആരംഭിച്ചത്. ആ വർഷം മുതൽ എനിക്ക് മീഡിയ അക്കാദമിയുമായി സജീവമായ ബന്ധമുണ്ട്. 1983ൽ ദേശാഭിമാനിയിൽ ചേർന്ന ഉടനേ മീഡിയ അക്കാദമിയുമായി സഹകരിച്ചു പ്രവർത്തിച്ചിരുന്നു. അന്ന് പ്രസ് അക്കാദമിയായിരുന്നു. അന്ന് സ്പോട്സ് ജേണലിസ്റ്റുകൾക്കായി ഒരു ശില്പശാല നടത്തുകയുണ്ടായി. അതിൽ പങ്കെടുത്തുക�ൊണ്ടാണ് അക്കാദമിയുമായുള്ള ബന്ധം തുടങ്ങിയത്. 36 വർഷമായി ഈ ബന്ധം തുടരുന്നു. പല മാധ്യമ പഠനസ്ഥാപനങ്ങളുമായി ബന്ധം പുലർത്തുന്നുണ്ട്. ഒരേസമയം വൈകാരികമായും ക്രിയാത്കവുമായ മാധ്യമ അദ്ധ്യാപനത്തിന്റെ വഴികളിൽ കേരള മീഡിയ അക്കാദമിയുടെ ഈ

യാത്ര ല�ോകത്തിനുതന്നെ മാതൃകയാണ്. കേരളത്തിലെ മാധ്യമ ചരിത്രത്തിലൂടെ നിങ്ങൾ യാത്രചെയ്തുവരികയാണ്. മലയാളത്തിന്റെ മാധ്യമവഴികളിലെ ചരിത്രസന്ദർഭങ്ങളെ അടുത്തറിഞ്ഞ് മുന്നോട്ടുവരുന്ന ഈ സമയം പലതരത്തിൽ പ്രതീകാത്മകമാണ്. മാധ്യമപ്രവർത്തനത്തിന്റെ സമകാലിക വഴികളിൽ ചരിത്രത്തിന്റെ പ്രതിഫലനം എങ്ങനെയാണ് എന്ന് വളരെ മൂർത്തമായി നമ്മുടെ മുന്നിൽ വരുന്ന ഒരു സമയമാണിപ്പോൾ. ഇത്തരം അനുഭവങ്ങളിലൂടെയെല്ലാം നിങ്ങളെ മുന്നോട്ടു ക�ൊണ്ടുപ�ോകുന്ന യാത്രയാകും ഇത്. മാധ്യമപ്രവർത്തനം എന്താണ്​്? മാധ്യമപ്രവർത്തനത്തിന്റെ ചരിത്രം എന്താണ്? സമകാലിക വഴികളിൽ ചരിത്രത്തിന്റെ പ്രതിഫലനം എങ്ങനെയാണ്

എന്ന് വളരെ മൂർത്തമായി വരുന്ന സമയമാണിപ്പോൾ. വാലന്റൈൻ ദിനത്തിൽ പുൽവാമയിൽ സി.ആർപി എഫ് ജവാന്മാർ ക�ൊല്ലപ്പെടുന്നു. തുടർന്ന് ആക്രമണ പ്രത്യാക്രമണങ്ങൾ നടക്കുന്നു. ഈ അവസരത്തിൽ പുതിയ�ൊരു മാധ്യമപ്രവർത്തന രീതി അവതരിപ്പിച്ചു. ഈ രീതി രണ്ടായിരത്തിന്റെ തുടക്കത്തിൽ ഒന്നാം ഗൾഫ് യുദ്ധത്തിന്റെ തുടർച്ചയായാണ് ആരംഭിക്കുന്നത്. ഇത്തരം സമയങ്ങളിൽ വളരെ വൈകാരികമായി വസ്തുതാപഠനം എന്ന മാതൃകാ രീതിയെ മറികടന്ന് വൈകാരികമായി നിലയുറപ്പിച്ചുക�ൊണ്ട് ടെലിവിഷൻ സ്റ്റുഡിയ�ോയിൽ ഇരുന്ന് മാധ്യമയുദ്ധം നടത്തുന്ന അവസ്ഥയുണ്ട്. ഈ മാധ്യമ പ്രവണതകൾക്ക് ഔട്ട്‌റേജ് ജേണലിസം എന്നു പറയും. ല�ോകത്തോട്​് നിങ്ങളുടെ ര�ോഷം പ്രകടിപ്പിക്കുകയാണ്

ചെയ്യുക. ടെലിവിഷന്റെ മുന്നിലിരുന്ന് വാചാട�ോപത്തിന്റെ അടിസ്ഥാനത്തിൽ വാർത്തയെ പ്രേക്ഷകരിലെത്തിക്കാം. ഇതിന്റെ പല രൂപങ്ങളും ഭാവങ്ങളും ഇന്ന് ദൃശ്യ മാധ്യമങ്ങളിൽ കണ്ടുക�ൊണ്ടിരിക്കുന്നു. ഔട്ട് റേജ് ജേണലിസം നടത്തുന്നവരെ ടിആർപി എന്നു പറയും. ഇവരാണ് ടെലിവിഷന്റെ ജയപരാജയങ്ങളെ നിയന്ത്രിക്കുന്നത്. ടിആർപിയിലേക്കുള്ള യാത്രയിൽ ഔട്ട്‌റേജ് ജേണലിസത്തിന് വലിയ സംഭാവനകൾ നൽകാൻ പറ്റും. ഇവിടെ കാര്യകാരണ വസ്തുതകൾ ന�ോക്കേണ്ട കാര്യമില്ല. അതിന്റെ അനുഭവങ്ങളും നേട്ടങ്ങളും കേരളത്തിലെയും ഭാരതത്തിലെയും വിവിധ ചാനലുകളിൽ നാം കണ്ടുകഴിഞ്ഞു. ഷൂ ലതർ ജേണലിസം ഔട്ട് റേജ് ജേണലിസത്തിനു നേർവിപരീതമാണ്. ഷൂ ലതർ ജേണലിസം എന്നത് ഉപയ�ോഗിച്ച് നിലംപരിശാക്കുന്ന, നാമാവശേഷമാക്കുന്ന പത്രപ്രവർത്തന രീതിയാണിത്. ല�ോകത്തെ മികച്ച മാധ്യമപ്രവർത്തകരെല്ലാം ഷൂ ലതർ ജേണലിസത്തിന്റെ വക്താക്കളായിരുന്നു. ല�ോകത്തെ പിടിച്ചുകുലുക്കിയ വലിയ ഇൻവെസ്റ്റിഗേഷൻ ജേണലിസങ്ങളില�ൊന്നായിരുന്നു വാട്ടർഗേറ്റ് വിഷയം. ആ പത്രപ്രവർത്തനത്തിലൂടെ ല�ോക പ്രശസ്തരായ രണ്ടു മാധ്യമ പ്രവർത്തകരാണ് ബ�ോബ് വുഡ്വേഡ്, കാൾ ബയ്ൻസ്റ്റൺ എന്നിവർ. ഇവർ സഞ്ചരിച്ചത് 7800 മൈൽ ആയിരുന്നു. ഷൂ ലതർ ജേണലിസം മുന്നോട്ടു പ�ോകേണ്ടത്​് ഇന്നത്തെ ആവശ്യമാണ്. പ�ോയിന്റർ ഇൻസ്റ്റിറ്റ്യൂട്ടും

84

മാർച്ച് - ഏ�ിൽ 2019

സ�ോഷ്യൽ മീഡിയയിലെ പിൻതുടർച്ചാവകാശികളായ നെയ്മൻ സ്ലാബും നടത്തിയ കണ്ടെത്തലുകൾ മാധ്യമങ്ങളുടെ വിശ്വസ്യതയുടെ തിരിച്ചുവരവിന് ഏറ്റവും ആവശ്യം ഷൂ ലതർ ജേർണലിസമാണെന്നാണ്. സമീപകാല സ്ഥിതിവിശേഷത്തിൽ ഒരു സത്യമുണ്ട്. ആ സത്യം എന്താണെന്ന് കണ്ടുപിടിക്കുകയാണ് മാധ്യമങ്ങളുടെ ജ�ോലി. അങ്ങനെയുള്ള പാത പിൻതുടരുന്നവർക്ക് വഴികാട്ടിയായ സംജ്ഞയാണ് ഷൂ ലതർ ജേർണലിസം. ഇന്ത്യൻ മാധ്യമ ചരിത്രം പരിശ�ോധിച്ചാൽ സവിശേഷമായ സ്പേയ്സ് ടൈം കണ്ടിന്യുവത്തിൽ ഉള്ള സത്യത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് മാധ്യമപ്രവർത്തനം എല്ലാകാലത്തും ആരംഭിച്ചിട്ടുള്ളത്. നിങ്ങളുടെ ഈ യാത്രയ്ക്കിടയിൽ കേരളത്തിലെ പ്രമുഖ മാധ്യമ പ്രവർത്തകരുടെയും കാർട്ടൂണിസ്റ്റുകളുടെയും ചരിത്രം കൂടുതൽ അറിഞ്ഞല്ലോ. സമകാലികസംഭവങ്ങൾ അറിയിക്കുന്നത�ോട�ൊപ്പം സാമ്പത്തികമായി മാധ്യമങ്ങൾക്ക് ലാഭമുണ്ടാക്കാനുള്ള ശ്രമത്തിനിടയിൽ മാധ്യമ ധർമം നടത്തിയപ്പോൾ സാമ്പത്തിക നഷ്ടം നേരിടേണ്ടിവന്ന മാധ്യമ പാരമ്പര്യമാണ് നമുക്കുള്ളത്. ഈ യാത്രയിൽ മാധ്യമ ജനപക്ഷപക്ഷപാതിത്വം നിങ്ങൾ തിരിച്ചറിയണം. 1990 കളുടെ തുടക്കത്തോടെ നാം കാണുന്നത്​് സവിശേഷമായ സത്യത്തെ ല�ോകത്തിനുമുന്നിൽ അവതരിപ്പിക്കാനുള്ള പരിശ്രമത്തിന്റെ ബദലായി ടിആർപി യുടെ പിറകേ പ�ോകുന്ന മാധ്യമത്തെയാണ്. അത് കൂടുതൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന മാർച്ച് - ഏ�ിൽ 2019

അവസ്ഥയിലേക്കാണ് നാം പ�ോകുന്നത് എന്നത് പ്രധാനപ്പെട്ട വസ്തുതയാണ്. എല്ലാ വർഷവും ഗ�്ളോബൽ ആൻഡ്​് സ�ോഷ്യൽ മീഡിയാ റീച്ച് എന്ന പഠനം നടത്തുന്ന സിസ്റ്റം ചെക്ക് എന്ന സ്ഥാപനമുണ്ട്. അവർ പറയുന്നത് 2018ലെ കണക്കനുസരിച്ച്​് 660 ദശലക്ഷം കാഴ്ചക്കാരുള്ള ഇന്ത്യ ല�ോകത്തെ ഏറ്റവും കൂടുതൽ ടെലിവിഷൻ കാഴ്ചക്കാരുള്ള രണ്ടാമത്തെ രാജ്യമാണ് എന്നാണ്. സ�ോഷ്യൽ മീഡിയയുടെയും ഇന്റനെറ്റിന്റെയും ഉപയ�ോഗം വർധിച്ചുക�ൊണ്ടിരിക്കുന്നു. ഇങ്ങനെയ�ൊരു പശ്ചാത്തലത്തിൽ രണ്ടു വ്യത്യസ്തമായ ദ്വന്ദ്വങ്ങൾക്കിടയിൽ നിന്നുക�ൊണ്ട്​് പഴയ മാധ്യമപ്രവർത്തന പാരമ്പര്യത്തിലേക്ക് തിരിച്ചുപ�ോകേണ്ടുന്നതിന്റെ ആവശ്യകതകൂടി അടിവരയിടുന്നതാണ് ഈ മാധ്യമയാത്ര. അവസാനമായി ഒരു കാര്യം കൂടി പറയാം. ഔട്ട്‌റേജ് ജേണലിസത്തിന്റെ ബദലായി നമുക്ക് പറയാനുള്ളത്​് ഇതാണ്. 12-ാം നൂറ്റാണ്ടിൽ പിന്റർ എന്നഗ്രീക്ക് ചിന്തകൻ യുദ്ധത്തിന്റെ അടിസ്ഥാനത്തിലുള്ള ഔട്ട്‌റേജ് ജേണലിസത്തിൽ ഇപ്പോൾ കാണിക്കുന്നതിനു മറുപടിയായി ഒരു ഫ്രെയ്‌സ് പറയുകയുണ്ടായി.ഗ്രീക്കിൽ ഡൾസെ ബെല്ലം ഇനെക്‌സ്‌പെട്ടിസ് എന്നാണ്. നേരിട്ട് അനുഭവിക്കാത്തവന് യുദ്ധം വളരെ മന�ോഹരമായ കാര്യമാണ് എന്നാണ് അതിന്റെ അർഥം. (മാധ്യമ ചരിത്ര യാത്രയുടെ സമാപന സമ്മേളനം തലശേരിയിൽ ഉദ്ഘാടനം ചെയ്തുക�ൊണ്ട് നടത്തിയ പ്ര സംഗത്തിൽ നിന്ന്)

85


www.keralamediaacademy.org

മീഡിയ ഇന്ന്

ക�ോർപ്പറേറ്റുകളുടെ കൈയിൽ

www.keralamediaacademy.org

മാധ്യമങ്ങളും അംബാനിയുടെ കൈയിലാണ്. വ്യത്യസ്തമായി സഞ്ചരിക്കുന്നവർക്ക് നിലനിൽപ്പില്ലാത്ത അവസ്ഥയാണിന്നുള്ളത്. പ്രിന്റ് മീഡിയയിൽനിന്ന് വിഷ്വൽ

മീഡിയിയിലെത്തിയപ്പോൾ മാധ്യമ പ്രവർത്തനം മത്സരമായി മാറി. വാർത്തയുടെ സത്യാവസ്ഥ പുറത്തുവിടുന്നതിനു പകരം ബ്രേക്കിംഗ് ന്യൂസിനു പ്രധാന്യം നൽകുന്ന അവസ്ഥയായി. ഉദാഹരണമായി, പുൽവാമ ബ�ോംബ്​് ആക്രമണമുണ്ടായപ്പോൾ എല്ലാ പത്രങ്ങളും ആദ്യം ക�ൊടുത്തത് 44 പേർ മരിച്ചു എന്നാണ്. എന്നാൽ ദേശീയ മാധ്യമങ്ങൾ ക�ൊടുത്തത് 37 പേർ എന്നാണ്. 44 പേർ മരിച്ചു എന്ന് മാധ്യമങ്ങൾ ബ്രേക്ക് ചെയ്തത് എന്തിനാണ്. എറണാകുളത്തു തട്ടേക്കാട് ബ�ോട്ടപകടം നടന്നപ്പോൾ മരിച്ച കുട്ടികളുടെ എണ്ണം കൂട്ടി പറയുകയാണ് കേരളത്തിലെ ദൃശ്യമാധ്യമങ്ങൾ ചെയ്തത്. ബ്രേക്കിംഗ് ന്യൂസിനുവേണ്ടി വസ്തുതകൾക്കു നിരക്കാത്ത കാര്യങ്ങൾ പ്രചരിപ്പിക്കാൻ മാധ്യമപ്രവർത്തകർ നിർബന്ധിതമാകുന്നു. മാധ്യമങ്ങളുടെ കടന്നാക്രമണത്തിനു വിധേയനായ ഒരാളാണ് ഞാൻ. പല പ�ൊതുപ്രവർത്തകരും കടന്നാക്രമണങ്ങൾക്ക് വിധേയരായിട്ടുണ്ട്. ഞങ്ങൾ വിമർശനങ്ങൾക്കു വിധേയരാകേണ്ടവർ തന്നെയാണ്. എന്നാൽ പലപ്പോഴും വ്യക്തി വിദ്വേഷത്തിനു വിധേയരായിക്കൊണ്ടിരിക്കുന്നു. അതിന്റെ ഇരയാണ് ഞാൻ. എനിക്കെതിരെ ഒരു ചാനൽ കള്ളക്കഥ പ്രചരിപ്പിച്ചപ്പോൾ അതിൽ വസ്തുത ഉണ്ടോ എന്ന് അന്വേഷിക്കാതെ മറ്റ് ചാനലുകളും ഏറ്റെടുത്ത്

സംഘടിതമായി ആക്രമിച്ചു. അതുപ�ോലെ പത്രസമ്മേളനങ്ങളിൽ ച�ോദ്യങ്ങൾ ച�ോദിക്കുന്നതിൽ പലപ്പോഴും അഹങ്കാരത്തിന്റെ, ധാർഷ്ട്യത്തിന്റെ സ്വരം ഉണ്ടാകും. ആരെയും എങ്ങനെയും ച�ോദ്യം ചെയ്യാനുള്ള ലൈസൻസായി മാധ്യമപ്രവർത്തകർ മാധ്യമപ്രവർത്തനത്തെ കരുതരുത്. പ്രക�ോപനപരമായ ച�ോദ്യങ്ങൾ ച�ോദിക്കുകയും പ്രക�ോപനം സൃഷ്ടിക്കാനിടയായ ഭാഗങ്ങൾ പൂർണമായും അടർത്തിമാറ്റി ഈ പ�ൊതുപ്രവർത്തകൻ മഹാ ദാർഷഁട്യക്കാരനാണെന്ന് വരുത്തിത്തീർത്ത് സമൂഹത്തിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഈ പ്രവണത മീഡിയ അക്കാദമി ശ്രദ്ധിക്കണം. ഞങ്ങളും പച്ച മനുഷ്യരാണ്. ചില പ്രക�ോപനങ്ങളിൽ വീണുപ�ോയെന്നിരിക്കും. ഇതിനെ ചാനലിന്റെ ചില പരിപാടികളിൽ അവതരിപ്പിച്ച് അപഹാസ്യരാക്കാറുണ്ട്. പലപ്പോഴും അതിരുകൾ ലംഘിക്കാറുണ്ട്. ഇത്തരം പ്രവണതകൾ മാധ്യമ വിദ്യാർത്ഥികൾ അനുകരിക്കരുത്. മാധ്യമ ചരിത്ര യാത്രയ്ക്ക് തലശ്ശേരി തെരഞ്ഞെടുത്തതിൽ മീഡിയാ അക്കാദമിയ�ോട് നന്ദിയുണ്ട്. തലശ്ശേരിയിൽ ഒരു മീഡിയ അക്കാദമി തുടങ്ങാൻ തയ്യാറായാൽ എല്ലാ സൗകര്യങ്ങളും ചെയ്യാൻ ഞങ്ങൾ തയ്യാറാണ്. (മാധ്യമ ചരിത്രയാത്രയുടെ സമാപനത്തോടനുബന്ധിച്ച് ഗുണ്ടർട്ട് ഭവനത്തിൽ നടന്ന ചടങ്ങിൽ നടത്തിയ അദ്ധ്യക്ഷ പ്രസംഗത്തിൽനിന്ന്)

എ.എൻ.ഷംസീർ എം.എൽ.എ

മീ

ഡിയ അക്കാദമി കേരളത്തിന്റേതാണ്. കേരളമെന്നാൽ ക�ോഴിക്കോടിനിപ്പുറവുമുണ്ട്. തലശേരിയിലേക്കുകൂടി മീഡിയ അക്കാദമിയുടെ പ്രവർത്തനം വ്യാപിപ്പിച്ചതിന് ആർ.എസ്. ബാബുവേട്ടന�ോടുള്ള നന്ദി അറിയിക്കുന്നു. ഞാൻ എം.എൽ.എ ആയി ആയിരം ദിനം പിന്നിടുകയാണ്. ക�ോഴിക്കാടിനിപ്പുറം കേരളമില്ല എന്നു ചിന്തിക്കുന്നവരാണ് സെക്രട്ടേറിയറ്റിലെ പല ഉദ്യോഗസ്ഥരും. എന്നാൽ, ചുരുങ്ങിയ സമയത്തിനുള്ളിൽ മീഡിയ അക്കാദമിയുടെ ഒരു മീഡിയ ക്യാമ്പുതന്നെ തലശ്ശേരിയിൽ സംഘടിപ്പിച്ചു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ജനിച്ച നാട്ടിൽനിന്നും അദ്ദേഹം മരിച്ച കണ്ണൂരിലേക്ക് ഒരു ചരിത്രയാത്രതന്നെ സംഘടിപ്പിച്ചു.

ഈ യാത്ര ചരിത്ര പ്രധാന്യമുള്ള പല സ്ഥലങ്ങളും സന്ദർശിച്ചുക�ൊണ്ടാണ് തലശേരിയിൽ എത്തിയത്​്. രാജ്യസമാചാരം എന്ന പത്രത്തിന്റെ പ്രഭവകേന്ദ്രമെന്ന നിലയിലാണ് തലശേരിയിലെത്തിയത്. ക്രിസ്തുമതം പ്രചരിപ്പിക്കാനായിരുന്നു ഡ�ോ.ഹെർമൻ ഗുണ്ടർട്ട് ഈ പത്രം ആരംഭിച്ചത്; 1847ൽ. പിണറായി സർക്കാർ അധികാരമേറ്റെടുത്ത ശേഷം ഗുണ്ടർട്ടിന്റെ ബംഗ്‌ളാവ് പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി. ഭാവിയിൽ ടൂറിസ്റ്റുകൾക്ക് സന്ദർശിക്കാനായി ഒരു ടൂറിസം ഡെസ്റ്റിനേഷനായി മാറ്റാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അതിന്റെ ഭാഗമായാണ് ഗുണ്ടർട്ടിന്റെ ബംഗ്‌ളാവിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നത്. 86

മാർച്ച് - ഏ�ിൽ 2019

അടുത്തവർഷം മീഡിയ മാധ്യമ ചരിത്ര യാത്രയുമായി എത്തുമ്പോൾ ഹെർമൻ ഗുണ്ടർട്ടിന്റെ പുതുക്കിപ്പണിത ബംഗ്ളാവ് കാണാൻ സാധിക്കും. അദ്ദേഹത്തിന്റെ ക�ൊച്ചുമകൻ ഈ ചടങ്ങിൽ മുഖ്യാതിഥിയായെത്തിയത്​് യാദൃച്ഛികമാകാം. പത്രപ്രവർത്തക വിദ്യാർത്ഥികൾ കണ്ണൂരിന്റെ ചരിത്രം പഠിച്ചുകാണും. വെങ്കിടേഷിന്റെ സാന്നിദ്ധ്യം മാധ്യമപഠന വിദ്യാർത്ഥികൾക്ക് പ്രച�ോദനമാകും. ജനാധിപത്യത്തിൽ എന്തെങ്കിലും തെറ്റായ പ്രവണത ഉണ്ടാകുമ്പോൾ അവ ചൂണ്ടിക്കാണിക്കാൻ മാധ്യമപ്രവർത്തകർ ബാധ്യസ്ഥരാണ്. എന്നാൽ, നിർഭാഗ്യവശാൽ മീഡിയ ഇന്ന് ക�ോർപ്പറേറ്റുകളുടെ കൈയിലാണ്. അവർക്കനുഗുണമായ രീതിയിലേക്ക് മാറുന്ന പ്രവണത മാധ്യമങ്ങളിൽ കാണുന്നുണ്ട്. ഇന്ത്യയിലെ മിക്ക മാർച്ച് - ഏ�ിൽ 2019

87


www.keralamediaacademy.org

www.keralamediaacademy.org

ഗീതാ നസീർ

ഞാ

ൻ 14 വയസുവരെ അമ്മയുടെ കതിരൂരെ വീട്ടിൽനിന്ന് പിണറായിയിൽ അച്ഛന്റെ വീട്ടിലേക്ക് പ�ോകാറുള്ളത് അന്നൊക്കെ ഗുണ്ടർട്ടുമുക്കു വഴിയായിരുന്നു. പണി പൂർത്തിയാക്കുമ്പോൾ ഈ ബംഗ്‌ളാവ് കാണാമെന്ന സന്തോഷമുണ്ട്. ഗുണ്ടർട്ടിന്റെ കുടുംബത്തിലെ രണ്ട് അംഗങ്ങളെ ആദരിക്കാനായത് അപൂർവ ഭാഗ്യമാണ്. ഇവിടെനിന്നു ശേഖരിച്ച അറിവുകൾ നിങ്ങളുടെ മുന്നോട്ടുള്ള യാത്രയിൽ ഉപകാരപ്പെടട്ടെ എന്ന് ആശംസിക്കുന്നു. വെങ്കിടേഷ് പറഞ്ഞ കാര്യങ്ങൾ അടിസ്ഥാനമാക്കിയായിരിക്കണം നിങ്ങൾ മാധ്യമപ്രവർത്തനം എടത്തേണ്ടത്.

ഇനി യാത്ര ഹിക്കിയുടെ മണ്ണിലേക്ക്‌

ആർ.എസ്. ബാബു

ൻപതു ദിവസം പിന്നിട്ട യാത്ര ഇവിടെ സമാപിക്കുകയാണ്. എല്ലാ വിഭാഗം ജനങ്ങൾക്കും യാത്ര ജീവിതാനുഭങ്ങൾ നൽകും. ഒരു വ്യക്തിയുടെ ജീവിതം മാത്രമല്ല, നമ്മുടെ ഇതിഹാസങ്ങൾ പ�ോലും യാത്ര യാണ്. രാമായണം എന്നാൽ രാമന്റെ അയനമാണ്. അയനമെന്നാൽ യാത്രയാണ്. അയ�ോധ്യയിൽനിന്ന് കാട്ടിലേക്ക്, ലങ്കയിലേക്ക്, തിരിച്ച് അയ�ോധ്യയിലേക്ക്. മഹാഭാരതം എടുത്താലും അങ്ങനെ തന്നെയാണ്. യാത്രയെക്കുറിച്ച്​് പറയുമ്പോൾ ഒരു യാത്രയെക്കുറിച്ച് സൂചിപ്പിക്കുകയാണ്. യാത്രക�ൊണ്ടാണ് മഹാനായ ഒരു സാഹിത്യകാരനെ കിട്ടിയത്, വൈക്കം മുഹമ്മദ് ബഷീർ. സ്‌കൂളിൽ പഠിക്കുമ്പോൾ പഠനത്തെക്കാൾ വലുതാണ് സ്വാതന്ത്ര�സമരമെന്നും ഭാരതത്തെ കാണണമെന്നും കരുതി ബഷീർ യാത്രചെയ്യുകയാണ്. വടക്കേ ഇന്ത്യയിൽ വച്ച് ഒരു ഹ�ോട്ടലിൽ കയറി ഭക്ഷണം കഴിച്ചപ്പോഴാണ് പേഴ്സ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. വിഷമിച്ചിരിക്കുമ്പോഴാണ് സമീപത്തുനിന്ന ഒരാൾ പണം ക�ൊടുത്ത് സഹായിക്കുന്നത്. അന്നു രാത്രി അദ്ദേഹം ഒരു സ്വപ്നം കണ്ടു. ആ സ്വപ്നം ഒരു കഥയായി പ്രത്യക്ഷപ്പെട്ടു. ആ കഥയിൽ പറയുന്നത് പണം നഷ്ടപ്പെട്ട ഒരാളിനുമുന്നിൽ ദൈവം പ്രത്യക്ഷപ്പെട്ട് പണവും സ്വർണവും രത്നങ്ങളും അടങ്ങിയ പേഴ്സുകൾ നൽകി. എന്നാൽ, അയാളാകട്ടെ തനിക്കു നഷ്ടപ്പെട്ട രൂപയടങ്ങുന്ന പേഴ്സുമാത്രമെടുത്ത് യാത്രയായി. വൈക്കം മുഹമ്മദു ബഷീർ നമുക്കു തന്നിരിക്കുന്ന ഒരു സാര�ോപദേശമുണ്ട്. നമ്മൾ യാത്രയ്ക്കിടയിൽ പലതും കാണും, നമുക്ക് ആവശ്യമുള്ളതുമാത്രം സ്വീകരിക്കുക. നമുക്ക് അർഹതയില്ലാത്തത�ൊന്നും നമ്മുടെ ജീവിതത്തിൽ സ്വീകരിക്കുകയില്ലെന്ന് പ്രതിജ്ഞയെടുക്കുക.

ഡ�ോ.എസ്.എസ്.ശ്രീകുമാർ

സ്വ

ദേശാഭിമാനി പറഞ്ഞത് പത്രപ്രവർത്തകർക്ക് രണ്ടു ദൗത്യങ്ങളാണുള്ളതെന്നാണ്. ജനാഭിപ്രായത്തെ രൂപീകരിക്കുക എന്നതും ജനാഭിപ്രായത്തെ പ്രതിഫലിപ്പിക്കുക എന്നതും. ഇന്ന് മാധ്യമപ്രവർത്തകർ ജനാഭിപ്രായത്തെ പ്രതിഫലിപ്പിക്കുക മാത്രമല്ല ജനാഭിപ്രായത്തെ രൂപീകരിക്കേണ്ട അവസ്ഥയിലാണ്. ഇന്നത്തെ ഒരു സന്ധിയിൽ പത്രപ്രവർത്തകർ ആക്ടിവിസ്റ്റാകണമെന്ന് ഞാൻ ആവശ്യപ്പെടുകയാണ്. എനിക്ക് നേരിട്ട് പരിചയമുള്ള ടി. വേണുഗ�ോപാൽ എന്ന പത്രപ്രവർത്തകനാണ് സ്വദേശാഭിമാനിയുടെ പഴയ രേഖകൾ മുഴുവൻ കണ്ടെത്തി പുറത്തുക�ൊണ്ടുവന്നത്. ചരിത്രം പൂർവകാലം മാത്രമല്ല, വർത്തമാനം കൂടിയാണ്, ഇന്നത്തെ നിലനിൽപ്പുകൂടിയാണ്. അതിനെ അർത്ഥപൂർണമായിക്കാണാൻ നിങ്ങൾക്കു കഴിയണം.

നമ്മുടെ ചരിത്ര യാത്ര ഇന്ന് അവസാനിച്ചിരിക്കുന്നത്​് മലയാളമാധ്യമത്തിന് ഹരിശ് രീകുറിച്ച ഹെർമൻ ഗുണ്ടർട്ടിന്റെ ഭവനത്തിലാണ്. ഒരു കാര്യം പറയാം. നമ്മുടെ യാത്ര ഇവിടം ക�ൊണ്ട് അവസാനിക്കുന്നില്ല. മീഡിയ അക്കാദമി എല്ലാ മാധ്യമ വിദ്യാർത്ഥികളുടെയും മാധ്യമസ്ഥാപനങ്ങളുടെയും ഒരു കുടയാണ്. ഈ സ്ഥാപനത്തിന്റെ യാത്ര എന്തുക�ൊണ്ട് കേരളത്തിലേക്കു പ�ോകുന്നത�ോട�ൊപ്പം അഗസ്റ്റസ് ഹിക്കിയുടെ നാട്ടിലേക്കുകൂടി നീണ്ടുകൂടാ. അതിനെപ്പറ്റിയും ഞങ്ങൾ ആല�ോചിക്കും. ബാംഗ്ളൂരിൽ ഗൗരി ലങ്കേഷിന്റെ വീടുണ്ടാകും. അത്തരം സ്ഥലങ്ങളിലേക്കുകൂടി മാധ്യമ യാത്ര നീട്ടുന്നതിനുള്ള തീരുമാനം നമുക്കിപ്പോൾ എടുക്കാം. ഗുണ്ടർട്ടിന്റെ ഭവനം പ്രയ�ോജനപ്പെടുത്തി മീഡിയ അക്കാദമിയുടെ ഒരു ഉപകേന്ദ്രം സ്ഥാപിക്കുക എന്നത് നല്ല ആശയമാണ്. അത് പ്രാവർത്തികമാക്കാൻ എം.എൽ.എ ഷംസീറിന്റെ പിൻതുണ ആവശ്യമുണ്ട്. ഈ യാത്രയിൽ നമ്മൾ ചെക്കുട്ടി പാവകളെക്കൂടി ധരിച്ചിട്ടുണ്ട്. ചെക്കുട്ടിയുടെ കണ്ണിലൂടെ പുനർനിർമ്മിച്ചുക�ൊണ്ടിരിക്കുന്ന കേരളത്തെക്കൂടി കാണുക എന്ന ദൗത്യമുണ്ട്. ഇവിടെനിന്നു പ�ോയാൽ ഓര�ോ വീഡിയ�ോ എങ്കിലും മീഡിയ അക്കാദമിയുടെ വെബ്സൈറ്റിലേക്ക് അപ്‌ല�ോഡ് ചെയ്യണം. ചെക്കുട്ടിപ്പാവയുടെ ഉപജ്ഞാതാക്കളായ ലക്ഷ്മി മേന�ോൻ, ഗ�ോപിനാഥ്

കെ.എ.ബീന

ങ്ങൾ പുസ്തകത്താളുകളിൽ പഠിച്ച കാര്യങ്ങൾ നിങ്ങൾക്ക് നേരിട്ടുകാണാൻ അവസരം ലഭിച്ചു. ഇത്തരം ഒരു യാത്ര കേരളത്തിലെ എല്ലാ മാധ്യമ സ്ഥാപനത്തിന്റെയും സിലബസിന്റെ ഭാഗമാക്കിക്കൊണ്ട് മുന്നോട്ടുപ�ോയാൽ ഇന്ന് മാധ്യമരംഗം നേരിടുന്ന പ്രശ്‌നങ്ങളിൽനിന്നും, മൂല്യത്തകർച്ചയിൽനിന്നും പത്രപ്രവർത്തനത്തെ ഒരു പരിധിവരെ രക്ഷിക്കാൻ കഴിയും. ഈ യാത്രയുടെ തുടക്കത്തിലും ഒടുക്കത്തിലും പങ്കെടുക്കാനായതിൽ ചാരിതാർത്ഥ്യമുണ്ട്.

എന്നിവർ മീഡിയ അക്കാദമിയുമായി സഹകരിക്കുന്നുണ്ട്. പ്രളയമുണ്ടായപ്പോൾ ഒഴുകിവന്ന നായ്ക്കുട്ടിയെ ഒരു വീട്ടമ്മ എടുത്തു വളർത്തുന്നു. അത്തരം എത്രയ�ോ രംഗങ്ങൾ നാം കാണുന്നു. കായംകുളത്ത് ശങ്കർ മ്യൂസിയത്തിനു ത�ൊട്ടടുത്തുള്ള കുളം ഇപ്പോൾ പുനർനിർമ്മിച്ചിരിക്കുന്നു. ഇത്തരം സംഭവങ്ങൾ വാർത്തയാക്കാം. ഈ യാത്രയുടെ ആദ്യംമുതൽ അവസാനംവരെ പങ്കെടുത്ത സുധീർനാഥിന്റെ ഒരു നിർദേശമുണ്ട്. ഈ യാത്രയിലെ എല്ലാ സ്ഥലങ്ങളിലും നർമ്മം കൂടി വിതറിയിട്ടുണ്ട്. ഇത്തരം നർമ്മങ്ങൾ ഓർത്തെടുത്ത്​് എഴുതി അയച്ചുതരണം. (മാധ്യമ ചരിത്രയാത്ര സമാപന ചടങ്ങിൽ നടത്തിയ മുഖ്യ പ്രഭാഷണത്തിൽ നിന്ന്)

88

മാർച്ച് - ഏ�ിൽ 2019

മാർച്ച് - ഏ�ിൽ 2019

89


www.keralamediaacademy.org

www.keralamediaacademy.org

പ്രഭാതത്തിന്റെ നാട്ടിലെ

അവിസ്മരണീയ സന്ധ്യ വി.ജയിൻ

മാ

ധ്യമചരിത്ര യാത്രയിലെ അംഗങ്ങളായ പുതിയ തലമുറക്കാർക്ക് പലർക്കും ഷ�ൊർണൂർ ഇത്രയും വലിയ ചരിത്രമ�ൊളിപ്പിച്ചുവെച്ച സ്ഥലമാണെന്ന് അറിയില്ലായിരുന്നു. ഫെബ്രുവരി മാസ സന്ധ്യയിൽ മാധ്യമചരിത്ര യാത്രക്കുള്ള സ്വീകരണത്തിനായുള്ള ഒത്തുചേരലിൽ ഷ�ൊർണൂരിന്റെ സാമൂഹ്യ, രാഷ്ട്രീയ ചരിത്രം ഇതൾ വിടർന്നപ്പോൾ പുതു തലമുറക്കാർ മാത്രമല്ല, പഴയ തലമുറക്കാരും നിരവധി പുതിയ വർത്തമാനങ്ങൾ കേട്ടു.

പ്രസംഗങ്ങളിലൂടെയും വിടിയുടെ വാക്കുകൾ മൂർച്ചയുള്ള ആയുധമായി മാറി. നമ്പൂതിരിയെ മനുഷ്യനാക്കാൻ 1944ൽ ഇഎംഎസ് ചരിത്രപ്രസിദ്ധമായ പ്രസംഗം നടത്തിയത് ഷ�ൊർണൂരിൽ നിന്ന് ഏഴ് കില�ോമീറ്റർ മാത്രം അകലെയുള്ള ഓങ്ങല്ലൂരിലായിരുന്നു. നമ്പൂതിരി സമുദായത്തിലെ ആദ്യത്തെ വിധവാവിവാഹത്തിന് വധുവായത് ഷ�ൊർണൂരിനടുത്തുള്ള ചളവറയിലെ ഇട്ടിയാമ്പറമ്പത്ത് മനയിൽ ജനിച്ച ഉമാ അന്തർജ്ജനമായിരുന്നു. ഉമയുടെ സഹ�ോദരനാണ് സാമൂഹ്യ പരിഷ്‌കർത്താവും കമ്യൂണിസ്റ്റ് സംഘാടകനുമായിരുന്ന ഐ സി പി നമ്പൂതിരി. സർവ�ോപരി മാധ്യമചരിത്രയാത്രയുമായി ഷ�ൊർണൂരിനുള്ള നേർബന്ധം കേരളത്തിലെ ആദ്യത്തെ ഇടതുപക്ഷ പത്രമായ 'പ്രഭാതം' ഇഎംഎസിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരണം തുടങ്ങിയത് ഇവിടെയാണെന്നതാണ്.

കേരളത്തിലെ സാമൂഹ്യ നവ�ോത്ഥാന ചരിത്രത്തിൽ ചെറുതല്ലാത്ത പങ്കുവഹിച്ച ചില പ്രദേശങ്ങളാണ് ഷ�ൊർണൂരിനു ചുറ്റുമുള്ളത്. നമ്പൂതിരി സമുദായത്തിലെ പരിഷ്‌കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വി ടി ഭട്ടതിരിപ്പാടിന്റെ മേഴത്തൂർ ഗ്രാമം അധികം അകലെയല്ല. ഷ�ൊർണൂരിനടുത്ത് മുണ്ടമുക ക്ഷേത്രത്തിൽ ശാന്തിക്കാരനായിരിക്കെയാണ് വിടിക്ക് ഒരു പെൺകുട്ടി അക്ഷരങ്ങളുടെ മധുരം പകർന്നുനൽകിയത്. ആ അക്ഷരങ്ങളെ വി ടി 'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്' നാടകത്തിലൂടെ അഗ്‌നിജ്വാലയാക്കി മാറ്റി. പിന്നീട് നിരവധി രചനകളിലൂടെയും

മാധ്യമചരിത്രയാത്രക്കുള്ള സ്വീകരണം ഷ�ൊർണൂരിൽ തുടങ്ങിയപ്പോൾ പട്ടാമ്പി ഗവൺമെന്റ് സംസ്‌കൃത ക�ോളേജിലെ വിദ്യാർഥി വി എസ് അനുജ ഒരു കവിതാശകലം ച�ൊല്ലി. ച�ൊവ്വര പരമേശ്വരൻ എഴുതിയ 'ആത്മനാദം' എന്ന കവിതയിൽ നിന്നുള്ള ഭാഗം. ച�ൊവ്വര പരമേശ്വരന്റെ ഈ കവിത 90

മാർച്ച് - ഏ�ിൽ 2019

അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് ബ്രിട്ടീഷ് സർക്കാർ 'പ്രഭാത'ത്തിന്റെ പ്രസിദ്ധീകരണം നിർത്തിവെപ്പിച്ചത്. ഒന്നുകിൽ 2000 രൂപ പിഴയ�ൊടുക്കുക, അല്ലെങ്കിൽ പ്രസിദ്ധീകരണം നിർത്തുക എന്നതായിരുന്നു ബ്രിട്ടീഷ് കലക്ടറുടെ നിർദ്ദേശം. അത്രയും തുക സമാഹരിക്കാനാവാത്തതിനാൽ പ്രസിദ്ധീകരണം നിർത്തി. 'പ്രഭാത'ത്തിന്റെ പ്രിന്ററും പബ്ലിഷറുമായിരുന്ന ഐ സി പി നമ്പൂതിരിയുടെ മകൾ ഐ എം സുമയുടെ പൗത്രിയാണ് അനുജ. ഇഎംഎസിന്റെ മകൾ ഇ എം രാധയും ഐ സി പി നമ്പൂതിരിയുടെ മകൾ ഐ എം സുമയും സ്വീകരണ പരിപാടിയുടെ വേദിയിലുണ്ടായിരുന്നു. അവരെ സിപിഐ എം പ�ൊളിറ്റ് ബ്യൂറ�ോ അംഗവും മുൻ വിദ്യാഭ്യാസമന്ത്രിയുമായ എം എ ബേബി ആദരിച്ചു. തുടർന്ന് എം എ ബേബി ഷ�ൊർണൂരിന്റെയും പ്രഭാതത്തിന്റെയും ചരിത്രത്തിലൂടെ നടത്തിയ യാത്രയായിരുന്നു സ്വീകരണ പരിപാടിയിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. 'പ്രഭാതം' എന്ന പേരിനും അതിന്റെ സ്ഥാപനത്തിനും പിന്നിലുള്ള ചരിത്രം അദ്ദേഹം വിവരിച്ചു. ഇഎംഎസിന്റെയും ഐസിപിയുടെയും പുസ്തകങ്ങളിൽ 'പ്രഭാത'ത്തെക്കുറിച്ചുള്ള വിവരണത്തിലെ ചില വ്യത്യാസങ്ങളും

1934ൽ പട്‌നയിൽ നടന്ന ക�ോൺഗ്രസ് സ�ോഷ്യലിസ്റ്റ് പാർട്ടിയുടെ അഖിലേന്ത്യാ സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിവന്ന ഇഎംഎസും കൂട്ടരും കേരളത്തിൽ ക�ോൺഗ്രസ് സ�ോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ തീരുമാനിച്ചു. അതിന് ഒരു മുഖപത്രം വേണം. അതിനുള്ള അന്വേഷണമായി. പാലക്കാട് വലിയകാട് എന്ന സ്ഥലത്ത് കെ എസ് നായർ എന്നയാൾ 'പ്രഭാതം' എന്ന പത്രം നടത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം പത്രം പ്രസിദ്ധീകരണം നിർത്തി. പ്രസ് വാര്യർ ബാങ്കിന്റെ മുണ്ടൂർ ശാഖയിൽ പണയത്തിലുമായി. പ്രസ് വിട്ടുതരാമെന്ന് എസ് കെ നായർ സമ്മതിച്ചു. അതിന് ബാങ്കിൽ നിന്ന് അത് തിരിച്ചെടുക്കണം. അത് പണം നൽകി തിരിച്ചെടുത്ത് ഷ�ൊർണൂരിൽ ക�ൊണ്ടുവന്ന് സ്ഥാപിച്ചാണ് 'പ്രഭാതം' പ്രസിദ്ധീകരണം തുടങ്ങിയത്. ഈ ചരിത്രത്തിൽ ഇഎംഎസ് ഒരു പ്രധാന കാര്യം മറച്ചുവെക്കുകയും ഐ സി പി നമ്പൂതിരി അത് തുറന്നുപറയുകയും ചെയ്തുവെന്ന് ഒരു വിമർശനമെന്ന് ത�ോന്നിക്കുന്ന മട്ടിൽ എം എ ബേബി പറഞ്ഞപ്പോൾ വേദിയിലുണ്ടായിരുന്ന ഇഎംഎസിന്റെ മകൾ രാധയും സദസ്സിലുള്ള ഇഎംഎസിന്റെ ആരാധകരും ഉദ്വേഗത്തോടെ കാതു കൂർപ്പിച്ചു. എന്താണ് ഇഎംഎസ് മറച്ചുവെച്ചതെന്ന കാര്യം ബേബി

പറഞ്ഞപ്പോഴാണ് ഉദ്വേഗത്തിന് വിരാമമായത്. വാര്യർ ബാങ്കിൽ നിന്ന് പ്രസ് തിരിച്ചെടുക്കാനുള്ള പണം നൽകിയത് ഇഎംഎസ് തന്റെ സ്വത്ത് വിറ്റുകിട്ടിയതിൽ നിന്നാണെന്ന വിവരമാണ് ഐ സി പി തുറന്നുപറഞ്ഞതും ഇഎംഎസ് മറച്ചുവെച്ചതും. ആത്മകഥയിൽ പ�ോലും തന്നെ സംബന്ധിക്കുന്ന വിവരങ്ങൾ പരമാവധി ഒഴിവാക്കി ആ കാലഘട്ടത്തിന്റെ ചരിത്രവും രാഷ്ട്രീയവും മാത്രം വിശദീകരിക്കുന്നതാണ് ഇഎംഎസിന്റെ രീതി.

പ്രസിന്റെ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. ഇഎംഎസ് ആയിരുന്നു അധികവും മുഖപ്രസംഗം എഴുതിയിരുന്നത്. പരിഭാഷയിലെ ചെറിയ പിഴവുകളും തമാശകളുമെല്ലാം ഐ സി പിയുടെ 'വിപ്ലവത്തിന്റെ ഉൾത്തുടിപ്പുകൾ' എന്ന ഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്. ഷ�ൊർണൂരിൽ പ്രസിദ്ധീകരണം നിർത്തിയശേഷം 1938ൽ മദിരാശിയിൽ രാജാജിയുടെ സർക്കാർ അധികാരത്തിൽ വന്നത�ോടെ നിര�ോധനം നീക്കി. പിന്നീട് ക�ോഴിക്കോട് നിന്ന് പ്രസിദ്ധീകരണം പുനഃരാരംഭിച്ചു. പ്രഭാതത്തിന്റെ പിൻഗാമിയായി 1942ൽ 'ദേശാഭിമാനി' പ്രസിദ്ധീകരണം തുടങ്ങി.

1935 ജനുവരി ഒമ്പതിനാണ് ഷ�ൊർണൂർ ബസ് സ്റ്റാൻഡിന്റെ പിന്നിലുള്ള രണ്ടു മുറി വീട്ടിൽ നിന്ന് പ്രഭാതം പ്രസിദ്ധീകരണം തുടങ്ങിയത്. ഏഴ് മാസത്തോളം ഷ�ൊർണൂരിൽ നിന്ന് 'പ്രഭാതം' പ്രസിദ്ധീകരിച്ചു. ഇഎംഎസ് ആയിരുന്നു പത്രാധിപർ. ഐ സി പി നമ്പൂതിരി പ്രിന്ററും പബ്ലിഷറുമായിരുന്നു. കെ പി ദാമ�ോദരൻ മാനേജർ. ഇഎംഎസ് ചെറുകരയിൽ നിന്ന് ട്രെയിൻ കയറി ഷ�ൊർണൂർ വന്നാണ് പ്രവർത്തനങ്ങൾ നടത്തിയത്. കെ ദാമ�ോദരൻ, മ�ൊയാരത്ത് ശങ്കരൻ, രാമചന്ദ്രൻ നെടുങ്ങാടി എന്നിവരും പ്രവർത്തനങ്ങളിൽ പങ്കാളികളായി. പി കൃഷ്ണപിള്ള ഇടയ്ക്ക് വന്ന് പ്രവർത്തനങ്ങളിൽ പങ്കെടുത്തു. നവാബ് രാജേന്ദ്രന്റെ അച്ഛൻ കുഞ്ഞിരാമ പ�ൊതുവാൾ, പുഷ്‌കരൻ, പ�ൊറിഞ്ചു എന്നിവരാണ് മാർച്ച് - ഏ�ിൽ 2019

ഷ�ൊർണൂരിലെ സ്വീകരണയ�ോഗത്തിൽ ഇഎംഎസിന്റെ മകൾ രാധ, ഐ സി പി നമ്പൂതിരിയുടെ മകൾ ഐ എം സുമ, ടി കെ നാരായണദാസ്, സിനിമാ സംവിധായകൻ എം ജി ശശി തുടങ്ങി നിരവധി പേർ സംസാരിച്ചു. ഐ സി പി നമ്പൂതിരിയുടെ മക്കളായ ഐ എം വിഷ്ണു, ഐ എം സതീശൻ, ഐ പി നാരായണൻ എന്നിവരും സ്വീകരണയ�ോഗത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നു. പാലക്കാട് പ്രസ് ക്ലബ്ബും ഷ�ൊർണൂരിലെ കലാ, സാംസ്‌കാരിക പ്രവർത്തകരുമാണ് സ്വീകരണ പരിപാടിയുടെ അണിയറയിൽ പ്രവർത്തിച്ചത്. 91


www.keralamediaacademy.org

www.keralamediaacademy.org

പുനർനിർമ്മാണ പദ്ധതികൾ തയ്യാറാക്കുന്നതിലെ നെതർലാൻസിലെ വിദഗ്ദ്ധർ കേരളത്തോട�ൊപ്പമുണ്ട്. ഇത�ൊക്കെ സാധ്യമാക്കിയത് നെതർലാൻസിലെ ഇന്ത്യൻ അംബാസഡറും എറണാകുളംകാരനായ ശ്രീ വേണു രാജാമണിയാണ്. ഇന്ത്യൻ വിദേശകാര്യ സർവീസിൽ ജ�ോലി കിട്ടിയതിനുശേഷം അനവധി പ്രധാനപ്പെട്ട സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മുൻ പ്രസിഡന്റ് പ്രണബ് കുമാർ മുഖർജിയുടെ മാധ്യമ ഉപദേശകനായിരുന്നു. ചിന്തകനും എഴുത്തുകാരനുമാണ്. മുഖ്യമന്ത്രി യൂറ�ോപ്പിലെത്തുന്നു എന്ന അവസരമുപയ�ോഗിച്ച് മുഖ്യമന്ത്രിയെ നെതർലാൻസിലെ മന്ത്രിമാരുൾപ്പടെയുള്ള ആളുകളുമായി ചർച്ച നടത്താനും ബന്ധപ്പെട്ട സ്ഥലങ്ങൾ സന്ദർശിക്കാനും ഒക്കെ വേണു രാജാമണി അവസരമ�ൊരുക്കി.

ലണ്ടൻ സന്ദർശനം

മുഖ്യമന്ത്രിയുടെ വിദേശയാത്ര മുരളി തുമ്മാരുകുടി

ല�ോ

കബാങ്കും ഐക്യരാഷ്ട്ര സഭയും യൂറ�ോപ്യൻ കമ്മിഷനും സംയുക്തമായിട്ടാണ് ല�ോക പുനർ നിർമാണ സമ്മേളനങ്ങൾ നടത്തുന്നത്. സമ്മേളനം തുടങ്ങുന്ന ഓപ്പണിങ് പ്ലീനറി, സമ്മേളന ദിവസങ്ങളിലുള്ള മൂന്നോ നാല�ോ പ്ലീനറി സെഷൻ, ഒരേസമയം പല ഹാളുകളിൽ നടക്കുന്ന സമാന്തര സാങ്കേതിക സമ്മേളനങ്ങൾ.. ഇങ്ങനെയാണ് സമ്മേളനത്തിന്റെ രീതി. ഇതുവരെ നടന്ന ല�ോക പുനർ നിർമ്മാണ സമ്മേളനങ്ങളിൽ പരിസ്ഥിതിയും പുനർനിർമ്മാണവും എന്ന വിഷയത്തിൽ ഒരു സമാന്തര സെഷൻ സംഘടിപ്പിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. ഈ തവണ പരിസ്ഥിതി സെഷനിൽ കേരളം ചർച്ചാവിഷയം ആക്കാമെന്നും അതിന് മുഖ്യമന്ത്രിയെ മുഖ്യപ്രഭാഷണം നടത്താൻ

വിളിക്കാമെന്നുമായിരുന്നു എന്റെ പദ്ധതി. മുഖ്യമന്ത്രി സമ്മേളനത്തിന് വരാമെന്ന് സമ്മതിച്ചെന്ന് ഞാൻ സംഘാടകര�ോട് പറഞ്ഞ ഉടൻ തന്നെ അദ്ദേഹത്തിന് ഒരു പ്ലീനറി സമ്മേളനത്തിൽ സംസാരിക്കാനുള്ള സമയം അവർ വാഗ്ദാനം ചെയ്തു. ഇതുവരെ ഇന്ത്യയിലെ ഒരു മന്ത്രിക്കോ മുഖ്യമന്ത്രിക്കോ ലഭിക്കാത്ത അവസരമാണിത്. സ്വിറ്റ്‌സർലണ്ടിലെ ഇന്ത്യൻ അംബാസഡർ പാലായിൽ നിന്നുള്ള സിബി ജ�ോർജ് ആണ്. കേരളത്തിന്റെ മുഖ്യമന്ത്രി സ്വിറ്റ്‌സർലണ്ടിൽ വരുന്നു എന്നത് അദ്ദേഹത്തിന് ഏറെ സന്തോഷം ഉണ്ടാക്കി. മുഖ്യമന്ത്രിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു വിഷയം മാലിന്യ നിർമ്മാർജനം ആണ്. ജനീവയിലേയും ബേണിലെയും 92

മാർച്ച് - ഏ�ിൽ 2019

മാലിന്യനിർമ്മാജന കേന്ദ്രങ്ങൾ സന്ദർശിക്കാൻ അദ്ദേഹം മുഖ്യമന്ത്രിക്ക് അവസരം ഒരുക്കി. അതു കൂടാതെ സ്വിസ് പാർലമെന്റ് അംഗങ്ങൾ, നിക്ഷേപകർ തുടങ്ങിയവരുമായി ചർച്ച നടത്താനുള്ള അവസരമ�ൊരുങ്ങി. സാധാരണഗതിയിൽ ഒരു സംസ്ഥാന മുഖ്യമന്ത്രിക്ക് ലഭിക്കാത്ത തരത്തിൽ ഉള്ള മീറ്റിംഗ് അവസരങ്ങൾ ആണ് മുഖ്യമന്ത്രിക്ക് സ്വിറ്റ്‌സർലൻഡിൽ ലഭിച്ചത്.

നെതർലാൻഡ്‌സിലെ സന്ദർശനം പ്രളയങ്ങൾ ഏറെ അതിജീവിച്ച, വെള്ളത്തോട�ൊപ്പം ജീവിക്കാൻ പഠിച്ച ഒരു രാജ്യമാണ് നെതർലാൻഡ്‌സ്. പ്രളയകാലത്ത് അവിടെനിന്നും വിദഗ്ധർ കേരളത്തിലെത്തിയിരുന്നു.

കിഫ്ബി ഇറക്കിയ മസാല ബ�ോണ്ടുകൾ ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ട്രേഡ് ചെയ്തു തുടങ്ങിയിട്ട് കുറച്ചു നാളായി. സാധാരണ ഇത്തരം പുതിയ സംരംഭങ്ങൾ വരുമ്പോൾ ആ സ്ഥാപനത്തിന്റെ മേധാവിക്ക് ഒരു ദിവസം ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ട്രേഡിങ് ഉദ്ഘാടനം ചെയ്യാനുള്ള അവസരം നൽകുന്ന പതിവുണ്ട്. മുഖ്യമന്ത്രി യൂറ�ോപ്പിലുള്ള സ്ഥിതിക്ക് ഈ അവസരം ഉപയ�ോഗിക്കാമെന്ന് കിഫ്ബി ചെയർമാനായ കെ.എം എബ്രഹാമും ധനകാര്യമന്ത്രി ത�ോമസ് ഐസക്കും ചിന്തിച്ചു. അങ്ങനെ യാത്ര ലണ്ടനിലേക്കും നീണ്ടു.

പാരീസിൽ ഒരു ദിവസം ആഗ�ോള സാമ്പത്തിക ശാസ്ത്രരംഗത്ത് ഇപ്പോൾ പ്രസക്തമായ ഒരു ശബ്ദമാണ് പ്രൊഫസർ ത�ോമസ് പിക്കറ്റിയുടേത്. സമൂഹത്തിലെ സാമ്പത്തിക അസമത്വങ്ങളെപ്പറ്റി അദ്ദേഹം നടത്തിയ പഠനം ഏറെ ശ്രദ്ധേയമാണ്. ക�ോൺഗ്രസിന്റെ 'ന്യായ്' പദ്ധതിയുടെ ഡിസൈനിലും അദ്ദേഹത്തിന്റെ അഭിപ്രായം ച�ോദിച്ചിരുന്നു എന്നാണറിയുന്നത്. മുഖ്യമന്ത്രിക്ക് അദ്ദേഹത്തോട് ആശയവിനിമയം നടത്താനുള്ള ഒരു സാഹചര്യം പാരീസിൽ ഒത്തുവന്നതിനാൽ ജനീവക്കും ലണ്ടനുമിടയിൽ ഏതാനും മണിക്കൂറുകൾ പാരീസിൽ ചെലവഴിക്കാമെന്നും മുഖ്യമന്ത്രി സമ്മതിച്ചു. മുഖ്യമന്ത്രിയുടെ കൂടെ ചീഫ് സെക്രട്ടറി ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരും

ആഗ�ോള ബന്ധങ്ങൾ

എത്തിയിരുന്നു. ഔദ്യോഗിക സംഘത്തിന്റെ ഭാഗം അല്ലെങ്കിലും മേയ് എട്ടിന് നെതർലാന്റ്‌സിൽ എത്തിയത് മുതൽ പത്തൊൻപതാം തിയതി പാരീസിൽ നിന്നും തിരിച്ചു പ�ോകുന്നതുവരെ മുഖ്യമന്ത്രിയുടെ എല്ലാ പരിപാടികളെപ്പറ്റിയും അറിയാനും, ഏറെ മീറ്റിങ്ങുകളിൽ പങ്കാളിയാകാനും എനിക്ക് സാധിച്ചു.

അന്താരാഷ്ട്ര യാത്രകളുടെ ഒരു പ്രധാന ലക്ഷ്യവും ലാഭവും അവയുണ്ടാക്കുന്ന വ്യക്തിബന്ധങ്ങളാണ്. ഐക്യരാഷ്ട്രസഭയിലെ ഉന്നത ഉദ്യോഗസ്ഥർ മുതൽ ത�ോമസ് പിക്കറ്റി വരെ, ഹ�ോളണ്ടിലെ ജലവിഭവ വിദഗ്ധർ മുതൽ ലണ്ടനിലെ മേയർ വരെയുള്ളവരുമായി അദ്ദേഹത്തിന് ഇപ്പോൾ പരിചയമുണ്ട്. ചിലരെയെല്ലാം അദ്ദേഹം നാട്ടിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്. അദ്ദേഹത്തിന്റെ സംഘത്തിലുള്ള ഉദ്യോഗസ്ഥർ മറ്റുള്ള രാജ്യങ്ങളിലെ ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ഇനിയുള്ള ല�ോകത്ത് ഇത്തരം നെറ്റ്‌വർക്കുകളാണ് സംസ്ഥാനത്തെ മുന്നോട്ട് നയിക്കാൻ പ�ോകുന്നത്.

ഈ യാത്ര ക�ൊണ്ടുള്ള ഗുണങ്ങൾ മുഖ്യമന്ത്രി യാത്ര ചെയ്തതുക�ൊണ്ട് സമൂഹത്തിന് എന്തെങ്കിലും ഗുണമുണ്ടോ എന്നതാണ് പ്രധാനം ച�ോദ്യം. 'തിർച്ചയായും' എന്ന് തന്നെയാണ് ഉത്തരം. ഇത്തരം യാത്ര ക�ൊണ്ടുള്ള ഗുണങ്ങൾ പലതാണ്. ചിലത് ഇപ്പോഴേ സംഭവിച്ചു കഴിഞ്ഞു. ചിലത് വരാനിരിക്കുന്നു. നമ്മുടെ മുഖ്യമന്ത്രി മാത്രമല്ല മറ്റു മന്ത്രിമാരും എം എൽഎ മാരും ഉദ്യോഗസ്ഥരും ഒക്കെ വർഷത്തിൽ ഒരിക്കലെങ്കിലും വിദേശ യാത്രകൾ ചെയ്യണം എന്ന് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട്. അത�ൊന്നും ആഡംബരം അല്ല, അനാവശ്യവും അല്ല. അതിന് ചിലവാക്കുന്ന പണത്തെ പല മടങ്ങായി സമൂഹത്തിന് തിരിച്ചുതരുന്ന ഒന്നാണ്. കാണുന്നതിലും കേൾക്കുന്നതിലും ച�ോദ്യങ്ങൾ ച�ോദിച്ചു കാര്യങ്ങൾ മനസിലാക്കുന്നതിലും നമ്പർ വൺ ആണ് നമ്മുടെ മുഖ്യമന്ത്രി. കണ്ടതും കേട്ടതും ആയ ധാരാളം വിഷയങ്ങളിൽ അദ്ദേഹത്തിന്റെ ചിന്തകൾക്ക് മാറ്റമുണ്ടാക്കിയിട്ടുണ്ടെന്ന് എനിക്കുറപ്പാണ്. തൽക്കാലം ഒരു കാര്യം മാത്രം പറയാം.

ആഗ�ോള മലയാളികളുടെ ശക്തി ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തോട�ൊപ്പം പാരീസ് സന്ദർശിച്ച കഥ മുഖ്യമന്ത്രി പാരീസിലെ മലയാളികള�ോട് പറഞ്ഞു. നായനാർക്ക് നാടൻ വിഭവങ്ങൾ ലഭിക്കാൻ മലയാളി കുടുംബത്തെ കണ്ടെത്താൻ അന്ന് ബുദ്ധിമുട്ടി. ഇന്നിപ്പോൾ പാരീസിലും ലണ്ടനിലും മീറ്റിംഗിന് ആളുകളെ നിയന്ത്രിക്കേണ്ടി വന്നു. മലയാളികളുടെ എണ്ണം മാത്രമല്ല, അവർ ചെയ്യുന്ന ത�ൊഴിലുകളും മാറിയിരിക്കുന്നു. സ്വിറ്റ്‌സസർലന്റിലെ ഒന്നാംകിട ശാസ്ത്ര സ്ഥാപനങ്ങളിൽ, ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ, താജ് ഹ�ോട്ടലിലെ ഉയർന്ന ജ�ോലികളിൽ നെതർലാൻഡ്‌സിലെയും സ്വിറ്റ്‌സർലാന്റിലെയും അംബാസഡർമാർ ഒക്കെ ആയി മലയാളികൾ ഉണ്ട്. അതുമാത്രമല്ല, പണ്ടൊക്കെ ത�ൊഴിൽ എടുക്കാൻ മാത്രം വിദേശത്ത് എത്തിയിരുന്ന കാലം മാറി സ്വന്തമായി കമ്പനി നടത്തുന്ന തന്നാട്ടുകാർക്കും മറു നാട്ടുകാർക്കും ത�ൊഴിൽ ക�ൊടുക്കുന്ന നിക്ഷേപകർ ആയി ഒക്കെ ഉള്ള മലയാളികളെ ആണ് ഇത്തവണ മുഖ്യമന്ത്രി കണ്ടത്. നാട്ടിൽനിന്ന് പ�ോന്നിട്ട് പതിറ്റാണ്ടുകളായിട്ടും, മറുനാട്ടിലെ പൗരത്വം സ്വീകരിച്ചിട്ടും കേരളം എന്ന പേരു കേട്ടാൽ അഭിമാന പൂരിതമാകുന്ന അന്തരംഗവുമായി എല്ലായിടത്തും അവരെത്തി. അവരുടെ അറിവുകൾ, ബന്ധങ്ങൾ കേരളത്തോടുള്ള സ്‌നേഹം ഇവയ�ൊക്കെ എങ്ങനെയാണ് കേരള വികസനത്തിന് ഉപയ�ോഗിക്കാവുന്നത് എന്നതാണ് ഇനി അദ്ദേഹത്തിന്റെ മുന്നിലുള്ള വെല്ലുവിളി.

യാത്രക്കിടയിൽ ആംസ്റ്റർഡാമിലെ കനാലുകൾ അദ്ദേഹം കണ്ടു. ഇപ്പോൾ അതിൽ തെളിനീരാണ് ഒഴുകുന്നത്. പക്ഷെ ഒരു കാലത്ത് ഇപ്പോൾ എറണാകുളത്തെ കനലുകൾ പ�ോലെ മലിനജലം ഒഴുകുന്ന ഓടകളായിരുന്നു. പണ്ട് എങ്ങനെയായിരുന്നു ആ കനാൽ, ഇന്നത് എങ്ങനെയെല്ലാം മാറി, എത്തരത്തിലാണ് ആ മാറ്റങ്ങൾ സാധ്യമായത് എന്നെല്ലാം അദ്ദേഹം ച�ോദിച്ചു മനസ്സിലാക്കി. പാരീസിലും ലണ്ടനിലുമുള്ള സമ്മേളനത്തിൽ ഇക്കാര്യം അദ്ദേഹം പറഞ്ഞു. എറണാകുളത്തും ആലപ്പുഴയിലും ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഓടകളായി മാറിയിരിക്കുന്ന നമ്മുടെ കനാലുകൾ ഉൾപ്പെടെയുള്ള ജലപാതകളും സ്രോതസുകളും മനുഷ്യപ്രയത്‌നം ക�ൊണ്ട് ആളുകൾക്ക് കുളിക്കാനും വേണമെങ്കിൽ കുടിക്കാനും പറ്റുന്ന രീതിയിൽ ആക്കിത്തീർക്കാൻ പറ്റുമെന്ന വിശ്വാസം അദ്ദേഹത്തിന് ഇപ്പോഴുണ്ട്. മാർച്ച് - ഏ�ിൽ 2019

കേരളം എന്ന ബ്രാൻഡ് 93


www.keralamediaacademy.org

www.keralamediaacademy.org

Politicians as Media Owners:

THE CURIOUS CASE OF

ODISHA Dr. Mrinal Chatterjee

mrinalchatterjeeiimc@gmail.com

Dr. Jyoti Prakash Mahapatra Jpm.iimc@gmail.com ല�ോക പുനർ നിർമ്മാണ സമ്മേളനം മുതൽ ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വരെ ഇന്ത്യയിലെ മറ്റൊരു മുഖ്യമന്തിക്കും ലഭിച്ചിട്ടില്ലാത്ത അവസരങ്ങളാണ് ഇത്തവണ നമ്മുടെ മുഖ്യമന്ത്രിക്ക് ലഭിച്ചത്. ഇത�ൊന്നും അദ്ദേഹത്തിന്റെ വ്യക്തിപരമായ നേട്ടങ്ങൾ മാത്രമല്ല. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും മാറി, മുൻ നിരയിൽ നിൽക്കുന്ന കേരളത്തെ ല�ോകം ശ്രദ്ധിക്കുന്നു എന്നത് കൂടിയാണ് ഇത് കാണിക്കുന്നത്. ഒരു സമൂഹം എന്ന രീതിയിൽ കേരളം ദുരന്തങ്ങളെ എങ്ങനെ നേരിട്ടു, ആധുനിക സാമ്പത്തിക ഉപകരണങ്ങൾ എങ്ങനെ സംസ്ഥാനം ഫലപ്രദമായി ഉപയ�ോഗപ്പെടുത്തുന്നു എന്നെല്ലാം ല�ോകം ശ്രദ്ധിക്കുകയാണ്. ദൈവത്തിന്റെ സ്വന്തം നാട്' എന്നും

ആനയുടെയും ആയുർവേദത്തിന്റെയും നാട് എന്ന തരത്തിലുള്ള റ�ൊമാന്റിക് ചിത്രീകരണത്തിൽ നിന്നും ആധുനികമായ ഒരു സമൂഹത്തിലേക്കുള്ള വേഷപ്പകർച്ചയുടെ തുടക്കമാണിത്. ഈ കേരളത്തെയാണ് നമ്മൾ മുന്നോട്ട് ക�ൊണ്ടുപ�ോകേണ്ടത്.

നാം സൃഷ്ടിക്കുന്ന ഭാവി ഒരു മിഡിൽ ഇൻകം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിലേക്കും വികസിത രാജ്യത്തിന്റെ സാമൂഹ്യ സ്ഥിതിയിലേക്കും മാറാനുള്ള അടിസ്ഥാന ഘടകങ്ങൾ കേരളത്തിനുണ്ട്. പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം, അസമത്വത്തെ നേരിടാനുള്ള പുതിയ

94

മാർച്ച് - ഏ�ിൽ 2019

നയങ്ങൾ, വികസനത്തിന് പണം കണ്ടെത്താനുള്ള പുതിയ രീതികൾ, ആഗ�ോള മലയാളികളുടെ ശക്തി, ബന്ധങ്ങൾ തുടങ്ങി ധാരാളം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അറിവ് സമ്പാദിക്കാനും മുഖ്യമന്ത്രിക്ക് ഈ ദിവസങ്ങളിൽ സാധിച്ചു. ഇവ എങ്ങനെയാണ് മുന്നോട്ട് ക�ൊണ്ടുപ�ോകേണ്ടത് എന്ന് അദ്ദേഹത്തിന് നല്ല ധാരണ ഉണ്ട്. പക്ഷെ ഇത്തരം ചിന്തകളുമായി മുഖ്യമന്ത്രി തിരുവനന്തപുരത്ത് വിമാനമിറങ്ങുമ്പോൾ ആനയും ആർത്തവവും പ�ോലുള്ള വിഷയങ്ങളാണ് കൈകാര്യം ചെയ്യേണ്ടി വരുന്നതെങ്കിൽ എന്ത് ഭാവിയാണ് നമുക്ക് ഉണ്ടാകുന്നത്?.

M

edia and Politics has had a very close relationship from a very long timeacross the world. In India most of our freedom fighters were associated with newspapers either as editor or publisher or contributor. Mahatma Gandhi was closely associated as editor/publisher with six newspapers for over six decades of his life. So did Jawaharlal Nehru, Subhas Chandra Bose, Aurobindo Ghosh, Lala Lajpat Rai and many others. Post-independence, the trend of politicians owning media business and

managing its content continued. But with a difference. Politicians gradually began to use media under their control or command for their political gain. This happened all over the country. However, it happened at a different level in the eastern India state of Odisha. Politicians foray into media is so widespread here that there is hardly any space left.

out newspapers as editors or publishing a newspaper. Harekrushna Mahatab, Biju Pattnaik, Biren Mitra and Rajendra Narayan Singh Deo published Prajatantra, Kalinga’, Janashakti and Swarajya’ respectively. Nandini Satpathy helped publish ‘Dharitri’. Nilamani Routray was the editor of Prajatantra. So was Janaki Ballabh Patnaik, who started his career as journalist in ‘Eastern Times’ and later became its editor of this daily and Prajatantra.

Consider this. From the independence till early 2019 Odisha has had 15 Chief Ministers. Out of the 15 Chief Ministers as many as seven were actively involved in journalism, either bringing

മാർച്ച് - ഏ�ിൽ 2019

Radhanath Rath, the longest serving editor of Samaja was a minister. Surendra Mohanty who was the editor

95


www.keralamediaacademy.org

of Kalinga and later of Sambad was a MP. Pradyumna Bal who was the editor of the daily Pragativadi was also an MP. Debendra Satpathy, who was the editor of Dharitri was two terms MP from Dhenkanal. Dinalipi had a politician and former Union Minister Bibhudendu Mishra as its editor. Sradhakar Supakar, who was the editor of Hirakhanda was a MP. Bairagi Mohanty, editor of Swarajya was an active member of Swatantra Party. Rabi Das, who was the managing editor of Pragativadi was an office bearer of Congress (S).

stituency. Achyuta Samanta, Founder of Kalinga TV is presently an MP (Rajya Sabha) and is contesting for Kandhamal Lok Sabha in BJD ticket. Editor of Odia daily Sanchar Damodar Rout is contesting from Balikuda Erasama assembly seat on BJP Ticket and his son Sambit Routray is nominated by BJD to contest Paradip assembly constituency. Hrudanand Mallick, founder of Sakala Odia daily was an MLA from Dhamnagar Constituency. Later his son Manas Mallick led this newspaper and also become an MLA. Presently his other son Sanjeev Mallick has been nominated by BJD to contest from Bhadrak Assembly seat.

In the recent times, many Odia newspapers have owner-editors who are active in politics, Bhrartruhari Mahatab (editor, Prajatantra) and Soumya Ranjan Pattnaik (editor, Sambad) are presently MPs and contesting General Election 2019. Bhrartruhari is a five times MP and contesting for Cuttack Parliamentary Constituency on Biju Janata Dal (BJD) Ticket. Soumya Ranjan is a Rajya Sabha MP and is contesting from Khandapada Assembly Constituency. Tathagat Satpathy (editor, Dharitri and Orissa Post) had own Dhenkanal Parliamentary constituency since 2004 and had announced that he would not be contesting 2019 election. Ranjib Biswal (Managing Editor, Samaya) for instance is also a Rajya Sabha Member and National Spokesperson of Congress Party. His elder brother Chiranjib Biswal (Chairman, Samaya) is the Dy. Leader of Opposition in Odisha Assembly and member of All India Congress Committee. It is interesting to note that Sambad, Dharitri and Samaya are among the top five largest circulated dailies in Odisha.

Several politicians have either bankrolled media outfits or have control over the editorial content in many newspapers and news channels. It is open secret that BJD MP from Balasore

Rabindra Kumar Jena is closely associated with News World Odisha and BJD MLA and former Minister Pranab Prakash Das is often linked with MBC TV. Similarly, former minister and BJD MLA Sanjay Das Burma owns daily newspaper Sarbasadharan. Rabindra Jena is contesting for Balasore Lok Sabha Seat, while Pranab and Sanjay are contesting from Jajpur and Brahmagiri Assembly seat, respectively. There is nothing wrong in politicians publishing newspapers or launching television channels or becoming editors. In fact history is witness to the great work politicians like Mahatma Gandhi did in the journalism domain. Many of our freedom fighters were actively associated with newspapers either as journalist or writer or editor or publisher. What is of concern is the use of the press under one’s control in

www.keralamediaacademy.org

furthering narrow selfish political agenda. What is more disturbing is to feed misinformation, disinformation and thereby compromising truth. Political parties or politicians owning media outfit is not bad per se. But when the entire spectrum is crammed by media owned/managed by political parties or people with paradigm of their own - then it becomes a problem. It becomes difficult to know the fact. When lights of different colours are thrown on an object, it becomes difficult to know the true colour. Then, objectivity becomes causality. Balance gets distorted. And that is a big problem. A journalist turned media academician Dr. Mrinal Chatterjee presently works as Professor and Regional Director at the Eastern India Campus of Indian Institute of Mass Communication (IIMC), located at Dhenkanal, Odisha. Dr. Jyoti Prakash Mahapatra, also a journalist turned media academician works as Asst. Professor at IIMC, Dhenkanal.

സാഹിത്യപരിഷത്ത് (തിരുവനന്തപുരം), പുസ്തക പ്രസാധകസംഘം (മാങ്ങാനം) എന്നീ സ്ഥാപനങ്ങൾക്കുവേണ്ടി പത്രപ്രവർത്തകൻ, വിവർത്തകൻ, രേഖാ ചിത്രകാരൻ, എഴുത്തുകാരൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. ആർതർ സി ക്ലർക്, ഐസക് എസിമ�ോവ്, റിച്ചാർഡ് ബ്ലോഹ് തുടങ്ങിയ പ്രഗത്ഭരുടെ ശാസ്ത്രകഥകളുടെ വിവർത്തനം, ഇ എം എസ് നമ്പൂതിരിപ്പാടിന്റെ ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രം (മൂന്നാം വാല്യം) ഇംഗ്ലീഷ് വിവർത്തനം, വൈശാഖന്റെ ബ�ൊമ്മിഡിപ്പുണ്ടിയിലെ പാലം എന്ന ചെറുന�ോവലിന്റെ ഇംഗ്ലീഷ് വിവർത്തനം, ഡി ഡി ക�ൊസാംബി,റെനെ ദ്യൂബ�ോ, ബാർബറാ വാർഡ് ഗ�ോർഡൻ ചൈൽഡ് , പൗല�ോ ഫ്രയർ, റ�ൊമില ഥാപ്പർ,, ബിപൻ ചന്ദ്ര, എറിക് ഹ�ോബ്സ്ബാം, രാമചന്ദ്രഗുഹ എന്നിങ്ങനെ നിരവധി പ്രശസ്ത വ്യക്തികളുടെ കൃതികളുടെ മലയാള വിവർത്തനവും ഡ�ോ. എം പി പരമേശ്വരന്റെ പ്രപഞ്ചരേഖ എന്ന വിജ്ഞാനഗ്രന്ഥത്തിലെ ചിത്രീകരണവും പികെ ശിവദാസ് ചെയ്തിട്ടുണ്ട്

There are many first generation politician-media persons as well. Kharabela Swain, who was BJP MP from Balasore was publishing Bishesh Khabar, a weekly since 1990. He fell out with BJP, floated his own party and recently has rejoined BJP. Jagi Mangat Panda, wife of former MP Baijayanta Panda, owns Ortel and OTV Network, which enjoys huge command in terms of TV Viewership and Television distribution. Bijayanta is contesting 2019 Election from Kendrapara Parliamentary Con-

ദൂരദർശൻ, സി ഡിറ്റ് എന്നിവയ്ക്കുവേണ്ടി വാർത്താചിത്രങ്ങൾക്ക് ഗവേഷണവും തിരക്കഥാരചനയും സംവിധാനവും നിർവഹിച്ചു. പി കെ ശിവദാസിന്റെ ഒരു പതിറ്റാണ്ട് നീണ്ട പരിശ്രമ ഫലമാണ് മലയാളത്തിലെതന്നെ ആദ്യത്തെ ഈ റിവേഴ്‌സ് ഡിക്ഷണറി. പത്നി: രമ, മക്കൾ: ഐശ്വര്യ, അനശ്വര.

96

മാർച്ച് - ഏ�ിൽ 2019

മാർച്ച് - ഏ�ിൽ 2019

97


www.keralamediaacademy.org

www.keralamediaacademy.org

late 60s. She expressed pride over the fact that now 60 per cent of the work force in media are women and that they are handling diverse roles in the industry. She added that though the numbers are high, women are still to earn equal status in every media house. Gita asserted that every woman has the right and ability to cover any beat – be it crime, war, politics or business – just like their male counterparts.

to the young women in the gathering. The senior journalist said that people of all genders, regions, religions and ethnicities must be represented in the newsroom so that everybody’s voice is heard. She encouraged budding media persons to never doubt the power that they hold as a journalist. “Have this belief in yourself that you can make a difference,” she said. Having worked with big names in the industry like the Indian Express, NDTV and BBC, Vasanthi was critical of the way mainstream media is functioning in the country. The agenda-driven and divisive coverage style of the big-name companies that compelled her to become an independent journalist. Her work during the last Karnataka elections, that covered real issues and aspirations of the common people through Facebook Live in stark contrast to the mainstream media coverage attracted national attention. CNN-IBN who had over as an analyst during the polls said they paid close attention to her coverage. “It gave meaning to my existence as a journalist,” she said.

Gita said that trolling existed when she was a young journalist, added that it is nothing compared to the level in which it happens today. Women journalists are being targeted on social media and are facing physical assault. She pointed out instances that happened during the Sabarimala agitations and emphatically stated that society as a whole and the government to a certain extent must ensure that journalists, especially women, are able to do their jobs safely. She said, “A journalist does not have a specific work place and working hours. You are out there in the open. The person who you are talking to might not like the questions you are asking or thy might have a different political view. And you can get targeted.”

(Vasanthi Hariprakash is an independent journalist, anchor and media strategist, former special correspondent at NDTV 24×7. She is the founder of Pickle Jar, a platform to curate programmes and conversations of social relevance)

She also broached on the sensitive yet crucial topic of sexual harassment in media houses. Admitting that in the beginning of her career, she was naïve to believe that once more women entered the field, men will give them the respect that the profession demands. Gita was of the opinion that sexual harassment prevalent in the film industry had seeped into media. And she also lent her support to the women who spoke out. “Senior male journalists have been harassing women for a long time, but now the victims are speaking out. There is no reason to doubt all the voices that has come out. Kerala has also seen its share of stories.”

Gita Aravamudan

Vasanthi Hariprakash

“I

nalism should ideally be with media students and others present at the event. According to her the mandate of journalism is “telling the stories of the world around us as it is”.

believe in inclusive, democratic and agenda-less journalism,” said Bangalore based independent journalist Vasanthi Hariprakash while addressing the gathering at the national conclave of women journalists organised by Network of Women in Media, India (NWMi), the Kozhikode Press Club and Kerala Media Academy at Kozhikode.

She reminded the gathering of aspiring and professional journalists that being a media person is not a 9-5 job. The story switch of a journalist is on 24x7, she said.

The multi-faceted journalist who has worked in print, radio, TV and digital platforms in her 25-year career, shared her views about what jour-

Vasanthi emphasised on the importance of being a responsible journalist in this age of social media. She said that 98

മാർച്ച് - ഏ�ിൽ 2019

though the new media has democratised the industry, it has become more important than ever to stick to the golden principles of fact-checking, accuracy and preventing fake news. Citing the example of the types of stories spread over social media about Indian Air Force officer Abhinandan, she implored people to exercise restraint. It is important to consciously decide not to forward materials that could fan hatred and mistrust. Inclusivity in the news room was another major topic that Vasanthi

spoke about in her address; one of the primary goals that NWMI has been working on for since its inception. She shared the example of Jayanthi Buruda, the first woman from the Koya tribe in Chhattisgarh to have become a journalist. Despite the odds stacked against her, which includes being suspected of being a Maoist, Jayanthi brings out stories about people whose lives does not come under the purview of the mainstream media. Vasanthi also introduced NWMI as a “nationwide sisterhood, a vibrant, robust network of women in all forms of media and it is truly representative”

Veteran journalist Gita Aravamudan said that society must assure the safety of women journalists so that they may be able to do their work unhindered. Delivering the keynote address during the national conclave of women journalists organised by Network of Women in Media, India (NWMi), the Kozhikode Press Club and Kerala Media Academy at Kozhikode, Gita touched on topics like safety of women journalists, sexual harassment in media and the need for equality in the industry.

Concluding her speech, the veteran journalist encouraged the group of youngsters listening to her saying, “Never give up because somebody attacked you. Stand up for yourselves and do great stories.”

Having celebrated 50 years as a journalist in 2018, Gita drew on her vast experience to inspire the budding media persons in the gathering. She reminisced the time when she was the only woman in the four storey Indian Express building at Bangalore, when she joined there as a journalist in the

മാർച്ച് - ഏ�ിൽ 2019

(Gita Aravamudan is an award-winning author and journalist from Bangalore. She started her journalistic career at Hindustan Times, New Delhi. She has also worked with and written for Indian Express, India Today, Sunday, Filmfare, Femina, Illustrated Weekly and Sunday Midday.) 99


www.keralamediaacademy.org

സീനിയർ ജേർണലിസ്റ്റ് ഫ�ോറം കേരള ക�ൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.ആർ രാമചന്ദ്രൻ അനുസ്മരണവും സി.ആർ ഫൗണ്ടേഷൻ ഉദ്ഘാടനവും സ്മരണിക പ്രകാശനവും ക�ൊല്ലം പ്രസ് ക്ലബ്ബിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിർവഹിക്കുന്നു. എൻ.കെ പ്രേമചന്ദ്രൻ, ഡ�ോ.ശൂരനാട് രാജശേഖരൻ, ആർ.എസ് ബാബു, എസ്.സുധീശൻ, അഡ്വ.വി. പ്രതാപചന്ദ്രൻ, എ.മാധവൻ, ജില്ലാ സെക്രട്ടറി ഡി.വേണുഗ�ോപാൽ, ജയചന്ദ്രൻ ഇലങ്കത്ത് തുടങ്ങിയവർ സമീപം.

www.keralamediaacademy.org

വീഡിയ�ോ എഡിറ്റിംഗ് ക�ോഴ്‌സ് തിങ്കൾ മുതൽ വെള്ളി വരെ

കാലാവധി 6 മാസം യ�ോഗ്യത: പ്ലസ് ടു തിയറി, പ്രാക്ടിക്കൽ, സ�ോഫ്ട്‌വെയർ പരിശീലനം ഉൾപ്പെടെ പട്ടികജാതി-പട്ടികവർഗ്ഗ-ഒ.ഇ.സി വിദ്യാർത്ഥികൾക്ക് ഫീസാനുകൂല്യം

അപേക്ഷാഫ�ോറം വെബ്‌സൈറ്റിൽ നിന്ന് ഡൗൺല�ോഡ് ചെയ്യാം. അപേക്ഷിക്കേണ്ട വിലാസം കേരള മീഡിയ അക്കാദമി തിരുവനന്തപുരം സബ് സെന്റർ ശാസ്തമംഗലം തിരുവനന്തപുരം-10 സി ആർ രാമചന്ദ്രന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് സീനിയർ ജേണലിസ്റ്റ് സ് ഫ�ോറം ക�ൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനവും സി ആർ രാമചന്ദ്രൻ ഫൗണ്ടേഷന്റെ ഉദ്ഘാടനവും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ക�ൊല്ലം പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ നിർവഹിക്കുന്നു. ആർ എസ് ബാബു, എസ് സുധീശൻ, ഡ�ോ. ശൂരനാട് രാജശേഖരൻ, എം കെ പ്രേമചന്ദ്രൻ എം പി, വി പ്രതാപചന്ദ്രൻ , എ.മാധവൻ എന്നിവർ സമീപം.

100

മാർച്ച് - ഏ�ിൽ 2019

ഫ�ോൺ: 0484-2422275 (ക�ൊച്ചി) 0471-2726275 (തിരുവനന്തപുരം) മ�ൊബൈൽ: 9061593969 www.keralamediaacademy.org

ത�ൊ

ട്ടടുത്ത നാളുകളിൽ പ്രിയപ്പെട്ടവരുടെ വിയ�ോഗങ്ങൾ...ഇന്നലെ ത�ോപ്പിൽ മുഹമ്മദ് മീരാൻ.ഇന്നിതാ ബിന്ദു ഭാസ്‌കർ.ചെന്നൈ ഏഷ്യൻ ക�ോളേജ് ഓഫ് ജേർണലിസം സീനിയർ പ്രൊഫസറും ബി ആർ പി ഭാസ്‌കർ സാറിന്റ ഏക പുത്രിയും ആണ് ബിന്ദു. ത�ൊണ്ണൂറുകളുടെ തുടക്കം. തൃശൂർ നഗരത്തിൽ സി പി ഐ യുടെ അഖിലേന്ത്യാ പാർട്ടി ക�ോൺഗ്രസ് നടക്കുന്നു. ടി വി ചാനലുകൾക്കും മുമ്പുള്ള കാലം.നാലു ദിവസത്തെ മഹാ സമ്മേളനം ആണ്. തിരുവനന്തപുരത്ത് നിന്നു ദേശീയ മാധ്യമങ്ങളെ പ്രതിനിധീകരിച്ച് ഞങ്ങൾ മൂന്നു പേർ അവിടെയുണ്ട്. ഇന്ത്യ ടുഡേയിൽ നിന്നു ഗ�ോപൻ (റ്റി എൻ ഗ�ോപകുമാർ), ഫ്രണ്ട് ലൈൻ മാസികയിൽ നിന്നു ബിന്ദു ഭാസ്‌കർ, ദി വീക് വാരികയിൽ നിന്നു ഞാൻ. ബിന്ദുവും ഞാനും മാധ്യമരംഗത്തെ നവാഗതർ.സീനിയർ ആയി ഗ�ോപൻ.എന്നാൽ പെരുമാറ്റത്തിൽ തികച്ചും ജൂനിയർ. ഞങ്ങൾ മൂന്നാളും ആ സമ്മേളനത്തിന്റ ഏറെ ഓമനിക്കപ്പെട്ട അതിഥികളായി.അന്നത്തെ പാർട്ടി യുവരക്തങ്ങൾ ആയിരുന്ന രാജാജി മാത്യു ത�ോമസും സ�ോണി ബി തെങ്ങമവും ഞങ്ങളെ പ്രത്യേകം ഏറ്റെടുത്തു.അത�ോടെ സമ്മേളനത്തിലെ ഏതു ഉന്നത മീറ്റിംഗിലും ഞങ്ങൾക്കു തീർത്തും സുഗമ പ്രവേശം സാധ്യം.തീർച്ചയായും സുന്ദരിയും മിടുക്കിയും ആയ ബിന്ദുവിന്റ സാന്നിധ്യം ഞങ്ങളുടെ മൂവർ സംഘത്തെ ഏറെ തിളക്കമുള്ളതാക്കി. ചുരുക്കത്തിൽ ഒരു വരണ്ട പാർട്ടി സമ്മേളനത്തിന് അപ്പുറം ഞങ്ങൾക്ക് അത് ഒരു ഉത്സവം ആയി മാറുകയായിരുന്നു. ഒരു മിനി തൃശൂർ പൂരം. വിടർന്ന ചിരിയും ഉത്സാഹവും നിറഞ്ഞ ബിന്ദുവിന്റെ നിറ സാന്നിധ്യം തിളക്കമാർന്നു ആ പാർട്ടി പൂരം ഓർമ്മകളിൽ... പിന്നെയും കുറേക്കാലം പല മാധ്യമപ്രവർത്തന വേളകളിൽ ഞങ്ങൾ ഒന്നിച്ചു. എപ്പോഴും ബിന്ദുവിന്റ ഊഷ്മള സൗഹൃദം അനുഭവിക്കാൻ ആയി.പിന്നെ ബിന്ദു ചെന്നൈയിലേക്കും ഡൽഹിയിലേക്കും ഒക്കെ പ�ോയി. പിന്നീട് ഒന്നോ രണ്ടോ തവണയെ നേരിൽ കണ്ടിട്ടുള്ളൂ. കഴിഞ്ഞ ഒരു വർഷമായി ബിന്ദു അര്ബുദത്തോട് പ�ോരാടുകയായിരുന്നു എന്നു അറിഞ്ഞിരുന്നില്ല.ബി ആർ പി സാർ പറഞ്ഞതു പ�ോലെ but she fought it silently and bravely. പ്രിയപ്പെട്ട കൂട്ടുകാരി, വിട...

മാർച്ച് - ഏ�ിൽ 2019

101


±e« lt½¡Q¢, l¢·® kª

സെലിബ്രിറ്റി

മീഡിയ

കെ.എൽ. മ�ോഹനവർമ്മ

ക്കാലവും മീഡിയായുടെ കർമ്മമായി നാം കരുതിയിരുന്നത് സംഭവങ്ങളുടെ സത്യമായ വിവരണം സമൂഹത്തിന് നൽകുക എന്നതായിരുന്നു. പക്ഷെ സത്യം പലപ്പോഴും ആപേക്ഷികമാണ്. ക്യത്യമായ ഒരു പാരാമീറ്ററിൽ സത്യത്തിനെ അളക്കാൻ സാധിക്കുകയില്ല എന്നത് നാമെല്ലാവരും അനുഭവിച്ചിട്ടുള്ളതുമാണ്. .

ഗാന്ധിജിയുടെ പ്രശസ്തമായ വാക്കുകളാണ്. മൂന്നു ഗ്ലാസുകളിൽ പകുതി വീതം വെള്ളം നിറയ്ക്കുക. നടുവിൽ സാധാരണ വെള്ളം. ഇരുവശവുമുള്ള ഗ്ലാസുകളിൽ ഒന്നിൽ 80 ഡിഗ്രി നല്ല ചൂടുള്ള വെള്ളം മറ്റതിൽ 20 ഡിഗ്രി ഐസിട്ട് തണുപ്പിച്ച വെള്ളം. എന്നിട്ട് ഇരുകൈകളിലെയും ചൂണ്ടു വിരൽ, വലത്തേത് വലത്തു ഗ്ലാസിലും ഇടത്തേത് ഇടത്തു ഗ്ലാസിലും മുക്കുക. അഞ്ചു നിമിഷം കഴിഞ്ഞ് ഇരുവിരലുകളും നടുവിൽ വച്ചിരിക്കുന്ന ഗ്ലാസിലെ വെള്ളത്തിൽ മുക്കുക. വലത്തു കൈവിരലിന് നടുവിലെ ഗ്ലാസിലെ വെള്ളം തണുത്തതെന്നും ഇടത്തുകൈവിരലിന് അതേ വെള്ളം നല്ല ചൂടുള്ളതെന്നും അനുഭവപ്പെടും. രണ്ടും സത്യമാണ്. പക്ഷെ നേരത്തെ വിരലുകൾ ചൂട�ോ തണുപ്പോ വെള്ളത്തിൽ മുക്കാത്ത ഒരുവന് നടുവിലെ വെള്ളം ന�ോർമലാണ്. വാസ്തവത്തിൽ അതാണ് ഭൗതികമായി സത്യം. പക്ഷെ അത് അനുഭവപ്പെടാത്തതു കാരണം അതിനെ സത്യമായി അംഗീകരിക്കുകയില്ല. ചുരുക്കത്തിൽ പറഞ്ഞാൽ സത്യം എന്നത് ആപേക്ഷികമാണ്. ഓര�ോരുത്തർക്കും അവരവരുടേതായ വ്യാഖ്യാനം സത്യത്തെക്കുറിച്ച് ഉണ്ടാകും. മീഡിയായുടെ കർമ്മം കഴിയുന്നത്ര ശ്രമത്തോടെ നടുവിലെ ഗ്ലാസിലെ വെള്ളത്തിന്റെ ചൂട് ന�ോർമലാണെന്ന് സമൂഹത്തെ മനസ്സിലാക്കിക്കുക എന്നതാണ്. ഇത�ൊരു ഉട്ടോപ്പിയൻ സങ്കൽപ്പമാണെന്നതിന് സംശയമില്ല. പക്ഷെ മീഡിയായുടെ മിടുക്ക് ഇതിലാണ്. മീഡിയാ എന്നു വച്ചാൽ ഞാൻ ഈ വാർത്താശേഖരണവും വിതരണവും നടത്തുന്ന പത്ര റേഡിയ�ോ ടി വി ജേർണലിസ്റ്റുകളെ മാത്രമല്ല ഉദ്ദേശിക്കുന്നത്. നമ്മോട്

www.keralamediaacademy.org www.keralamediaacademy.org

വാക്കുകളിലൂടെയ�ോ മറ്റു വിധത്തില�ോ കമ്യൂണിക്കേഷൻ നടത്തുന്ന എല്ലാവരുടേയും കാര്യമാണ്.

നമ്മുടെ പ്രധാനമന്ത്രി മ�ോദിജിയും സൂപ്പർസ്റ്റാർ അമിതാഭ് ബച്ചനും സച്ചിൻ തെന്ദൂൽക്കറും ഈ ജനുസ്സിൽ പെടും. ഇവരുടെ കമ്യൂണിക്കേഷൻ സ്വീകരിക്കാനായി, അവ പൂർണ്ണമായി വിശ്വസിച്ചില്ലെങ്കിലും അവർ പറയുന്ന നടുവിലെ ഗ്ലാസിലെ വെള്ളത്തിന്റെ ചൂട് ശരിയായിരിക്കാം, ശരിയാണ് എന്നു ത�ോന്നിപ്പിക്കാൻ ഇവർക്ക് ഇന്ന് മീഡിയാ സിസ്റ്റത്തിനുണ്ടായ സാങ്കേതിക വൈവിദ്ധ്യം സരളമായ പ്ലാറ്റ്ഫോം നൽകുന്നു. ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള അതിപ്രഗത്ഭരും പണ്ഡിതരുമായ വെറ്ററൻ അതികായ ജേർണലിസ്റ്റുകളുടെ ഇന്ന് നമുക്കേവർക്കും ഉപകാരപ്രദമായേക്കാവുന്ന വാക്കുകൾ പത്രത്തിന്റെ നാലാം പേജിലെ മന�ോഹരമായ തലക്കെട്ടിനു കീഴിൽ പ്രത്യക്ഷപ്പെടുന്നത് മേൽപ്പറഞ്ഞ സെലിബ്രിറ്റികളുടെ വാക്കുകൾ ചെന്നെത്തുന്നവരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ ഒരു ലക്ഷത്തില�ൊന്നുപ�ോലുമില്ല എന്ന സ്ഥിതിവിശേഷം നാം മനസ്സിലാക്കണം.

102

മാർച്ച് - ഏ�ിൽ 2019

സെലിബ്രിറ്റികളുടെ റീച്ച് പരമ്പരാഗത പത്രപ്രവർത്തനത്തിന്റെ മരണമണി മുഴക്കുകയാണെന്ന ഇന്നും നാം

അംഗീകരിക്കാൻ മടിക്കുന്ന, ഭയക്കുന്ന, അപ്രിയസത്യം. യാഥാർത്ഥ്യമാകുകയാണ്. വീ ഹാവ് ടു ഫേസിറ്റ്. ഇക്കാര്യം എത്രയും നേരത്തെ ഉൾക്കൊള്ളുന്നോ അത്രയും നല്ലത്. ഈ പശ്ചാത്തലത്തിൽ നമുക്ക് ഈ അടുത്തകാലത്തുണ്ടായ ഒരു മീഡീയാ സ്‌ക്കൂപ്പ് ഒന്ന് അപഗ്രഥിക്കാം. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമ�ോദിജിയുടെ കാര്യത്തിൽ അദ്ദേഹത്തിന്റെ കടുത്ത എതിരാളികൾ പ�ോലും സമ്മതിക്കുന്ന ഒരു വസ്തുതയുണ്ട്. ഇത്രയധികം നെഗറ്റിവ് പബ്ളിസിറ്റി ഒരു അർദ്ധവിരാമം പ�ോലുമില്ലാതെ ലഭിച്ച, ഇന്നും ലഭിച്ചു ക�ൊണ്ടിരിക്കുന്ന ഒരു നേതാവ് നമുക്കുണ്ടായിട്ടില്ല. കഴിഞ്ഞ ഇരുപതിലേറെ വർഷമായി അദ്ദേഹത്തിനെതിരെ അദ്ദേഹത്തെ ക്രൂശിക്കുന്ന വിധം വാർത്തകൾ പ്രത്യക്ഷപ്പെടാത്ത ഒരു പകൽ പ�ോലും അസ്തമിച്ചിട്ടില്ല. ഒരു മാതിരി ഡയനാസ്റ്റിക്ക് ഡെമ�ോക്രസിയിൽ നിന്ന് ഭാരതം രക്ഷപ്പെട്ടേക്കുമെന്ന് ജനതാ കൂട്ടുകക്ഷി ഭരണകാലത്തും

www.keralamediaacademy.org www.keralamediaacademy.org

നരസിംഹറാവുവിന്റെ കാലത്തും പ്രതീക്ഷിച്ചിരുന്നെങ്കിലും സംസ്ഥാനങ്ങളിലെ കുടുംബവാഴ്ച്ച പ്രവണതകളും ദേശീയതലത്തിൽ ഗാന്ധി എന്ന പേരും നെഹ്റു സെക്യുലർ ഇമേജും കൂടി നൽകിയ ശക്തിയും ഒത്തുചേർന്ന് വീണ്ടും നമ്മെ ഡയനാസ്റ്റിക്ക് ഡെമ�ോക്രസിൽ നിന്ന് മ�ോചനം നേടാൻ അനുവദിക്കുന്നില്ല. അതിനെ നേരിട്ട് ത�ോൽപ്പിച്ച് പ്രധാനമന്ത്രിയാകാനും നമ്മുടെ ഭരണയന്ത്രത്തിന്റെ സിസ്റ്റത്തിൽ മൗലികമായ മാറ്റം വരുത്താനുമുള്ള അധികാരം, ഭൂരിപക്ഷം, നേടാനും മ�ോദിജിക്ക് കഴിഞ്ഞു. വാസ്തവത്തിൽ അദ്ദേഹത്തിന് അതു സാധിച്ചതിന് ഒരു പ്രധാന കാരണം മീഡിയായുടെ നെഗറ്റിവ് വാർത്തകളും ആ വാർത്തകളുടെ വിശ്വാസ്യതയിൽ സാധാരണക്കാരന് ഉയർന്നുക�ൊണ്ടിരുന്ന സംശയവുമാണ്. സാധാരണ ജനവുമായി നേരിട്ട് വൈകാരികമായി അടുപ്പമുള്ള നമ്മുടെ നായനാർജിയും ഇപ്പോൾ പിണറായിജിയും ചെറിയ. ലവലിൽ ഉപയ�ോഗിക്കുന്ന ജനവുമായി നേരിട്ട് മീഡിയായിലൂടെ ബന്ധപ്പെടുന്ന ടി വി സംഭാഷണ സെഷനുകൾ ഇതിന്റെ നല്ല ഉദാഹരണമാണ്. മ�ോദിജി അത് സാങ്കേതികമായും മാർക്കറ്റിംഗ് മ�ോഡിലും ശക്തമാക്കി. എല്ലാ മാസവും ക്യത്യമായി അവസാനത്തെ ഞായറാഴ്ച്ച സ്വന്തം ഒച്ചയിൽ ഹിന്ദിയിലും തുടർന്ന് ഉടൻ തന്നെ മ�ൊഴിമാറ്റം വഴി മുപ്പത് ഇന്ത്യൻ ഭാഷകളിലും അദ്ദേഹം ജനത്തോട് റേഡിയ�ോയും ടെലിവിഷനും വഴി നേരിട്ട് സംവദിക്കുന്ന പരിപാടി പ�ൊളിറ്റിക്കൽ മീഡിയായുടെ സഹായത്തിൽ മാത്രം സംവേദനം നടത്തിയിരുന്ന ശൈലിക്ക് മാറ്റം വരുത്തി. രാഷ്ട്രീയ നേതാക്കൾക്ക് ജനസമ്പർക്കത്തിന് മീഡിയായിലെ പത്രപ്രവർത്തകൻ എന്ന ഘടകം അനിവാര്യമല്ലെന്ന് അദ്ദേഹം കാട്ടി. ഇത് ഒരു ചാണക്യതന്ത്രത്തെക്കാൾ ടെക്നോളജി നൽകുന്ന സ്വാതന്ത്ര�മാണെന്നാണ് എനിക്കു ത�ോന്നുന്നത്. കണക്കു ടീച്ചറില്ലാതെ ബൈജൂസ് ആപ്പു വഴി എന്റെ പന്ത്രണ്ടു വയസ്സുകാരൻ പേരമകൻ കണക്കു പഠിക്കുന്നതു പ�ോലെ. എന്റെ സുഹ്യത്ത് പ്രശസ്ത പത്രപ്രവർത്തകന�ോട് മൻ കീ ബാത്ത് ശ്രദ്ധിക്കാറുണ്ടോ എന്ന് കുറെ നാൾ മുമ്പ് ച�ോദിച്ചപ്പോൾ ഞാൻ പ്രതീക്ഷിച്ച മറുപടി കിട്ടി. ഷിറ്റ്. ഇമ്മെച്ച്വർ. ഞാൻ ഇത്തരം ബഡായി കേൾക്കാൻ ടൈം കളയാറില്ല. ഞാൻ നിർബന്ധിച്ചു

ഒരു തവണ കേട്ടിട്ട് താങ്കളുടെ ആത്മാർത്ഥമായ ഒരു മീഡിയാമാനെന്ന നിലയിലുള്ള അസെസ്മെന്റ് പറയൂ. അദ്ദേഹം കുറച്ചു ദിവസം കഴിഞ്ഞ് കണ്ടപ്പോൾ പറഞ്ഞു. വർമ്മാജി, ഞാൻ വർമ്മാജി പറഞ്ഞ മാതിരി മൻകി ബാത്ത് കേട്ടു. ഇപ്പോഴാ മനസ്സിലായത് ഈ പാർട്ടി എന്തു ക�ൊണ്ടാണ് ഒരിക്കലും പ്രസ് ക�ോൺഫറൻസ് നടത്താത്തതെന്ന്. കക്ഷി ബുദ്ധിമാനാണ്. അദ്ദേഹത്തിന് വേണ്ടത് സാധാരണക്കാരനെയാണ്. അവരുടെ വ�ോട്ടാണ്. അവരുടെ ആവശ്യങ്ങളും സ്വപ്നവും ദു:ഖവും സന്തോഷവും തന്റെതു കൂടിയാണെന്ന ബ�ോധം വരുത്താൻ ഒരു മിഡിൽ മാനെ ഏൽപ്പിക്കുന്നത് ശരിയാകില്ല. സിനിമാക്കാരനായ അമിതാഭ് ബച്ചൻ ഏതു തരം സിമന്റാണ് നിങ്ങളുടെ കെട്ടിടത്തിന് ഉപയ�ോഗിക്കേണ്ടതെന്ന് നേരിട്ട് പറയുമ്പോൾ നാം അതിനെ ശരിയാകാമെന്ന് വിശ്വസിക്കുന്നു. പക്ഷെ ഒരു പത്രപ്രവർത്തകൻ ആത്മാർത്ഥമായി വിശദമായി ഇതേ സിമന്റിനെക്കുറിച്ച് താരതമ്യ പഠനം നടത്തി ഈ സിമന്റ് ഈ പറയുന്ന ഗുണഗണം അർഹിക്കാത്തതാണെന്നും തെളിവുകൾ നിരത്തി പറഞ്ഞാലും അത് ആരും വിശ്വസിക്കുകയില്ല. ഈ മീഡിയാക്കാരൻ സിമന്റു കമ്പനിയുടെ ദല്ലാളാണ് എന്നു പറയും. മീഡിയായുടെ വിശ്വാസ്യത ഇന്ന് അനുദിനമെന്നോണം കുറയുകയാണ്. പക്ഷെ ഇത�ൊരു അപകടകരമായ രീതിയിലേക്ക് മാറുകയല്ലേ? ഒരു സാമൂഹ്യ പ്രതിബദ്ധതയുള്ള വാച്ച് ഡ�ോഗ് സംവിധാനം ഇന്നത്തെ സെലിബ്രൈറ്റി നയിക്കുന്ന സിസ്റ്റത്തിൽ പ്രായ�ോഗികമാക്കേണ്ടേ ? അതെങ്ങിനെ സാധിക്കും ? ഒരു ഞാൻ ദ്യക്സാക്ഷിയായിരുന്ന സംഭവം കുറച്ചു നാൾ മുമ്പാണ്. മന�ോരമാ ചാനലിന്റെ ക�ോൺക്ലേവ്. എറണാകുളത്തെ പ്രസിദ്ധ ആഡിറ്റോറിയം. ട�ോപ്പ് ആഡിയൻസ്. ഇടയ്ക്കൊരു പരിപാടി. സ്റ്റേജിൽ സെലിബ്രൈറ്റി കമലാഹസനെ മന�ോരമയുടെ പ്രഗത്ഭ ടി വി ജേർണലിസ്റ്റ് ജ�ോണി ലൂക്കോസ് ഇന്റർവ്യൂ ചെയ്യുകയാണ്. തുടക്കം. സൗഹ്യദ വാക്കുകൾക്കു ശേഷം ച�ോദ്യം. ഞാൻ അങ്ങയ�ോട് നാലഞ്ചു വർഷം മുമ്പ് ഇതുപ�ോലെ ഒരു മുഖാമുഖം പരിപാടിയിൽ വച്ചു ച�ോദിച്ചിരുന്നു. തമിഴ്നാട്ടിൽ മാർച്ച് - ഏ�ിൽ 2019

സിനിമാ സൂപ്പർസ്റ്റാറുകളെല്ലാവരും രാഷ്ട്രീയത്തിലേക്ക് കടക്കുകയാണ്? അങ്ങെന്താണ് അവരെപ്പോലെ കടക്കാത്തതെന്ന് ച�ോദിച്ചപ്പോൾ അങ്ങു മറുപടി പറഞ്ഞു. അവർ എന്നെക്കാൾ നല്ല നടന്മാരാണെന്ന്. ഇപ്പോൾ അങ്ങ് രാഷ്ട്രീയത്തിൽ പ്രവേശിക്കുകയാണ് ? ഒരു നിമിഷം. . ഒരു സെലിബ്രൈറ്റിയുടെ തന്റെ മേഖലയിലെ പ്രവർത്തനപാടവം മാത്രമാണ് രാഷ്ട്രീയം പ�ോലെ ഉന്നതമായ മേഖലയിലും വിജയിക്കാൻ ആവശ്യം എന്ന വിശ്വാസവുമായി വരുന്നവരുടെ സത്യം പുറത്തു ക�ൊണ്ടുവരാൻ പറ്റുന്നവിധം മീഡിയാ ഇതുപ�ോലെ പുതിയ അവതാരം തേടേണ്ടേ? തീർച്ചയായും വേണം . ഭൂതവും വർത്തമാനവുമല്ല, ഭാവി മാത്രമായിരിക്കണം ഫ�ോക്കസ്. എന്റെ സുഹ്യത്ത്. ആത്മാർത്ഥതയുള്ള പണ്ഡിതനായ ഞങ്ങൾ പരിചയപ്പെട്ട കാലം മുതൽ എപ്പോഴും നല്ല ഉപദേശം തന്റെ ദൗത്യമായി വിശ്വസിച്ച് ജനസേവനം നടത്തുന്ന മനുഷ്യസ്നേഹി, അതിരാവിലെ വിളിച്ചു. വർമ്മാജി, ന�ോ ഹ�ോപ്പ്. നമ്മള് എവിടെ ചെന്നു നിൽക്കും? ടെൽ മി. എന്തു പറ്റി ? പത്രമെടുത്താൽ ആകെ ഭയമാണ്. എന്തു കാലമാണിത് ? ആകെ അഴിമതി, കൈക്കൂലി, സ്ത്രീ പീഡനം, കള്ളക്കടത്ത്, കഞ്ചാവ്, ക�ൊലപാതകം, കുഞ്ഞുങ്ങളെ...... ഒന്നും പറയേണ്ട. മ�ൊബൈൽ തുറന്നാൽ പിന്നെ പറയുകയേ വേണ്ട. ഏതു മേഖലയാണ് ഇന്ന് ഈ ട്രെൻഡിന് അടിമയാകാത്തത്. രാഷ്ട്രീയം, വിദ്യാഭ്യാസം, ആശുപത്രികൾ, അമ്പലം, പള്ളി. എത്ര ഉപദേശിച്ചാലും നന്നാകുകേല. വാട്ട് ടു ഡു ? എനിക്കു ചിരി വന്നു. പാവം. ഇത�ൊക്കെയ�ോർത്ത് ഇന്നലെ ഉറങ്ങി ക്കാണില്ല. ഞാൻ സമാധാനിപ്പിച്ചു. ഈ ജനം നന്നാകുകേല. ഷുവറല്ലേ ? ന�ോ ഡൗട്ട്. എന്നാൽ നമുക്കൊരു കാര്യം ചെയ്യാം. എന്താ ? നമുക്കു നന്നാകാൻ ന�ോക്കാം. മീഡിയായ്ക്കും ഇത് ബാധകമാണ്. ന�ോവലിസ്റ്റും വീക്ഷണം മുൻ ചീഫ് എഡിറ്ററുമാണ് ലേഖകൻ

103


www.keralamediaacademy.org

www.keralamediaacademy.org

country’s top court, citing evidence of a police set-up and lack of proof of a crime, after the Yangon High Court dismissed an earlier appeal in January. The reporters’ wives wrote a letter to the government in April pleading for a pardon, not, they said, because their husbands had done anything wrong, but because it would allow them to be released from prison and reunited with their families. “Months of dialogue”

Reuters reporters Wa Lone and Kyaw Soe Oo react in a vehicle after being freed from Insein prison after receiving a presidential pardon in Yangon, Myanmar, May 7, 2019. Credit: Reuters/Ann Wang

Y

angon: Two Reuters journalists jailed in Myanmar after they were convicted of breaking the Official Secrets Act walked free from a prison on the outskirts of Yangon on Tuesday after spending more than 500 days behind bars, witnesses said. The two reporters, Wa Lone, 33, and Kyaw Soe Oo, 29, had been convicted in September and sentenced to seven years in jail, in a case that raised questions about Myanmar’s progress toward democracy and sparked an outcry from diplomats and human rights advocates. President Win Myint has pardoned thousands of other prisoners in mass amnesties since last month. It is customary in Myanmar for authorities to free prisoners across

the country around the time of the traditional New Year, which began on April 17. Reuters has said the two men did not commit any crime and had called for their release. Swamped by media and well wishers as they walked through the gates of Insein Prison, on the outskirts of the commercial capital of Yangon, a grinning Wa Lone gave a thumbs up and said he was grateful for the international efforts to secure their freedom. “I’m really happy and excited to see my family and my colleagues. I can’t wait to go to my newsroom.” Before their arrest in December 2017, Wa Lone and Kyaw Soe Oo had been working on an investigation into the killing of 10 Rohingya Mus104

മാർച്ച് - ഏ�ിൽ 2019

The Reuters journalists were released at the prison to Lord Ara Darzi, a British surgeon and healthcare expert who has served as a member of an advisory group to Myanmar’s government, and a Reuters representative. Darzi waited for Wa Lone and Kyaw Soe Oo at the gates of Insein prison on a street where a group of dozens of reporters and photographers expecting a release of prisoners were also waiting. In a statement to Reuters, Darzi, 59, said the release of the two journalists came after “months of dialogue”

with the government of Myanmar. Reuters reporters Wa Lone and Kyaw Soe Oo (partially obscured) walk free outside Insein prison after receiving a presidential pardon in Yangon, Myanmar, May 7, 2019. Credit: Reuters/ Ann Wang “I am delighted that the Reuters reporters, Wa Lone and Kyaw Soe Oo, have been granted a pardon, released from custody, and are with their loved ones once more. I know that it will come as a huge relief to their families, friends and colleagues,” Darzi said in the statement. “This outcome shows that dialogue works, even in the most difficult of circumstances.” Darzi said discussions about the pardon for Wa Lone and Kyaw Soe Oo had involved the Myanmar government, Reuters, the United Nations and representatives of other governments but did not provide more detail on those closed-door talks. Reuters had no immediate comment.

see through the advice from a panel headed by former UN chief Kofi Anan on solving the long-running conflict in Myanmar’s western region in the state of Rakhine. Rakhine, on the Bay of Bengal, was the home to most Rohingya Muslims in Myanmar. Hundreds of thousands fled to Bangladesh after a military-led crackdown on the region in 2017. Senior Myanmar government officials, diplomats and some international representatives are meeting in Yangon to discuss Rakhine this week. “The power of dialogue must be turned towards securing a lasting peace in Rakhine State and the return of the hundreds of thousands of refugees, whose desperate plight continues. This is essential if Myanmar is to build on today’s progress so that all its citizens can live together in dignity in the hope of a better tomorrow,” Darzi said in the statement.

Darzi has been a member of an advisory commission that was formed to

lim men and boys by security forces and Buddhist civilians in western Myanmar’s Rakhine State during an army crackdown that began in August 2017. The operation sent more than 730,000 Rohingya fleeing to Bangladesh, according to UN estimates. The report the two men authored, featuring testimony from perpetrators, witnesses and families of the victims, was awarded the Pulitzer Prize for international reporting in May, adding to a number of accolades received by the pair for their journalism. Calls to a spokesman for the Myanmar government were not immediately answered. Myanmar’s Supreme Court had rejected the journalists’ final appeal in April. They had petitioned the മാർച്ച് - ഏ�ിൽ 2019

105


www.keralamediaacademy.org

www.keralamediaacademy.org

നന്മതിന്മകളെ യാഥാർത്ഥ്യബ�ോധത്തോടെ തിരിച്ചറിയാൻ കഴിയണം:

സി കേരള മീഡിയ അക്കാദമിയുടെ വിവരാവകാശ സെമിനാറിൽ മുഖ്യ വിവരാവകാശ കമ്മീഷണർ വിൻസൺ എം.പ�ോൾ സംസാരിക്കുന്നു.

വിവരാവകാശനടപടികൾ

സം

ഓൺലൈനിലാക്കും

സ്ഥാനത്തെ വിവരാവകാശം സംബന്ധിച്ച നടപടിക്രമം ഓൺലൈനിലാക്കുമെന്ന് മുഖ്യ വിവരാവകാശ കമ്മീഷണർ വിൻസൺ എം. പ�ോൾ പറഞ്ഞു. വിവരശേഖരത്തിന് ഫീസ് ഒടുക്കുന്നതിനുള്ള സാങ്കേതിക സംവിധാനങ്ങൾ നിലവിൽ വരുന്നത�ോടെ വിവരശേഖരണം കൂടുതൽ എളുപ്പമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങൾക്ക് സർക്കാർ തത്വത്തിൽ അംഗീകാരം നൽകി കഴിഞ്ഞു. മുഖ്യമന്ത്രിയും സമ്മതമറിയിച്ചിട്ടുണ്ട്. മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ 'വിവരാവകാശവും മാധ്യമങ്ങളും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ വിൻസൺ എം. പ�ോൾ ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ അനീതികൾ ച�ോദ്യം ചെയ്യാനുള്ള ശേഷി മാധ്യമപ്രവർത്തകർക്കുണ്ടാകണമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. തെറ്റും ശരിയും ചൂണ്ടിക്കാട്ടി സമൂഹത്തെ നേർവഴിക്ക് നടത്തേണ്ട ഉത്തരവാദിത്വം മാധ്യമങ്ങൾക്കുണ്ട്. മാധ്യമപ്രവർത്തകർക്ക് അവസാനം വരെ ആ ഉണർവ്വ് ഉണ്ടാകണം. ഇന്ത്യയിലെ നിയമങ്ങളിൽ ഏറ്റവും ലളിതമായതും എന്നാൽ ഏറ്റവും ശക്തമായതുമായ നിയമങ്ങളില�ൊന്നാണ് വിവരാവകാശനിയമം. ഭരണസംവിധാനം സുതാര്യവും ഉത്തരവാദിത്വപൂർണ്ണവുമാക്കുവാൻ വിവരാവകാശനിയമം സഹായകരമാണ്. കമ്മീഷൻ തീർപ്പാക്കാനുള്ള കേസുകൾ ഒരുവർഷത്തിനകം തീർപ്പാക്കുമെന്ന് മുഖ്യ വിവരാവകാശ കമ്മീഷണർ വിൻസൺ എം. പ�ോൾ പറഞ്ഞു.

106

ഉദ്യോഗസ്ഥതലത്തിലുള്ള അഴിമതികൾ അവസാനിപ്പിക്കാൻ ഏറെ സഹായകരമായ ഒന്നാണ് വിവരാവകാശനിയമമെന്ന് വിവരാവകാശ കമ്മീഷണർ കെ.വി. സുധാകരൻ അഭിപ്രായപ്പെട്ടു. വ്യക്തിവൈരാഗ്യം തീർക്കാനും തെറ്റായ ഉദ്ദേശ്യത്തോടുകൂടി ഉപയ�ോഗപ്പെടുത്തുന്ന പ്രവണത സമൂഹത്തിന�ോട് ചെയ്യുന്ന അനീതിയാണ്. വിവരം പ്രദാനം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ മന�ോഭാവത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്.

സിബി മലയിൽ

നിമകളിലൂടെ ഒരിക്കലും തിന്മയെ മഹത്വവത്കരിക്കാൻ ശ്രമിച്ചിട്ടില്ല എന്ന് പ്രശസ്ത സംവിധായകൻ സിബി മലയിൽ പറഞ്ഞു. നെഗറ്റീവ് ആയ ചിന്തകളെ സമൂഹത്തിലേക്ക് ഇറക്കിവിടാൻ ശ്രമിച്ചിട്ടില്ലെന്നും നന്മയുടെ പക്ഷത്തുമാത്രം നിൽക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നാട്ടിൽ നടക്കുന്ന യാഥാർത്ഥ്യങ്ങളെ ചിത്രീകരിക്കുന്ന സിനിമകളിലെ നന്മതിന്മകൾ തിരിച്ചറിയാൻ പ്രേക്ഷകർക്ക് കഴിയണമെന്നും സിബി മലയിൽ ഓർമ്മിപ്പിച്ചു.

മനുഷ്യന്റെ ജിവിതക്രമങ്ങളെ നിയന്ത്രിക്കുന്ന ഹൃദയമിടിപ്പുപ�ോലെ താളനിബദ്ധമായ ഒന്നാണ് എഡിറ്റിംഗ് എന്ന് പ്രശസ്ത സിനിമാസംവിധായകൻ അഭിപ്രായപ്പെട്ടു. കഥാസന്ദർഭം ആവശ്യപ്പെടുന്ന താളക്രമം തിരിച്ചറിയാൻ എഡിറ്റർക്ക് കഴിയണം. ഡയറക്ടറും എഡിറ്ററും തമ്മിൽ നല്ല പാരസ്പര്യം ഉണ്ടായാൽ മാത്രമേ നല്ല രീതിയിൽ എഡിറ്റിംഗ് നിർവഹിക്കാൻ കഴിയൂ. കേരള മീഡിയ അക്കാദമിയിൽ 360 ഡിഗ്രി വിർച്വൽ റിയാലിറ്റി എഡിറ്റിംഗ് ഉൾപ്പെടുത്തി പരിഷ്‌കരിച്ച വീഡിയ�ോ എഡിറ്റിംഗ് സർട്ടിഫിക്കറ്റ് ക�ോഴ്‌സിന്റെ പുതിയ

ബാച്ച് ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു സിബി മലയിൽ. പ്രമേയത്തിന്റെ നന്മതിന്മകൾ തിരിച്ചറിയാനും ഔചിത്യബ�ോധത്തോടെ സമൂഹത്തിലേക്ക് സന്ദേശം എത്തിക്കാനും കഴിയണം. കഥയുടെ താളവും (പേസ്) ഡയറക്ടറുടെ മനസ്സിലെ ഷ�ോട്ടുകളുടെ വിന്യാസവും തിരിച്ചറിയണം. അതിന്റെ അനുക്രമത്തിന് ഉപരിയായി ഷ�ോട്ടുകളെ വളർത്തി ക�ൊണ്ടുവരുമ്പോൾ എഡിറ്റിംഗ് ടേബിളിൽ കഥ രൂപപ്പെടുന്നു. ഒരു നല്ല എഡിറ്റർക്ക് മാത്രമേ അതിന് കഴിയൂ. സത്യത്തിൽ നിന്ന് വ്യതിചലിക്കാതെ കർമ്മഭൂമിയിൽ മുന്നോട്ടുപ�ോകണമെന്ന ദൃഢപ്രതിജ്ഞ ഉള്ളിലുണ്ടാകണമെന്ന് അധ്യക്ഷത വഹിച്ച കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു. ചടങ്ങിൽ അക്കാദമി സെക്രട്ടറി കെ. മ�ോഹനൻ സ്വാഗതവും അസി. സെക്രട്ടറി പി.സി.സുരേഷ്‌കുമാർ നന്ദിയും പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ഡയറക്ടർ ഡ�ോ. എം. ശങ്കർ, ഫാക്കൽറ്റി അംഗങ്ങൾ കെ. ഹേമലത, കെ. അജിത്, ലീൻ ത�ോബിയാസ്, എം.ജി. ബിജു എന്നിവർ സംസാരിച്ചു.

മാധ്യമപ്രവർത്തകർക്കും വിദ്യാർത്ഥികൾക്കുമായി വിവരാവകാശനിയമം സംബന്ധിച്ച ശിൽപശാലകൾ സംഘടിപ്പിക്കുമെന്ന് ചെയർമാൻ അറിയിച്ചു. അക്കാദമിയുടെ ഉപഹാരം നൽകി മുഖ്യ വിവരാവകാശ കമ്മീഷണർ വിൻസൺ എം. പ�ോൾ, കെ.വി. സുധാകരൻ എന്നിവരെ ചെയർമാൻ ആദരിച്ചു. ആർ.ടി.ഐ ഫെഡറേഷൻ പ്രസിഡന്റ് ഡി.ബി. ബിനു 'സുതാര്യഭരണവും വിവരാവകാശനിയമവും' എന്ന വിഷയത്തിൽ സംസാരിച്ചു. മീഡിയ ക്ലബ് ക�ോർഡിനേറ്റർ എസ്. ജ�ോർജുകുട്ടി, കേരള യൂണിവേഴ്‌സിറ്റി അധ്യാപിക ഡ�ോ. ബുഷ്‌റ ബീഗം എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ അക്കാദമി എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗം എസ്. ബിജു, ഫാക്കൽറ്റി അംഗം കെ. ഹേമലത എന്നിവർ സംസാരിച്ചു. മീഡിയ അക്കാദമി സെക്രട്ടറി കെ. മ�ോഹനൻ സ്വാഗതവും അസി. സെക്രട്ടറി പി.സി. സുരേഷ്‌കുമാർ നന്ദിയും പറഞ്ഞു.

മാർച്ച് - ഏ�ിൽ 2019

കേരള മീഡിയ അക്കാദമിയിലെ വീഡിയ�ോ എഡിറ്റിംഗ് ക�ോഴ്‌സിന്റെ ഉദ്ഘാടനം സിനിമാസംവിധായകൻ സിബി മലയിൽ നിർവഹിക്കുന്നു. വേദിയിൽ സെക്രട്ടറി കെ. മ�ോഹനൻ, ക�ോഴ്‌സ് ഡയറക്ടർ ഡ�ോ. എം. ശങ്കർ, ചെയർമാൻ ആർ.എസ്. ബാബു, ഫാക്കൽറ്റി അംഗങ്ങൾ കെ. ഹേമലത, ലീൻ ത�ോബിയാസ്.

മാർച്ച് - ഏ�ിൽ 2019

107


www.keralamediaacademy.org www.keralamediaacademy.org

Media Academy

www.keralamediaacademy.org

BOOK SHELF Television Field Production and Reporting (7th Edition) by Fred Shook , John Larson , John DeTarsio Published by: Routledge Price: 10153.00 [Television Field Production and Reporting provides a comprehensive introduction to the art of video storytelling. Endorsed by the National Press Photographers Association, this book focuses on the many techniques and tools available in today’s digital landscape, including how drones and miniaturized technology can enrich the storytelling process. The new edition of Television Field Production and Reporting is an absolute must in this visually oriented, rapidly changing field. At its core, visual storytelling helps transmit information, expose people to one another, and capture and communicate a sense of experience in unforgettable ways. This edition reflects, through practitioners' eyes, how to achieve those goals and excel as a professional, whatever the medium at hand, even as changing technology revises the storyteller’s toolkit. This edition emphasizes digital and emerging media, and includes new color photography relevant to contemporary visual storytelling and reporting. It also features important updates regarding digital media law which affect anyone who records and/or disseminates digital media content, whether in private, on television, the web, via social networking sites, or in commercial venues. The seventh edition of Television Field Production and Reporting stresses the mastery of innovative storytelling practices in video programming as far ranging as electronic press kits, multi-camera production, stylized programs, corporate video, raw documentaries, and real time cinéma vérité.]

Journalism Without Profit: Making News When the Market Fails by Magda Konieczna Published by: Oxford University Press Price: 295.00 [The last decade has witnessed a dramatic decline in the presence and influence of legacy news organizations. This decline has led to tremendous growth in news startups, which have attempted to fill the gap left by their legacy counterparts by producing the quality public service journalism upon which the health of U.S. democracy depends. If legacy news organizations, with their existing infrastructure, are

108

failing, can these startups do any better? This question lies at the heart of Journalism Without Profit. Magda Konieczna explores three prominent news nonprofits: the Center for Public Integrity, one of the oldest and largest of its kind; the Wisconsin Center for Investigative Journalism, a university-based watchdog news organization that relies on others to publish its work; and MinnPost, an online news website. Through in-depth study of the practices of each newsroom, Konieczna isolates one common behavior that will contribute to their success: the way these organizations collaborate and share stories. Though this emergent behavior differentiates news nonprofits from the mainstream journalism from which they arose, it also ties the two forms of journalism together, as news nonprofits attempt to share stories with mainstream publications. In other words, the very behavior that may enable these organizations to do better than their mainstream counterparts also limits their ability to evolve much beyond them. In one of the first major books to focus on nonprofit journalism, Konieczna investigates the major questions that will open the field up to further study. Where did nonprofit news come from, and where is it going? Who funds it, and why? Ultimately, Konieczna offers a new way to think about the seismic changes in journalism that are defining the 21st-century.]

Photography: The Definitive Visual History by Tom Ang Published by: DK Price: 1499.00 [Written by world-renowned photographer, writer, and broadcaster Tom Ang, Photography lavishly celebrates the most iconic photographs and photographers of the past 200 years. Tracing the history of photography from its origins in the 1800s to the digital age, Photography: The Definitive Visual History is the only book of its kind to give a comprehensive account of the people, the photographs, and the technologies that have shaped the history of photography. From the first black-and-white photography to photojournalism and contemporary street photography, Photography celebrates the most iconic photographs and profiles 50 of the most famous photographers, with special features on Pulitzer Prize-winners and thematic timelines on portrait, war, advertising, and fashion photography. Dissecting classics such as Daguerre's Boulevard de Temple, Stieglitz's The Steerage, Rosenthal's Raising the Flag on Iwo Jima, and McCurry's Afghan Girl, this amazing reference not only showcases incredible photographs, but tells their stories, in-depth, and is a must-have for anyone who appreciates the beauty of photography.]

മാർച്ച് - ഏ�ിൽ 2019

മാർച്ച് - ഏ�ിൽ 2019

109


©k¡J« JÙ lj www.keralamediaacademy.org

അന്തർദേശീയ രംഗത്തെ പ്രശസ്തമായ കാർട്ടൂണുകൾ പരിചയപ്പെടുത്തുകയാണ് ഈ പംക്തിയിൽ. മാതൃഭൂമി കാർട്ടൂണിസ്റ്റ് ഗ�ോപീകൃഷ്ണനാണ് ഇവ തിരഞ്ഞെടുത്ത് അവതരിപ്പിക്കുന്നത്‌

110

www.keralamediaacademy.org

Gary Varvel is a political cartoonist for the Indianapolis Star. Gary Varvel was the editorial cartoonist for The Star from 1994 to 2019. Previously he was the chief artist for The Indianapolis News for 16 years. His works are syndicated with Creators Syndicate. Born in 1957 (age 62 years, Indianapolis,Indiana,United States

മാർച്ച് - ഏ�ിൽ 2019

മാർച്ച് - ഏ�ിൽ 2019

111


Media Monthly

JANUARY - FEBRUARY

Price `20/- RNI Reg No. KERBIL/2000/01676

www.keralamediaacademy.org

മാർച്ച് - ഏ�ിൽ 112 Secretary, Kerala Printed and Published by K.G. Santhosh, Media Academy,2019 Published from Kerala Media Academy, Kakkanad, Kochi – 682 030; Printed at Sterling Print House, Kochi; Editor in Chief : R. S. Babu

www.keralamediaacademy.org

മാർച്ച് - ഏ�ിൽ 2019

113


ISBN 2395 -1370 MARCH - APRIL 2019 Vol 06 Issue 03 Price `20

ISBN 2395 -1370 MARCH - APRIL 2019 Vol 06 Issue 03 Price `20

FOLLOW US ON www.keralamediaacademy.org

A

B i I n g u a l

M o n t h l y

J o u r n a l

114

o f

t h e

K e r a l a

മാർച്ച് - ഏ�ിൽ 2019

M e d i a

A c a d e m y

FOLLOW US ON www.keralamediaacademy.org

A

B i I n g u a l

M o n t h l y

J o u r n a l

o f

മാർച്ച് - ഏ�ിൽ 2019

t h e

K e r a l a

115

M e d i a

A c a d e m y


ISBN 2395 -1370 MARCH - APRIL 2019 Vol 06 Issue 03 Price `20 FOLLOW US ON www.keralamediaacademy.org

A

B i I n g u a l

M o n t h l y

J o u r n a l

116

o f

t h e

K e r a l a

മാർച്ച് - ഏ�ിൽ 2019

M e d i a

A c a d e m y


Turn static files into dynamic content formats.

Create a flipbook
Issuu converts static files into: digital portfolios, online yearbooks, online catalogs, digital photo albums and more. Sign up and create your flipbook.