Malayalam Feb 2019

Page 1

Vol 6 Issue No.64 Feb - Mar 2019

ഗാബന്‍: സഹാറ ആഫ്രിക്കയിലെ സമ്പന്ന രാഷ്ട്രം

റേഞ്ച് റ�ോവര്‍ സ്‌പ�ോര്‍ട് 2019ല്‍ സ്വര്‍ണ്ണവില എങ്ങോട്ട് ?

Sri V P Nandakumar, MD & CEO Manappuram Finance Ltd.

മിനി സാജന്‍ വര്‍ഗ്ഗീസ്

ഇന്ത്യന്‍ ടൂറിസം ബിസിനസിലെ

കരുത്തുറ്റ വനിത



LIMITED EDITION

TM

WATC H E S

Your Style Icon TM


Printed by: Ajit Ravi Published by: Ajit Ravi Owned by: Ajit Ravi Printed at: Sterling Print House Pvt. Ltd. Cochin Published at: Pegasus, L5-106 Changampuzha Nagar Kalamassery Ernakulam-682 033 e-mail: editor@uniquetimes.in uniquetimesindia@gmail.com Ph:0484 3242220, 3292223, 4025666 Mob:+91 98460 50283, 94470 50283 Editor Ajit Ravi Sub Editor Sheeja CS Editor-In-charge Jebitha Ajit Legal Advisor Adv. Latha Correspondents Dr. Thomas Nechupadam Vivek Venugopal- Quarter Mile Amrutha V Kumar Marketing UAE Phygicart.com P.O. Box: 92546, Al Karama Dubai Mr. Anish K Joy Mob: +971528946999 info@phygicart.com Tamil Nadu Vice president Uma Riyas Khan chennai, Mob: 9841072955 Unique Times, No.6/31, Arunachalam main road, Saligramam, Chennai – 600093 Andhrapradesh & Karnataka PEGASUS Ph: 09288800999 Sunilkumar NN, RIM Media Rajesh Nair Dr. Susan S Sunny Director Shwetha Menon Cover Photographer Ashique Hassan Creative Design PEGASUS Cover Photograph Mini Sajan Varghese CEO, SAJ Resorts

Editorial

സ്

ന‌ േഹിക്കപ്പെടുന്ന ആരാണ് ദരിദ്രനാവുക?' ഓസ്‌കാര്‍ വൈല്‍ഡിന്റെ വാക്കുകളാണിവ. സ്‌നേഹത്തിന്റെ, പ്രണയത്തിന്റെ സമ്പ�തയാണ് ഈ വരികളില്‍. വാലന്റീന്‍ ഡേയുടെ ഈ ഫിബ്രവരിയില്‍ അന്തരീക്ഷം മുഴുവന്‍ പ്രണയത്തിന്റെ ഗന്ധം. സ്‌നേഹവും സൗന്ദര്യവും വേര്‍തിരിക്കാനാവാത്ത സങ്കല്‍പങ്ങളാണ്. ഡ�ോ.അജിത് രവി പെഗാസസും ക�ോയമ്പത്തൂര്‍ റ�ോട്ടറി ക്ലബ്ബും കൈക�ോര്‍ക്കുന്ന മിസ് സൗത്ത് ഇന്ത്യ 2019 മത്സരത്തിന്റെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങള്‍ ഈ ലക്കത്തില്‍ ആസ്വദിക്കാം. കേരളത്തിലെ നികിതാ ത�ോമസാണ് മിസ് സൗത്ത് ഇന്ത്യ സൗന്ദര്യ കിരീടം ചൂടിയത്. ഇക്കുറി കവര്‍ സ്റ്റോറിയില്‍ ഇന്ത്യന്‍ ടൂറിസം ബിസിനസിലെ കരുത്തുറ്റ വനിതയായ മിനി സാജന്‍ വര്‍ഗ്ഗീസിനെയാണ് പരിചയപ്പെടുത്തുന്നത് സാജ് റിസ�ോര്‍ട്‌സിന്റെ സിഇഒ ആയ മിനി സാജന്‍ വര്‍ഗ്ഗീസ്. ഒരു അക്കൗണ്ടന്റ് എന്ന നിലയില്‍ നിന്നും സി ഇ ഒ യിലേക്കുള്ള മിനിയുടെ കുതിപ്പ് ആര്‍ക്കും പ്രച�ോദനമാണ്. ഹ�ോസ്പിറ്റാലിറ്റി ബിസിനസില്‍ പ്രതിസന്ധികള്‍ കടന്നുവന്നപ്പോള്‍ കമ്പനിയെ വൈവിധ്യവല്‍ക്കരണത്തിലൂടെയും ആധുനിക ബിസിനസ് ആശയങ്ങളിലൂടെയും കൈപിടിച്ചുയര്‍ത്തിയ വ്യക്തിയാണ് മിനി സാജന്‍ വര്‍ഗ്ഗീസ്. മണപ്പുറം ഫിനാന്‍സിന്റെ ചെയര്‍മാനും എംഡിയുമായ വി.പി. നന്ദകുമാര്‍ തന്റെ പതിവ് പംക്തിയില്‍ 2019 - ല്‍ സ്വര്‍ണ്ണവിലയുടെ രാശി എന്താകുമെന്ന് പ്രവചിക്കുന്നു. ഞങ്ങളുടെ വിദഗ്ധ ഓട്ടോ ടീം 1.23 ക�ോടി വിലയുള്ള റേഞ്ച് റ�ോവര്‍ സ്‌പ�ോര്‍ട്ടാണ് ഈ ലക്കത്തില്‍ പരിചയപ്പെടുത്തുന്നത്. യാത്രയില്‍ സഹാറയിലെ രാജ്യമായ ഗാബണിന്റെ അപൂർ� മുഖം പരിചയപ്പെടാം. ബ്യൂട്ടി, സ്റ്റോക്ക് മാര്‍ക്കറ്റ്, ബാങ്കിംഗ്, വിജയം, സിനിമ, പുസ്തകനിരൂപണം എന്നിങ്ങനെ എല്ലാ പതിവ് വിഭവങ്ങളും വായനയ്ക്കായി കാത്തിരിക്കുന്നു . ഈ ലക്കം നിങ്ങള്‍ ഏറെ ആസ്വദിക്കുമെന്ന പ്രതീക്ഷയ�ോടെ.

Ajit Ravi

RNI Reg No.KERMAL/2013/60988



20

16

26

CONTENTS

12

2019ല്‍ സ്വര്‍ണ്ണവില എങ്ങോട്ട് ?

12

ബിസിനസ് സംരംഭകൻ ഡിജിറ്റല്‍ സഹായം തേടുമ്പോള്‍...

16

മിനി സാജന്‍ വര്‍ഗ്ഗീസ്: ഇന്ത്യന്‍ ടൂറിസം ബിസിനസിലെ കരുത്തുറ്റ വനിത

20

ഇവർ തെന്നിന്ത്യയിലെ സൗന്ദര്യ റാണിമാർ

26

ജിഎസ്ടിയിലെ പരിഷ്‌കാരവും നിര്‍ദേശങ്ങളുംചില പ്രധാന വീക്ഷണങ്ങള്‍

38


44

46

50

52

58

44

ഗാഡ്ജറ്റ്സ്

46

പാചകം

50

തലമുടിയുടെ ആര�ോഗ്യം മെച്ചപ്പെടുത്താനുള്ള പ്രകൃതിദത്തമായ വഴികള്‍

52

ഗാബന്‍: സഹാറ ആഫ്രിക്കയിലെ സമ്പന്ന രാഷ്ട്രം

58

റേഞ്ച് റ�ോവര്‍ സ്‌പ�ോര്‍ട്


bpWn¡v Ubdn

ചെറുകിട ബിസിനസുകാരെ വായ്പയിലൂടെ ആകര്‍ഷിക്കാന്‍ പ്രധാനമ�ി മ�ോഡിയുടെ ശ്രമം

സൗ

ജന്യ ഇന്‍ഷുറന്‍സ്, പലിശകുറഞ്ഞ വായ്പ എന്നിവയിലൂടെ രാജ്യത്തെ നല്ലൊരു ശതമാനം വരുന്ന ചെറുകിട ബിസിനസ്സുകാരെ ആകര്‍ഷിക്കാന്‍ നിര്‍ണ്ണായക ല�ോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മ�ോഡി ശ്രമം തുടങ്ങി. 500, 1000 രൂപ ന�ോട്ടുകള്‍ നിര�ോധിച്ചപ്പോള്‍ ഏറ്റവുമധികം പ്രതിസന്ധി നേരിട്ടത് ഇക്കൂട്ടരായിരുന്നു. ഇവരുടെ ആശങ്ക അകറ്റേണ്ടതുണ്ടെന്ന വിലയിരുത്തലില്‍ നിന്നാണ് കുറഞ്ഞ പലിശയ്ക്ക് വായ്പ നല്‍കാനുള്ള തീരുമാനം.

സംസ്ഥാനങ്ങളുടെ സാമ്പത്തികകമ്മിയെ ബാധിക്കുന്ന കാര്‍ഷിക കടം എഴുതിത്തള്ളല്‍

""\n§Ä kqcys\ t¸mð {]Imin¡phm³ B{Kln¡pópsh¦nð BZyw kqcys\t]mse I¯nPzen¡pI.'' tUm. F.]n.sP AÐpÄ Iemw

ന്ത്യന്‍ റേറ്റിംഗ് ആന്റ് റിസര്‍ച്ച് എന്ന റേറ്റിംഗ് ഏജന്‍സി പറയുന്നത് കാര്‍ഷിക കടം എഴുതിത്തള്ളുന്ന സംസ്ഥാന സര്‍ക്കാരുകളുടെ പുതിയ പ്രവണത വന്‍ സാമ്പത്തിക പ്രതിസന്ധിയ്ക്ക് വഴിവെക്കുമെന്നാണ്. ജനപ്രിയ നടപടി എന്ന നിലയ്ക്കുള്ള രാഷ്ട്രീയ ത�മായാണ് കാര്‍ഷിക കടം എഴുതിത്തള്ളുന്നത്. ഇത് എവിടെ പ്രോത്സാഹിപ്പിക്കപ്പെടുന്നുവ�ോ ആ സംസ്ഥാനങ്ങളുടെ സാമ്പത്തികകമ്മി വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. രാജ്യത്തിന്റെ മ�ൊത്തം സാമ്പത്തിക കമ്മി 2020 ആകുമ്പോള്‍ 3.2 ശതമാനത്തില്‍ കൂടരുതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അത് ഇപ്പോള്‍ തന്നെ പ്രവചിച്ചതിനേക്കാള്‍ 0.4 ശതമാനം അധികമാണ്. 8

െ^{_phcnþamÀ¨v 2019


ചൈനയുടെ സാമ്പത്തികവളര്‍ച്ച കുറയുമ്പോള്‍

യു

എസുമായുള്ള വ്യാപാരയുദ്ധം ചൈനയുടെ സമ്പദ്ഘടനയെ കാര്യമായി ബാധിച്ചിരിക്കുന്നു. ഏറ്റവും ഒടുവിലുത്തെ മ�ൊത്തം ആഭ്യന്തര�ോല്‍പാദന൦ 6.6 ശതമാനമാണ്. ഇത് ചൈനയെന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രം കഴിഞ്ഞ 28 വര്‍ഷമായി കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും കുറഞ്ഞ നിരക്കാണ്. 1990ല്‍ അനുഭവിച്ച 3.9 ശതമാനമെന്ന കുറഞ്ഞ വളര്‍ച്ചാനിരക്കാണ് ചൈനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട്. ഇപ്പോഴത്തെ നിരക്കിനെ 1990ലെ ഈ വളര്‍ച്ചാനിരക്കുമായാണ് താരതമ്യം ചെയ്യുന്നത്. ഇപ്പോഴത്തെ പ്രതിസന്ധിയും രാഷ്ട്രീയപരമായി സൃഷ്ടിക്കപ്പെട്ടതാണ്. എന്തായാലും അവരുടെ വിദഗ്ധര്‍ പ്രവചിച്ചതിനേക്കാള്‍ 0.1 ശതമാനം മെച്ചപ്പെട്ട പ്രകടനമാണ് ചൈനയുടെ സമ്പദ്ഘടന ഇക്കുറി കൈവരിച്ചിരിക്കുന്നത്.

""]-W-s¯-b-ñ, e-£y-s¯bm-Wv ]n-´p-S-tc-ïXv. e-£y¯nð F-¯n-t¨À-ómð ]Ww \n§-sf ]n-´p-SÀópsIm-Åpw.'' tSm-Wn kosb, kn-C-H km-t]m-kv

നപ്രിയ അന്താരാഷ്ട്ര വലതുപക്ഷ ഗ്രൂപ്പായ ഓക്‌സ്ഫാം പ്രസിദ്ധീകരിച്ച സമ്പന്നരുടെ പട്ടിക ഞെട്ടിപ്പിക്കുന്നതായിരുന്നു. സമ്പന്നരുടെ വരുമാനം കൂടിക്കൊണ്ടിരിക്കുകയാണ്. അതേ സമയം പാവപ്പെട്ടവരുടെ വരുമാനം ചുരുങ്ങിവരുന്നതായും കാണുന്നു. ഓക്‌സ്ഫാം ഇന്ത്യയുടെ സമ്പദ്ഘടനയെ കഠിനമായി വിമര്‍ശിക്കുന്നു. പ്രത്യേകിച്ചും ഇന്ത്യയുടെ നികുതി ഘടനയെയും അവര്‍ വിമര്‍ശിക്കുന്നു. ല�ോകത്തെ മിക്ക രാജ്യങ്ങളിലുമുള്ള സമ്പന്നരേക്കാള്‍ ഇന്ത്യയിലെ സമ്പന്നരുടെ വരുമാനം അതിവേഗത്തില്‍ വര്‍ധിക്കുന്നതായും ഇവരുടെ പഠനം തെളിയിക്കുന്നു. ഓക്‌സ്ഫാം പഠനമനുസരിച്ച്, രാജ്യത്തെ ഒരു ശതമാനം വരുന്ന സമ്പന്നരുടെ സ്വത്ത് 39 ശതമാനത്തോളം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച നേടി. ഇത് മറ്റ് പലരാജ്യങ്ങളിലേതിനേക്കാള്‍ മികച്ച പ്രകടനമാണ്. െ^{_phcnþamÀ¨v 2019

9


bpWn¡v Ubdn

20 സൈബര്‍ സിറ്റികള്‍ സ്ഥാപിക്കാന്‍ ഇന്ത്യ

ഡി

ജിറ്റല്‍ രംഗത്തെ വളര്‍ച്ച കണക്കിലെടുത്ത് ഇന്ത്യ രാജ്യത്തുടനീളമായി 20 സൈബര്‍ സിറ്റികള്‍ സ്ഥാപിക്കുന്നു. സയന്‍സ് ആന്റ് ടെക്‌ന�ോളജി വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ദില്ലിയിലെ ഐഐടി കാമ്പസില്‍ ഐഐടി ക�ോണ്‍ക്ലേവ് 2019 എന്ന ചടങ്ങില്‍ പങ്കെടുക്കവേയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഓര�ോ സൈബര്‍ സിറ്റിയിലും ഓര�ോ മേഖലയിലായിരിക്കും സ്‌പെഷ്യലൈസേഷന്‍. ഏകദേശം 3660 ക�ോടി രൂപ ഇപ്പോഴേ ഈ പദ്ധതിയ്ക്കായി നീക്കിവെച്ചുകഴിഞ്ഞു.

ഫ്രഞ്ച് ഡയറി കമ്പനി മുംബൈയിലെ പ്രഭാത് ഡയറിയെ ഏറ്റെടുത്തു

"Fñm hniZimwi§fpw ]cn]qÀ®am¡Ww IqsS ]cn]cn]qÀWXbnte¡pÅ hniZimwi§Ä \nb{´n¡pIbpw thWw'' Pm¡v tUmÀsk

ഫ്ര

ഞ്ച് ഡയറി കമ്പനിയായ ലാക്റ്റാലിസിന്റെ ഉടമസ്ഥതയിലുള്ള തിരുമല മില്‍ക് പ്രൊഡക്ട്റ്റ് പ്രൈവറ്റ് ലിമിറ്റഡ് മുംബൈ കേ�മായ പ്രഭാത് ഡയറിയെ വിലയ്ക്ക് വാങ്ങി. ദിവസവും 15 ലക്ഷം ലിറ്റര്‍ പാല്‍ ശേഖരിക്കുന്ന കമ്പനിയാണ് പ്രഭാത്. വാര്‍ഷിക വരുമാനം 1,554 ക�ോടി രൂപയാണ്. ല�ോകത്തിലെ മികച്ച ഡയറി ഭീമന്മാരില്‍ ഒരാളായ ലാക്ടാലിസ് ഏകദേശം 1,700 ക�ോടി രൂപയാണ് ഈ ഏറ്റെടുക്കലിന് മുടക്കിയിരിക്കുന്നത്. ഈ ഏറ്റെടുക്കല്‍ പ്രഭാത് കമ്പനിയെ ശക്തമാക്കുമെന്ന് കമ്പനിയുടെ മാനേജ്‌മെന്റ് പറയുന്നു.

10

െ^{_phcnþamÀ¨v 2019



_nkn\Êv

2018 ന്റെ തുടക്കത്തില്‍ ഡ�ോളര്‍ വില താഴുകയും ഭൗമരാഷ്ട്രീയ അസ്ഥിരതകള്‍ തുടരുകയും ചെയ്തപ്പോള്‍ സ്വര്‍ണ്ണവില തുടക്കത്തില്‍ അല്‍പം ഉയര്‍ന്നെങ്കിലും പിന്നീട് തകരുകയായിരുന്നു . എന്നാലും യുഎസ് സാമ്പത്തിക വളര്‍ച്ചാസാധ്യത വര്‍ധിച്ചിരിക്കുകയാണ്. ഇതിന് കുറഞ്ഞ ത�ൊഴിലില്ലായ്മ നിരക്ക്, ശക്തമായ വളര്‍ച്ച സാധ്യത സൂചിപ്പിക്കുന്ന കണക്കുകള്‍, പണപ്പെരുപ്പം നിയ�ിതമായ അളവില്‍ നില്‍ക്കുക എന്നിവ കാരണമാണ്. hn.]n. \-µ-Ip-amÀ MD & CEO

a-W-¸p-dw ^n-\m³-kv en-an-äUv.

2019ല്‍ സ്വര്‍ണ്ണവില എങ്ങോട്ട് ? പു

തുവര്‍ഷത്തിലേക്ക് കടന്നത�ോടെ, സ്വര്‍ണ്ണം ഒരു നിക്ഷേപ മാര്‍ഗ്ഗമെന്ന നിലയില്‍ എന്ത് പ്രകടനമാണ് നടത്താന്‍ പ�ോകുന്നതെന്ന് പരിശ�ോധിക്കുന്നത് നല്ലതാണ്. ഡിമാന്റും സപ്ലൈയും ആണ് മറ്റ് ഉല്‍പന്നങ്ങളുടെ വില നിയ�ിക്കുന്നതെങ്കില്‍, സ്വര്‍ണ്ണത്തിന്റെ കാര്യം അങ്ങിനെയല്ല. സ്വര്‍ണ്ണവിലയെ നിയ�ിക്കുന്ന ഒരു പാട് ഘടകങ്ങള്‍ ഉണ്ട്. സ്വര്‍ണ്ണവിലയുടെ ചാഞ്ചാട്ടങ്ങളെ നിയ�ിക്കുന്നതില്‍ ല�ോകസമ്പദ്ഘടനയുടെ സ്ഥിതി മുതല്‍ രാഷ്ട്രീയ സാമ്പത്തിക ശക്തികളുടെ ഗതിവിഗതികള്‍ വരെ സ്വാധീനം ചെലുത്തുന്നു. അതുക�ൊണ്ട് തന്നെ സ്വര്‍ണ്ണവിലയില്‍ ഒരു വിശകലനം നടത്തുമ്പോള്‍ എല്ലാ ഘടകങ്ങളും പരിഗണിക്കേണ്ടതായി വരും. ഇത് അല്‍പസ്വല്‍പം തലവേദന പിടിച്ച പണിയാണെങ്കിലും അതുക�ൊണ്ട് ഗുണമുണ്ട്.

2018ന്റെ തുടക്കത്തില്‍ സ്വര്‍ണ്ണം പ�ോസിറ്റീവായിരുന്നു

കഴിഞ്ഞ ജനവരിയില്‍, 2018 ലെ സ്വര്‍ണ്ണവില പ്രവചിക്കുമ്പോള്‍ വില ഉയരുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത്. പകരം ആ വര്‍ഷം സ്വര്‍ണ്ണ വില 0.93 ശതമാനം കുറയുകയായിരുന്നു. 12

െ^{_phcnþamÀ¨v 2019

പ്രസിഡന്റ് ട്രംപിന്റെ 1.5 ട്രില്ല്യ ഡ�ോളര്‍ നികുതി പരിഷ്‌കരണത്തെത്തുടര്‍ന്ന് അമേരിക്കയുടെ സാമ്പത്തിക കമ്മി ഉയരുമെന്ന പ്രതീക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു ഞങ്ങളുടെ വിലയിരുത്തല്‍. ഇതിനു പുറമെ ഉയരുന്ന ഭൗമരാഷ്ട്രരംഗത്തെ റിസ്‌കുകളും യുഎസ് ഫെഡറല്‍ റിസർ�ിന്റെ പലിശനിരക്ക് സുസ്ഥിരമാകില്ലെന്ന വിലയിരുത്തലും ഈ പ്രവചനത്തിന് പിന്നിലുണ്ടായിരുന്നു. അതിനപ്പുറം, യുഎസിലെ പലിശനിരക്ക് നിശ്ചലമായി നില്‍ക്കുന്നത് അവിടെ വരാനിരിക്കുന്ന സാമ്പത്തികമാന്ദ്യത്തിന്റെ അടയാളമായും കണക്കാക്കപ്പെടുന്നതായും ഞങ്ങള്‍ കണ്ടു. മന്ദഗതിയില്‍ നീങ്ങുന്ന ഒരു സമ്പദ്ഘടന ക�ോര്‍പറേറ്റ് വരുമാനത്തിലെ വളര്‍ച്ചയെ ബാധിക്കും. അത്

ഓഹരിവിപണിയെ പ്രതികൂലമായി ബാധിക്കും. ട്രംപിന്റെ പുതിയ ടാക്‌സ് പദ്ധതി കാര്യങ്ങളെ കൂടുതല്‍ വഷളാക്കി. ഈ ഘടകങ്ങളെല്ലാം സ്വര്‍ണ്ണവിലയെ ബാധിക്കുമെന്ന് കണക്കാക്കപ്പെടുന്നു. 2018 എന്ന വര്‍ഷം സ്വര്‍ണ്ണനിക്ഷേപകരെ സംബന്ധിച്ചിടത്തോളം നഷ്ടത്തിന്റെ വര്‍ഷമായി. സ്വര്‍ണ്ണവില ഒരു ട്രോയ് ഔസിന് അങ്ങേയറ്റം 1355 ഡ�ോളറും കുറഞ്ഞത് 1178 ഡ�ോളറും ആയി തുടരുകയും 2018 അവസാനത്തോടെ 1,279 ഡ�ോളറില്‍ സുസ്ഥിരമാകുകയും ചെയ്തു. അങ്ങിനെ 2018ല്‍ സ്വര്‍ണ്ണവില 0.93 ശതമാനം കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സ്വര്‍ണ്ണവിലയുടെ നഖചിത്രം


സ്വര്‍ണ്ണത്തിന്റെ അന്താരാഷ്ട്രവില കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തുടര്‍ച്ചയായി കൂടിവരികയായിരുന്നു. 2001ല്‍ ഒരു ട്രോയ് ഔണ്‍സിന് 271 ഡ�ോളറായിരുന്നു

വില 2011ല്‍ 1,900 ഡ�ോളറായി ഉയര്‍ന്നു. അതിന് ശേഷം, സ്വര്‍ണ്ണവില കയറുകയും ഇറങ്ങുകയും ചെയ്തത്, അസ്ഥിരമായി തുടര്‍ന്നു. 2013 മുതല്‍ താഴേക്ക്

പതിച്ചുക�ൊണ്ടിരുന്ന വില 2015-ല്‍ 1060 ഡ�ോളറായി മാറി. അന്താരാഷ്ട്ര വിപണിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സ്വര്‍ണ്ണവിലയുടെ ഒരു ടേബിളില്‍ ചുവടെ നല്‍കുന്നു : ഒന്നാം ഘട്ടം: ചാഞ്ചാടുന്ന സ്വര്‍ണ്ണവിലയുടെ വ്യതിയാനം ഔണ്‍സിന് 50 ഡ�ോളര്‍ എന്ന ബാന്റിനുള്ളില്‍ 2017ലെ വിലയ്ക്ക് ഉറച്ച പിന്തുണ നല്‍കിക്കൊണ്ടായിരുന്നു 2018 ആരംഭിച്ചത്. 1291 ഡ�ോളറില്‍ നിന്നും വില 1300 ഡ�ോളര്‍ എന്ന നിലവാരവും മറികടന്നു. ഡ�ോളര്‍ വിലയിലെ ഇടിവായിരുന്നു സ്വര്‍ണ്ണവിലയുടെ ഈ കയറ്റത്തിന് കാരണമായത്. യുഎസ് ഡ�ോളര്‍ വില 2003 - ന് ശേഷം 2018ലെ ആദ്യ സാമ്പത്തികപാദത്തില്‍ ഏറ്റവും കുറഞ്ഞ നിലവാരത്തില്‍ എത്തും. െ^{_phcnþamÀ¨v 2019

13


അതിന് ശേഷം, യൂറ�ോപ്പിലുണ്ടായ അനിശ്ചിതത്വം മൂലം ഡ�ോളറിന്റെ മൂല്യം വര്‍ധിക്കാന്‍ തുടങ്ങിയത�ോടെ വീണ്ടും സ്വര്‍ണ്ണവിലയുടെ തിളക്കം നഷ്ടപ്പെടാന്‍ തുടങ്ങി. ഇതിന് പുറമെ, ഫെഡറല്‍ റിസർ�v അവരുടെ 2018 ഫിബ്രവരിയിലെ പണനയപ്രകാരം പലിശനിരക്കില്‍ മാറ്റം വരുത്തേണ്ടെന്ന് തീരുമാനിച്ചു. കൂടിയ പലിശനിരക്ക് കൂടുതല്‍ ബ�ോണ്ട് വരുമാനത്തിലേക്ക് നയിക്കും. അത് സ്വര്‍ണ്ണനിക്ഷേപിക്കാനുള്ള താല്‍പര്യം നശിപ്പിക്കും. വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ തന്നെ ദുര്‍ബലമായ ഡ�ോളറും ഫെഡറല്‍ നയത്തിലെ പലിശനിരക്ക് കൂട്ടുമെന്ന് പ്രതീക്ഷയും സ്വര്‍ണ്ണവില ഔണ്‍സിന് 1300 ഡ�ോളറിനും 1350 ഡ�ോളറിനും ഇടയ്ക്കുള്ള നിലവാരത്തില്‍ നിലനിര്‍ത്തും. രണ്ടാംഘട്ടം : ഏപ്രില്‍ മുതല്‍ ആഗസ്ത് വരെ സ്വര്‍ണ്ണവിലയില്‍ 13 ശതമാനം ഇടിവ്

14

െ^{_phcnþamÀ¨v 2019

മാര്‍ച്ചില്‍ യുഎസ് ഫെഡ് പലിശ നിരക്ക് കൂടി. അത് സ്വര്‍ണ്ണവിലയെ താഴേക്ക് ക�ൊണ്ടുപ�ോയി. 2018 - ല്‍ യുഎസിലെ സാമ്പത്തിക വളര്‍ച്ച നിരക്ക് 2.5 ശതമാനത്തില്‍ നിന്നും 2.7 ശതമാനത്തിലേക്ക് വര്‍ധിക്കുമെന്നാണ് യുഎസ് ഫെഡിന്റെ വിലയിരുത്തല്‍. 2019 - ല്‍ ഇത് 2.1 ശതമാനത്തില്‍ നിന്നും 2.4 ശതമാനത്തിലേക്ക് വര്‍ധിക്കുമെന്നും യുഎസ് ഫെഡ് പ്രഖ്യാപിച്ചു. ഈ സാമ്പത്തിക വളര്‍ച്ചാനിരക്ക് പലിശ നിരക്ക് കൂട്ടുന്നതില്‍ കലാശിക്കുമെന്നും അത് സ്വര്‍ണ്ണത്തിന്റെ ഡിമാന്റ് വീണ്ടും കുറയ്ക്കുമെന്നുമുള്ള കണക്കുകൂട്ടലില്‍ എത്തിച്ചു. കാരണം നിക്ഷേപകര്‍ കൂടുതലായി ഡ�ോളര്‍ അടിസ്ഥാനത്തിലുള്ള സാമ്പത്തിക നിക്ഷേപമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുമെന്നതിനാലാണ് ഇത്. പലിശ നിരക്ക് കൂട്ടിയത�ോടെ, ഡ�ോളറിന്റെ ശക്തികൂടുകയും ആറ് പ്രധാന കറന്‍സികളില്‍ ഡ�ോളര്‍ ഏറ്റവും കരുത്തനാവുകയും

ചെയ്തത�ോടെ സ്വര്‍ണ്ണവിലയും സ്വര്‍ണ്ണഡിമാന്റും വീണ്ടും 19 മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തി. വര്‍ധിക്കുന്ന ഡ�ോളര്‍ സൂചിക 2018 ഏപ്രില്‍ മുതല്‍ ആഗസ്ത് വരെയുള്ള സാമ്പത്തികപാദത്തില്‍ സ്വര്‍ണ്ണവിലയെ 13 ശതമാനം ഇടിവിലേക്കെത്തിച്ചു. മൂന്നാം ഘട്ടം: 2018 ലെ അവസാനപാദത്തില്‍ സ്വര്‍ണ്ണവിലയില്‍ ഏഴ് ശതമാനം വര്‍ധന അഞ്ച് മാസം തുടര്‍ച്ചയായി താഴ്ന്ന സ്വര്‍ണ്ണവില 2018 ആഗസ്തില്‍ 1,178 ഡ�ോളര്‍ എന്ന താഴ്ന്ന നിലയില്‍ എത്തി. ഈ താഴ്ന്ന നിലയില്‍നിന്ന് വില പിന്നീട് എട്ട് ശതമാനത്തോളം ഉയര്‍ന്നു . പക്ഷെ വര്‍ഷാന്ത്യം വീണ്ടും വില താഴ്ന്നു . 2015 ന് ശേഷം ആദ്യമായാണ് 2018 ല്‍ സ്വര്‍ണ്ണവില ഒരു തകര്‍ച്ചയില്‍ കലാശിച്ചത്. 2018 ലേക്ക് തിരിഞ്ഞുന�ോക്കുമ്പോള്‍, സ്വര്‍ണ്ണവില ഇടിഞ്ഞതിന് കാരണം ഡ�ോളര്‍ വില ഉയര്‍ന്നതാണ്.


2019ല്‍ വിദഗ്ധര്‍ പ്രതീക്ഷിക്കുന്നതെന്ത്?

ഏത് രൂപത്തിലുമുള്ള അനിശ്ചിതത്വത്തില്‍ നിന്നും രക്ഷനേടാനുള്ള നിക്ഷേപമാര്‍ഗ്ഗമായാണ് എല്ലാവരും സ്വര്‍ണ്ണത്തെ കാണുന്നത്. 2019 നെ വിലയിരുത്തുമ്പോള്‍ വിദഗ്ധര്‍ രണ്ട് തട്ടിലാണ്. ചില സുപ്രധാന വിലയിരുത്തലുകള്‍ ചുവടെ: 1. ഗ�ോള്‍ഡ്മാന്‍ സാക്‌സ് : യുഎസ് വളര്‍ച്ച 2019 ല്‍ മാന്ദ്യത്തിലായാല്‍ സ്വര്‍ണ്ണത്തിന് ഡിമാന്റേറും. ഗ�ോള്‍ഡ്മാന്‍ സാക്‌സ് 2019 ലെ സ്വര്‍ണ്ണവില ഔണ്‍സിന് 1325 ഡ�ോളറാകുമെന്ന് പ്രവചിക്കുന്നു. 2. ജെപി മ�ോര്‍ഗന്‍ ചേസ്: 2019 മധ്യത്തില്‍ സ്വര്‍ണ്ണവില ഉയരുമെന്ന് പ്രതീക്ഷിക്കുന്നു . അന്ന് യുഎസ് ഫെഡറല്‍ പലിശനിരക്ക് നിയ�ിതമേഖലയിലേക്കെത്തുമെന്ന് കരുതുന്നു. 2019 ല്‍ സ്വര്‍ണ്ണവില ഔണ്‍സിന് 1,294 ഡ�ോളര്‍

എന്ന നിലയിലെത്തുമെന്നാണ് ജെപി മ�ോര്‍ഗന്‍സ് പ്രവചനം. 3. ക്രെഡിറ്റ് സുയ്‌സ് : സ്വര്‍ണ്ണവില ക്രമമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. പ്രവചിക്കുന്ന വില ഔണ്‍സിന് 1,250 ഡ�ോളര്‍. 4. ബിഒഎപ്എ മെറില്‍ ലിഞ്ച്: യുഎസ് ബജറ്റ് കമ്മി കൂടുമെന്നും വ്യാപാരയുദ്ധം യുഎസ് സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുമെന്നും വിലയിരുത്തല്‍. യുഎസ് ധനമിച്ചത്തെ നികുതി പരിഷ്‌കാരം ബാധിക്കുമെന്നതിനാല്‍ വില ഔണ്‍സിന് 1350 ഡ�ോളറില്‍ എത്തുമെന്ന് പ്രവചനം. 5. എബിഎന്‍ അമ്‌റ�ോ: സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കുന്നത് ആകര്‍ഷകമാണെന്ന് എബിഎന്‍ അമ്‌റ�ോ. 2019 ല്‍ സ്വര്‍ണ്ണവില ഉയരും. വില ഏകദേശം 1,400 ഡ�ോളറില്‍ എത്തും. 6 . എ ച്ച് എ സ് ബ ി സ ി : സ ്വര്‍ ണ്ണ വില 2019 ല്‍ 1292 ഡ�ോളര്‍ എന്ന

ശരാശരി വിലനിലവാരത്തില്‍ എത്തുമെന്ന് എച്ച്എസ്ബിസി പ്രതീക്ഷിക്കുന്നു. അസ്ഥിരത ഉയരുംത�ോറും സ്വര്‍ണ്ണമായിരിക്കും ഏറ്റവും സാധ്യതയുള്ള നിക്ഷേപമാര്‍ഗ്ഗം. ഞങ്ങളുടെ കാഴ്ചപ്പാട്: സ്വര്‍ണ്ണം പ്രതീക്ഷയുള്ള നിക്ഷേപമായി തുടരും 2018 ന്റെ തുടക്കത്തില്‍ ഡ�ോളര്‍ വില താഴുകയും ഭൗമരാഷ്ട്രീയ അസ്ഥിരതകള്‍ തുടരുകയും ചെയ്തപ്പോള്‍ സ്വര്‍ണ്ണവില തുടക്കത്തില്‍ അല്‍പം ഉയര്‍ന്നെങ്കിലും പിന്നീട് തകരുകയായിരുന്നു . എന്നാലും യുഎസ് സാമ്പത്തിക വളര്‍ച്ചാസാധ്യത വര്‍ധിച്ചിരിക്കുകയാണ്. ഇതിന് കുറഞ്ഞ ത�ൊഴിലില്ലായ്മ നിരക്ക്, ശക്തമായ വളര്‍ച്ച സാധ്യത സൂചിപ്പിക്കുന്ന കണക്കുകള്‍, പണപ്പെരുപ്പം നിയ�ിതമായ അളവില്‍ നില്‍ക്കുക എന്നിവ കാരണമാണ്. ഇത�ോടെ പലിശ നിരക്ക് സാധാരണനിലയിലെത്തി. ഇത് യുഎസ് ഡ�ോളറിനെ ശക്തമാക്കിയെന്ന് മാത്രമല്ല, സ്വര്‍ണ്ണവിലയെ താഴ്ത്തുകയും ചെയ്തു. അതിന് ശേഷം സ്വര്‍ണ്ണവില 2018 ന്റെ അവസാനത്തില്‍ കുറച്ച് മെച്ചപ്പെട്ടു . എങ്കിലും അത് 2018 ല്‍ 0.93 ശതമാനത്തോളം താഴുന്നതില്‍ നിന്നും തടയാന�ൊന്നും ഈ കുതിപ്പിന് സാധിച്ചില്ല. 2018 ഡിസംബറില്‍ സ്വര്‍ണ്ണവിലയില്‍ അഞ്ച് ശതമാനത്തോളമാണ് ഉയര്‍ച്ച ഉണ്ടായത്. സ്വര്‍ണ്ണവില 2018 ന്റെ അവസാന പാദത്തില്‍ കരുത്താര്‍ജ്ജിക്കാന്‍ തുടങ്ങിയിരുന്നു . ഉയര്‍ന്നു വരുന്ന പുത്തന്‍ സമ്പദ് വ്യവസ്ഥകളിലെ കറന്‍സികള്‍ സുസ്ഥിരമായതും യുഎസ് ഡ�ോളര്‍ വിലയിടിഞ്ഞതും ഇതിന് കാരണമായി. യുഎസ് സമ്പദ്ഘടനാവളര്‍ച്ച മന്ദീഭവിച്ചത�ോടെ ഭാവിയില്‍ പലിശനിരക്ക് വര്‍ധനവിന്റെ സൂചന ഫെഡ് ചെയര്‍മാന്‍ ജെറ�ോം പവല്‍ നല്‍കിയിരുന്നു . 2019 ല്‍ രണ്ട് തവണയെങ്കിലും പലിശ നിരക്ക് കൂട്ടാന്‍ സാധ്യതയുണ്ടെന്ന് 2018 ഡിസംബറില്‍ ഫെഡ് ചെയര്‍മാന്‍ ജെറ�ോം പവല്‍ സൂചിപ്പിച്ചിരുന്നു. ഇതിനനുസരിച്ച്, 2019 സ്വര്‍ണ്ണവിലയെ സംബന്ധിച്ചിടത്തോളം ഗുണകരമായിരിക്കുമെന്ന് ഞങ്ങള്‍ കരുതുന്നു. ഡ�ോളര്‍ വില ഉയരാനുള്ള സാധ്യത കുറവാണ്. കാരണം യുഎസ് സമ്പദ്ഘടനയില്‍ മാന്ദ്യം തടരുകയാണ്. സ്വര്‍ണ്ണവില 1250 ഡ�ോളറിനും 1350 ഡ�ോളറിനും ഇടയില്‍ നില്‍ക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു

െ^{_phcnþamÀ¨v 2019

15


_nkn\Êv

cmtPjv \mbÀ ]mÀSvWÀþFsaÀPv shâÀkv Pte ssS t¥m-_- tI-c-f Nm-]v-äÀ {]-knUâv Iq-Sn-bm-Wv cm-tP-jv \mbÀ.

വ്യ

മുന്‍തലമുറയില്‍ നിന്നും വ്യത്യസ്ത മായാണ് ഇന്നത്തെ ചെറുപ്പക്കാര്‍ ചിന്തിക്കുന്നത്. സ�ോഷ്യല്‍ മീഡിയയും മറ്റും ഇവരുടെ കാഴ്ചപ്പാടിനെ ആഗ�ോളയൗവനവുമായി ബന്ധപ്പെടുത്താന്‍ സഹായിക്കുന്നു. റിസ്‌കെടുക്കാന്‍ ജാഗരൂകരാണ് അവര്‍. ഒപ്പം മാറ്റങ്ങള്‍ക്കായി അസ്വസ്ഥപ്പെടുന്നവരുമാണ്. സ്വന്തം ഔദ്യോ ഗികജീവിതം മാറ്റിയെഴുതാന്‍ അവര്‍ തയ്യാറും സ്വത�ചിന്തയുമുള്ളവരുമാണ്.

വസായ സംരംഭകത്വം എന്നത് എല്ലാക്കാലത്തും സജീവമായ വിഷയമാണ്. ജീവിതത്തില്‍ വ്യത്യസ്തമായ സ്വപ്നം കാണുന്ന സംരംഭകര്‍ സമൂഹത്തിന്റെ എല്ലാ തട്ടിലുമുണ്ട്. അവര്‍ സമ്പത്ത് നേടുന്നത�ോട�ൊപ്പം തങ്ങളുടെ ചുറ്റുപാടുമുള്ള മനുഷ്യരുടെ ജീവിതത്തിലും മാറ്റങ്ങളുണ്ടാക്കുകയും എല്ലാത്തിനേയും ച�ോദ്യം ചെയ്യുകയും ചെയ്യുന്നു, പുതിയ സംരംഭങ്ങളിലേക്ക് ധൈര്യം മാത്രം കൈമുതലാക്കി ഇറങ്ങിച്ചെല്ലുന്ന വ്യക്തികളാണിവര്‍. പക്ഷെ ജീവിതത്തില്‍ മികച്ചവരായി മാറാന്‍ അവര്‍ക്ക് സ്വന്തം സ്വപ്നങ്ങളില്‍ വിശ്വാസം ഉണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി, 'വ്യവസായസംരംഭകന്‍' എന്നറിയപ്പെടുന്നത് ഉല്‍പന്നങ്ങളും സേവനങ്ങളും വില്‍ക്കുന്ന വ്യവസായസംരംഭങ്ങളിലൂടെ സ്വത്ത് സമ്പാദിക്കുന്നവരേയാണ്. ആശയങ്ങളെ പ്രായ�ോഗികമാക്കി മാറ്റി, പുതിയ മേഖലകള്‍ വെട്ടിപ്പിടിക്കുന്നവരാണവര്‍. പക്ഷെ ല�ോകം മാറിയത�ോടെ പുതിയ സംരംഭകര്‍ രാജാക്കന്മാരേക്കാള്‍ കൂടുതല്‍ സ്വത്ത് സമ്പാദിക്കുന്നു, അവര്‍ നാടിന്റെ സമ്പദ്ഘടനയെ മാത്രമല്ല, രാഷ്ട്രീയഘടനയെക്കൂടി മാറ്റിമറിക്കുന്ന ശക്തികളായി മാറുന്നു. ബിസിനസ് ഒരു തലമുറയില്‍ നിന്നും അടുത്ത തലമുറയിലേക്ക് മാറുമ്പോള്‍ പാരമ്പര്യവും ജന്മമഹിമയും ന�ോക്കിയാണ് കടിഞ്ഞാണ്‍ കൈമാറുന്നത്. അല്ലാതെ ബിസിനസ് മിടുക്ക്

16

െ^{_phcnþamÀ¨v 2019

ന�ോക്കിയല്ല. ബിസനിസ്സില്‍ വിജയം നിലനിര്‍ത്താന്‍ ഇപ്പോള്‍ ത�ോല്‍പിക്കാനാവാത്ത, എതിരാളികള്‍ക്ക് കടന്നു ചെല്ലാന്‍ കഴിയാത്ത പ്രതിര�ോധഘടനയാണ് തീര്‍ക്കപ്പെടുന്നത്. എതിരാളികള്‍ക്ക് കടക്കാന്‍ പറ്റാത്ത തരത്തിലുള്ള പ്രതിര�ോധമതില്‍ക്കെട്ടുകള്‍ തീര്‍ക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് വിദഗ്ധരുടെ വാദം. പുർ�സൂരികളില്‍ നിന്നും കിട്ടുന്ന ബിസിനസ് സാമ്രാജ്യം സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് പുത്തന്‍തലമുറ ഇത്തരം വേലികള്‍ കെട്ടിപ്പൊക്കുന്നത്. എന്തായാലും ഇപ്പോള്‍ വിജയസാധ്യതയുള്ള പുതിയ�ൊരു സംരംഭം കെട്ടിപ്പൊക്കുക എന്നത് നാള്‍ക്ക്നാള്‍ ദുഷ്‌കരമായി മാറുകയാണ്. അതുപ�ോലെ തന്നെ പുതിയ മിടുക്കര്‍ ബിസിനസ് കെട്ടിപ്പടുക്കുന്നതിന്റെ പ്രശ്നങ്ങളിലൂടെ കടുന്നുപ�ോകാന്‍ ഇഷ്ടപ്പെടാത്തവരാണ്. പകരം വിജയകരമായി നടന്നുപ�ോകുന്ന ബിസിനസ് നടത്തിപ്പുകാരാകാന്‍ മാത്രമാണ് അവര്‍ ആഗ്രഹിക്കുന്നത്. പക്ഷെ ഡിജിറ്റല്‍ ടെക്‌ന�ോളജി കാര്യങ്ങള്‍ മാറ്റിമറിച്ചിരിക്കുകയാണ്. മാത്രമല്ല, പുതിയ ആശയമാണ് പുതിയ ബിസിനസ്സിന്റെ അടിത്തറ എന്നു വന്നിരിക്കുന്നു. എന്ന് മാത്രമല്ല, ല�ോകത്താകെ ഒരു പാട് പുത്തന്‍ ബിസിനസ്സുകാര്‍ ഉയര്‍ന്ന് വന്നുക�ൊണ്ടിരിക്കുകയാണ്. കുടുംബബിസിസ്സിന്റെ ഭാഗമായുള്ള സ്വത്തോ, പാരമ്പര്യമ�ോ ഇല്ലാത്ത സാധാരണകുടുംബത്തില്‍പ്പെട്ട ചെറുപ്പക്കാര്‍ പുത്തന്‍ ആശയങ്ങള്‍ അവതരിപ്പിച്ചുക�ൊണ്ട്


ബിസിനസ് സംരംഭകൻ

ഡിജിറ്റല്‍ സഹായം തേടുമ്പോള്‍...

വന്‍ സാമ്രാജ്യങ്ങളുടെ തലപ്പത്തേക്കുയരുന്ന നാളുകളാണിത്. ഇത�ോടെ മിടുക്കന്മാരും ബിസിനസ് സംരംഭം എന്ന ആശയത്തിലേക്ക് ഉറ്റുന�ോക്കാന്‍ തുടങ്ങിയിരിക്കുന്നു . മാത്രമല്ല, നമുക്ക് ചുറ്റും കാണുന്ന ഡിജിറ്റല്‍ പരിവര്‍ത്തനങ്ങള്‍ ബിസനസ് സംരംഭത്തെ ല�ോകമെമ്പാടും വിശുദ്ധഅവസരങ്ങളാക്കി മാറ്റുകയാണ്. സമൂഹവും സര്‍ക്കാരും ഇത്തരം സ്വത്ത് സൃഷ്ടിക്കാന്‍ കഴിവുള്ള ബിസിനസ്‌കാരെ അംഗീകരിക്കുന്നു. സംരംഭകര്‍ മറ്റുള്ളവര്‍ക്ക് ത�ൊഴിലും സൃഷ്ടിച്ചുക�ൊടുക്കുന്നത�ോട�ൊപ്പം സമ്പദ്ഘടനയ്ക്ക് സംഭാവന നല്‍കുകയും ചെയ്യുന്നു. സര്‍ക്കാരും നിയമസ്രഷ്ടാക്കളും സംരംഭകരെ പ്രോത്സാഹിക്കുന്നു. ബ്യൂറ�ോക്രാറ്റുകളും ഇത്തരം സംവിധാനം നിലനിര്‍ത്താന്‍ സഹായിക്കുന്നു. സ്വയം ത�ൊഴില്‍ സംരംഭകരും നവബിസിനസ് സംരംഭകരും കഴിഞ്ഞനാളുകളില്‍ ധാരാളം പ്രശ്‌നം നേരിട്ടിരുന്നു. ഇതിലെ പങ്കാളികളായ സര്‍ക്കാരും സമൂഹവും അക്കാദമിക് സമൂഹവും ഒരിക്കലും വ്യവസായസംരംഭത്തെ അനുകൂലിച്ചിട്ടില്ല. തുടക്കത്തിലുള്ള ഒരു ബിസിനസ് സംരംഭം മികച്ച വിജയം നേടാന്‍

കഴിയാത്ത വിദ്യാര്‍ത്ഥിയെപ്പോലെയാണ്. പക്ഷെ പിന്നീട് ഇത് കൂടുതല്‍ മികവാര്‍ന്ന പ്രകടനത്തിന് വഴിയ�ൊരുക്കുന്നു . ഈ ഉദാഹരണം പരമ്പരാഗതമായി വ്യവസായത്തെ അനുകൂലിക്കാത്ത നമ്മുടെ സമൂഹത്തിന് ചേരുന്നതാണ്. പലപ്പോഴും കുത്സിതബുദ്ധിയും ധനമ�ോഹിയുമായ ഒരാളായി ബിസിനസ് സംരംഭകനെ ചിത്രീകരിക്കാനാണ് നമ്മള്‍ക്കിഷ്ടം. പക്ഷെ കാര്യങ്ങള്‍ മാറുകയാണ്. കേരളത്തില്‍ ഇപ്പോള്‍ സംഭവിച്ചുക�ൊണ്ടിരിക്കുന്ന മുന്നേറ്റം ഒരു അത്ഭുതത്തേക്കാള്‍ ഒട്ടും കുറഞ്ഞ കാര്യമല്ല. കേരളാ സ്റ്റാര്‍ട്ടപ് മിഷനും കെഎസ്‌ഐ ഡിസിയും ഈ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് മാത്രമല്ല കൈചുരുട്ടി മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ തയ്യാറാവുകയാണവര്‍. 12 ഇന്‍ക്യുബേഷന്‍ ഉള്ള സംസ്ഥാനം ഇവിടുത്തെ ചെറപ്പക്കാരുടെ സാധ്യതയാണ് തുറന്നുകാണിക്കുത്. അവര്‍ കാര്യങ്ങള്‍ നടപ്പാക്കു�തിന് പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുത്. കൂടുതല്‍ വിശാലമായ താല്‍പര്യത്തോടെയാണ് സംവിധാനം വികസിപ്പിക്കുന്നത്. വിദ്യാഭ്യാസസ്ഥാപനങ്ങളും ഇതിനായി ഒരുങ്ങുകയാണ്. മുന്‍തലമുറയില്‍ നിന്നും വ്യത്യസ്ത

മായാണ് ഇന്നത്തെ ചെറുപ്പക്കാര്‍ ചിന്തിക്കുന്നത്. സ�ോഷ്യല്‍ മീഡിയയും മറ്റും ഇവരുടെ കാഴ്ചപ്പാടിനെ ആഗ�ോളയൗവനവുമായി ബന്ധപ്പെടുത്താന്‍ സഹായിക്കുന്നു. റിസ്കെ ‌ ടുക്കാന്‍ ജാഗരൂകരാണ് അവര്‍. ഒപ്പം മാറ്റങ്ങള്‍ക്കായി അസ്വസ്ഥപ്പെടുന്നവരുമാണ്. സ്വന്തം ഔദ്യോ ഗികജീവിതം മാറ്റിയെഴുതാന്‍ അവര്‍ തയ്യാറും സ്വത�ചിന്തയുമുള്ളവരുമാണ്. പണ്ടത്തെപ്പോലെ എല്ലാവരും പിന്തുടരുന്ന വഴിയിലൂടെ പ�ോകണമെന്ന സമ്മര്‍ദ്ദം ഇവര്‍ക്ക് മാതാപിതാക്കളില്‍ നിന്നും ഇല്ല. ഇപ്പോഴത്തെ മാതാപിതാക്കള്‍ക്ക് അവരുടെ മക്കളുടെ കഴിവില്‍ വിശ്വാസമുണ്ട്. മക്കളുടെ സ്വപ്നങ്ങള്‍ പിന്തുടരുന്നതിന് പ്രോത്സാഹിപ്പിക്കാനുള്ള ധൈര്യവും അവര്‍ക്കുണ്ട്. പുതമകള്‍ കണ്ടെത്താനുള്ള പ്രേരണയാണ് ഈ വ്യവസായസംരംഭകരുടെ ഡിഎന്‍എ. പ്രശ്ന ‌ ങ്ങള്‍ നേരിടേണ്ടിവരുമ്പോള്‍ ഓര�ോ ദിവസവും അവര്‍ക്ക് സ്വയം നവീകരിക്കേണ്ടതായി വരുന്നു. അങ്ങിനെയാണ് വ്യവസായസംരംഭകര്‍ പ്രശ്നപരിഹാരം കണ്ടെത്തുന്നത്. എപ്പോഴും സൗജന്യവും പുറം സഹായവും പ്രതീക്ഷിക്കുന്നവരല്ല സംരംഭകര്‍. അവരെ സംബന്ധിച്ചിടത്തോളം ഓര�ോ

െ^{_phcnþamÀ¨v 2019

17


പ്രശ്‌ന ങ്ങളും സ്വയം നവീകരിക്കാനുള്ള സാധ്യതയാണ്. അതുപ�ോലെ മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് മന�ോഭാവം. സിമ�ോന്‍ സിനെക് തന്റെ ടെഡ് ട�ോക്കില്‍ ഓര്‍മ്മിപ്പിക്കുന്നത് എന്തെന്നാല്‍ , നമ്മുടെ ഓര�ോ പ്രവര്‍ത്തിക്ക് പിന്നിലും മൂന്ന് ചട്ടക്കൂടുണ്ടെന്നതാണ്- എന്ത്, എങ്ങിനെ, എന്തുക�ൊണ്ട് എന്നിങ്ങനെ മൂന്ന് ചട്ടക്കൂടുകള്‍. സാധാരണയായി നമ്മള്‍ ഇതിന്റെ അടിസ്ഥാനത്തിലാണ് നയിക്കപ്പെടുന്നത്. പലപ്പോഴും എന്ത് ചെയ്യണം , അത് എങ്ങിനെ ചെയ്യണം എന്നീ കാര്യങ്ങളുടെ പേരിലാണ് നമ്മള്‍ സമയം ചെലവിടുന്നത്. അതേ സമയം അത് എന്തുക�ൊണ്ട് ചെയ്യണം എന്ന കാര്യം മാത്രം നമ്മള്‍ അവഗണിക്കുന്നു. വാസ്തവത്തില്‍ നമ്മുടെ നിലനില്‍പ്പിന്റെ അടിത്തറ തന്നെ ആ എന്തിന് എന്ന ച�ോദ്യമാണ്. ആ ഒര�ോറ്റ കാരണം ക�ൊണ്ടാണ് നമ്മള്‍ ജീവിതത്തിന്റെ വിശാല ലക്ഷ്യത്തെ പിന്തുടരുന്നത്. അത് ഒരു ത�ൊഴില്‍ കണ്ടെത്തുക എന്നതിനപ്പുറം ഒരു ഉൾവിളിയാണ്. നമ്മള്‍ ഇനിയും ഏറെ ദൂരം പ�ോകേണ്ടതുണ്ട്. ഓര�ോ വിജയിക്കു� സംരംഭകന് പിന്നിലും പരാജയപ്പെട്ട നൂറുകണക്കിന് പേരുണ്ട്. അവരില്‍ പലര്‍ക്കും ത�ൊഴിലും വിന�ോദവും കുടുംബവും കൃത്യമായ അളവില്‍ 18

െ^{_phcnþamÀ¨v 2019

ബാലന്‍സ് ചെയ്യാന്‍ അറിയുന്നവരല്ല. വ്യവസായസംരംഭകത്വം എന്നത് ഒരു അഭിനിവേശമാണ്. ഒരു വലിയ കലയെ, സംഗീതത്തെ, സൃഷ്ടിക്കുന്നതുപ�ോലെ, ഒരു മഹത്തായ രചന നടത്തുന്നതുപ�ോലെ അതെല്ലാം ജനിക്കുന്നത് വലിയ ത്യാഗത്തില്‍ നിന്നാണ്. ചിലപ്പോള്‍ ഇരുട്ട് നിറഞ്ഞ ടണലിലൂടെ നടന്ന് നടന്ന് നമ്മള്‍ പ്രകാശത്തില്‍ എത്തിച്ചേരും. ശരിയായ സംരംഭകര്‍ അവരുടെ സ്വപ്നങ്ങള്‍ എന്തൊക്കെ മാര്‍ഗ്ഗതടസ്സങ്ങളുണ്ടെങ്കിലും പിന്തുടരും. അത് ഒരു തുടര്‍ച്ചയായ മഹായാത്രയാണ്. ആ യാത്രക്കിടയില്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ കാത്തിരിക്കുന്നുണ്ടാകാം. നിങ്ങള്‍ ചുറ്റും കാണുന്നതില്‍ നിന്നും പഠിക്കുക. നിങ്ങളുടെ ലക്ഷ്യത്തിലേക്ക് ഊര്‍ജ്ജത്തോടെയും ആത്മവിശ്വാസത്തോടെയും മാത്രം നീങ്ങിയാല്‍ പ�ോരാ, അസ്വാസ്ഥ്യത്തോടെ, റിസ്‌കെ ടുക്കാനുള്ള കഴിവ�ോടെ വേണം നീങ്ങാന്‍. എന്നാലും നിമിഷങ്ങളെ അവഗണിക്കാന്‍ കഴിയില്ല. എന്തായാലും ഒരു കാര്യം ഉറപ്പ്- വ്യവസായസംരംഭകത്വം ഇന്ത്യയിലേക്കുള്ള വഴി കണ്ടെത്തിക്കഴിഞ്ഞു. അതിലേക്ക് ല�ോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞവര്‍ എത്തിച്ചേരും. അതിനുള്ള സമയം എത്തിക്കഴിഞ്ഞു



സാജ് ഹ�ോള്‍ഡിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ യൂണിറ്റുകളില�ൊന്നായ സാജ് റിസ�ോര്‍ട്ട്‌സിന്റെ സിഇഒ മിനി സാജന്‍ വര്‍ഗ്ഗീസാണ്. കാഞ്ഞിരക്കാട്ട് സാജന്‍ വര്‍ഗ്ഗീസിന്റെ ഭാര്യയായ മിനി സാജ് ഹ�ോള്‍ഡിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍മാരില്‍ ഒരാളാണ്.

പു

തിയ തലമുറയില്‍പ്പെട്ട കേരളത്തിലെ സ്ത്രീകള്‍ക്ക് വ്യവസായ സംരംഭകത്വം ഏറെ ഇഷ്ടമാണ്. ഈയിടെ കേരളത്തില്‍ നിന്നുള്ള നിരവധി ചെറുപ്പക്കാരികളായ സ്ത്രീകള്‍ വിജയം ഉറപ്പില്ലാത്ത, ഏറെ അപകടസാധ്യതയുള്ള സംരംഭങ്ങളിലേക്കിറങ്ങാന്‍ ധൈര്യം കാണിച്ചിരുന്നു. കാര്യങ്ങള്‍ ഇതേ വേഗതയില്‍ പുര�ോഗമിക്കുകയാണെങ്കില്‍, സ്ത്രീവ്യവസായസംരംഭകര്‍ പുരുഷവ്യവസായസംരംഭകരേക്കാള്‍ കുടുതലാകും. ഇപ്പോള്‍ തന്നെ നിരവധി വനിത വ്യവസായസംരംഭകര്‍ അങ്ങേയറ്റം വിജയിച്ചവരായുണ്ട്. അത്തരം അപൂർവ്വ വിജയത്തിനുടമയായ ഒരു വനിതാസംരംഭകയെയാണ് ഞങ്ങള്‍ ഈ ലക്കത്തില്‍ പരിചയപ്പെടുത്തുന്നത്. സാജ് ഹ�ോള്‍ഡിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ യൂണിറ്റുകളില�ൊന്നായ സാജ് റിസ�ോര്‍ട്ട്‌സിന്റെ സിഇഒ മിനി സാജന്‍ വര്‍ഗ്ഗീസാണ്. കാഞ്ഞിരക്കാട്ട് സാജന്‍ വര്‍ഗ്ഗീസിന്റെ ഭാര്യയായ മിനി സാജ് ഹ�ോള്‍ഡിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍മാരില്‍ ഒരാളാണ്. ഒരു അക്കൗണ്ടന്റ് എന്ന നിലയിലാണ് അവര്‍ കരിയര്‍ ആരംഭിച്ചത്. പിന്നീട് സാജ് ഹ�ോട്ടല്‍ ബിസിനസ് മേഖലയില്‍ തീരുമാനമെടുക്കുന്ന പ്രധാനികളില്‍ ഒരാളായി ഉയര്‍ന്നു. അവരുടെ വളര്‍ച്ച സാവധാനമായിരുന്നെങ്കിലും സുസ്ഥിരമായിരുന്നു. എല്ലാ സ്ത്രീകളെയും പ്രച�ോദിപ്പിക്കുന്നതാണ് മിനിയുടെ ബിസിനസ് രംഗത്തെ വിജയഗാഥ. ല�ോകത്ത് തന്റേതായ വ്യത്യസ്ത മുദ്ര പതിപ്പിക്കണമെന്ന മ�ോഹമാണ് മിനിയെ നയിച്ചത്. അതിന് പറ്റിയ മാര്‍ഗ്ഗമാണ് വ്യവസായസംരംഭകത്വമെന്നും അവര്‍ കരുതി. മിനി സാജന്‍ വര്‍ഗ്ഗീസ് മനസ്സ് തുറക്കുന്നു :

വെല്ലുവിളികള്‍ നിറഞ്ഞ ഹ�ോസ്പിറ്റാലിറ്റി ബിസിനസ്സിലേക്ക് കടന്നുവരുവനുണ്ടായ സാഹചര്യം ?

എന്റെ ഭര്‍ത്താവിന്റെ നിര്‍ദേശപ്രകാരമായിരുന്നു. വിവാഹത്തിന് ഒരു വര്‍ഷത്തിന് ശേഷമാണ് ഞാന്‍ ബിസിനസ് മേഖലയിലേക്ക് പ്രവേശിച്ചത്. തുടക്കത്തില്‍, ഞങ്ങളുടെ ഫ്‌ളൈറ്റ് കാറ്ററിംഗ് കമ്പനിയായ സാജ് ഫ്‌ളൈറ്റ് സർ�ീസസിലെ ഫിനാന്‍സ് ഡിപാര്‍ട്‌മെന്റില്‍ ഒരു അക്കൗണ്ടന്റായി ഞാന്‍ ജ�ോലി തുടങ്ങി. ഫിനാന്‍സ് മേഖലയില്‍ എനിക്ക് നല്ല അനുഭവപരിചയമുണ്ടായിരുന്നു. പിന്നീട് കുറെശ്ശേയായി ഞാന്‍ ക�ോര്‍പറേറ്റ് മേഖലയിലേക്ക് ശ്രദ്ധപതിപ്പിക്കാന്‍ 20

െ^{_phcnþamÀ¨v 2019


മിനി സാജന്‍ വര്‍ഗ്ഗീസ്:

ഇന്ത്യന്‍ ടൂറിസം ബിസിനസിലെ കരുത്തുറ്റ വനിത

െ^{_phcnþamÀ¨v 2019

21


തുടങ്ങി. അത�ോട�ൊപ്പംതന്നെ കമ്പനിയുടെ ഓര�ോ ബിസിനസ് മേഖലയെക്കുറിച്ചും ഞാന്‍ ആഴത്തില്‍ പഠിച്ചു.

അക്കൗണ്ടന്റില്‍ നിന്നും കമ്പനിയുടെ തലപ്പത്തേക്കുള്ള ആ യാത്ര എങ്ങിനെയായിരുന്നു?

ആ റ് വര്‍ഷത്തേക്കാ ള്‍ കൂ ടു ത ല്‍ സമയം അതിന് വേണ്ടിവന്നു. ആ നാളുകളില്‍ സാജ് ഗ്രൂപ്പ് കൂടുതലായും ഫ്‌ളൈറ്റ് കാറ്ററിംഗ് ബിസിനസ്സിലായിരുന്നു. ആ ബിസിനസ്സിന് നിരവധി മാനങ്ങളുണ്ടായിരുന്നു. അതിന്റെ ഓര�ോ ചെറിയ വിഷയങ്ങളും പഠിക്കാന്‍ ഞാന്‍ കൂടുതല്‍ സമയം ചെലവിട്ടു. ഇതില്‍ ഏറ്റവും പ്രധാനം ഭക്ഷ്യസുരക്ഷയായിരുന്നു. അതേക്കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ ഞാന്‍ ലണ്ടനില്‍ ഒരു ക�ോഴ്‌സ് പഠിച്ചു. ഭര്‍ത്താവ് എന്നെ പിന്തുണയ്ക്കാനുണ്ടായിരുന്നെങ്കിലും ഇത് സ്പൂണ്‍ ഫീഡിംഗായി ചെയ്യാവുന്ന കാര്യമല്ലായിരുന്നു. എല്ലാം സ്വന്തമായി പഠിക്കേണ്ടതായി വന്നുവെന്നത് മാത്രമല്ല തീരുമാനങ്ങളെല്ലാം ഞാന്‍ തന്നെ എടുക്കേണ്ടതായും വന്നു.

ഹ�ോട്ടല്‍ ബിസിനസില്‍ നിക്ഷേപിച്ച് സംരംഭം വൈവിധ്യവല്‍ക്കരിക്കാനുള്ള നീക്കത്തിന് പിന്നിലെ

22

െ^{_phcnþamÀ¨v 2019

പല ഫ്‌ളൈറ്റുകളും ക�ൊച്ചിയില്‍ രാത്രിസമയങ്ങളിലാണ് ഇറങ്ങുന്നത്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ ഈ അസമയങ്ങളില്‍ ഹ�ോട്ടലുകളില്‍ ചെക്ക് ഇന്‍ ചെയ്യേണ്ടി വരുന്നു. അത്തരം സ്ത്രീകള്‍ ഞങ്ങളുടെ ഹ�ോട്ടലില്‍ എത്തിയാല്‍ അവര്‍ക്ക് അങ്ങേയറ്റം സുരക്ഷിത്വം അനുഭവപ്പെടും. പ്രച�ോദനം എന്തായിരുന്നു?

2006-07ല്‍ ചെലവ് കുറഞ്ഞ (ല�ോ ക�ോസ്റ്റ് ) വിമാനക്കമ്പനികളുടെ വരവ�ോടെ കാറ്റിംഗ് വിതരണത്തില്‍ കാര്യമായ ഇടിവുണ്ടായി. ചില സ്വകാര്യവിമാനക്കമ്പനികള്‍ കടക്കെണിയില്‍പ്പെടുകയും ചില ദേശീയ വിമാനക്കമ്പനികളില്‍ നിന്നും കിട്ടേണ്ട ക�ോടികള്‍ കിട്ടാതിരിക്കുകയും ചെയ്തത�ോടെ കമ്പനി പതുക്കെ ഹ�ോസ്പിറ്റാലിറ്റി മേഖലയെ അടിസ്ഥാനമാക്കിയുള്ള ബിസിനസ്സിലേക്ക് കൂടി ചുവടുവെക്കുകയായിരുന്നു.

ഉപഭ�ോകതാക്കള്‍ താല്‍പര്യത്തോടെ സാജ് എന്ന ബ്രാന്റ് തിരഞ്ഞെടുക്കുന്നതിന്റെ കാരണമെന്താണ് ? സാജ് എന്ന ബ്രാന്റ് നാമത്തിന്റെ

പര്യായപദമായി വിശ്വാസ്യത എന്ന ഘടകം ഉണ്ട്. ഇത് മൂലം കാറ്ററിംഗ് ബിസിനസ്സിന്റെ കാലം മുതലേ ഞങ്ങള്‍ ആഗ�ോള അംഗീകാരവും പ്രശസ്തിയും നേടിയിട്ടുണ്ട്. ഞങ്ങള്‍ ഉപഭ�ോകതാക്കള്‍ക്ക് ഗുണനിലവാരമുള്ള ഭക്ഷണവും സേവനവും ഉറപ്പാക്കുന്നു. ഇത് തന്നെയാണ് ആളുകള്‍ സാജ് തിരഞ്ഞെടുക്കുന്നതിന്റെ പ്രധാനകാരണം. നിരവധി ബ്യൂറ�ോക്രാറ്റുകളും താരങ്ങളും ഞങ്ങളുടെ ഹ�ോട്ടലാണ് നിര്‍ദേശിക്കുന്നത്.

സാജിന്റെ 'സിംഗിള്‍ ലേഡി ട്രാവലിംഗ് ' സ്‌കീമിനെക്കുറിച്ച് പറയാമ�ോ?

പല ഫ്‌ളൈറ്റുകളും ക�ൊച്ചിയില്‍ രാത്രിസമയങ്ങളിലാണ് ഇറങ്ങുന്നത്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ ഈ അസമയങ്ങളില്‍ ഹ�ോട്ടലുകളില്‍ ചെക്ക് ഇന്‍ ചെയ്യേണ്ടി വരുന്നു. അത്തരം സ്ത്രീകള്‍ ഞങ്ങളുടെ ഹ�ോട്ടലില്‍ എത്തിയാല്‍ അവര്‍ക്ക് അങ്ങേയറ്റം സുരക്ഷിത്വം അനുഭവപ്പെടും. കാരണം ഇവിടെ സ്ത്രീജീവനക്കാര്‍ തന്നെയാണ് അവരെ വരവേല്‍ക്കുന്നതും അവര്‍ക്ക് വേണ്ട കാര്യങ്ങളെല്ലാം ചെയ്തുക�ൊടുക്കുന്നതും. ഞങ്ങളുടെ സ്റ്റാഫുകളില്‍ 50 ശതമാനവും സ്ത്രീകളാണ്. ഞങ്ങളുടെ


അ ത ി ഥ ി ക ള ാ യ ാ ലും സ്റ്റാഫായാലും ഞങ്ങള്‍ അവര്‍ക്ക് സുരക്ഷ വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെ ഹ�ോട്ടലുകളില്‍ സെക്യൂരിറ്റി ജ�ോലിക്ക് പ�ോലും സ്ത്രീകള്‍ ഉണ്ട്. അധികം സ്ത്രീകളും അത് സൗകര്യമായി കരുതുന്നു. രാത്രികാലങ്ങളില്‍ ഞങ്ങളുടെ ഹ�ോട്ടലുകളില്‍ ജ�ോലി ചെയ്യുന്നത് സേഫ് ആയി അവര്‍ക്ക് അനുഭവപ്പെടുന്നു. സ്ത്രീകളുടെ ശാക്തീകരണം സാജ് ഗ്രൂപ്പിന്റെ ലക്ഷ്യമാണ്. സ്ത്രീകള്‍ക്ക് പുതിയ സ്‌കില്ലുകള്‍ ഞങ്ങള്‍ പഠിപ്പിക്കുന്നു. സാധാരണ സ്ത്രീകള്‍ക്ക് ഇത് മൂലം നല്ല വരുമാനം നേടാനാവുന്നുണ്ട്.

സാജ് ഹ�ോട്ടല്‍സ് ഗുണനിലവാരത്തിനും രുചികരമായ ഭക്ഷ്യവിഭവങ്ങള്‍ക്കും പേര് കേട്ടതാണ്. അതേക്കുറിച്ച് വിശദമാക്കാമ�ോ?

കസ്റ്റമര്‍ക്ക് സുരക്ഷിതമായ ഭക്ഷണം നല്‍കുന്ന കാര്യത്തില്‍ സാജിന് നിര്‍ബന്ധമുണ്ട്. ഫുഡ് സേഫ്റ്റിയെക്കുറിച്ച്

പ ര ി ശ ീ ല നം നല്‍കുന്ന ഒരാളാണ് ഞാന്‍. കാറ്ററിംഗ് ബിസിനസ് കാലം മുതലേ ഗുണനിലവാരവും സുരക്ഷിതമായ ഭക്ഷണവും നല്‍കുക എന്ന നയം ആത്മാര്‍ത്ഥമായി പിന്തുടരുകയാണ് ഞങ്ങള്‍. ഭക്ഷണത്തിനുള്ള അസംസ്‌കൃത വിഭവങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതില്‍ ഞങ്ങള്‍ അതീവ ശ്രദ്ധ നല്‍കുന്നു. അതുപ�ോലെ ഭക്ഷണം തയ്യാറക്കുന്ന സ്റ്റാഫുകളുടെ വൃത്തിയിലും

അസംസ്‌കൃ തവസ്തുക്കള്‍ സൂക്ഷിക്കുന്നതിലും ഞങ്ങള്‍ ജാഗ്രത പുലര്‍ത്തുന്നു. അതുപ�ോലെ വിളമ്പുന്ന വിഭവത്തിന്റെ രുചി, ഗുണനിലവാരം, സേഫ്റ്റി എന്നിങ്ങനെ പല ഘടകങ്ങളിലും ശ്രദ്ധപതിപ്പിക്കേണ്ടതുണ്ട്. എല്ലാ തരം രുചിവിഭവങ്ങളും നല്‍കുന്നുണ്ടെങ്കിലും പ്രാദേശിക രുചികള�ോടാണ് കൂടുതല്‍ താല്‍പര്യം. ഞങ്ങള്‍ക്ക് ഒരു സ്‌പെഷ ്യല്‍ സീഫുഡ് റെസ്റ്റോറന്റുമുണ്ട്. അവിടെ സവിശേഷമായ പ്രാദേശിക ഭക്ഷ്യവിഭവങ്ങളാണ് നല്‍കുന്നത്.

എന്താണ് അടുത്ത ലക്ഷ്യം?

സാജ് എന്ന ബ്രാന്റിനെ കൂടുതല്‍ ജനപ്രിയമാക്കാനും ആഗ�ോള തലത്തില്‍ അംഗീകാരമുള്ള ബ്രാന്റാക്കിമാറ്റാനും ഞാന്‍ ആഗ്രഹിക്കുന്നു .

സാജ് സ്പായുടെ സവിശേഷതകള്‍ എന്തൊക്കെയാണ് ?

സാജ് എര്‍ത്ത് റിസ�ോര്‍ട്ട് എന്നത് എല്ലാ തരത്തില്‍പ്പെട്ട യാത്രക്കാര്‍ക്കും െ^{_phcnþamÀ¨v 2019

23


അവരുടെ എല്ലാതരം ആവശ്യങ്ങള്‍ക്കും ഒര�ൊറ്റ കുടക്കീഴില്‍ പരിഹാരം നല്‍കുന്ന ഇടമാണ്. ടൂറിസ്റ്റുകളും ബിസിനസ്‌കാരും റിലാക്‌സ് ചെയ്യാനും കൂടുതല്‍ ഫ്രഷ് ആവാനും ഈ സൗകര്യം ഉപയ�ോഗപ്പെടുത്തുന്നു. മാര്യേജ് പ�ോലുള്ള ചടങ്ങുകള്‍ക്ക് പങ്കെടുക്കുന്നതിന് അതിഥികള്‍ക്ക് താമസിക്കുവാന്‍ സൗകര്യപ്രദമാണ് ഇവിടം. ഇവിടെ ബ്യൂട്ടി സലൂണുണ്ട്, പരിചയസമ്പരായ ബ്യൂട്ടിഷ്യന്മാരും ഹെയര്‍ ഡ്രസ്സര്‍മാരും ഉണ്ട്.

താങ്കളുടെ ജീവിതത്തിലെ വലിയ പ്രച�ോദനമായ ഭര്‍ത്താവ് സാജന്‍ വര്‍ഗീസ്സിനെ കുറിച്ച് ചുരുങ്ങിയവാക്കുകളില്‍ പറയുകയാണെങ്കില്‍?

നല്ല കാഴ്ചപ്പാടും ഉള്‍ക്കാഴ്ചയും ഉള്ള വ്യക്തിയാണ് അദ്ദേഹം. വാസ്തവത്തില്‍ അദ്ദേഹമാണ് എന്റെ വഴികാട്ടി. എന്തിനെക്കുറിച്ചെങ്കിലും ഒരു തീരുമാനമെടുക്കും മുമ്പ് അതേക്കുറിച്ച് ആഴത്തില്‍ പഠിക്കുന്ന രീതിയാണ് അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ ആ ഗുണം ഞാന്‍ അനുകരിക്കാന്‍ ശ്രമിക്കുന്നു. അദ്ദേഹം ഒരു സവിശേഷ വ്യക്തിയാണ്. ആള്‍ക്കൂട്ടത്തില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന വ്യക്തി. സംസാരിക്കുന്നതിനും പെരുമാറുന്നതിലും എല്ലാം അങ്ങിനെ തന്നെ അതുകാരണമാകാം ഞാനും ചെയ്യുന്നതിലെല്ലാം എന്റേതായ വ്യക്തിമുദ്ര

24

െ^{_phcnþamÀ¨v 2019

പതിപ്പിക്കാന്‍ ഇഷ്ടപ്പെടുന്നു.

താങ്കള്‍ ഒരു എഴുത്തുകാരി കൂടിയാണെ് അറിയാം. എങ്ങിനെയാണ് എഴുത്തിലേക്ക് എത്തിച്ചേന്നര്‍ത്? ഞാന്‍ എഴുതാറുണ്ട്. കാറ്ററിംഗ് ബി-

ശേഷം ക�ോളം വീണ്ടും എഴുതണമെന്നാവശ്യപ്പെട്ട് അവര്‍ എന്നെ സമീപിച്ചു. ഇന്ത്യയെപ്പറ്റി എഴുതാന്‍ ഒരു യൂറ�ോപ്പ് കേ�മായുള്ള മാഗസിന്‍ എന്നെ സമീപിച്ചത് ഒരു അംഗീകാരമായി കരുതുന്നു. അത് ഒരു വലിയ അംഗീകാരമാണ്.

നിങ്ങളുടെ പുതിയ പദ്ധതിയെക്കുറിച്ച് ഏതാനും വാക്കുകള്‍ പറയാമ�ോ?

ഇപ്പോള്‍ ഹ�ോട്ടല്‍ ബിസിനസ്സില്‍ നാല് മേഖലകളാണുള്ളത്. സാജ് എര്‍ത്ത് റിസ�ോര്‍ട്ട് (ക�ൊച്ചിന്‍), സാജ് വാഗമണ്‍ ഹൈഡൗണ്‍ (വാഗമ), സാജ് ജംഗിള്‍ വില്ലേജ് (തേക്കടി), സാജ് ലൂസിയ (ട്രിവാന്‍ഡ്രം). കുമരകം, മാരാരി, ആലപ്പുഴ എന്നിവിടങ്ങളില്‍ പുതിയ പദ്ധതികളുണ്ട്

സിനസ് മേഖല വിടുന്നതുവരെ ഞാന്‍ നിരന്തരം യൂറ�ോപ്പ് കേന്ദ്രമായുള്ള ഒരു പബ്ലിക്കേഷനില്‍ ക�ോളം എഴുതുമായിരുന്നു . സാജ് ഫ്‌ളൈറ്റ് സർവീസസ് മെര്‍കുറി (സില്‍വര്‍) അവാര്‍ഡ് നേടിയതിന്

ഇപ്പോള്‍ ഹ�ോട്ടല്‍ ബിസിനസ്സില്‍ നാല് മേഖലകളാണുള്ളത്. സാജ് എര്‍ത്ത് റിസ�ോര്‍ട്ട് (ക�ൊച്ചിന്‍), സാജ് വാഗമണ്‍ ഹൈഡൗണ്‍ (വാഗമണ്‍), സാജ് ജംഗിള്‍ വില്ലേജ് (തേക്കടി), സാജ് ലൂസിയ (ട്രിവാന്‍ഡ്രം). കുമരകം, മാരാരി, ആലപ്പുഴ എന്നിവിടങ്ങളില്‍ പുതിയ പദ്ധതികളുണ്ട്. ഇന്‍ക്രെഡിബിള്‍ കേരള ടൂര്‍സ് എന്ന ബാനറില്‍ ഒരു ടൂര്‍ ഓപ്പറേഷന്‍ തുടങ്ങാന്‍ പ�ോവുകയാണ്. കേരളത്തിലേക്ക് വരുന്നതും കേരളത്തില്‍ നിന്ന് പ�ോകുന്നതുമായ ടൂറിസ്റ്റുകളെ ലക്ഷ്യം വച്ചുള്ളതാണ് ഈ പദ്ധതികള്‍. ''ഒരു പാട് പേര്‍ക്ക് ആശയങ്ങളുണ്ടായിരിക്കാം. പക്ഷെ അത് അപ്പോള്‍ തന്നെ നടപ്പാക്കുന്നവര്‍ വളരെ ചുരുക്കം പേരാണ്. നാളെയ�ോ അടുത്തയാഴ്ചയ�ോ അല്ല. ഇന്ന് തന്നെ അത് നടപ്പാക്കുക. ശരിയായ സംരംഭകന്‍ സ്വപ്നം കാണുന്ന വ്യക്തിയല്ല, നടപ്പാക്കുന്ന വ്യക്തിയാണ് ''. - ന�ോളന്‍ ബുഷ്‌നെല്‍-



ഇവർ തെന്നിന്ത്യയിലെ

സൗന്ദര്യ റാണിമാർ

തെ

ന്നിന്ത്യയിലെ സൗന്ദര്യവും ആത്മവിശ്വാസവും ചിന്താശക്തിയും കഴിവുമുള്ള യുവതികളെ കണ്ടെത്താനായി പെഗാസസ്സ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിച്ച സൗന്ദര്യ മത്സരമായ മിസ് സൗത്ത് ഇന്ത്യ 2019 ഫെബ്രുവരി 3 ന് ക�ോയമ്പത്തൂര്‍ ലേ മെറിഡിയന്‍ ഹ�ോട്ടലില്‍ നടന്നു പ്രസ്തുത മത്സരത്തില്‍ കേരള സുന്ദരി നികിത ത�ോമസ് മിസ് സൗത്ത് ഇന്ത്യ 2019 കിരീടം കരസ്ഥമാക്കി . തമിഴ്‌നാടിന്റെ തരുണി കലിംഗരായര്‍ ഫസ്റ്റ് റണ്ണര്‍ അപ്പായും കേരളത്തിന്റെ ദീപ ത�ോമസ് സെക്കന്‍ഡ് റണ്ണര്‍ അപ്പായും വിജയകിരീടം ചൂടി. വര്‍ണ്ണശബളവും പ്രൗഢഗംഭീരവുമായ ചടങ്ങില്‍ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികള്‍ സന്നിഹിതരായിരുന്നു. മൂന്ന് റൗണ്ടുകളുള്ള മത്സരത്തില്‍ 26

െ^{_phcnþamÀ¨v 2019

ആദ്യ റൗണ്ടായ സാരി റൗണ്ടില്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള സാരിയണിഞ്ഞ് 24 സുന്ദരികള്‍ റാംപില്‍ ചുവടുവച്ചപ്പോള്‍ കാണികള്‍ നിറഞ്ഞ കരഘ�ോഷങ്ങള�ോടെ അവരെ വരവേല്‍ക്കുകയായിരുന്നു . ഗിന്നസ്സ് റെക്കോര്‍ഡ്, യൂ ആര്‍ എഫ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവ് വയലിനിസ്റ്റ് എം .എസ് . വിശ്വനാഥന്റെ ശ്രുതിമധുരമായ വയലിന്‍ വാദനവും സദസ്സിനെ ഇളക്കിമറിച്ച സാം ശിവയുടെ ഗാനാലാപനവും വളരെയധികം ആസ്വാദ്യകരമായിരുന്നു. ബ�ോണി അന്ന ജ�ോഡി അവതരിപ്പിച്ച നൃത്തനൃത്ത്യങ്ങള്‍ വേദിയെ ധന്യമാക്കി. റെഡ് ക�ോക്‌റ്റൈല്‍ റൗണ്ട്, ബ്ലാക്ക് ഗൗണ്‍ റൗണ്ട്എന്നീ റൗണ്ടുകളിലുമായി അതി മന�ോഹരമായ ഒരു രാവ് ക�ോയമ്പത്തൂരിന് സമ്മാനിച്ചുക�ൊണ്ടാണ് പതിനേഴാമത് മിസ്സ് സൗത്ത് ഇന്ത്യ

സമാപിച്ചത്. 24 മത്സരാര്‍ഥികളില്‍ നിന്നും 3 പ്രധാന വിജയികൾക്ക് പുറമെ വിവിധ 15 സബ് ടൈറ്റിലുകളും അഞ്ച് റീജിയണല്‍ ടൈറ്റിലുകളും വിജയികള്‍ക്ക് സമ്മാനിച്ചു. മിസ്സ് സൗത്ത് ഇന്ത്യ വിജയിക്ക് മുന്‍ജേതാവ് ലക്ഷ്മി മേന�ോനും ഫസ്റ്റ് റണ്ണറപ്പിനും സെക്കന്റ് റണ്ണറപ്പിനും മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എം.ഡി & സി.ഇ.ഒ വി.പി നന്ദകുമാറും കിരീടം അണിയിച്ചു പെഗാസസിന്റെയും റ�ോട്ടറി ക്ലബ് ഓഫ് ക�ോയമ്പത്തൂര്‍ ടെക്‌സ് സിറ്റിയുടെയും സംയുക്തസംരംഭത്തില്‍ സംഘടിപ്പിച്ച മിസ്സ് സൗത്ത് ഇന്ത്യ 2019 ന്റെ മുഖ്യ പ്രായ�ോജകര്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡാണ്. ഡിക്യു വാച്ചസ്, സാജ് എര്‍ത്ത് റിസ�ോര്‍ട്ട്, യുട്ടി വേള്‍ഡ്. ഇന്‍, ജ�ോസ്‌ക�ോ ജൂവലേഴ്‌സ് എന്നിവരാണ് പവേര്‍ഡ് ബൈ പാര്‍ട്‌ണേഴ്‌സ്.


െ^{_phcnþamÀ¨v 2019

27


മിസ് ക്യൂന്‍ കേരള 2019 മിസ് ക�ൊഞ്ചിത ജ�ോണ്‍ മനസ്സ് തുറക്കുന്നു...

ജീ

വിതത്തില്‍ ഏറ്റവും സന്തോഷിച്ച നിമിഷങ്ങളായിരുന്നു മിസ് ക്യൂന്‍ കേരള 2019 കിരീടം ചൂടുമ്പോള്‍. തീര്‍ച്ചയായും ഞാന്‍ അനുഗ്രഹീതയായ പെണ്‍കുട്ടിതന്നെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. മലയാളി സമൂഹത്തോട് ഒരു വലിയ�ൊരു ഉത്തരവാദിത്വമാണ് ഈ പദവി എന്നില്‍ ഏല്‍പ്പിച്ചിരിക്കുന്നത്. ദൈവത്തോടും കുടുംബത്തിന�ോടും എന്റെ നന്ദി രേഖപ്പെടുത്തുന്നു .

മ�ോഡലിംഗ് രംഗത്തേക്കുള്ള പ്രവേശനം എങ്ങനായിരുന്നു?

2014 - ല്‍ മിസ് കേരള മത്സരത്തില്‍ പങ്കെടുത്തിരുന്നു. ആ മത്സരത്തില്‍ ഫസ്റ്റ് റണ്ണര്‍ അപ്പ് ആയിരുന്നു. അവിടെ നിന്നാണ് ഞാന്‍ മ�ോഡലിംഗ് ആരംഭിക്കുന്നത്. ഫസ്റ്റ് റണ്ണര്‍ അപ്പ് ആയതുകാരണം മ�ോഡലിംഗില്‍ എനിക്ക് ധാരാളം അവസരങ്ങള്‍ ലഭിച്ചു. കൂടാതെ 28

െ^{_phcnþamÀ¨v 2019

പെഗാസസിന്റെ ഇന്റര്‍ നാഷണല്‍ ഫാഷന്‍ ഫെസ്റ്റില്‍ തുടര്‍ച്ചയായി പങ്കെടുക്കുകയും എന്നെ ആളുകള്‍ തിരിച്ചറിഞ്ഞുതുടങ്ങുകയും ചെയ്തു. ധാരാളം പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ മ�ോഡലായി.

മ�ോഡലിംഗ് രംഗത്തേക്ക് വന്നിട്ട് ക�ൊഞ്ചിതയ്ക്ക് എന്തെങ്കിലും ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ?

ഇല്ല. ആഗ്രഹങ്ങളും, കുടുംബത്തിന്റെ സപ്പോര്‍ട്ടും, പിന്നെ കഠിനാധ്വാനവും, ദൈവാനുഗ്രഹവും ഉണ്ടെങ്കില്‍ ആര്‍ക്കും ഏത് മേഖലകളിലും വിജയം കൈവരിക്കാം. ഞാന്‍ വര്‍ക്ക് ചെയുമ്പോള്‍ എന്റെ കൂടെയുള്ളവര്‍ക്ക് ബഹുമാനം ക�ൊടുക്കാറുണ്ട്. അതെനിക്ക് തിരിച്ചുകിട്ടുന്നുമുണ്ട്. മ�ോഡല്‍ എന്നുള്ള നിലയില്‍ മാത്രമല്ല വ്യക്തിപരമായും ഒരു ദുരനുഭവും എനിക്കിതുവരെ ഉണ്ടായിട്ടില്ല.

മ ി സ്

സ ൗ ത്ത്

ഇ ന് ത്യയ ി ല്‍

പങ്കെടുക്കാനുണ്ടായ സാഹചര്യവും അനുഭവങ്ങളും പങ്കുവയ്ക്കാമ�ോ?

വളരെനാളായി മനസ്സില്‍ സൂക്ഷിച്ചിരുന്ന ഒരാഗ്രഹമായിരുന്നു മിസ് സൗത്ത് ഇന്ത്യ. പെഗാസസിന്റെ ഭാഗമാക്കുക എന്നതും. മ�ോഡലിംഗ് രംഗത്തുനില്‍ക്കുന്നത് ക�ൊണ്ട് ധാരാളം ഗ്രൂമിങ് കിട്ടിരുന്നു. പിന്നെ എനിക്കറിയാതിരുന്ന കുറച്ചുകാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു. അതിലുപരി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കുട്ടികളെ സുഹൃത്തുക്കളാക്കാന്‍ കഴിഞ്ഞു എന്നുള്ളതുതന്നെ . ഫൈനല്‍ സിക്‌സില്‍ എത്തിയതില്‍ വളരെ സന്തോഷം ഉണ്ടെങ്കിലും കിരീടം നേടാന്‍ കഴിയാത്തതില്‍ സങ്കടമുണ്ട്. എങ്കിലും ഈ എസ്പീരിയന്‍സിനെ വളരെ പ�ോസിറ്റീവ് ആയിട്ടാണെടുത്തിരിക്കുന്നത്. ഇതുവരെ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷം.


നികിത ത�ോമസ് :മിസ് സൗത്ത് ഇന്ത്യ 2019 വിജയിയായ നിമിഷങ്ങളും അനുഭവങ്ങളും

എന്റെ രാഷ്ട്രത്തിന്റെ പ്രതിനിധിയായി ഒരു വേദിയില്‍ നില്‍ക്കുക എന്നത് എന്റെ സ്വപ്നമായിരുന്നു . ആ സ്വപനമാണ് മിസ് സൗത്ത് ഇന്ത്യ 2019 വിജയകിരീടം ചൂടിയപ്പോള്‍ സാക്ഷാത്കരിച്ചത് . മിസ് സൗത്ത് ഇന്ത്യയില്‍ തിരഞ്ഞെടുത്തതുമുതല്‍ ഗ്രൂമിങ് ഫിനാലെ, വരെയുള്ള ദിവസങ്ങളില്‍ എന്നെത്തന്നെ തിരിച്ചറിയാനും എന്റെ കഴിവുകള്‍ പുറത്തുക�ൊണ്ടുവരാനും എന്നെ സഹായിച്ചു. മറ്റുള്ള ഇരുപത്തിമൂന്ന് മത്സരാത്ഥികളും വളരെയധികം കഴിവുള്ളവരായിരുന്നു. പരസ്പര സ്‌നേഹവും സഹകരണവും ഉണ്ടായിരുന്നു ഞങ്ങള്‍ തമ്മില്‍. ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെയായിരുന്നു. ഫിനാലെ ദിവസം ടെന്‍ഷന്‍ ഉണ്ടായിരുന്നെങ്കിലും വിജയിയുടെ പേരുവിളിച്ചപ്പോള്‍ , ആ നിമിഷങ്ങളിലുണ്ടായ അനുഭവം അത് വാക്കുകള്‍ക്ക് അതീതമാണ് . മിസ് സൗത്ത് ഇന്ത്യ 2019 എന്ന പദവി വലിയ�ൊരുഉത്തരവാദിത്വമാണ് എന്നില്‍ ഏല്‍പ്പിച്ചിരിക്കുന്നത്. മറ്റുവര്‍ക്ക് ഉപയ�ോഗപ്രദമായ സഹായങ്ങള്‍ ചെയ്യുകയും, സമൂഹത്തിന് ഗുണകരമായ പ്രവര്‍ത്തികള്‍ ചെയ്യുകയും ചെയ്യുക എന്നുള്ളതാണ് എന്റെ തീരുമാനം .

ദീപ ത�ോമസ് : സെക്കന്‍ഡ് റണ്ണര്‍ അപ്പ് മിസ് സൗത്ത് ഇന്ത്യ 2019

മിസ് സൗത്ത് ഇന്ത്യയില്‍ പങ്കെടുക്കാനുള്ള കാരണവും അനുഭവങ്ങളും മിസ് സൗത്ത് ഇന്ത്യയില്‍ വരാനുള്ള പ്രധാനകാരണം ഈ മത്സരത്തിന്റെ പ്രശസ്തി തന്നെയാണ്. ഇതിലുള്ള മുന്‍കാലവിജയികള്‍ എല്ലാവരും വളരെ അറിയപ്പെടുന്ന മ�ോഡലുകള്‍ ആയിട്ടുണ്ട്. മാത്രമല്ല അവർക്കൊക്കെ അന്താരാഷ്ട്ര സൗന്ദര്യ മത്സരങ്ങളില്‍ വിജയികളാകാന്‍ സാധിച്ചിട്ടുമുണ്ട് . അവരില്‍ നിന്നുകിട്ടിയ പ്രച�ോദനമാണ് മിസ് സൗത്ത് ഇന്ത്യയില്‍ വരാനുള്ള മറ്റൊരുകാരണം. മുന്‍ മത്സരാര്‍ഥികളുടെ അഭിപ്രായം ആരാഞ്ഞപ്പോള്‍ തന്നെ കിട്ടിയ മറുപടി വളരെ സത്യസന്ധമായ, മുന്‍കൂട്ടി വിജയികളെ നിശ്ചയിക്കാത്ത, കഴിവും കഠിനാധ്വാനവും ഉള്ളവര്‍ മത്സരിച്ചു വിജയിയാകുന്ന വളരെ സുതാര്യമായ ഒരു മത്സരം എന്നുള്ളതാണ്. നാല് ദിവസങ്ങളിലെ ഗ്രൂമിംഗായിരുന്നു കിട്ടിയിട്ടുണ്ടായിരുന്നത്. വളരെ നല്ല ഗ്രൂമിംഗ് ആയിരുന്നു. ഡയറക്ടര്‍ ഡ�ോ. അജിത് രവി സാറും ജെബിതമാമിന്റെയും പെരുമാറ്റവും അവര്‍ സമൂഹത്തിന് വേണ്ടി ചെയ്യുന്ന നല്ല കാര്യങ്ങളും പാവപ്പെട്ടവര്‍ക്ക് ചെയ്യുന്ന സഹായങ്ങളും അറിഞ്ഞപ്പോള്‍ അത്തരമ�ൊരു കുടുംബത്തിലേക്കാണല്ലോ ഞാനും അംഗമായത് എന്നുള്ളത്തില്‍ എനിക്ക് അഭിമാനമുണ്ട്. ഞാന്‍ നല്ല പ�ോലെ കഠിനാധ്വാനം ചെയ്തു. അതിന്റെ ഫലം മിസ് സൗത്ത് ഇന്ത്യ 2019 സെക്കന്‍ഡ് റണ്ണര്‍ അപ്പ് കിരീടത്തിലൂടെ എന്നില്‍ എത്തിച്ചേര്‍ന്നു. ഈ ടൈറ്റില്‍ കിട്ടിയതിനുശേഷം ഞാന്‍ തിരിച്ചറിയപ്പെട്ടുതുടങ്ങി. കുടുംബത്തില്‍ നിന്നുള്ള പൂര്‍ണ്ണസപ്പോര്‍ട്ട് ആണ് എനിക്കെന്തെങ്കിലും നേടാന്‍ കഴിഞ്ഞിട്ടുള്ളത്. വിജയിയായ നിമിഷവും അത് കഴിഞ്ഞിട്ടുള്ള നിമിഷങ്ങളും സന്തോഷങ്ങളും പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്.

തരിണി കലിംഗരായ : ഫസ്റ്റ് റണ്ണര്‍ അപ്പ് , മിസ് സൗത്ത് ഇന്ത്യ 2019

മിസ് സൗത്ത് ഇന്ത്യ 2019 ഫസ്റ്റ് റണ്ണര്‍ അപ്പ് ആയപ്പോള്‍ ഉണ്ടായ അനുഭവം എന്തായിരുന്നു ? മിസ് സൗത്ത് ഇന്ത്യ 2019 -ല്‍ വിജയികളില്‍ ഒരാള്‍ ആയതില്‍ സന്തോഷത്തോട�ൊപ്പം അഭിമാനവുമുണ്ട്. എന്റെ കഠിനാധ്വാനത്തിന്റെയും അര്‍പ്പണത്തിന്റേയും വിജയമായിരുന്നു ഈ ഫസ്റ്റ് റണ്ണര്‍ അപ്പ് കിരീടം. അത്രയധികം ആത്മവിശ്വാസം ഉള്ള കുട്ടിയായിരുന്നില്ല ഞാനും. നിങ്ങള്‍ക്ക് ദൃഢനിശ്ചയവും കഠിനാധ്വാനവുമുണ്ടെങ്കില്‍ എന്തിനെയും നേടിയെടുക്കാന്‍ സാധിക്കും.എന്റെ കഴിവുകളെ പുറത്തുക�ൊണ്ടുവരാന്‍ ഈ മത്സരം എന്നെ സഹായിച്ചു. മിസ് സൗത്ത് ഇന്ത്യക്ക് മുന്‍പ് ഞാന്‍ ചെന്നൈയില്‍ ഒരു മത്സരത്തില്‍ പങ്കെടുത്തിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം മിസ് സൗത്ത് ഇന്ത്യ രാജ്യത്തിലെ തന്നെ സൗന്ദര്യമത്സരങ്ങളുടെ ഒരു വലിയ പ്ലാറ്റ്‌ഫ�ോം തന്നെയാണെന്നതില്‍ സംശയമില്ല. വിജയിയാകാന്‍ അവിടത്തെ ഗ്രൂമിങ് സെക്ഷന്‍ വളരെയധികം സഹായിച്ചിട്ടുണ്ട് . വളരെ പ്രത്യേകത നിറഞ്ഞതായിരുന്നു ആ ദിവസങ്ങള്‍ അലീന മാമിന്റെ ഗ്രൂമിംഗും ഡ�ോ . അജിത് രവിസാറിന്റെയും ജെബിത മാമിന്റെയും സപ്പോര്‍ട്ടും പെഗാസസിലെ ഓര�ോര�ോ അംഗങ്ങളും ഒത്തൊരുമയ�ോടെ സൗഹൃദത്തോടെ സംഘടിപ്പിച്ചിരിക്കുന്ന ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. െ^{_phcnþamÀ¨v 2019

29


ളരെ ചെറുപ്പത്തില്‍ മനസ്സില്‍ മ�ൊട്ടിട്ട മ�ോഹത്തിനെ വര്‍ഷങ്ങള്‍ക്കിപ്പുറം സാക്ഷാത്കാരം നേടിയ മിടുക്കി. അന്താരാഷ്ട്ര സൗന്ദര്യമത്സരരംഗത്ത് വിജയികളുടെ കൂട്ടത്തില്‍ ഇന്ത്യയുടെ പേര് തങ്കലിപികളില്‍ എഴുതിച്ചേര്‍ത്ത അലീന കാതറിന്‍ അമണുമായി യുണിക് ടൈംസ് സബ്എഡിറ്റര്‍ ഷീജ. സി .എസ് നടത്തിയ അഭിമുഖം

സാധാരണ പെണ്‍കുട്ടികള്‍ സ്‌കൂള്‍ പഠനശേഷം ഡ�ോക്ടര്‍, എന്‍ജിനീയര്‍, ഐ റ്റി എന്നീ മേഖലകള്‍ തിരഞ്ഞെടുക്കുമ്പോള്‍ എന്തുക�ൊണ്ടാണ് വ്യത്യസ്തമായ ഈ മേഖല തിരഞ്ഞെടുക്കാന്‍ കാരണം ?

എന്റെ നാലാം വയസ്സില്‍ സുസ്മിത സെന്‍ വിശ്വസുന്ദരി പട്ടം നേടുന്നതിന്റെ ദൃശ്യങ്ങള്‍ ടെലിവിഷനില്‍ കണ്ടപ്പോള്‍ മുതല്‍ എനിക്കും അതുപ�ോലാകണമെന്ന ആഗ്രഹം മനസിലുടലെടുത്തതാണ്. അതിന�ോട് തരം ഒരു ഭ്രമം തന്നെയായിരുന്നു . ഓര്‍മ്മവച്ച കാലം മുതല്‍ മ�ോഡലിംഗിന�ോട് താല്പര്യമുണ്ടായിരുന്നു. സ്‌കൂ ളില്‍ പഠിക്കുമ്പോള്‍ ഭാവിയില്‍ ആരാകണമെന്ന ച�ോദ്യത്തിന് ടീച്ചര്‍ എന്നാണ് ഞാന്‍ മറുപടി പറഞ്ഞിരുന്നത്. അതിനു കാരണം മറ്റുള്ള കുട്ടികള്‍ ഡ�ോക്ടര്‍, എന്‍ജിനീയര്‍ എന്നൊക്കെ പറയുമ്പോള്‍ മ�ോഡല്‍ ആകണം എന്നുപറയാനുള്ള പേടി തന്നെയായിരുന്നു. എട്ടാംതരത്തിലായപ്പോള്‍ കൂടെ പഠിക്കുന്ന കുറച്ചു കുട്ടികള്‍ മ�ോഡലിംഗ് ചെയ്യാന്‍ തുടങ്ങി. പക്ഷെ എനിക്ക് വീട്ടില്‍നിന്നും അനുവാദം കിട്ടിയിരുന്നില്ല. എന്റെ മാതാപിതാക്കള്‍ പഠിത്തത്തിനായിരുന്നു മുന്‍ഗണന നല്‍കിയിരുന്നത്. ഗ്രാജുവേഷന്‍ കഴിഞ്ഞതിനുശേഷമാണ് ഞാന്‍ മ�ോഡലിംഗ് രംഗത്തേക്ക് വന്നത്.

സാധാരണക്കാര്‍ക്ക് എത്തപ്പെടാന്‍ കഴിയാത്ത ഒരു മേഖലയാണ് ഫാഷന്‍ രംഗം എന്ന് പ�ൊതുവെ ഒരു ധാരണയുണ്ടല്ലോ, അതിനെക്കുറിച്ച് എന്താണഭിപ്രായം ?

പ�ൊ തു വേ ജ ന ങ്ങ ള്‍ക്കിട യ ി ല്‍ അങ്ങനെ ഒരു തെറ്റിദ്ധാരണ നിലനില്‍ക്കുണ്ട്. എന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുകയാണെങ്കില്‍ എന്റെ കുടുംബത്തില്‍ നിന്നും ഞാനല്ലാതെ ഒരാള്‍ പ�ോലും മ�ോഡലിംഗ്, ഫാഷന്‍, സിനിമ രംഗത്തേയ്‌ക്കോ വന്നിട്ടില്ല . എന്റെ കൂട്ടുകാരി റിയായാണ് മ�ോഡലിംഗ് രംഗത്തേക്ക് വരാനുള്ള അവസരം ഒരുക്കിത്തന്നത്. റിയ ആ സമയത്തു 30

െ^{_phcnþamÀ¨v 2019

മ�ോഡലിംഗ് ചെയ്യുന്നുണ്ടായിരുന്നു. മ�ോഡലിംഗില്‍ എനിക്കുള്ള ആഗ്രഹം പറഞ്ഞപ്പോള്‍ തൃശ്ശൂരില്‍ നടന്ന സിഗ്‌നേച്ചര്‍ എന്ന ക�ോളേജ് ഷ�ോയിലേക്ക് പങ്കെടുക്കാന്‍ അവസരം നേടിത്തരുകയുമായിരുന്നു. അതായിരുന്നു മ�ോഡലിംഗ് രംഗത്ത് എന്റെ തുടക്കം. അപ്പോഴാണ് ശീമാട്ടി ടെക്‌സ്‌റ്റൈല്‍സിന്റെ കസ്റ്റമേഴ്‌സ് മ�ോഡല്‍സിനെ ക്ഷണിച്ചുക�ൊണ്ടുള്ള പരസ്യം ശ്രദ്ധയില്‍പ്പെടുന്നതും ഞാന്‍ അതിലേക്ക് എന്റെ പേര് രജിസ്റ്റര്‍ ചെയ്യുന്നതും. ആദ്യ ഷ�ോ കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ശീമാട്ടിയില്‍ നിന്നും വിളി വരുന്നത്. എന്റെ കുറച്ച് ഫ�ോട്ടോസ് അയച്ചുക�ൊടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു അവര്‍. അതനുസരിച്ച് ഞാന്‍ ഫ�ോട്ടോ ക�ൊടുക്കുകയും അവര്‍ക്ക് ഇഷ്ടമാകുകയും ഫ�ോട്ടോഷൂട്ടിന് എന്നെ സെലക്ട് ചെയ്യുകയും ചെയ്തു.

വളരെ യാദര്‍ശ്ചികമായി എനിക്ക് കിട്ടിയ അവസരമാണ് വിജയസൂപ്പറും പൗര്‍ണ്ണമിയും എന്ന സിനിമ. ഒട്ടും പ്രതീക്ഷിക്കാത്ത നേരത്താണ് എനിക്കാ അവസരം കിട്ടുന്നത്. അതിന് പ്രധാന കാരണക്കാര്‍ ആസിഫ് അലിയും ബാലു വര്‍ഗ്ഗീസുമാണ്.

എന്റെ രണ്ടാമത്തെ ഷ�ോ ശീമാട്ടിയുടേതായിരുന്നു. അന്ന് ഞാന്‍ റാംപില്‍ ചുവട് വച്ചത് സമീറ റെഡ്ഡിയ�ോട�ൊപ്പമായിരുന്നു. അതിനുശേഷം എനിക്ക് നല്ല നല്ല അവസരങ്ങള്‍ വന്നു തുടങ്ങി . ഇത് എന്റെ മ�ോഡലിംഗ് കരിയറിന്റെ ഉയര്‍ച്ചക്ക് വളരെയധികം സഹായകമായിട്ടുണ്ട് .

അന്താരാഷ്ട്ര സൗന്ദര്യ മത്സരങ്ങളില്‍ വിജയികളുടെ ലിസ്റ്റില്‍ ഇന്ത്യയുടെ പേര് എഴുതിച്ചേര്‍ക്കാന്‍ താങ്കള്‍ക്ക് സാധിച്ചല്ലോ ? ആ അനുഭവം വായനക്കാരുമായി പങ്കുവയ്ക്കാമ�ോ?

എന്റെ അമ്മയ്ക്ക് സൗന്ദര്യമത്സരങ്ങള്‍ വളരെ ഇഷ്ടമായിരുന്നു. ചെറുപ്പം മുതലേ അമ്മയ�ോട�ൊപ്പമിരുന്നു ഞാനും ഇത�ൊക്കെ കാണാറുണ്ടായിരുന്നു. ഓര�ോ വര്‍ഷവും കാണുന്തോറും

സൗന്ദര്യമത്സരങ്ങള�ോടുള്ള ഇഷ്ടം കൂടിക്കൂടിവന്നു. പിന്നെ ഇത്തരം മത്സരങ്ങള്‍ ഒറ്റയ്ക്കിരുന്ന് കാണാന്‍ തുടങ്ങി. കൂടാതെ മത്സരാര്‍ത്ഥികള�ോട് ച�ോദിക്കുന്ന ച�ോദ്യങ്ങള്‍ക്ക് ഞാന്‍ മറുപടി പറഞ്ഞുതുടങ്ങി. അതുപ�ോലുള്ള വലിയ മത്സരങ്ങളില്‍ പങ്കെടുക്കുന്നതും ഇന്ത്യക്കുവേണ്ടി കിരീടം ചൂടുന്നതും സ്വപ്നം കണ്ടുതുടങ്ങി. നമ്മുടെ രാജ്യത്തിന്റെ പേര് ഫാഷന്‍ ചരിത്രത്തില്‍ രേഖപ്പെടുത്തണം എന്നതും തീവ്ര ആഗ്രഹമായിരുന്നു. ദൈവാനുഗ്രഹത്താല്‍ മിസ് ഗ്ലാo വേള്‍ഡ് 2018 എന്ന അന്താരാഷ്ട്രമത്സരം ആദ്യമായി നടന്നപ്പോള്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ സാധിക്കുകയും ഫസ്റ്റ് റണ്ണര്‍ അപ്പ് കിരീടം ലഭിക്കുകയും ചെയ്തു. കുഞ്ഞിലേ മുതലുള്ള എന്റെ സ്വപ്നസാക്ഷാത്കാരത്തിന്റെ പൂര്‍ത്തീകരണമായിരുന്നു അത്. ജീവിതത്തില്‍ ഏറ്റവും സന്തോഷിച്ച നിമിഷങ്ങളായിരുന്നു അത്.

2019 ലെ ഹിറ്റ് സിനിമകളില�ൊന്നായ വിജയസൂപ്പറും പൗര്‍ണ്ണമിയും എന്ന സിനിമയിലെ സ�ോനം എന്ന കഥാപാത്രത്തിലേക്ക് എത്തപ്പെടാനുണ്ടായ സന്ദര്‍ഭത്തെക്കുറിച്ചും ആ സിനിമയിലെ അനുഭവങ്ങളും പങ്കുവയ്ക്കാമ�ോ?

വളരെ യാദര്‍ശ്ചികമായി എനിക്ക് കിട്ടിയ അവസരമാണ് വിജയസൂപ്പറും പൗര്‍ണ്ണമിയും എന്ന സിനിമ. ഒട്ടും പ്രതീക്ഷിക്കാത്ത നേരത്താണ് എനിക്കാ അവസരം കിട്ടുന്നത്. അതിന് പ്രധാന കാരണക്കാര്‍ ആസിഫ് അലിയും ബാലു വര്‍ഗ്ഗീസുമാണ്. ബാലു വര്‍ഗ്ഗീസിന്റെ കൂടെ നാല് സിനിമകളിലും ആസിഫ് അലിയുടെ കൂടെ മൂന്ന് സിനിമകളിലും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. വിജയസൂപ്പറും പൗര്‍ണ്ണമിയും എന്ന സിനിമയുടെ സംവിധായകന് അതിലെ സ�ോനം എന്ന കഥാപാത്രത്തിന് അനുയ�ോജ്യമായ ഒരു മുഖം കിട്ടിയിരുന്നില്ല. ആസിഫ് അലിയും ബാലു വര്‍ഗ്ഗീസും എന്റെ പേര് നിര്‍ദ്ദേശിക്കുകയും സംവിധായകന്‍ ജിസ് ജ�ോയ് എന്നെ വിളിക്കുകയുമായിരുന്നു .കഥ കേട്ട് ഇഷ്ടമായാല്‍ അഭിനയിച്ചാല്‍ മതി എന്നും പറഞ്ഞു. ഞാന്‍ സെറ്റില്‍ പ�ോകുകയും കഥ കേള്‍ക്കുകയും ചെയ്തു. കഥ കേട്ടുകഴിഞ്ഞപ്പോള്‍ എനിക്ക് വളരെ താല്‍പ്പര്യമായി. പെണ്ണുകാണല്‍, കല്യാണം ഇങ്ങനെയുള്ള ട�ോപ്പിക് വളരെ രസകരമായി ജിസ് ആ സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ആ കഥാപാത്രം പ്രേക്ഷകരില്‍ എത്തിക്കുക എന്നത്


നിശ്ചയദാര്‍ഢ്യത്തിന്റെ വിജയത്തിളക്കം അലീന കാതറിന്‍ അമണ്‍

വളരെ പ്രയാസമുള്ള കാര്യമായിരുന്നു. ആദ്യം സ�ോനത്തിന�ോട് ദേഷ്യം ത�ോന്നുകയും കഥാഗതി മനസിലാകുമ്പോള്‍ സ�ോനത്തെ ഇഷ്ടപ്പെടുകയും ചെയ്യുന്ന രീതിയിലാണ് കഥ . അവസാന ഭാഗത്ത് സ�ോനത്തിന്റെ ഒരു ചിരിയില്‍ ഒത്തിരി അര്‍ത്ഥങ്ങള്‍ ഉണ്ട്. ജിസ് എന്ന വളരെ നല്ല ക്ഷമയുള്ള സംവിധായകന്റെ മിടുക്കും ബാലു വര്‍ഗ്ഗീസ്സിന്റെയും ആസിഫ് അലിയുടെയും പരിപൂര്‍ണ്ണപിന്തുണയുമാണ് സ�ോനം എന്ന കഥാപാത്രത്തിന്റെ വിജയത്തിന് കാരണം. അവര�ോടുള്ള നന്ദി പറഞ്ഞറിയിക്കാവുന്നതല്ല .

സിനിമ മേഖലയിലുള്ളതുപ�ോലെ ''മീ ടൂ''വിവാദം ഫാഷന്‍ രംഗത്തും ഉണ്ടോ? അതേക്കുറിച്ച് അലീനയ്ക്ക് എന്താണ് പറയാനുള്ളത്?

സ ി ന ി മ ര ം ഗ ത്തു ള്ള തു പ�ോലെ െ^{_phcnþamÀ¨v 2019

31


ഒരു മ�ോഡലിന് വേണ്ട പ്രധാന ഗുണം പ്രോഫഷണലിസമാണ്. ഒരു വര്‍ക്കിന് പ�ോകുമ്പോള്‍ ത�ോന്നിയ സമയത്ത് കയറി ചെല്ലാന്‍ കഴിയില്ല. ത�ോന്നുന്നത്‌പ�ോലെ പെരുമാറാനും കഴിയില്ല.

കഴിവുകളെ പരിപ�ോഷിക്കാനുതകുന്ന ഗ്രൂമിങ്ങും കിട്ടും. ഈ രംഗത്ത് തുടരുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഗ്രൂമിങ് വളരെ അത്യാവശ്യമാണ് .ഒത്തിരി കിടമത്സരം നിലനില്‍ക്കുന്ന ഫാഷന്‍ ഇന്‍ഡസ്ട ്രിയില്‍ അവരവരുടേതായ ഒരു സ്ഥാനം ഉറപ്പിക്കണമെങ്കില്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായിരിക്കണം. അത് ഗ്രുമിങ്ങിലൂടെയേ സാധിക്കുകയുള്ളു. സൗന്ദര്യമത്സരം കാണാനായിട്ടും അതിനെ ഉള്‍ക്കൊള്ളനായിട്ടും കുറെ ആള്‍ക്കാരുണ്ട്. ഉദാഹരണത്തിന് പരസ്യഏജന്‍സികള്‍, ക�ൊറിയ�ോഗ്രാഫേഴ്‌സ്, ജഡ്ജസായിവരുന്നവര്‍ തുടങ്ങിയവര്‍. ചിലപ്പോള്‍ ഇവരില്‍ നിന്നുമായിരിക്കാം നമുക്ക് അടുത്ത അവസരങ്ങള്‍ ലഭിക്കുന്നത്. അതുക�ൊണ്ട് സൗന്ദര്യമത്സരങ്ങളില്‍ നിന്നും കിട്ടുന്ന അംഗീകാരം മ�ോഡലിംഗ് രംഗത്തുനിന്നും കിട്ടുന്ന അംഗീകാരത്തില്‍ നിന്നും വളരെ വലുതായിരിക്കും.

താങ്കളുടെ അഭിപ്രായത്തില്‍ ഒരു മ�ോഡലിന് വേണ്ടുന്ന ഗുണങ്ങള്‍ എന്തൊക്കെയാണ് ?

ഫാഷൻ രംഗത്തും ഐ ടി രംഗത്തും എല്ലാ ത�ൊഴില്‍ മേഖലകളിലും എന്തിന് വീടുകളില്‍ തന്നെയില്ലേ അതിക്രമങ്ങള്‍? പിന്നെ മീ റ്റു ക്യാമ്പയിന്‍ ശ്രദ്ധിക്കപ്പെട്ടത് അത് പുറത്തുക�ൊണ്ടു വന്ന സ്ത്രീകളുടെ പ്രസിദ്ധിക�ൊണ്ട് തന്നെയായിരുന്നു. അതില്‍ ഉള്‍പ്പെട്ടവരും പ്രശസ്തരായിരുന്നു എന്നുള്ളതും വസ്തുതയാണ്. അതുക�ൊണ്ടാണ് സ�ോഷ്യല്‍ മീഡിയകള്‍ ഏറ്റെടുക്കുകയും ഇത്രയേറെ പ്രചാരം കിട്ടിയതും. നമ്മള്‍ ഏത് മേഖലയിലാണെങ്കിലും നമ്മുക്ക് നേരെ ഒരു ലൈംഗീകാക്രമണമ�ോ അത്തരം പ്രല�ോഭനങ്ങള�ോ നേരിടുകയാണെങ്കില്‍ തുറന്നുപറയാനുള്ള ധൈര്യം കാണിക്കണം . നമുക്ക് നേരിടുന്ന മനസികാഘാതത്തില്‍ നിന്നും പുറത്തുവരാന്‍ ചിലപ്പോള്‍ സമയമെടുത്തേക്കാം എങ്കിലും തുറന്ന് പറയുന്നതുക�ൊണ്ട് നമുക്ക് മാത്രമല്ല നമുക്ക് ചുറ്റുമുള്ള ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടിവരുന്നവര്‍ക്കും അത�ൊരു പ്രച�ോദനമാകും. ഇങ്ങനെ 32

െ^{_phcnþamÀ¨v 2019

പെരുമാറുന്നവരെ നിയമത്തിന്റെ മുന്നില്‍ ക�ൊണ്ട് വരിക എന്നുള്ളത് നമ്മുടെ ഉത്തരവാദിത്തമാണ്. നമ്മളെക്കൊണ്ട് പ്രതികരിക്കാന്‍ കഴിയില്ല എന്ന് വരരുത്.

സിനിമയിലേക്കുള്ള ചവിട്ടുപടിയായി സൗന്ദര്യമത്സരങ്ങളെ വിലയിരുത്താമ�ോ ?

സൗന്ദര്യമത്സരങ്ങള്‍ എപ്പോഴും സിനിമയിലേക്ക് മാത്രമല്ല മ�ോഡലിംഗ് രംഗത്തേക്കുമുള്ള ഒരു ചവിട്ടുപടിയാണ് മ�ോഡലിംഗ് ചെയ്യുമ്പോള്‍ കിട്ടുന്ന അംഗീകാരവും ഒരു സൗന്ദര്യമത്സരത്തില്‍ പങ്കെടുത്തുകഴിഞ്ഞിട്ട് കിട്ടുന്ന അംഗീകാരവും തമ്മില്‍ വളരെ വലിയ വ്യത്യാസമുണ്ട്. മത്സരങ്ങളില്‍ പ�ോസിംഗ�ോ, റാംപ് വ�ോക്കോ, മ�ോഡലിംഗ�ോ മാത്രമല്ല. ഫ�ോട്ടോഗ്രാഫി, വിഡിയ�ോഗ്രാഫി, റാംപ് വാക്കിങ് തുടങ്ങി പല പല മേഖലകളില്‍ നിന്നുമുള്ള പ്രഗല്‍ഭരുമായി ഇടപഴകി ആശയവിനിമയം നടത്താനായി സാധിക്കും. കൂടാതെ നമ്മുടെ

ഒരു മ�ോഡലിന് വേണ്ട പ്രധാന ഗുണം പ്രോഫഷണലിസമാണ്. ഒരു വര്‍ക്കിന് പ�ോകുമ്പോള്‍ ത�ോന്നിയ സമയത്ത് കയറി ചെല്ലാന്‍ കഴിയില്ല. ത�ോന്നുന്നത്‌പ�ോലെ പെരുമാറാനും കഴിയില്ല. നമ്മുടെ വ്യക്തിത്വം വിട്ടുകളയാതെ പെരുമാറുക. ഒത്തിരി വ്യത്യസ്തരായ ആളുകളുമായി ഇടപഴകേണ്ടി വരും. നല്ല രീതിയില്‍ മാത്രം എല്ലാപേര�ോടും ഇടപഴകുക. പിന്നെ കൃത്യനിഷ്ഠ, അച്ചടക്കം, ക്ഷമ എന്നിവ വളരെ അത്യാവശ്യമാണ്. മേക്കപ്പ്, ഡ്രസ്സ് ചെയ്ഞ്ചിങ് ഇവയ്ക്കൊക്കെ ‌ ഒത്തിരി സമയം വേണ്ടിവരും. മ�ോഡലിംഗ് മാത്രമല്ല സിനിമ രംഗത്തും ഏറ്റവും കൂടുതല്‍ വേണ്ടുന്ന ക്വാളിറ്റിയാണ് ക്ഷമ.

ഫാഷന്‍, മ�ോഡലിംഗ് രംഗത്തേക്ക് കടന്നുവരുന്ന പുതുമുഖങ്ങള്‍ക്ക് പകര്‍ന്നു നല്‍കാനുള്ള ടിപ്‌സ് എന്തൊക്കെയാണ് ?

മ�ോഡലിംഗ് രംഗത്തേക്ക് കടന്നുവരുവാനാഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അത്യാവശ്യം ഒരു പ�ോര്‍ട്ട് ഫ�ോളിയ�ോ ആണ്. അത് ഇന്‍ഡോറ�ോ ഔട്ട്‌ഡ�ോറ�ോ ചെയ്യാം. പ�ോര്‍ട്ട് ഫ�ോളിയ�ോയ്ക്ക് അത്യാവശ്യമായി വേണ്ടത് ആറ് ഫ�ോട്ടോഗ്രാഫ് ആണ്. സ്ട്രൈറ്റ് ‌ ആയി നില്‍ക്കുന്നത്, പ്രൊഫൈല്‍ പിക്ചര്‍സും വേണം. പ്രൊഫൈല്‍ എന്ന് പറയുന്നത് ശരീരത്തിന്റെ രണ്ട് വശങ്ങളാണ്


(ഇടത് വശവും വലത് വശവും) കൂടാതെ ഒരു ക്ലോസ് അപ്പ്, ഒരു മിഡ് ലെങ്ത്,, ഒരു ഫുള്‍ ലെങ്ത്. ഇതാണ് മിനിമം ക്രൈറ്റീരിയ. മ�ോഡലിംഗ് രംഗത്തെക്കിറങ്ങുന്ന ഒരാള്‍ക്ക് ഈ ആറ് ഫ�ോട്ടോകളും കൈവശമുണ്ടായിരിക്കണം. പ�ോര്‍ട്ട് ഫ�ോളിയ�ോ ചെയ്തതിന് ശേഷം എല്ലാ അഡ്വട്ടൈസിങ് ഏജന്‍സികളിലേക്കും ക�ൊറിയ�ോഗ്രാഫര്‍മാര്‍ക്കും അയച്ചുക�ൊടുക്കു . അവര�ോട് നേരിട്ട് സംസാരിക്കുക. അങ്ങനെയാണ് ഈ രംഗത്തേക്ക് വരാന്‍ സാധിക്കുക. അല്ലെങ്കില്‍ മ�ോഡലിംഗ് രംഗത്ത് നില്‍ക്കുന്ന ആരുടെയെങ്കിലും ശുപാര്‍ശ വഴിയും നിങ്ങള്‍ക്ക് ഈ രംഗത്തേക്ക് വരാവുന്നതാണ്.

ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി ബാംഗ്ലൂരില്‍ (ഫിനാന്‍സ് ഇന്‍ സ്‌പെഷ്യലൈസേഷന്‍ ) ബി ക�ോം ആണ് ഡിഗ്രി ചെയ്തത് അതിന് ശേഷം രണ്ട് വര്‍ഷം ബ്രേക് എടുത്തിട്ടാണ് മ�ോഡലിംഗ് രംഗത്തേക്ക് വന്നത്. പിന്നെ ഒരു കമ്പനിയില്‍ വര്‍ക്ക് ചെയ്തു. അപ്പോഴാണ് എനിക്ക് മനസിലായത് ക�ോര്‍പ്പറേറ്റ് എനിക്ക് പറ്റിയ മേഖല അല്ലെന്നത്. ഞാന്‍ തീരെ സന്തോഷവതിയായിരുന്നില്ല ആ ജ�ോലിയില്‍. സെന്റ് ജ�ോസഫ് ക�ോളേജ്

ഭ ാ വ ി പ ര ിപാ ട ി ക ള ും പുതിയ പ്രോജക്ടുകളും എന്തൊക്കെയാണ് ?

ഭാവി പരിപാടി എന്ന് പറയുമ്പോള്‍ ഞാന്‍ ഒരു ഗ്രൂമിങ് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങുകയാണ്. ഇപ്പൊ തെന്നിന്ത്യയില്‍ ബാംഗ്ലൂര്‍ മാത്രമേ ഗ്രൂമിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്ളു. ഇപ്പൊ കേരളത്തില്‍ നിന്നും ധാരാളം പെണ്‍കുട്ടികള്‍ മ�ോഡലിംഗ്, സൗന്ദര്യമത്സര രംഗത്തേക്ക് കടന്നു വരുന്നുണ്ട്. അത് കൂടാതെ സ്വയം നന്നാക്കിയെടുക്കാനും ആത്മവിശ്വാസം നേടുവാനും ഈ ഗ്രൂമിങ് ഇന്‍സ്റ്റിട്യൂട്ടിലെ പഠനം സഹായിക്കും. അലീന അമണ്‍ എന്നുതന്നെയാണ് ഇന്‍സ്റ്റിട്യൂട്ടിന്റെ പേര്. അതുകൂടാതെ മിസ്സിസ് സൗത്ത് ഇന്ത്യ എന്ന സൗന്ദര്യമത്സരത്തിന്റെ ഫ്രാഞ്ചൈസി എടുത്തിട്ടുണ്ട്. അതിന്റെ പ്രവര്‍ത്തനങ്ങള്‍ പുര�ോഗമിച്ചുക�ൊണ്ടിരിക്കുന്നു. മാര്‍ച്ചിലാണ് മത്സരം നടക്കുക. സൗത്ത് ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലെ മത്സരാര്‍ഥികള്‍ പങ്കെടുക്കുന്നുണ്ട്. വിവാഹിതരായ സ്ത്രീകള്‍ക്ക് അവരുടെ കഴിവുകള്‍ പുറത്തുക�ൊണ്ട് വരാനുള്ള ഒരു വേദിയാണ് മിസ്സിസ് സൗത്ത് ഇന്ത്യ. ഫാഷന്‍ രംഗത്തേക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുക എന്നതാണ് ഇപ്പോഴത്തെ തീരുമാനം .

കുട്ടിക്കാലവും പഠനകാലവും

കുട്ടിക്കാലം ഏത�ൊരു സാധാരണപെണ്‍കുട്ടിയെയും പ�ോലെയായിരുന്നു. പ�ണ്ടാം ക്ലാസ്സ് വരെ തേവയ്ക്കല്‍ വിദ്യോദയ സ്‌കൂളിലായിരുന്നു പഠിച്ചത്.

അലീനയുടെ കുടുംബത്തെക്കുറിച്ച് ?

എന്റെ കുടുംബം ചെറിയ കുടുംബമാണ്. അച്ഛന്‍ റ�ോബര്‍ട്ട് യുള്‍ അമണ്‍, കാത്തലിക് സിറിയന്‍ ബാങ്കിലായിരുന്നു. അമ്മ റാണി. സെന്റ് സേവിയേഴ്‌സ് ക�ോളേജില്‍ അധ്യാപികയായിരുന്നു. രണ്ടുപേരും റിട്ടയര്‍ ചെയ്തു. അമ്മ ഇപ്പോള്‍ രാജഗിരി സ്‌കൂള്‍ ഓഫ് സ�ോഷ്യല്‍ സയന്‍സില്‍ ക�ൊമേഴ്സ ‌ ് ഡിപ്പോര്‍ട്ട്‌മെന്റില്‍ വര്‍ക്ക് ചെയ്യുന്നു. ഒരു അനിയന്‍ ആര്‍നോള്‍ഡ് ലിയനാഡ് അമണ്‍. ഡാന്‍സര്‍ ആണ്. കൂടാതെ രാജഗിരി ക�ോളേജില്‍ എം സി എ മാസ്റ്റര്‍ ഡിഗ്രി ചെയ്യുന്നു. പിന്നെ നാല് പൂച്ചക്കുട്ടികള്‍ ഉണ്ട്. അവരും ഞങ്ങളുടെ കുടുംബാംഗങ്ങള്‍ തന്നെയാണ്. അതാണ് അവരെക്കുറിച്ച് പറയുന്നത് എന്റെ ഏറ്റവും പ്രിയപ്പെട്ടത് സിംബ എന്ന പൂച്ചക്കുട്ടിയാണ്.

ഇതുവരെയുള്ള ജീവിതത്തില്‍ ആര�ോടെങ്കിലും കടപ്പാടുണ്ടായിട്ടുണ്ടോ?

ഓഫ് ക�ോമേഴ്‌സ് ബാംഗ്ലൂരില്‍ മാസ്റ്റര്‍ ഡിഗ്രി പൂര്‍ത്തിയാക്കി. ഇന്റര്‍നാഷണല്‍ ബിസിനസ്സ് ആയിരുന്നു വിഷയം. ആ സമയത്താണ് ഞാന്‍ കൂടുതല്‍ സൗന്ദര്യമത്സരങ്ങളിലേക്ക് പങ്കെടുക്കുന്നത് . 2015-ല്‍ മിസ് സൗത്ത് ഇന്ത്യ കിരീടം നേടി. അതെ വര്‍ഷം മിസ് ദിവ മത്സരത്തില്‍ പങ്കെടുത്തു. മിസ് യൂണിവേഴ്‌സിലേക്കുള്ള മത്സരമാണ് മിസ് ദിവ. കേരളത്തില്‍ നിന്നുള്ള ആദ്യത്തെ മത്സരാര്‍ഥിയായിരുന്നു ഞാന്‍. അതിലേറെ സന്തോഷവുമുണ്ട്. അവിടന്ന് മൂന്ന് സബ് ടൈറ്റിലുകള്‍ നേടാന്‍ സാധിച്ചു. അതിന് ശേഷം ഞാന്‍ ഗ്രൂമിങ് ചെയ്യാന്‍ ആരംഭിച്ചു. 2018 -ല്‍ മിസ് ഗ്ലാo വേള്‍ഡില്‍ സെലക്ഷന്‍ കിട്ടി. മിസ് ഇന്ത്യ ഗ്‌ളാo വേള്‍ഡായി ക്രൗണ്‍ ചെയ്യപ്പെട്ടു .മിസ് ഗ്ള ‌ ാo വേള്‍ഡ് മത്സരത്തില്‍ പങ്കെടുത്ത് മൂന്നാം സ്ഥാനം നേടി.

ഒ ത് തി ര ി ഒ ത് തി ര ി ആള്‍ക്കാര�ോട് കടപ്പാടുണ്ട്. ആദ്യമായി എന്റെ മാതാപിതാക്കള�ോട്, കുടുംബത്തോട്, എന്റെ ഒരു വലിയ ആഗ്രഹം സാധിക്കാന്‍ എനിക്ക് ഫുള്‍ സപ്പോര്‍ട്ട് തന്ന് എന്റെ കൂടെ നില്‍ക്കുന്ന വലിയ ശക്തികള്‍ അവരാണ്. പിന്നെ പെഗാസസ് ചെയര്‍മാന്‍ ഡ�ോ. അജിത് രവിസാറിന�ോടും ജെബിത അജിത് മാമിന�ോടുമാണ്. ഒട്ടും മുൻവിധി കളില്ലാതെ വളരെ സുതാര്യമായ രീതിയിലുള്ള സൗന്ദര്യമത്സരങ്ങള്‍ നടത്തി കഴിവുള്ളവരെ തിരഞ്ഞെടുക്കുന്ന ഒരു പ്രസ്ഥാനമാണ് പെഗാസസ്. ഇന്നത്തെ എന്റെ എല്ലാ നേട്ടങ്ങള്‍ക്കും പിന്നില്‍ അവര്‍ തന്ന സപ്പോര്‍ട്ട് തന്നെയാണ്.കൂടാതെ മിസ്സിസ് സൗത്ത് ഇന്ത്യയുടെ ഫ്രാഞ്ചൈസി എന്നെ ഏല്‍പ്പിച്ചു. എന്നോടുള്ള വിശ്വാസം ഒന്നുക�ൊണ്ട് മാത്രമാണത്. പിന്നെ എനിക്ക് കടപ്പാടുള്ളത് അംബികാപിള്ളയ�ോടാണ്. മിടുക്കി വിജയിയാകാന്‍ സാധിച്ചില്ലെങ്കിലും പക്ഷെ എന്റെ ആരാധനാപാത്രമായ സുഷ്മിതാ സെന്നിന�ോട�ൊപ്പം റാംപില്‍ ചുവടുവയ്ക്കാന്‍ സാധിച്ചു. അതിനുള്ള അവസരം ഉണ്ടാക്കി തന്നത് അംബികാമാം ആണ്. ഇവര�ൊക്കെയാണ് എന്റെ ഗുരുക്കന്മാരും മാര്‍ഗ്ഗദര്‍ശ്ശികളും െ^{_phcnþamÀ¨v 2019

33


വില്‍പനയുടെ കലയും ശാസ്ത്രവും രൂപാന്തരപ്പെട്ടുവരുന്നത് നൂറ്റാണ്ടുകളിലൂടെയാണ്. പ്രൊഫഷണലുകളുടെയും വിദഗ്ധരുടെയും വരവും നൂറ്റാണ്ടുകളിലൂടെയാണ്. അടിസ്ഥാനപരമായി നമ്മള്‍ ഇപ്പോള്‍ സംസാരിച്ചത്, ഒരു ഉല്‍പ്പന്നം വില്‍ക്കുന്നതിനാവശ്യമായ ആക്ഷനുകള്‍ ഇഷ്ടപ്പെടുന്ന ആളുകളുടെ പ്രൊഫൈലിനെപ്പറ്റിയാണ്. hnt\mZv IpamÀ

ഹാ​ാ​ാ​ാ​ാ​ാ​ാ​ായ്.........

മയില്‍ എല്ലാവരെയും ആ കര്‍ഷിക്കുന്നു. ആളുകള്‍ ഒരു ന�ോക്ക് കാണാന്‍ ചുറ്റും കൂടുന്നു. മയില്‍ മഴയില്‍ നൃത്തം ചെയ്യുമ്പോള്‍ അതിന്റെ പീലി വിടര്‍ത്തും. ഒരു പ്രത്യേക രൂപത്തില്‍ വര്‍ണ്ണമയമായ പീലികള്‍ മന�ോഹരമായി കാണാം. ഏതാണ്ട് ഒരു വിശറിപ�ോലെ ത�ോന്നിക്കും. ശരിക്കും പറഞ്ഞാല്‍ നിവര്‍ത്തിപ്പിടിച്ച ജപ്പാനിലെ വിശറിപ�ോലെ ത�ോന്നും. മയിലെന്നാല്‍ സൗന്ദര്യവും ഗാംഭീര്യവും ആണ്. എങ്കിലേ അതിന് പെണ്‍മയിലിനെ ആകര്‍ഷിക്കാന്‍ കഴിയുന്നു. എന്തായാലും പെണ്‍മയില്‍ ഇതില്‍ ആകര്‍ഷകത്വം കാണുന്നു . അവര്‍ ഇണയാല്‍ പ്രല�ോഭിപ്പിക്കപ്പെടുകയും വശീകരിക്കപ്പെടുകയും ചെയ്യുന്നു . വിപരീത ലിംഗത്തില്‍ നിന്നുള്ള ആകര്‍ഷണം എന്നത് എല്ലാ ജീവികളിലും കണ്ടുവരുന്ന പ്രവണതയാണ്. ഈ കെണിയും ചൂണ്ടയില്‍ ക�ൊരുക്കുന്ന ഇരയും മനുഷ്യരിലും ഉണ്ട്. തടയാനാവാത്ത തിളക്കവും വര്‍ണ്ണവും എല്ലാം ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും മുഖത്തും കാണാം. എല്ലാവരും ആശയങ്ങള്‍ പ്രകടിപ്പിക്കാനും ആശയവിനിമയം നടത്താനും ആഗ്രഹിക്കുവരാണെന്ന കാര്യം നിങ്ങള്‍ക്ക് നിഷേധിക്കാന്‍ സാധിക്കുമ�ോ? അവര്‍ മറ്റു മനുഷ്യരുമായി ബന്ധംസ്ഥാപിക്കാന്‍ ഇഷ്ടപ്പെടുന്നു. പക്ഷെ നമ്മള്‍ കൈമാറുന്ന ആശയം കൃത്യമായിരിക്കണം. ശ്രദ്ധാപൂർ�മുള്ള പഠനം മാത്രമാണ് നമ്മുടെ ആശയങ്ങളില്‍ തെറ്റില്ലാതിരിക്കാനുള്ള ഏകവഴി. 34

െ^{_phcnþamÀ¨v 2019

ആശയം കൃത്യമായ പ്രേക്ഷരിലേക്കെത്തുതായിരിക്കണം. ആശയത്തിലെ സവിശേഷത മാത്രമാണ് അതിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. കൃത്യതയ�ോടെ ഡിസൈന്‍ ചെയ്ത, പ്രല�ോഭിപ്പിക്കുന്ന, പ്രേരിപ്പിക്കുന്ന സന്ദേശമാണെങ്കിലേ കേൾവിക്കാരന്‍ അത് മനസ്സിലാക്കുകയുള്ളൂ. 2019 ഫിബ്രവരിയില്‍ ഇന്റര്‍നാഷണല്‍ അഡ്വടൈസിംഗ് അസ�ോസിയേഷന്‍ (ഐഎഎ) ക�ൊച്ചിയില്‍ സമ്മേളനം നടത്തും. 44ാമത് ഐഎഎ വേള്‍ഡ് ക�ോൺഗ്രസ് ക�ൊച്ചിയിലെ ബ�ോള്‍ഗാട്ടി പാലസിലാണ് നടക്കുക. അഡ്വടൈസിംഗ് രംഗത്തും മാര്‍ക്കറ്റിംഗ് രംഗത്തുമുള്ള വിദഗ്ധര്‍ പരസ്പരം ആശയവിനിമയം നടത്താനെത്തും. അവരുടെ സഹപ്രവര്‍ത്തകര്‍ പ്രസന്റേഷന്‍ നടത്തും. അഡ്വടൈസിംഗ്, മാര്‍ക്കറ്റിംഗ്, കമ്മ്യൂണിക്കേറ്റിംഗ് എന്നീ വിഷയങ്ങളിലെ പുതിയ വിഷയങ്ങള്‍ അവര്‍ ലക്ഷ്യം വെക്കുന്ന ശ്രോതാക്കള്‍ക്ക് നല്‍കും. അടിസ്ഥാനപരമായി, ഒരു ഉല്‍പന്നം വില്‍ക്കണമെങ്കില്‍, ആ ഉല്‍പന്നം കാഴ്ചയ്ക്ക് സുന്ദരമായതുക�ൊണ്ട് മാത്രം ഒരു ഉപഭ�ോക്താവ് വാങ്ങണമെന്നില്ല. ഇതിന് ഒരു കാരണം വിപണിയില്‍ ഇതുപ�ോലെയുള്ള ധാരാളം ഉല്‍പന്നങ്ങളുണ്ടെന്നതാണ്. അത്യാവശ്യമായ സാധനങ്ങള്‍ വാങ്ങുന്ന കാര്യത്തില്‍ നമ്മള്‍ പരസ്യത്തിന് കാര്യമായി തുക ചെലവഴിക്കണമെന്നില്ല. ചിലപ്പോള്‍ ഒരു സാമൂഹ്യമായ മാറ്റംവരുത്താന്‍, അതല്ലെങ്കില്‍ ആളുകളുടെ പഴഞ്ചന്‍ ശീലം മാറ്റിയെടുക്കാന്‍,

വളരെ പുതുമയാര്‍ന്ന ഒരു സന്ദേശം നല്‍കേണ്ടതായി വരും. സര്‍ക്കാരുകള്‍ പലപ്പോഴും ആളുകളുടെ വിശ്വാസങ്ങള്‍ മാറ്റിയെടുക്കുന്നതിന് അഡ്വടൈസിംഗ് പ്രൊഫഷണലുകളുടെ സേവനങ്ങള്‍ ഉപയ�ോഗിക്കാറുണ്ട്. ആളുകളിലെ വിശ്വാസത്തിന്റെ പാറ്റേണുകളില്‍ മാറ്റം ക�ൊണ്ടുവരാനും വിദഗ്ധരെ ആശ്രയിച്ച് ആശയവിനിമയത്തിനുള്ള പുതിയ സന്ദേശങ്ങള്‍ രൂപപ്പെടുത്താറുണ്ട്. ഒരു ഉല്‍പ്പന്നം വില്‍ക്കുവാന്‍, നിങ്ങളുടെ ഉപഭ�ോക്താവിന്റെ സ്വഭാവസവിശേഷതകളെക്കുറിച്ച് ഉള്‍ക്കാഴ്ചയുണ്ടാകണം. അതുക�ൊണ്ട് വിവരം ശേഖരിക്കല്‍ അത്യാവശ്യമാണ്. ഡാറ്റ അനലിറ്റിക്‌സിന് നിരവധി കമ്പ്യൂട്ടര്‍ സ�ോഫ്റ്റ് വെയറുകള്‍ ആണ് പ്രയ�ോഗിക്കുന്നത്. ഉപഭ�ോക്താവിന്റെ പെരുമാറ്റരീതികളെ തരംതിരിച്ചാലാണ് അവരുടെ സാധനങ്ങള്‍ വാങ്ങുന്ന തീരുമാനത്തിന്റെ പിന്നാമ്പുറം അറിയാന്‍ സാധിക്കുക. അതുക�ൊണ്ട് ഇതിന് കമ്പ്യൂട്ടറിങ്ങിലും ടെക്‌ന�ോളജിയിലും വൈദഗ്ധ്യമുള്ളവര്‍ ആവശ്യമാണ്. ഇന്‍ഫര്‍മേഷന്‍ ടെക്‌ന�ോളജി മുഖ്യ കഴിവാണ്. സ�ോഷ്യല്‍ മീഡിയയിലും ഇന്റര്‍നെറ്റിലും അറിവ് നേടാന്‍ അത് ആവശ്യമാണ്. അതുക�ൊണ്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് ഐഎഎ ക�ോൺഫറന്‍സില്‍ മുഖ്യസ്ഥാനം ലഭിക്കും. വില്‍പനയുടെ കലയും ശാസ്ത്രവും രൂപാന്തരപ്പെട്ടുവരുന്നത് നൂറ്റാണ്ടുകളിലൂടെയാണ്. പ്രൊഫഷണലുകളുടെയും വിദഗ്ധരുടെയും വരവും


നൂറ്റാണ്ടുകളിലൂടെയാണ്. അടിസ്ഥാനപരമായി നമ്മള്‍ ഇപ്പോള്‍ സംസാരിച്ചത്, ഒരു ഉല്‍പ്പന്നം വില്‍ക്കുന്നതിനാവശ്യമായ ആക്ഷനുകള്‍ ഇഷ്ടപ്പെടുന്ന ആളുകളുടെ പ്രൊഫൈലിനെപ്പറ്റിയാണ്. അഡ്വടൈസിംഗ് സന്ദേശം എത് ഒരു സന്ദേശത്തെ പ്രത്യേകരീതിയില്‍ രൂപപ്പെടുത്തിയെടുക്കലും അത് എത്തിക്കുന്നത് ആവശ്യമായ സംവേദന മാധ്യമം തിരഞ്ഞെടുക്കലുമാണ്. അഡ്വടൈസിംഗില്‍ പ്രധാന ഉല്‍പ്പന്നത്തിന്റെ കൂടെ നിരവധി അനുബന്ധഘടകങ്ങളും ഉപയ�ോഗിക്കാറുണ്ട്. പ്രധാന ഉല്‍പത്തിന് ആവരണമായി സൗന്ദര്യം, ഗാംഭീര്യം, സൗന്ദര്യശാസ്ത്രം, ആഡംബരം എ�ിവയും ഉപയ�ോഗിക്കും. ഉല്‍പ്പന്നങ്ങള്‍ക്ക് ഉപഭ�ോക്താവിനെ ബ�ോധ്യപ്പെടുത്താന്‍ സാധിക്കണം-അതായത് ഈ ഉല്‍പ്പന്നങ്ങള്‍ക്ക് അവരുടെ ജീവിതത്തില്‍ കംഫര്‍ട്ടും സൗകര്യവും കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കുമെന്ന്. അതുക�ൊണ്ട് അഡ്വര്‍ടൈസിങ് ഏജന്‍സി ഒരു പാട് മധുരം ചേര്‍ക്കും. ഉല്‍പ്പന്നത്തെ ക�ൊഴുപ്പും മധുരവും നിറഞ്ഞ പശ്ചാത്തലത്തില്‍ അവതരിപ്പിക്കും. അതുവഴി, ഉപഭ�ോക്താവിന് ഈ ഉല്‍പ്പന്നം രുചിക്കാനുള്ള പ്രക�ോപനം ഉണ്ടാകും. ഈ ഉല്‍പ്പന്നങ്ങള്‍

വിപുലമായ സപ്ലൈ ചെയിന്‍ വഴി എല്ലായിടത്തും എത്തിക്കാനാണ് മാര്‍ക്കറ്റിംഗ് ശ്രമിക്കുക. വിദഗ്ധരും ല�ോജിസ്റ്റിക്‌സ് കൈകാര്യം ചെയ്യുവാനും ഈ ഉല്‍പ്പന്നങ്ങളെക്കുറിച്ച് അഡ്വടൈസറും മാര്‍ക്കറ്റിംഗ് ചെയ്യുന്നയാളും നല്‍കുന്ന വാഗ്ദാനങ്ങള്‍ എന്തൊക്കെയാണെന്ന് മനസ്സിലാക്കിയിരിക്കണം. ഒരു പ്രശ്നവും ‌ ഇല്ലാതെ ഈ കരാര്‍ ഒടുക്കം വരെയും മുടങ്ങാതെ നടപ്പിലാകണം. അപ്പോഴാണ് ഉപഭ�ോക്താവിന് ഒരു ഉല്‍പ്പന്നം വാങ്ങുമ്പോള്‍ അത് മറക്കാനാവാത്ത അനുഭവമായി മാറുന്നത്. ഇന്ന് പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങള്‍ക്കാണ് ഡിമാന്റ്. വാങ്ങുവരുടെ കാഴ്ചപ്പാടുകള്‍ മാറി. ശുദ്ധമായ ഊര്‍ജ്ജവും ജൈവവിഭവങ്ങളും ആണ് ആളുകളുടെ ചിന്തകളില്‍ നിറയുന്നത്. ഇന്ത്യയിലും വികസിത രാഷ്ട്രങ്ങളുടെ പല ക�ോണുകളിലും യ�ോഗ ഗുരുക്കന്മാരാണ് അതിവേഗം വിറ്റഴിയുന്ന ഉപഭ�ോക്തൃ ഉല്‍പങ്ങള്‍ നിര്‍മ്മിക്കുന്നത്. ആത്മീയ ഗുരുക്കന്മാര്‍ക്ക് ടെക്‌സ്‌റ്റൈല്‍-വസ്ത്ര ഷ�ോപ്പുകളും സ്വന്തമായുണ്ട്. യ�ോഗ പരിശീലകര്‍ അവരുടെ വ്യക്തിഗതമായി വികസിപ്പിച്ചെടുത്ത യ�ോഗപരിശീലനപദ്ധതികള്‍ പരസ്യം

ചെയ്യുകയാണ്. യ�ോഗ പരിശീലകര്‍ നവീകരണത്തിന്റെയും സര്‍ഗ്ഗാത്മകതയുടെയും ഫാസ്റ്റ് ട്രാക്കിലാണ്. ആത്മീയാനുകമ്പയുള്ളവര്‍ വാങ്ങലിന്റെ ലക്ഷ്യം തന്നെ പുനര്‍നിർ�ചിക്കുകയാണ്. പുതിയ അര്‍ത്ഥം കിട്ടാന്‍ ഷ�ോപ്പിംഗ് നടത്തേണ്ടത് അത്യാവശ്യമാണെന്ന പാഠം വാങ്ങല്‍ ശേഷിയുള്ള ആളുകളെ പഠിപ്പിച്ചുക�ൊണ്ടിരിക്കുകയാണ്. ആഴത്തിലുള്ള പഠനം എട്ട് റീ തത്വങ്ങളെക്കുറിച്ചായിരിക്കണം. വായനക്കാരെ പ്രേരിപ്പിക്കാന്‍ ഈ രീതിയാണ് ഞാന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ആദ്യത്തെ റീ, റിസര്‍ച്ചാണ്. ഉല്‍പ്പന്നത്തെയും വിപണിയെയും കുറിച്ച് റിസര്‍ച്ച് നടത്തുക. രണ്ടാമത്തേത് കൈമാറ്റരീതി സൃഷ്ടിക്കലാണ്. അടുത്ത് നിങ്ങളുടെ ഉല്‍പ്പന്നങ്ങളെ ആത്മാര്‍ത്ഥതയ�ോടെ പ്രതിനിധീകരിക്കലാണ് (റീപ്രസന്റ് അഥവാ റെപ്രസന്റ് ). ആവശ്യമായ റിയാക്ഷനും റിസ്‌പ�ോസും (പ്രതികരണം) ഉണര്‍ത്തിയെടുക്കുന്ന രീതിയില്‍ നിങ്ങളുടെ ആശയവിനിമയം രൂപകല്‍പന ചെയ്യലാണത്. നാലാമത്തെ റീ എന്നത് ഉപഭ�ോക്താവ് പരസ്യസന്ദേശമായും അത് നല്‍കുന്ന മാധ്യമമായും ഐക്യപ്പെടുന്നതും മനസ്സിലാക്കുന്നതും

െ^{_phcnþamÀ¨v 2019

35


ബന്ധപ്പെടുന്നതും ആണ്. ഉല്‍പ�ത്തെക്കുറിച്ചുള്ള റിഫ്‌ളക്ഷന്‍ അളക്കാന്‍ നിങ്ങള്‍ക്ക് ഉപഭ�ോക്താവിന്റെയുള്ളില്‍ ഒരു സർവ്വേനടത്താം. ഇത് അഞ്ചാമത്തെ റീ ആണ്. നിങ്ങളുടെ പരസ്യത്തെക്കുറിച്ച് പ്രധാനനേതാക്കളെക്കൊണ്ട് റിവ്യൂ (വിമര്‍ശനം) എഴുതി, പ്രസിദ്ധീകരിക്കുന്നതാണിത്. ബ്രാന്റും ബയറും തമ്മില്‍ സുസ്ഥിരമായ ബന്ധം സ്ഥാപിക്കണം. അവസാനമായി, നിങ്ങളുടെ ഉല്‍പങ്ങള്‍ വാങ്ങു�വര്‍ക്ക് അഭിമാനത്തിന്റെ തെളിവ് നല്‍കാനായി നിങ്ങള്‍ക്ക് നിങ്ങളുടെ പ്രവൃത്തികള്‍ ബ്രോഡ് കാസ്റ്റ് ചെയ്യാം. അഡ്വടൈസിംഗ് അസ�ോസിയേഷന്‍ ക�ോണ്‍ഗ്രസ് എല്ലാവര്‍ക്കും ഗുണകരമായിരിക്കും. മാര്‍ക്കറ്റിംഗിലെ ഈ എട്ട് റീ കള്‍ ഉള്‍പ്പെടുത്തിയാല്‍ എല്ലാവര്‍ക്കും ഒരു കൃത്യമായ രൂപഘടനയുള്ള രീതി ഉണ്ടാകും. ഉപഭ�ോക്താവിന്റെ താല്‍പര്യം റീട്ടെയിന്‍ (നിലനിര്‍ത്താന്‍) ചെയ്യാന്‍ നിങ്ങള്‍ നിങ്ങളുടെ പരസ്യ കാമ്പയിന്‍ റിപ്പീറ്റ് (ആവര്‍ത്തനം) ചെയ്യണം. ആളുകള്‍ പുതിയ�ൊരു ഉല്‍പ്പന്നം വാങ്ങുന്നത് അവരുടെ അസൗകര്യവും സുഖക്കുറവും ഇല്ലാതാക്കാനാണ്. വാങ്ങു�യാള്‍ തീര്‍ച്ചയായും അവരുടെ ദൈനംദിന ജീവിതത്തിലെ എന്തോ ഒരു താളംതെറ്റല്‍ പരിഹരിക്കാനാണ്

36

െ^{_phcnþamÀ¨v 2019

പുതിയ�ൊരു ഉല്‍പ്പന്നം വാങ്ങുന്നത്. അഡ്വടൈസിംഗില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിക്ക് ആളുകളുടെ ഈ ആശങ്കകള്‍ തിരിച്ചറിയാന്‍ സാധിക്കണം. നിങ്ങളുടെ സന്ദേശം ഉച്ചത്തിലും സൂക്ഷ്മമായും നിങ്ങളുടെ മത്സരാര്‍ഥികളേക്കാള്‍ നന്നായി ഉപഭ�ോക്താവിന�ോട് സംസാരിക്കണം. വിപണി ഉച്ചത്തില്‍ ക്ലിയറന്‍സ് സെയിലിനെക്കുറിച്ചും ഡിസ്‌കൗണ്ടുകളെക്കുറിച്ചും പണസമ്പാദനത്തെക്കുറിച്ചുമാണ് പറഞ്ഞുക�ൊണ്ടിരിക്കുന്നത്. അതുപ�ോലെ പലതരം സൗജന്യപദ്ധതികളും മൂന്ന് യൂണിറ്റെടുത്താല്‍ ഒരു യൂണിറ്റ് സൗജന്യമായി നല്‍കുന്നതാണ് വിളംബരം ചെയ്യുന്നത്. പല ല�ോയല്‍റ്റി പദ്ധതികളും ഉപഭ�ോക്താക്കളെ പ്രത്യേക ബ്രാന്റുകള�ോട് കെട്ടിയിടാന്‍ ഉദ്ദേശിച്ച് തയ്യാറാക്കപ്പെടുന്നവയാണ്. പരസ്യക്കാരും വിപണനക്കാരും നായാട്ടുകാരുടെയും ഇരപിടുത്തക്കാരുടെയും ച�ോദനകള്‍ക്കൊപ്പമാണ് പ്രവര്‍ത്തിക്കുന്നത്. പല വില്‍പ്പനക്കാരും വിശ്വസിക്കുന്നത് അവര്‍ ഒരു യുദ്ധ മേഖലയിലാണെന്നതാണ്. സാധ്യതയുള്ള ഉപഭ�ോക്താവിന്റെ വികാരങ്ങളുമായി കൈക�ോര്‍ക്കുക. ഉപഭ�ോക്താവിന് നിങ്ങളുടെ പ്രോത്സാഹനം ആവശ്യമാണ്. പക്ഷെ നിങ്ങള്‍ സത്യസന്ധതയ�ോടും സ്വഭാവദാര്‍ഡ്യത്തോടെയും നില്‍ക്കണം. വാങ്ങുവര�ോടുള്ള

ശ്രദ്ധയും ആധികാരികതയും നല്‍കിയാണ് ഇ-ക�ൊമേഴ്‌സ് വളര്‍ന്നത്. വാങ്ങുവരെ വശീകരിക്കലാണ് പ്രധാനം. നിങ്ങളുടെ പരസ്യസന്ദേശം കേള്‍ക്കുന്നവരുടെ എണ്ണം വര്‍ധിപ്പിക്കുക, ഒപ്പം വിശാലമായ പ്ലാറ്റ്‌ഫ�ോ മുകള്‍ ഉപയ�ോഗിക്കുക എന്നിവയായിരിക്കണം ഭാവിയിലെ മിടുക്കുകള്‍. നിങ്ങള്‍ ഉപയ�ോഗിക്കുന്ന മാധ്യമത്തിന്റെ സ്വാധീനം വിപുലമാക്കണം. മനസ്സിനെ ത�ൊടാനും ഹൃദയത്തെ വശീകരിക്കാനും കഴിയുന്നവരാണ് ഒടുവില്‍ വിജയിയാവുന്നത്. മയിലുകളില്‍ നിന്ന് വശീകരണത്തിന്റെ കല പഠിക്കുക. അഡ്വടൈസിംഗ് പ്രചാരണങ്ങളെക്കുറിച്ചുള്ള കൂടുതല്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് ഈ കരിയറിന് പുതിയ അക്കാദമിക് മാനങ്ങള്‍ നല്‍കും. ചെറുപ്പക്കാര്‍ കൂടുതലായി ഈ രംഗത്തെ വിദഗ്ധരാകാന്‍ തീരുമാനിക്കണം. ഇന്റര്‍നാഷണല്‍ അഡ്വടൈസിംഗ് അസ�ോസിയേഷന് ഉപഭ�ോക്താക്കളെ വശീകരിക്കാനുള്ള ആശയങ്ങള്‍ സൃഷ്ടിക്കുന്നതില്‍ താല്‍പര്യമുള്ള ചെറുപ്പക്കാര്‍ക്കായി ഒരു പരിശീലന പദ്ധതി തുടങ്ങാവുന്നതാണ്. ഇത്തരം ക�ോണ്‍ഫറന്‍സുകളും കൺവെൻഷനുകളും ഇന്ത്യ കൂടുതലായി നടത്തണം. അങ്ങിനെ വശീകരണത്തിന്റെ കല കൂടുതല്‍ അടിത്തറിയാം


www.sunnypaints.com

TM

Colour up your life through Good relations

Select Your Right Choice


^n\m³kv

AUz. sj-dn km-ap-th D-½³ ssl-t¡m-S-Xn-bn-se {]ap-J A-`n-`m-j-I-\m-Wv AUz. sj-dn km-ap-th D½³. Sm-Ivkv, tImÀ-]-td-äv \nb-aw F-¶n-h-bn ssh-Z-Kv[yw t\Sn-b A-t±-lw H-cp Nm-t«À-Uv A-¡u-ï ­ âpw tIm-kv-äv A-¡u-ï ­ âpw I¼-\n sk-{I-«-dnbpw Iq-Sn-bmWv.

നികുതിദായകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും പുതിയ നികുതിഘടന നടപ്പിലാക്കുമ്പോള്‍ ജിഎസ്ടി പാലിക്കുന്നതിലുണ്ടാകുന്ന ബുദ്ധിമുട്ടുകളുമായി സമരസപ്പെടാനും എന്തുചെയ്യണമെന്നത് സംബന്ധിച്ചായിരുന്നു ജിഎസ്ടി കൗണ്‍സിലിന്റെ 31ാം യ�ോഗത്തി ലെ മുഖ്യചര്‍ച്ചാവിഷയമെങ്കില്‍, ചെറുകിട-ഇടത്തരം സ്ഥാപനങ്ങളുടെ ആശങ്കകള്‍ ദൂരീകരിക്കുകയും എളുപ്പത്തില്‍ ബിസിനസ് ചെയ്യാവുന്ന ഒരു പ്ലാറ്റ് ഫ�ോം സൃഷ്ടിക്കുകയും ചെയ്യുന്നതിനെ കേ�ീകരിച്ചായിരുന്നു 32ാംയ�ോഗത്തിന്റെ ചര്‍ച്ചകള്‍.

ആമുഖം

ഈയടുത്തിടെ നടന്ന ജിഎസ്ടി കൗണ്‍സില്‍ യ�ോഗത്തില്‍ ചില സുപ്രധാനമായ ഭേദഗതികളും നിര്‍ദേശങ്ങളും ജിഎസ്ടി നിയമത്തില്‍ ഉണ്ടായി. ഈ ഭേദഗതികളും നിര്‍ദേശങ്ങളും ഒരു രാഷ്ട്രം ഒര�ൊറ്റ നികുതി വിപണി എന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഈയിടെ നടന്ന 31, 32 ജിഎസ്ടി കൗണ്‍സില്‍ യ�ോഗങ്ങളുടെ ഫലമായി ജിഎസ്ടിയില്‍ വരുത്തിയ പുതിയ ഭേദഗതികളുടെയും നിര്‍ദേശങ്ങളുടെയും ഒരു ലഘുചിത്രമാണ് ഈ ലേഖനത്തില്‍ നല്‍കുന്നത്. നികുതിദായകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും പുതിയ നികുതിഘടന നടപ്പിലാക്കുമ്പോള്‍ ജിഎസ്ടി പാലിക്കുന്നതിലുണ്ടാകുന്ന ബുദ്ധിമുട്ടുകളുമായി സമരസപ്പെടാനും എന്തുചെയ്യണമെന്നത് സംബന്ധിച്ചായിരുന്നു ജിഎസ്ടി കൗണ്‍സിലിന്റെ 31ാം യ�ോഗത്തിലെ മുഖ്യചര്‍ച്ചാവിഷയമെങ്കില്‍, ചെറുകിടഇടത്തരം സ്ഥാപനങ്ങളുടെ ആശങ്കകള്‍ ദൂരീകരിക്കുകയും എളുപ്പത്തില്‍ ബിസിനസ് ചെയ്യാവുന്ന ഒരു പ്ലാറ്റ് ഫ�ോം സൃഷ്ടിക്കുകയും ചെയ്യുന്നതിനെ കേ�ീകരിച്ചായിരുന്നു 32ാംയ�ോഗത്തിന്റെ ചര്‍ച്ചകള്‍.

31ാം ജിഎസ്ടി കൗണ്‍സില്‍ യ�ോഗത്തിന്റെ ഫലങ്ങള്‍

ജിഎസ്ടി പരിചയപ്പെടുത്തിയപ്പോള്‍ ധാരാളം പ്രശ്‌നങ്ങളും ആശയക്കുഴപ്പങ്ങളും തുടക്കത്തില്‍ ഉണ്ടായി. ജിഎസ്ടി

38

െ^{_phcnþamÀ¨v 2019

നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ നികുതിദായകര്‍ക്കിടയിലുണ്ടായ ആശയക്കുഴപ്പം, ഫ�ോമുകള്‍ ഇലക്ട്രോണിക് രൂപത്തിലാക്കുന്നതില്‍ സംഭവിച്ച കാലതാമസം, സാങ്കേതിക തടസ്സങ്ങള്‍ തുടങ്ങി നിരവധിയായിരുന്നു തലവേദനകള്‍. ജിഎസ്ടി സംവിധാനത്തിലെ പാകപ്പിഴകള്‍ നികത്തുന്നതില്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി ശ്രമിച്ചു. അതിന്റെ ഭാഗമായി ജിഎസ്ടി കൗണ്‍സില്‍ നികുതിദായകര്‍ക്ക് അനുകൂലമായ നിരവധി ഭേദഗതികള്‍ നടപ്പിലാക്കി. ഈ മാറ്റങ്ങളെക്കുറിച്ചുള്ള ഒരു രത്‌നച്ചുരുക്കം ചുവടെ നല്‍കുന്നു : 1. വാര്‍ഷിക റിട്ടേണ്‍ ജിഎസ്ടിആര്‍-9/9 എ യില്‍ നല്‍കാനുള്ള അവസാന തീയതി ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. റീകസിലിയേഷന്‍ സ്റ്റേറ്റ്‌മെന്റ് ജിഎസ്ടിആര്‍-9സിയില്‍ നല്‍കുന്നതിനുള്ള അവസാനതീയതിയും ജൂണ്‍ 30 വരെ ആക്കിയിട്ടുണ്ട്. ഇത് ടാക്‌സ് പ്രൊഫഷണലുകള്‍ക്കും നികുതിദായകര്‍ക്കും ആശ്വാസമാണ്. 2. വിതരണക്കാരന്‍ 2017-18 സാമ്പത്തികവര്‍ഷത്തില്‍ നല്‍കിയിട്ടുള്ള ഇൻേവായ്‌സ ിലെ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭിക്കുന്നതിനുള്ള തീയതി

2019 മാര്‍ച്ച് വരെയാണ് ജിഎസ്ടി കൗണ്‍സില്‍ നീട്ടിയത്. ഇതുവഴി, നികുതി ദായകര്‍ക്ക് അര്‍ഹമായ ഇന്‍പുട്ട് ടാക്‌സ് 2019 മാര്‍ച്ചിന് മുമ്പ് ലഭിക്കും. 3. ജൂലായ് 2017നും സപ്തംബര്‍ 2018നും ഇടയില്‍ നല്‍കേണ്ട ജിഎസ്ടിആര്‍1, ജിഎസ്ടിആര്‍3, ജിഎസ്ടിആര്‍4 എന്നീ ഫ�ോമുകള്‍ 2018 ഡിസംബര്‍ 22 ന് ശേഷം നല്‍കിയ നികുതിദായകര്‍ക്ക് ലേറ്റ് ഫീ പൂര്‍ണ്ണമായും ഒഴിവാക്കി. പക്ഷെ ഈ ഫ�ോമുകള്‍ 2019 മാര്‍ച്ച് 31ന് മുമ്പ് നല്‍കേണ്ടതുണ്ട്. 4. ജിഎസ്ടിയിലേക്ക് മാറുന്ന പ്രക്രിയ പൂര്‍ത്തിയാക്കാന്‍ മറ്റൊരു വഴി കൂടി നല്‍കിയിട്ടുണ്ട്. ജിഎസ്ടി ആര്‍ഇജി-26 ഫ�ോമില്‍ അപേക്ഷ നല്‍കാത്ത നികുതിദായകര്‍ക്ക് ആവശ്യമായ വിശദാംശങ്ങള്‍ പിന്നീട് സമര്‍പ്പിക്കാനാവശ്യപ്പെട്ട ഒരു താല്‍ക്കാലിക ഐഡി 2017 ഡിസംബര്‍ 31 വരെ നല്‍കിയിരുന്നു. എന്തായാലും വിശദാംശങ്ങള്‍ അംഗീകൃത ന�ോഡല്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കാനുള്ള കാലാവധി 2019 ജനവരി 31വരെ നീട്ടിയിട്ടുണ്ട്. 5. താഴെ പറയുന്ന സേവനങ്ങള്‍ ടാക്‌സ് നല്‍കേണ്ട വിഭാഗത്തില്‍പ്പെട്ട


ജിഎസ്ടിയിലെ പരിഷ്‌കാരവും നിര്‍ദേശങ്ങളുംചില പ്രധാന വീക്ഷണങ്ങള്‍

െ^{_phcnþamÀ¨v 2019

39


സേവനങ്ങളുടെ പട്ടികയിലേക്ക് നമ്പര്‍ 29/2018-സെന്‍ട്രല്‍ ടാക്‌സ് ഉത്തവ് വഴി ഉള്‍പ്പെടുത്തിയിട്ടുണ്ട്. (a). ഒരു ബാങ്കിംഗ് കമ്പനിക്ക് ബിസിനസ് ഫെസിലിറ്റേറ്റര്‍ വഴി സേവനങ്ങള്‍ നല്‍കുന്നത്. (b). ഒരു ബിസിനസ് കറസ്പ�ോ ‌ ണ്ടന്റിന് ബിസിനസ് കറസ്പ�ോ ‌ ണ്ടന്റിന്റെ ഏജന്റ് നല്‍കുന്ന സേവനം (c). ഒരു രജിസ്റ്റേഡ് വ്യക്തിക്ക് നല്‍കുന്ന സുരക്ഷാസേവനങ്ങള്‍ .

32ാം ജിഎസ്ടി മീറ്റിംഗില്‍ നിര്‍ദേശിച്ച ഭേദഗതികള്‍

40

െ^{_phcnþamÀ¨v 2019

2019 ജനവരി 10നാണ് 32ാം ജിഎസ്ടി കൗൺസില്‍ യ�ോഗം നടന്നത്. ചെറുകിട ഇടത്തരം വ്യവസായസംരംഭകരുടെ ആശങ്ക അകറ്റലായിരുന്നു കൗണ്‍സിലിന്റെ പ്രധാന ദൗത്യം. അതുവഴി ബിസിനസ് സുഗമമാക്കുകയായിരുന്നു ലക്ഷ്യം. റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നത് ലളിതമാക്കുന്നതിന് വേണ്ട മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചു. റിയല്‍ എസ്റ്റേറ്റ് രംഗത്തെ ജിഎസ്ടി, ല�ോട്ടറിയില്‍ ഏകീകൃതി നികുതി സംവിധാനം ക�ൊണ്ടുവരിക, ല�ോട്ടറിസംബന്ധമായ മറ്റ് പ്രശ്‌നങ്ങള്‍ എന്നിവയും ചര്‍ച്ച ചെയ്തു.

ചരക്ക് വിതരണക്കാരുടെ പ്രാരംഭ പരിധി 20 ലക്ഷത്തില്‍ നിന്ന് 40 ലക്ഷമാക്കി ഉയര്‍ത്താന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു. സ്‌പെഷ്യല്‍ കാറ്റഗറി സംസ്ഥാനങ്ങളിലെ പ്രാരംഭ പരിധി 10 ലക്ഷത്തില്‍ നിന്നും 20 ലക്ഷമാക്കി ഉയര്‍ത്തി. സംസ്ഥാനസര്‍ക്കാരുകള്‍ക്ക് ഉയര്‍ന്ന പ്രാരംഭപരിധി സ്വീകരിക്കാം അല്ലെങ്കില്‍ പഴയതില്‍ തന്നെ ഉറച്ച് നില്‍ക്കാം. ഇത് ചെറുകിട വ്യവസായസംരംഭകര്‍ക്ക് വലിയ ആശ്വാസമാണ്. സേവനങ്ങളുടെ വിതരണത്തിന് ഉള്ള പ്രാരംഭപരിധിയില്‍ മാറ്റമില്ല.


സംയുക്ത ഡീലര്‍മാരുടെ കാര്യത്തില്‍ പ്രാരംഭ പരിധി ഒരു ക�ോടിയില്‍ നിന്നും 1.5 ക�ോടിയാക്കി ഉയര്‍ത്തിയിട്ടുണ്ട്. കെംപ�ൊസിഷന്‍ സ്‌കീമിന്റെ സാധ്യത വിപുലപ്പെടുത്താനും കൗണ്‍സില്‍ തീരുമാനിച്ചു. ഇതില്‍ ചരക്കും സേവനവും ഒരുമിച്ച് നല്‍കുന്ന വിതരണക്കാരെയും സേവന ധാതാക്കളെയും ഉള്‍പ്പെടുത്തി. മനുഷ്യോപയ�ോഗത്തിനുള്ള ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്യുന്നവരെയും ഉള്‍പ്പെടുത്തി. 50 ലക്ഷത്തില്‍ കുറയാത്ത വാര്‍ഷികവിറ്റുവരവുള്ളവരെ മാത്രം ഇതില്‍ പരിഗണിക്കുകയുള്ളു . 6 ശതമാനം ജിഎസ്ടിയാണ് ഇവര്‍ നല്‍കേണ്ടത്. കെംപ�ൊസിഷന്‍ ഡീലര്‍മാര്‍ ജിഎസ്ടിആര്‍ 4 എല്ലാ സാമ്പത്തികപാദത്തിലും സമര്‍പ്പിക്കേണ്ടതില്ല. മാസംത�ോറും നികുതി ക�ൊടുക്കുന്ന ബാധ്യതയില്‍ നിന്നും ഇവരെ ഒഴിവാക്കി. പകരം വര്‍ഷത്തില്‍ നികുതി റിട്ടേണ്‍ നല്‍കിയാല്‍ മതി. സാമ്പത്തിക പാദത്തില്‍ നികുതി നല്‍കുകയുമാവാം. അടുത്തിടെയുണ്ടായ പ്രളയനഷ്ടത്തില്‍ നിന്നും കരകയറാന്‍ കേരളത്തിന് സംസ്ഥാനാന്തര വിതരണത്തിനുള്ള എല്ലാ ചരക്കുകളിലും സേവനങ്ങളിലും ഒരു ശതമാനം സെസ്സ് തീരുവ ചുമത്താനും കൗണ്‍സില്‍ അംഗീകാരം നല്‍കി. അടുത്ത രണ്ട് വര്‍ഷത്തേക്ക് പ്രളയ സെസ് പിരിക്കാന്‍ അനുവദിച്ചിട്ടുണ്ട്. പ്രകൃതി ദുരിതമ�ോ ദുരന്തങ്ങള�ോ സംഭവിച്ചാല്‍ ഒരു പ്രത്യേക കാലഘട്ടത്തില്‍ അധികവിഭവസമാഹരണം നടത്തുന്നതിന് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 279 എ പ്രകാരം തീരുവ ചുമത്താനുള്ള അനുവാദം നല്‍കുന്നുണ്ട്. ഇത് പ്രകാരമാണ് കൗണ്‍സില്‍ തീരുമാനം. അഭിപ്രായഭിന്നതയുണ്ടായത് റിയല്‍

എസ്റ്റേറ്റ് മേഖലയില്‍ ജിഎസ്ടി ക�ൊണ്ടുവരുന്നത് സംബന്ധിച്ച് മാത്രമാണ്. ഇപ്പോള്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് 12 ശതമാനം എന്ന ത�ോതിലാണ് ജിഎസ്ടി നല്‍കേണ്ടത്. താങ്ങു വിലയിലുള്ള വീടുകള്‍ക്കാകട്ടെ എട്ട് ശതമാനമാണ് ജിഎസ്ടി. അതേ സമയം പണി പൂര്‍ത്തിയായ വസ്തുവകകള്‍ക്ക് ജിഎസ്ടി ബാധകമല്ല. ന�ോട്ട് നിര�ോധനം, ജിഎസ്ടി, ആര്‍ഇആര്‍എ എന്നീ നടപടികള്‍ കാരണം കഴിഞ്ഞ ഒരു വര്‍ഷമായി മാന്ദ്യത്തില്‍ കിടക്കുകയാണ് റിയല്‍ എസ്റ്റേറ്റ് മേഖല. അതുക�ൊണ്ട് ഈ മേഖലയില്‍ ജിഎസ്ടി നടപ്പാക്കുന്നത് കൂടുതല്‍ വിചിന്തനങ്ങള്‍ക്ക് ശേഷം മതിയെ� നിലപാടിലാണ് റിയല്‍ എസ്റ്റേറ്റ് മേഖല. ഈ നിര്‍ദേശം കണക്കിലെടുത്ത് ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മ�ിമാരുടെ ഒരു എഴംഗ പാനല്‍ രൂപീകരിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. പാനല്‍ കണക്കിലെടുക്കേണ്ട താഴെ പറയുന്ന വ്യവസ്ഥകള്‍ ശ്രദ്ധിക്കേണ്ടതാണ്: 1. പുതിയ പര�ോക്ഷ നികുതി വ്യവസ്ഥമൂലം ഗൃഹനിര്‍മ്മാണമേഖല നേരിടുന്ന പ്രശ്‌നങ്ങളും ഈ രംഗത്തെ ജിഎസ്ടി നിരക്കുകളും പഠിക്കുക. 2. വിതരണക്കാര്‍ക്ക് ഇന്‍പുട്ട് ക്രെഡിറ്റ് അനുവദിക്കാത്ത, പകരം നികുതിദായകര്‍ ഒരു നിശ്ചിത ജിഎസ്ടി മാത്രം നല്‍കുന്ന ഒരു പദ്ധതി നിര്‍ദേശിക്കുക. 3. വികസനപ്രവര്‍ത്തങ്ങളുടെ അധികാരം കൈമാറുന്നതിന്മേലുള്ള ജിഎസ്ടി പരിശ�ോധിക്കുക. അതുപ�ോലെ ജ�ോയിന്റെ ഡവലപ്‌മെന്റ് കരാറില്‍ വികസനപ്രവര്‍ത്തങ്ങള്‍ക്കുള്ള അവകാശങ്ങളുടെ മേലുള്ള ജിഎസ്ടിയും പരിശ�ോധിക്കുക. 4 . ഭൂ മ ി അ ല്ലെങ്കില്‍ കെട്ടിടം

കെംപ�ോസിഷന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്താവുന്ന ഒരു നിയമസാധുത പരിശ�ോധിക്കുക. ഇതിന് വിലയിടുന്ന രീതിയും നിര്‍ദേശിക്കുക. ല�ോട്ടറികള്‍ക്ക് ഏകീകൃത നികുതിക�ൊണ്ടുവരുന്ന പ്രശ്‌നവും ചര്‍ച്ചാവിഷയമായി. ഇപ്പോള്‍ ഒരു സംസ്ഥാന ല�ോട്ടറിയ്ക്ക് 12 ശതമാനം ജിഎസ്ടിയാണ് ഉള്ളത്. അതേ സമയം സംസ്ഥാനം അംഗീകരിച്ച ല�ോട്ടറിയ്ക്ക് 28 ശതമാനമാണ് ജിഎസ്ടി. നികുതി ഘടനകള്‍ തമ്മിലുള്ള അന്തരം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു . സ്വകാര്യ ല�ോട്ടറിക്കമ്പനികള്‍ ഇതിനെ ച�ോദ്യം ചെയ്തിരുന്നു . ഈ പ്രശ്‌നത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ മ�ിമാരുടെ ഒരു പാനല്‍ രൂപീകരിക്കുകയായിരുന്നു.

ഉപസംഹാരം

32- മത് ജിഎസ്ടി കൗണ്‍സില്‍ യ�ോഗത്തില്‍ നിര്‍ദേശിച്ച മാറ്റങ്ങള്‍ നല്ലതുപ�ോലെ സ്വാഗതം ചെയ്യപ്പെടുന്നു. പുതിയതായി അനുവദിച്ച ഇളവുകള്‍ 2019 ഫിബ്രവരി ഒന്ന് മുതല്‍ നിലവില്‍ വന്നു. ഇത് ചെറുകിട ബിസിനസുകാര്‍ക്കും സേവനദാതാക്കള്‍ക്കും ഗുണകരമാണ്. പ്രളയാനന്തര നിര്‍മ്മാണത്തിനായി കേരളത്തില്‍ ഒരു ശതമാനം സെസ് ഏര്‍പ്പെടുത്താന്‍ അനുവദിച്ചത് മറ്റ് സംസ്ഥാനങ്ങള്‍ക്കും ഇതുപ�ോലെ സെസ് ഏര്‍പ്പെടുത്താനുള്ള പ്രേരണയാകുമെന്ന് ഒരു സംശയം എനിക്കുണ്ട്. ഇത് ചിലപ്പോള്‍ ജിഎസ്ടിയുടെ ലക്ഷ്യത്തെത്തന്നെ ബാധിക്കും. കേരളത്തിന്റെ വാര്‍ഷിക വളര്‍ച്ചാ നിരക്ക്എട്ട് ശതമാനമായിരിക്കെ, ഒരു ശതമാനം അധിക സെസ് ഏര്‍പ്പെടുത്താനുള്ള തീരുമാനം ഇനിയും ചര്‍ച്ച ചെയ്യേണ്ടതുണ്ട്


tPm_n³ Fkv sIm«mcw tam«nthjWð s{Sbn\À amt\Pvaâv I¬kÄäâv

1

പ്രായത്തെ ത�ോല്‍പ്പിക്കാന്‍ മനസ്സുണ്ടെങ്കില്‍

914 ഡിസംബര്‍ മാസം തീയതി വൈകുന്നേരം അഞ്ചരമണി. നിരവധി കണ്ടുപിടിത്തങ്ങള്‍ നടത്തിയ വിശ്വവിഖ്യാത ശാസ്ത്രജ്ഞന്‍ ത�ോമസ് ആൽവാ എഡിസന്റെ പരീക്ഷണശാലയില്‍ പ�ൊടുന്നനെ ഒരു തീപിടിത്തമുണ്ടായി. പരീക്ഷണശാല സ്ഥിതിചെയ്യുന്ന ന്യൂജേഴ്‌സിയിലെ വെസ്റ്റ് ഓറഞ്ചിലുള്ള പത്തിലധികം കെട്ടിടങ്ങളിലേക്ക് തീ ആളിപ്പടര്‍ന്നു. സമീപപ്രദേശങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള ആറു മുതല്‍ എട്ടുവരെയുള്ള ഫയര്‍ യൂണിറ്റുകള്‍ കിണഞ്ഞു ശ്രമിച്ചുവെങ്കിലും തീയണയ്ക്കാനായില്ല. ഇന്നത്തെ 230 ക�ോടി യൂ എസ് ഡ�ോളറിന് തുല്യമായ സാമ്പത്തികനഷ്ടമാണ് നിനച്ചിരിക്കാതെയുണ്ടായ തിരിച്ചടിയില്‍ എഡിസണുണ്ടായത്. പരീക്ഷണശാല സ്ഥിതിചെയ്തിരുന്ന ക�ോംപ്ലക്‌സ ിന്റെ പകുതിയിലധികവും കത്തിയമര്‍ന്നിരുന്നു വര്‍ഷങ്ങളായി നടത്തിവന്നിരുന്ന പരീക്ഷണങ്ങളുടെ കാതലായ രേഖകളും അക്കൂട്ടത്തിലുണ്ടായിരുന്നു. പല പരീക്ഷണളും പരിസമാപ്തി ഘട്ടത്തിലായിരുന്നു. സാധാരണക്കാര്‍ തളര്‍ന്നുപ�ോകുന്ന അവസ്ഥ. പക്ഷെ എഡിസന്റെ പ്രതികരണം വ്യത്യസ്ത തരത്തിലായിരുന്നു. ഇതേക്കുറിച്ച് അദ്ദേഹത്തിന്റെ മകനായ ചാള്‍സ് എഡിസണ്‍ 1961 ല്‍ 42

ചാള്‍സ് വിഷമത്തോടെ പ്രതികരിച്ചപ്പോള്‍ എഡിസണ്‍ പറഞ്ഞത് 'നമ്മുടെ പ�ോരായ്മകളും അപൂര്‍ണ്ണതകളും കത്തിചാമ്പലായിരിക്കുന്നു. എനിക്കിപ്പോള്‍ 67 വയസ്സയെങ്കിലും നാളെ മുതല്‍ നമ്മള്‍ ഒന്നില്‍ നിന്നും ആരംഭിക്കും' എന്നായിരുന്നു. ത�ോല്‍ക്കാന്‍ മനസ്സില്ലാത്ത മനുഷ്യനെ ത�ോല്‍പ്പിക്കാന്‍ ഒരു ബാഹ്യശക്തികള്‍ക്കോ പ്രതിസന്ധികള്‍ക്കോ പരാജയങ്ങള്‍ക്കോ ആകില്ലെന്ന തിരിച്ചറിവാണ് എഡിസന്റെ ജീവിതം നമുക്ക് പകര്‍ന്നുതരുന്നത്.

െ^{_phcnþamÀ¨v 2019

റീഡേഴ്‌സ് ഡൈജസ്റ്റ് മാസികയിലെഴുതിയ ലേഖനത്തില്‍ ക�ൊടുത്തിരിക്കുന്നത് ഇപ്രകാരമാണ്. തീയാളിപ്പടരുന്നത് ന�ോക്കിനിന്ന 24 വയസുകാരനായ എന്റെയടുക്കലേക്ക് ശാന്തനായി നടന്നു വന്ന അച്ഛന്‍ ഒരു കുഞ്ഞിന്റെതുപ�ോലെ നിഷ്‌ക ളങ്കമായ ശബ്ദത്തില്‍ പറഞ്ഞു 'വേഗം പ�ോയി നിന്റമ്മയേയും കൂട്ടുകാരെയും വിളിച്ചുക�ൊണ്ട് വരിക. ഇത്തരത്തിലുള്ള ഒരു വന്‍ തീപിടുത്തം ഒരിക്കലും അവര്‍ കണ്ടിട്ടുണ്ടാകുകയില്ല .' ചാള്‍സ് വിഷമത്തോടെ പ്രതികരിച്ചപ്പോള്‍ എഡിസണ്‍ പറഞ്ഞത് 'നമ്മുടെ പ�ോരായ്മകളും അപൂര്‍ണ്ണതകളും കത്തിചാമ്പലായിരിക്കുന്നു. എനിക്കിപ്പോള്‍ 67 വയസ്സയെങ്കിലും നാളെ മുതല്‍ നമ്മള്‍ ഒന്നില്‍ നിന്നും ആരംഭിക്കും' എന്നായിരുന്നു. ത�ോല്‍ക്കാന്‍ മനസ്സില്ലാത്ത മനുഷ്യനെ ത�ോല്‍പ്പിക്കാന്‍ ഒരു ബാഹ്യശക്തികള്‍ക്കോ പ്രതിസന്ധികള്‍ക്കോ പരാജയങ്ങള്‍ക്കോ ആകില്ലെന്ന തിരിച്ചറിവാണ് എഡിസന്റെ ജീവിതം നമുക്ക് പകര്‍ന്നുതരുന്നത്. വലിയകാര്യങ്ങള്‍ക്ക് ഇറങ്ങിത്തിരിക്കുമ്പോള്‍ പ്രശ്‌നങ്ങളും പ്രതിസന്ധികളുമുണ്ടാകുന്നത് സ്വാഭാവികമാണ്. അതിനെ അതിജീവിക്കുന്നവരാണ് വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച് ചരിത്രത്തിന്റെ ഭാഗമായി മാറുന്നത്. അന്ന് നഷ്ടം സംഭവിച്ചതിന്റെ

മൂന്നില�ൊന്നു മാത്രമേ ഇന്‍ഷുര്‍ ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നുള്ളു. പക്ഷെ മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ പരീക്ഷണശാലയുടെ പ്രവര്‍ത്തനം എഡിസണ്‍ ഭാഗീകമായി പുനഃരാരംഭിച്ചു. സുഹൃത്തായ ഹെന്‍ട്രി ഫ�ോര്‍ഡില്‍ നിന്നും പണം കടം വാങ്ങി. ജ�ോലിക്കാര്‍ ഡബിള്‍ ഷിഫ്റ്റില്‍ ജ�ോലി ചെയ്തു സ്ഥാപനത്തിന�ോട് തങ്ങള്‍ക്കുള്ള കൂറ് പ്രഖ്യാപിച്ചു. പിറ്റേ വര്‍ഷം 100 ക�ോടി ഡ�ോളറിന്റെ വരുമാനവുമായി സ്ഥാപനം ശക്തമായ തിരിച്ചുവരവ് നടത്തി. മൂന്ന് വര്‍ഷത്തെ ജയില്‍ വാസത്തിന�ൊടുവില്‍ മലയാളി വ്യവസായിയായ അറ്റ്‌ലസ് രാമച�ന്‍ ജയില്‍ മ�ോചിതനായ ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞത് കടങ്ങളെല്ലാം വീട്ടും താന്‍ ശക്തമായി തിരിച്ചു വരുമെന്നാണ്. 75 വയസ്സുകാരനായ അറ്റ്‌ലസ് രാമച�ന്‍ പറഞ്ഞത് ദുബായില്‍ പുതിയ ജ്വല്ലറി തുറക്കുക എന്നുള്ളതാണ് തന്റെ ഉടനെയുള്ള നീക്കമെന്നാണ്. പരാജയം രുചിക്കുന്നത് ആദ്യമല്ലന്നും ഒന്നുമില്ലായ്മയില്‍ നിന്നും ബിസിനസ് സാമ്രാജ്യം കെട്ടിയപ്പടുത്ത അനുഭവം തനിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരതന്‍ സംവിധാനം ചെയ്ത വൈശാലി അടക്കമുള്ള ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാവായും നടനായും അക്ഷരശ്ലോക പരിപാടികള്‍


സംഘടിപ്പിച്ചും സാംസ്‌കാരികമണ്ഡലങ്ങളില്‍ നിറസാന്നിധ്യമായിരുന്ന വ്യക്തിത്വമാണ് അറ്റ്‌ലസ് രാമച�ന്‍. ഓട്ടോ പൈലറ്റ് മ�ോഡില്‍ ബിസിനസ്സ് പ�ോകണമെന്നാഗ്രഹിച്ചപ്പോള്‍ ബിസിനസ്സിലെ തീരുമാനങ്ങളെടുക്കുന്നതിനുള്ള സ്വാത��൦ നേതൃനിരകളിലുള്ളവര്‍ക്ക് നല്‍കി. ചില തീരുമാനങ്ങള്‍ പിഴച്ചു. അത് വലിയ സാമ്പത്തിക ബാധ്യതയിലേക്ക് നയിച്ചു. പരാജയത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് തിരിച്ചുവരുമെന്നാണ് ജ�ോലിക്കാരനായിരിക്കെ സമാന്തരമായി ബിസിനസ് ആരംഭിച്ച് ഒരു വലിയ വ്യവസായ സാമ്രാജ്യം പടുത്തുയര്‍ത്തിയ ഈ സംരംഭകന്‍ ആത്മവിശ്വാസത്തോടെ പറയുന്നത്.

ആളുകള്‍ റിട്ടയര്‍മെന്റിനായി തിരഞ്ഞെടുക്കുന്ന അറുപത്തിയഞ്ചാമത്തെ വയസിലാണ് ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ ഹ�ോട്ടല്‍ വ്യവസായ രംഗത്തേക്ക് കടന്ന് വന്ന് വെന്നിക്കൊടി പാറിച്ചത്. പത്മഭൂഷണ്‍ അടക്കമുള്ള ബഹുമതികള്‍ നല്‍കി രാജ്യം ആദരിച്ച മഹാപ്രതിഭകൂടിയായിരുന്നു അദ്ദേഹം. പുതിയ�ൊരു തുടക്കത്തിന് പ്രായം ഒരു തടസ്സമാണെന്ന് വിശ്വസിക്കുന്നവരുടെ ഇടയില്‍, ലക്ഷ്യങ്ങളും സ്വപ്നങ്ങളുമുള്ളവര്‍ക്ക് പ്രായം ഒരു തടസ്സമേയല്ല എന്ന സന്ദേശം സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം പകര്‍ന്നു നല്‍കി. പ ത ി ന ാ ല ാ മ ത്തെ വ യ സ് സില്‍ സ്വാത�� സമരത്തില്‍ പങ്കെടുത്ത് ,

ഇരുപതാമത്തെ വയസ്സില്‍ സന്യാസിയാകുവാനാഗ്രഹിച്ച ഒടുവില്‍ ബ്രിട്ടീഷ് ആര്‍മിയുടെ ഭാഗമായ മറാത്ത ലൈറ്റ് ഇന്‍ഫന്ററിയില്‍ നിന്നും 1951 ല്‍ ക്യാപ്റ്റനായി വിരമിച്ച് കൃഷ്ണന്‍ നായര്‍ ഭാര്യാപിതാവിന�ൊപ്പം കൈത്തറി രംഗത്താണ് തന്റെ ബിസിനസ്സ് ജൈത്രയാത്ര ആരംഭിച്ചത്. ജര്‍മ്മനിയില്‍ കേമ്പിന്‍സ്‌കി ഗ്രൂപ്പുമായി ചേര്‍ന്ന് തന്റെ ബ്രാന്‍ഡിന് മികച്ച പരിവേഷം സൃഷ്ടിക്കുവാനും അദ്ദേഹത്തിനായി . നമ്മള്‍ ഇവിടെ കണ്ട മൂന്ന് വ്യക്തികളും 65 വയസ്സ് പിന്നിട്ടവരായിരുന്നു. പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജവും ഉത്സാഹവുമുണ്ടെങ്കില്‍ പ്രായം ഒന്നിനും ഒരു തടസമല്ല െ^{_phcnþamÀ¨v 2019

43


GADGETS

Lenovo Tab P10

Rs. N/A

Android v8.0 (Oreo) OS   10.1 inches Display   8 MP Primary Camera   5 MP Secondary Camera   4 GB RAM   64 GB Internal Memory   256 GB Expandable Memory   7000 mAh Battery Capacity

Huawei MediaPad M5 Lite

Rs. 27,890 (approximately)  Android v8.0 (Oreo) OS  10.1 inches Display  8 MP Primary Camera  8 MP Secondary Camera  3 GB RAM  32 GB Internal Memory  256 GB Expandable Memory  7500 mAh Battery Capacity

44

െ^{_phcnþamÀ¨v 2019


Realme C1

Rs. 7,499 (approximately)  Android v8.1 (Oreo) OS  6.2 inches Display  13 MP + 2 MP Dual Primary Cameras  5 MP Secondary Camera  2 GB RAM  32 GB Internal Memory  256 GB Expandable Memory  4230 mAh Battery Capacity

Jivi Flip 6

Rs. N/A  2.4 inches Display  0.3 MP Primary Camera  126 GB Expandable Memory  1200 mAh Battery Capacity

െ^{_phcnþamÀ¨v 2019

45


]mNIw

tämjva _nPp

പ്രോട്ടീ൯ റിച്ച് സലാഡ്

ആവശ്യമുള്ള സാധനങ്ങള്‍

തക്കാളി ചതുരകഷണങ്ങളായി അരിഞ്ഞത് - ഒരു കപ്പ് ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് - ഒരു കപ്പ് മഞ്ഞ ക്യാപ്‌സിക്കം ചതുരകഷണങ്ങളായി അരിഞ്ഞത് - ഒരു കപ്പ് സവാള ഇടത്തരം വലിപ്പമുള്ള കഷണങ്ങളായി അരിഞ്ഞത് - ഒരെണ്ണം പാഴ്സി ലീഫ് അരിഞ്ഞത് - 2 ടേബിൾ സ്പൂൺ വലിപ്പമുള്ള ചെമ്മീന്‍ വൃത്തിയാക്കിയത് - ഒരു കപ്പ് ഒലിവ് ഓയില്‍ - 2 ടേബിള്‍ സ്പൂണ്‍ ഉപ്പ് - പാകത്തിന് കുരുമുളകുപ�ൊടി - 2 ടീസ്പൂണ്‍ മുളകുപ�ൊടി - 2 ടീസ്പൂണ്‍ ഒറിഗാന�ോ - 2 ടീസ്പൂണ് നാരങ്ങാനീര് - 2 ടീസ്പൂണ്

സ�ോസ് തയാറാക്കാൻ

നാരങ്ങാനീര് - 3 ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയിൽ - 2 ടേബിള് സ്പൂണ്‍ തേൻ - ഒരു ടേബിൾ സ്പൂണ്‍ മുളകുപ�ൊടി - ഒരു ടീസ്പൂണ്‍ ഉപ്പ് - പാകത്തിന് കുരുമുളകുപ�ൊടി -1/4 ടീസ്പൂണ്‍ (ഇവയെല്ലാം ഒരുമിച്ച് മിക്‌സ് ചെയ്ത് വയ്ക്കുക) ഒറിഗാന�ോ - 2 ടീസ്പൂൺ നാരങ്ങാനീര് - 2 ടീസ്പൂൺ 46

െ^{_phcnþamÀ¨v 2019

തയാറാക്കുന്ന വിധം

അരിഞ്ഞുവച്ചിരിക്കുന്ന പച്ചക്കറികളും ചെമ്മീനും ഒരുമിച്ച് ഒരു ബൗളിലെടുത്ത് അതില്‍ ഒലിവ് ഓയില്‍ , ഉപ്പ്, കുരുമുളകുപ�ൊടി, മുളകുപ�ൊടി, ഒറിഗാന�ോ, നാരങ്ങാനീര് ഇവ ചേര്‍ത്ത് ഇളക്കി യ�ോജിപ്പിച്ചശേഷം ഇത് ഒരു ബേക്കിങ് ട്രേയില്‍ നിരത്തി 200 ഡിഗ്രി സെല്ഷ്യസില്‍ 15 മിനിറ്റ് ബേക്ക് ചെയ്തെ ‌ ടുക്കാം. ബേക്ക് ചെയ്തുവച്ചത് ഒരു ബൗളിലേക്കിട്ട് അതിനുമുകളില്‍ തയാറാക്കിയ സ�ോസ് ഒഴിച്ച് മിക്‌സ് ചെയ്ത് വിളമ്പാം.


സ്‌പൈസ്ഡ് ചിക്ക്പീ കുക്കുംബര്‍ സലാഡ് ആവശ്യമുള്ള സാധനങ്ങള്‍

മല്ലിയില - 1/4 കപ്പ് കുക്കുംബര്‍ - 1 1/2 കപ്പ് തക്കാളി ചതുര കഷണങ്ങളായി അരിഞ്ഞത് - 1 1/2 കപ്പ് നാരങ്ങാത്തൊലി ചീകിയത് - 1/2 ടീസ്പൂണ് സവാള അരിഞ്ഞത് - 1/4 കപ്പ് നാരങ്ങാനീര് - 2 ടേബിള്‍ സ്പൂണ്‍ ഉപ്പ് - പാകത്തിന് മുളകുപ�ൊടി - 1/2 ടീസ്പൂണ് ഒലിവ് ഓയില്‍ - ഒരു ടേബിള്‍ സ്പൂണ്‍ + 1 ടീസ്പൂണ്‍ ജീരകം - 1/4 ടീസ്പൂണ്‍ വെളളക്കടല അല്പ്പം ഉപ്പ് ചേര്‍ത്ത് വേവിച്ചത് - 2 കപ്പ്

തയാറാക്കുന്ന വിധം

ഒരു സ�ോസ്പാന്‍ അടുപ്പില്‍ വച്ച് ചൂടാക്കി ഒരു ടേബിള്‍ സ്പൂണ് ഒലിവ് ഓയില്‍ ഒഴിച്ച് അതിലേക്ക് കടല വേവിച്ചതും മുളകുപ�ൊടിയും ചേര്‍ത്തിളക്കുക. ആവശ്യമെങ്കില്‍ ഉപ്പും ചേര്‍ക്കാം . കടല ഫ്രൈ ആയി തുടങ്ങുമ്പോള്‍ അതിലേക്ക് നാരങ്ങാത്തൊലി, ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര് ഇവ ചേർത്ത് ഇളക്കാം. വെള്ളക്കടല ഗ�ോൾഡൻ നിറമാകുമ്പോള് അടുപ്പില് നിന്നിറക്കിവയ്ക്കാം. ഒരു ബൗളിൽ കുക്കുമ്പർ, തക്കാളി, മല്ലിയില ഇവയെടുത്ത് അതിലേക്ക് ചൂട�ോടെ കടല ചേര്‍ക്കുക. ബാക്കി നാരങ്ങാനീരും ഒലിവ് ഓയിലും ആവശ്യമെങ്കില്‍ ഉപ്പും ചേര്‍ത്ത് യ�ോജിപ്പിച്ച് വിളമ്പാം.

മെക്‌സിക്കന്‍ ചിക്കന്‍ സലാഡ് ആവശ്യമുള്ള സാധനങ്ങള്‍

ചിക്കന്‍ ബ്രസ്റ്റ് ഉപ്പ് ചേര്‍ത്ത് വേവിച്ച് നീളത്തില്‍ പിച്ചിക്കീറിയെടുത്തത് - 2 കപ്പ് തക്കാളി അരിഞ്ഞത് - ഒരെണ്ണം ചുവന്ന ക്യാപ്‌സിക്കം അരിഞ്ഞത് - 1/ 4 കപ്പ് പച്ചമുളക് അരിഞ്ഞത് - ഒരെണ്ണം മയ�ൊണൈസ് - 1/2 കപ്പ് നാരങ്ങാനീര് - 2 ടേബിള് സ്പൂണ് മുളകുപ�ൊടി - ഒരു ടീസ്പൂണ് കുരുമുളകുപ�ൊടി - 1/4 ടീസ്പൂണ് ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം

ഒരു ബൗളില്‍ മയ�ൊണൈസ്, നാരങ്ങാനീര്, മുളകുപ�ൊടി, കുരുമുളകുപ�ൊടി, ഉപ്പ് ഇവയെടുത്ത് ഒന്നിച്ച് മിക്‌സ് ചെയ്തുവയ്ക്കുക. മറ്റൊരു ബൗളില്‍ ചിക്കന്‍ വേവിച്ചത്, തക്കാളി അരിഞ്ഞത്, ക്യാപ്‌സിക്കം, പച്ചമുളക് അരിഞ്ഞത് ഇവയെടുക്കുക. ഇതിലേക്ക് തയാറാക്കിവച്ച മയ�ൊണൈസ് കൂട്ട് ചേര്‍ത്ത് പതുക്കെ യ�ോജിപ്പിക്കുക. ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച് വിളമ്പാം.

െ^{_phcnþamÀ¨v 2019

47


sl¯v

tUm. jn_ne sI

BAMS. MS(Ayu), Dept. Gynaecology & Obstetrics

വേനല്‍ക്കാലത്ത് ശരീരത്തിന്റെ പ്രതിര�ോധശേഷി വളരെ കുറയുന്നത് മൂലം പല വിധ ര�ോഗങ്ങള്‍ക്ക് കാരണമാകുന്നു. ത്വക് ര�ോഗങ്ങള്‍, നേത്രര�ോഗങ്ങള്‍, ചിക്കന്‍പോക്‌സ്, ടൈഫ�ോയ്ഡ്, മഞ്ഞപ്പിത്തം മുതലായ അസുഖങ്ങള്‍ പ്രധാനമായും വേനല്‍ക്കാലത്താണ് പടര്‍ന്നു പിടിക്കുന്നത്.

Akn. s{]m^ÊÀ, tImtfPv , Xr¸pWn¯pd

Govt.BbpÀtÆZ

Email: shibila.k@gmail.com

ആര�ോഗ്യം കാക്കും ഈ വേനല്‍ക്കാലചര്യകള്‍

വേ

നല്‍ക്കാലം ഓര�ോ വര്‍ഷവും ചൂടുകൂടി അ സ ഹ നീ യ മ ാ യിക്കൊണ്ടിരിക്കുകയാണ്. ഈ കാലം ചില പ്രത്യേക ര�ോഗങ്ങളുടേയും കൂടി കാലമാണ്. ഇവയെ നേരിടുന്നതിന് ശാരീരികവും മാനസികവുമായ തയ്യാറെടുപ്പ് അത്യാവശ്യമാണ്. വേനല്‍ക്കാലത്ത് ശരീരത്തിന്റെ പ്രതിര�ോധശേഷി വളരെ കുറയുന്നത് മൂലം പല വിധ ര�ോഗങ്ങള്‍ക്ക് കാരണമാകുന്നു. ത്വക് ര�ോഗങ്ങള്‍, നേത്രര�ോഗങ്ങള്‍, ചിക്കന്‍പോക്‌സ്, ടൈഫ�ോയ്ഡ്, മഞ്ഞപ്പിത്തം മുതലായ അസുഖങ്ങള്‍ പ്രധാനമായും വേനല്‍ക്കാലത്താണ് പടര്‍ന്നു പിടിക്കുന്നത്. ആയുർേ�ദ ശാസ്ത്രത്തില്‍ ഓര�ോ ഋതുക്കളിലും അനുഷ്ഠിക്കേണ്ട ചര്യകളെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ഇപ്രകാരം ഓര�ോ ഋതുവിലും അനുശാസിക്കുന്ന ചര്യകള്‍ ശീലിക്കുകയും, ഋതുക്കള്‍ മാറി വരുന്ന സമയത്ത് (ഋതുസന്ധി-ഒരു ഋതുവിന്റെ അവസാന ആഴ്ചയും അടുത്ത ഋതുവിന്റെ ആദ്യ ആഴ്ചയും ചേര്‍ന്ന് 14 ദിവസം) പൂർ� ഋതുചര്യ ക്രമേണ കുറച്ച് ഉത്തര ഋതുചര്യ ക്രമേണ ആരംഭിച്ച് ഋതുസന്ധി അവസാനിക്കുമ്പോള്‍ പൂര്‍ണ്ണമായി ഉത്തരഋതുവിന്റെ 48

െ^{_phcnþamÀ¨v 2019

ചര്യയിലേക്ക് മാറുന്നതിലൂടെയും കാലാവസ്ഥാ വ്യതിയാനം ക�ൊണ്ടുണ്ടാകുന്ന ര�ോഗങ്ങളെ ഒരു പരിധി വരെ തടയാന്‍ സാധിക്കും.

ശീലിക്കേണ്ട കാര്യങ്ങള്‍

മല്ലി, മുത്തങ്ങ, നറുനീണ്ടി, ശതാവരി, ഇരുവേലി, രാമച്ചം ഇവയിലേതെങ്കിലും ചേര്‍ത്ത് തിളപ്പിച്ച വെള്ളമ�ോ കൂജയില്‍ വെച്ച വെള്ളമ�ോ ഇടയ്ക്കിടെ കുടിക്കുക. സംഭാരം, കരിക്കിന്‍ വെള്ളം, കരിമ്പിന്‍ ജ്യൂസ്, ചെറുനാരങ്ങ വെള്ളം, ഉപ്പിട്ട കഞ്ഞിവെള്ളം എന്നിവയും ആവശ്യാനുസരണം ഉപയ�ോഗിക്കാം. നേര്‍പ്പിച്ച പശുവിന്‍ പാല�ോ എരുമപ്പാല�ോ പഞ്ചസാര ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണ്.  ലഘുവായതും ദ്രവരൂപത്തിലുള്ളതും എളുപ്പത്തില്‍ ദഹിക്കുന്നതുമായ ആഹാരങ്ങള്‍ ശീലിക്കുക. മധുരരസം, താരതമ്യേന കൂടുതല്‍ ഉപയ�ോഗിക്കാം. അല്പം നെയ്യ് ചേര്‍ത്ത കഞ്ഞി, മലര് കഞ്ഞി, പാല്‍ കഞ്ഞി എന്നിവ ഉത്തമമാണ്. സീ സ ണ ല്‍ ആ യ ി ല ഭ ്യമ ാ യ പ ഴ ങ്ങ ളും പ ച്ച ക്ക റ ി ക ളും ആ ണ് ശീലിക്കേണ്ടത്. അവ ശരീരത്തെ

തണുപ്പിക്കുന്നത�ോട�ൊപ്പം ആര�ോഗ്യത്തെയും പ്രദാനം ചെയ്യുന്നു. തണ്ണിമത്തന്‍, വെള്ളരി തുടങ്ങി ജലാംശമേറിയ ഭക്ഷണങ്ങള്‍ ശീലമാക്കുക. മലര് പഞ്ചസാര ചേര്‍ത്ത് ഇടയ്ക്കിടെ കഴിക്കുക ര ാ ത്രി ക ാ ല ങ്ങ ള ി ല്‍ അ ധ ി ക ം വൈകാതെ അത്താഴം കഴിക്കുക. ലഘുവായ വ്യായാമം രാവിലെ ചെയ്യുക, ഇത് ശരീരത്തിന് ഊര്‍ജ്ജം ലഭിക്കാന്‍ നല്ലതാണ്. എണ്ണ തേച്ചുള്ള കുളി ശരീരത്തെ തണുപ്പിക്കാന്‍ വളരെ നല്ലതാണ്. അതിനായി പിണ്ഡതൈലം, ചന്ദനാദി തൈലം, നാല്പമരാദി തൈലം മുതലായവ ഉപയ�ോഗിക്കാം. ദിവസവും രണ്ട് തവണയെങ്കിലും തണുത്ത വെള്ളത്തില്‍ കുളിക്കുക. നാല്പാമരപ്പട്ട, രാമച്ചം മുതലായവ ഇട്ട് വെന്ത വെള്ളം ഇതിനായി ഉപയ�ോഗിക്കുക. വായുസഞ്ചാരമുള്ളതും ഇളംനിറത്തിലുള്ളതുമായ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. ഉ ച്ച വ ി ശ്രമ ം ( പ ക ലു റക്കം ) അല്പമാകാം. സൂ ര ്യാ ഘ ാ ത ം ഒ ഴ ി വ ാ ക്കാൻ


ശ്രമിക്കുക. കടുത്ത ചൂടുള്ള സമയത്ത് കഴിവതും പുറത്തേക്ക് ഇറങ്ങുന്നത് ഒഴിവാക്കുക. പുറത്തിറങ്ങുമ്പോൾ കുട ഉപയ�ോഗിക്കുക.

ഒഴിവാക്കേണ്ട കാര്യങ്ങള്‍

എരിവ്, ഉപ്പ്, പുളി എന്നിവ അധികമായി വരുന്ന ആഹാരങ്ങള്‍, കൂടുതല്‍ മസാല ചേര്‍ത്ത മാംസാഹാരങ്ങള്‍, വറുത്ത ഭക്ഷണങ്ങള്‍, അമിത ഭക്ഷണം എന്നിവ പരമാവധി കുറയ്ക്കുക. ഇവ ശരീരത്തിന്റെ താപനില വര്‍ദ്ധിപ്പിക്കുന്നതിനും ദഹനത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനും കാരണമാകുന്നു. അധികം ചൂടുള്ളതും തണുത്തതും

ദ ഹ ി ക്കാ ന്‍ പ്രയ ാ സ മു ള്ള തു മ ാ യ ആഹാരം ഒഴിവാക്കുക. കൃത്രിമ മധുരംചേര്‍ത്ത പാനീയങ്ങള്‍ ഉപയ�ോഗിക്കാതിരിക്കുക, ഇവ ശരീരത്തിലെ ജലാംശം കുറയ്ക്കുന്നു. ദാഹം കൂട്ടുന്ന ചായയും കാപ്പിയും ഒഴിവാക്കുക. വെയിലത്ത് നിന്ന് വന്നാലുടൻ തണുത്ത വെള്ളം കുടിക്കരുത് കാരണം ഇവ അകത്ത് ചെല്ലുമ്പോള്‍ ശരീരം പ്രതികരിക്കുകയും ഈ തണുപ്പ് തുലനം ചെയ്യാന്‍ കൂടുതല്‍ ചൂട് ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇത് മറ്റ് ര�ോഗങ്ങള്‍ക്ക് കാരണമാകുന്നു.

വേനല്‍ക്കാലത്ത് മദ്യം വര്‍ജ്ജിക്കുന്നതാണ് നല്ലത്. ഉപയ�ോഗിക്കുകയാണെങ്കില്‍ തന്നെ തീരെ അല്പമായിട്ടോ, ധാരാളം വെള്ളം ചേര്‍ത്ത് ഉപയ�ോഗിക്കുക. പകല്‍ സമയങ്ങളിലെ മദ്യപാനം നിര്‍ജ്ജലീകരണത്തിനും അതുവഴി പലവിധ ര�ോഗങ്ങള്‍ക്കും കാരണമാകാം. ഉച്ചവെയില്‍, കഠിനാദ്ധ്വാനം, കഠിനവ്യായാമം, ചൂടുവെള്ളത്തിലുള്ള കുളി, രാത്രിയില്‍ ഉറക്കമിളയ്ക്കുക എന്നിവ കര്‍ശ്ശനമായും ഒഴിവാക്കുക. അമിതമായി മൈഥുനത്തില്‍ ഏര്‍പ്പെടാന്‍ പാടില്ല െ^{_phcnþamÀ¨v 2019

49


തലമുടിയുടെ ആര�ോഗ്യം മെച്ചപ്പെടുത്താനുള്ള പ്രകൃതിദത്തമായ വഴികള്‍ സൗ

ന്ദര്യബ�ോധം ക ാ ത്തു സൂ ക് ഷിക്കു ന്ന വരെപ്പോലും ബാധിക്കുന്ന ഗൗരവമായ ഒരു പ്രശ്ന ‌ മാണ് മുടിക�ൊഴിച്ചില്‍. എല്ലാ പ്രായത്തില്‍പ്പെട്ടവരെയും പിടികൂടുന്ന പ്രശ്‌നമാണിത്. ഒരു നിത്യമായ പ്രശ്‌നപരിഹാരം കണ്ടെത്തുക പ്രയാസമാണ്. ഫലപ്രദമായി ഇത് നിയ�ിക്കുന്നതിന് പല തരത്തിലുമുള്ള ലളിതമായ വഴികളുണ്ട്. മുടിക�ൊഴിച്ചില്‍ ഒരു പ്രകൃതിദത്തമായ പ്രക്രിയയാണെന്ന് തിരിച്ചറിയണം. മുടിക�ൊഴിച്ചില്‍ തടയാന്‍ ധാരാളമായി കെമിക്കലുകള്‍ ഉപയ�ോഗിക്കരുത്. രാസവസ്തുക്കള്‍ അധികമായി ഉപയ�ോഗിച്ചാല്‍ അത് മറ്റ് ആര�ോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. വിദഗ്ധര്‍ നിര്‍ദേശിക്കുന്നത് പ്രകൃതിദത്ത പരിഹാരങ്ങളാണ്.

മുടിക�ൊഴിച്ചില്‍ തടയാന്‍ ചില പ്രകൃതിദത്ത പ�ോംവഴികള്‍

കറ്റാർവാഴ മുടിക�ൊഴിച്ചിന് ഏറ്റവുമധികം നിര്‍ദേശിക്കുന്ന ആയുർവ്വേദ മരുന്നാ ണ് ക റ്റാർവ ാ ഴ . മു ട ി യെയും

ശിര�ോചര്‍മ്മത്തെയും കണ്ടീഷന്‍ ചെയ്യുന്നതിന് പുറമെ അത് താരനെ കളയുകയും ചെയ്യുന്നു . കറ്റാർവാഴ ജെല്‍ ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും പ്രയ�ോഗിക്കണം. ഇത്തരം ഹെയര്‍ കണ്ടീഷനറുകള്‍ വിപണിയില്‍ ലഭ്യമാണ്. വെളിച്ചെണ്ണ വ്യാപകമായി ഉപയ�ോഗിക്കുന്ന പ്രകൃതിദത്ത ഉല്‍പന്നമാണ് വെളിച്ചെണ്ണ. മലയാളികള്‍ അധികവും വെളിച്ചെണ്ണ ഇഷ്ടപ്പെടുന്നു. എല്ലാ കാര്യങ്ങള്‍ക്കും അവര്‍ വെളിച്ചെണ്ണ ഉപയ�ോഗിക്കുന്നു. വെളിച്ചെണ്ണയ്ക്ക് മുടിക�ൊഴിച്ചില്‍ തടയാന്‍ കഴിവുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. എല്ലാ ദിവസവും വെളിച്ചെണ്ണ ഉപയ�ോഗിക്കണം. മുടിയില്‍ വെള്ളം നനയ്ക്കുന്നതിന് മുമ്പ് വെളിച്ചെണ്ണ ഉപയ�ോഗിക്കണം. മത്സ്യം മത്സ്യം ഉപയ�ോഗിക്കുവരില്‍ മുടിക�ൊഴിച്ചില്‍ കുറയുന്നതായി പറയുന്നു. മത്സ്യത്തില്‍ ഒമേഗ ഫാറ്റി ആസിഡ് എന്ന അത്ഭുതസിദ്ധിയുള്ള ഘടകമുണ്ട്. അത് മുടിയുടെ മ�ൊത്തത്തിലുള്ള

tUm. Fenk_¯v Nmt¡m, MD-I¸\mkv CâÀ\mjWÂ

Mob: 9388618112

50

െ^{_phcnþamÀ¨v 2019

ആര�ോഗ്യത്തിന് നല്ലതാണ്. ആര�ോഗ്യമുള്ള മുടിയ്ക്ക് മത്സ്യം നിങ്ങളുടെ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുക. ഉള്ളി മുടിക�ൊഴിച്ചില്‍ തടയാനുള്ള പ്രകൃതിദത്ത മരുന്നായി പല വിദഗ്ധരും കാണുന്നത് ഉള്ളിയെയാണ്. എങ്ങിനെയാണ് ഉള്ളി പ്രവര്‍ത്തിക്കുതെന്ന് വ്യക്തമല്ല. ഉള്ളിയുടെ ജ്യൂസ് ആഴ്ചയില്‍ ഒരിക്കലെങ്കിലും ഉപയ�ോഗിക്കുക. അത് ശിര�ോചര്‍മ്മത്തില്‍ ഉപയ�ോഗിക്കണം. പലര്‍ക്കും ഉള്ളിയുടെ മണം അസഹ്യമാണെന്നത് ഒരു പ്രശ്‌നമാണ്. നാരങ്ങ നാരങ്ങ നീര് മുടിക�ൊഴിച്ചില്‍ തടയുമെന്ന് പുതിയ പഠനം തെളിയിക്കുന്നു. നാരങ്ങയില്‍ ധാരാളം വിറ്റമിനുകളും മിനറലുകളും ഉണ്ട്. ആഴ്ചയില്‍ മൂന്നോ നാല�ോ തവണ നാരങ്ങ നീര് ഉപയ�ോഗിക്കണം. നിങ്ങളുടെ മുടിയുടെ ആര�ോഗ്യം നിങ്ങള്‍ തലമുടിയെ എത്രത്തോളം


പരിചരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു . നിരന്തരമായി പരിചരിക്കണമെന്നതാണ് പ്രധാനം. മേല്‍ സൂചിപ്പിച്ച മാര്‍ഗ്ഗങ്ങളെല്ലാം ഫലം കിട്ടാന്‍ കാലതാമസമുണ്ടാകും. പെട്ടന്ന് റിസള്‍ട്ട് കിട്ടണമെങ്കില്‍ കെമിക്കല്‍ ഉപയ�ോഗിക്കുകയേ നിവര്‍ത്തിയുള്ളു. പക്ഷെ നിങ്ങള്‍ക്ക് ദീര്‍ഘകാലത്തേക്കുള്ള ഫലമാണ് വേണ്ടതെങ്കില്‍ പ്രകൃതിദത്ത മാര്‍ഗ്ഗം തന്നെ സ്വീകരിക്കണം. തലമുടിയുടെ പ്രശ്നം ‌ മനസ്സിലാക്കാന്‍ അതിന്റെ അടിസ്ഥാനകാരണങ്ങള്‍ തിരിച്ചറിയണം. ചിലപ്പോള്‍ കാരണം നിസ്സാരമായിരിക്കും. ചിലപ്പോള്‍ സങ്കീര്‍ണ്ണമായിരിക്കും. നിങ്ങളുടെ മുടിക�ൊഴിച്ചില്‍ സ്വാഭാവികമായ ഒന്നല്ലെങ്കില്‍ തീര്‍ച്ചയായും ഡ�ോക്ടര്‍മാരെ കാണാന്‍ മടിക്കരുത് െ^{_phcnþamÀ¨v 2019

51


bm{X

ഗാബന്‍: സഹാറ ആഫ്രിക്കയിലെ സമ്പന്ന രാഷ്ട്രം ആ

ഫ്രിക്കയെപ്പറ്റി ആല�ോ ചിക്കുമ്പോള്‍ മനസ്സിലേക്ക് ആദ്യം കടുന്നു വരുന്നത് എന്താണ്? തീര്‍ച്ചയായും ദാരി��൦, ആഭ്യന്തരകലാപം, വംശീയസംഘര്‍ഷം, ര�ോഗങ്ങള്‍ എന്നിവയായിരിക്കും. പക്ഷെ ഈ രീതിയില്‍ ചിന്തിച്ചുതുടങ്ങിയാല്‍ ഈ മന�ോഹര ഭൂഖണ്ഡത്തിന്റെ മറ്റൊരു ഭാഗം നിങ്ങള്‍ക്കറിയില്ലന്നെര്‍ത്ഥം. വാസ്തവത്തില്‍ ആഫ്രിക്ക അത്രയ്ക്ക് മ�ോശമല്ല. ല�ോകത്തിലെ അനുഗൃഹീതപ്രദേശങ്ങളില�ൊന്നാണത്. അവിടുത്തെ കാലാവസ്ഥ, പ്രകൃതിസൗന്ദര്യം, മൃഗങ്ങള്‍, പക്ഷികള്‍, സംസ്‌കാരം, ഭക്ഷ്യവിഭവങ്ങള്‍, വാസ്തുശില്പകല, കല, മനുഷ്യര്‍ എല്ലാം സവിശേഷമാണ്. ഈ രാജ്യത്തിന്റെ യഥാര്‍ത്ഥ സൗന്ദര്യം അറിയാന്‍, നിങ്ങള്‍ കണ്ണുകൾക്കൊപ്പം ഹൃദയവും തുറക്കണം. ഹൃദയം ക�ൊണ്ട് കാണാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങളുടെ അബദ്ധധാരണകള്‍ ഒന്നൊന്നായി അപ്രത്യക്ഷമാകുന്നു . 52

െ^{_phcnþamÀ¨v 2019

ആഫ്രിക്കയിലൂടെയുള്ള യാത്ര ഈയാഴ്ച ഞങ്ങളെ ഗാബണിലാണ് എത്തിച്ചത്. അധികമാരും ഈ രാജ്യത്തെപ്പറ്റി മുന്‍പ് കേട്ട് കാണില്ല. ഗാബര്‍ അഥവാ ഗാബനീസ് റിപബ്ലിക് എത് മധ്യആഫ്രിക്കയിലെ പടിഞ്ഞാറന്‍ തീരത്ത് സ്ഥിതിചെയ്യുന്ന ചെറിയ രാജ്യമാണ്. അവിടുത്തെ ജനസംഖ്യ 20 ലക്ഷത്തില്‍ താഴെ മാത്രമാണ്. ആകെ വിസ്തീര്‍ണ്ണം 2,70,000 ചതുരശ്രകില�ോമീറ്റര്‍ മാത്രം. ഫ്രാന്‍സിന്റെ പര�ോക്ഷ സ്വാധീനത്തിലാണ് രാജ്യം. സുരക്ഷാകാര്യങ്ങള്‍ക്ക് ഫ്രാന്‍സിനെയാണ് ആശ്രയിക്കുന്നത്. 1960 വരെ രാജ്യം ക�ൊള�ോണിയല്‍ ഭരണത്തിന്റെ നേരിട്ടുള്ള നിയ�ണത്തിലായിരുന്നു . മേല്‍പറഞ്ഞ വര്‍ഷം, സ്വയം ഭരണത്തിന്റെ പാതയിലേക്ക് രാജ്യം കടന്നു. നിര്‍ഭാഗ്യത്തിന്, സ്വാത��൦ അടിസ്ഥാനതലത്തില്‍ കാര്യമായ മാറ്റമ�ൊന്നും ക�ൊണ്ടുവന്നില്ല. ഈ മേഖലയില്‍ എണ്ണയെ


അധികമാരും ഈ രാജ്യത്തെപ്പറ്റി മുന്‍പ് കേട്ട് കാണില്ല. ഗാബര്‍ അഥവാ ഗാബനീസ് റിപബ്ലിക് എത് മധ്യആഫ്രിക്കയിലെ പടിഞ്ഞാറന്‍ തീരത്ത് സ്ഥിതിചെയ്യുന്ന ചെറിയ രാജ്യമാണ്. അവിടുത്തെ ജനസംഖ്യ 20 ലക്ഷത്തില്‍ താഴെ മാത്രമാണ്. ആകെ വിസ്തീര്‍ണ്ണം 2,70,000 ചതുരശ്രകില�ോമീറ്റര്‍ മാത്രം. ഫ്രാന്‍സിന്റെ പര�ോക്ഷ സ്വാധീനത്തിലാണ് രാജ്യം. സുരക്ഷാകാര്യങ്ങള്‍ക്ക് ഫ്രാന്‍സിനെയാണ് ആശ്രയിക്കുന്നത്.

പ്രകൃതിസമ്പത്ത് കണ്ടെത്തിയത�ോടെ സാമൂഹ്യരാഷ്ട്രീയ പുര�ോഗതിയ�ോട�ൊപ്പം സമ്പദ്ഘടനയിലും ഒരു കുതിച്ചുചാട്ടമുണ്ടായി. അന്ന് മുതലാണ് രാജ്യം അതിന്റെ സാധ്യത തിരിച്ചറിഞ്ഞത്. ഈ കണ്ടെത്തല്‍ ഗാബണിന് സാമ്പത്തികസ്വയംഭരണാധികാരം സമ്മാനിച്ചു. രാജ്യം സാമ്പത്തിക, ആര�ോഗ്യ മേഖലകളില്‍ കാര്യമായി നിക്ഷേപമിറക്കി. ആഫ്രിക്കയുടെ വിദ്യാഭ്യാസ ആര�ോഗ്യ മേഖലയില്‍ നേതൃത്വപദവിയിലേക്കുയരാന്‍ അധികകാലം എടുത്തില്ല. ഇപ്പോള്‍ ഭൂരിഭാഗം ആഫ്രിക്കന്‍ രാഷ്ട്രങ്ങളും ഈ രാജ്യത്തെ ആരാധിക്കുന്നു . ഗാബണിന്റെ സാക്ഷരതനിരക്ക് 83.2 ശതമാനമാണ്. നിര്‍ബന്ധിത പ്രാഥമിക വിദ്യാഭ്യാസം നിലനില്‍ക്കുന്ന ചുരക്കം ചില ആഫ്രിക്കന്‍ രാഷ്ട്രങ്ങളില�ൊന്നാണ് ഗാബണ്‍. ഗാബണിന്റെ വിദ്യാഭ്യാസമേഖല നിയ�ിക്കുന്ന രണ്ട് മ�ിമാരാണ്. ഒരാള്‍ സ്‌കൂള്‍ വിദ്യാഭ്യാസം കൈകാര്യം ചെയ്യുമ്പോള്‍ മറ്റേയാള്‍ ഉന്നതവിദ്യാഭ്യാസം നിയ�ിക്കുന്നു. രാജ്യം വിദ്യാഭ്യാസത്തിന് എത്രത്തോളം പ്രാധാന്യം നല്‍കുന്നു എന്നതിന് തെളിവാണിത്. െ^{_phcnþamÀ¨v 2019

53


ആര�ോഗ്യത്തിന്റെ കാഴ്ചപ്പാടില്‍ ന�ോക്കിയാല്‍ ഗാബണിന് വളരെയധികം പുര�ോഗമിച്ച ആര�ോഗ്യ സംവിധാനം ഉണ്ട്. ശിശുമരണനിരക്ക് കുറവും ആയുര്‍ദൈര്‍ഘ്യം കൂടുതലുമാണ്. ആര�ോഗ്യസേവനം കയ്യെത്തും ദൂരത്ത് ലഭ്യമാക്കിയിട്ടുണ്ട്. ര�ോഗപ്രതിര�ോധത്തിന്റെ കാര്യത്തിലും മികച്ച നയങ്ങള്‍ പ്രവര്‍ത്തികമാക്കിയിട്ടുണ്ട്. പകര്‍ച്ചവ്യാധികളെക്കുറിച്ച് ആകുലതകളില്ലാതെ ജീവിക്കുന്നു എന്നത് തന്നെ ഇവിടുത്തെ ആര�ോഗ്യസംവിധാനത്തിന്റെ കരുത്ത് വിളിച്ചോതുന്നു .

54

െ^{_phcnþamÀ¨v 2019

എങ്കിലും രാജ്യം ഏറെ നാളായി നേടിയെടുത്ത ഈ നേട്ടങ്ങളെല്ലാം കുറേശ്ശെയായി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. 2025 ല്‍ രാജ്യത്തിന്റെ എണ്ണ ശേഖരം പൂര്‍ണ്ണമായും അവസാനിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. രാജ്യത്ത് ഇപ്പോഴത്തെ എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങളും എണ്ണവരുമാനവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ബജറ്റിന്റെ 46 ശതമാനവും ആഗ�ോളസാമ്പത്തിക വരുമാനത്തിന്റെ 43ശതമാനവും കയറ്റുമതിയുടെ 81 ശതമാനവും എണ്ണയാണ്.

എണ്ണയ്ക്ക് പകരംവെക്കാവുന്ന വരുമാനമാര്‍ഗ്ഗങ്ങള്‍ തേടി വിദഗ്ധര്‍ കുറെക്കാലമായി പണിപ്പെടുകയാണ്. ആ അന്വേഷണത്തില്‍ നിന്നാണ് ടൂറിസം കണ്ടെത്തിയത്. ല�ോകത്തിന്റെ പലഭാഗത്തും വന്‍വരുമാനം നേടിക്കൊടുത്ത ടൂറിസം ഗാബണിനും അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് കരുതുന്നു. ഒരു ആകര്‍ഷക ടൂറിസ്റ്റ് കേ�മായി വരാനുള്ള എല്ലാ സാധ്യതയും ഗാബണിനുണ്ടെന്ന വിശ്വാസം ചിലര്‍ പുലര്‍ത്തുന്നു. സമാധാനവും സുസ്ഥിരതയും പ്രധാനമാണ്.


അടിസ്ഥാനസൗകര്യവികസനത്തിന്റെ കാര്യത്തില്‍ ചില ദൗര്‍ബല്യങ്ങളുണ്ട്. ടൂറിസത്തില്‍ കുതിക്കണമെങ്കില്‍ അടിസ്ഥാനസൗകര്യവികസനത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. ലിബ്രവില്ലെ, ലാംബറീന്‍, ഫ്രാൻസ് വില്ലെ, പ�ോര്‍ട്ട് ജെന്റീല്‍, ല�ോപെ ഒകാണ്ട റിസർ�v എന്നിവയാണ് പ്രധാന ആകര്‍ഷണകേ�ങ്ങള്‍. ടൂറിസം മേഖലയില്‍ വലിയവികസനങ്ങ�ണ്ടായിട്ടില്ല .അടിസ്ഥാനസൗകര്യങ്ങള്‍ വികസിച്ചാല്‍ ഒരു ഡസന�ോളം പുതിയ ടൂറിസ്റ്റ് കേ�ങ്ങള്‍ വികസിപ്പിക്കാന്‍ കഴിയും. ഗാബ സിറ്റിയുടെ തലസ്ഥാനമാണ് ലിബ്രവില്ലെ. ഔദ്യോഗിക കെട്ടിടങ്ങളില്‍ അധികവും സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. സെന്റ് മൈക്കേല്‍ കത്തീഡ്രല്‍, നാഷണല്‍ മ്യൂസിയം, പ്രസിഡന്‍ഷ്യല്‍ പാലസ് എന്നിവയും ആകര്‍ഷകകേ�ങ്ങളാണ്. നല്ലൊരു ഷ�ോപ്പിംഗ് കേ�൦ കൂടിയാണിത്.

രാജ്യത്തെ ഏറ്റവും പ്രശസ്തമായ ചരിത്ര നഗരമാണ് ലാംബറീന്‍. ഡ�ോക്ടര്‍ ആല്‍ബര്‍ട്ട് ഷ്വെയ്റ്റ്‌സ റുമായി ബന്ധപ്പെട്ട് അങ്ങേയറ്റം ജനപ്രിയമാണ്. അദ്ദേഹത്തിന്റെ പേരില്‍ ഒരു ആര�ോഗ്യമ്യൂസിയം ഈ ടൗണിലുണ്ട്. ഓര�ോ വര്‍ഷവും ധാരാളം ടൂറിസ്റ്റുകളെ ഈ നഗരം ആകര്‍ഷിക്കുന്നു . എവാര തടാകമാണ് ഈ ടൗണിന് കൂടുതല്‍ സൗന്ദര്യം നല്‍കുന്നത്. രാജ്യത്തെ ഏറ്റവും വികസിച്ച പട്ടണമാണ് ഫ്രാന്‍സ് വില്ലെ. ഒമര്‍ ബ�ോങ്കോയുടെ ശവകുടീരം ഇവിടെയാണ്. ബ�ോംഗ�ോയുടെ പ്രതിമ, സെയിന്റെ ഹിലെയേഴ്‌സ ിന്റെ പള്ളി, പൗബാര വെള്ളച്ചാട്ടം എന്നിവയാണ് ജനപ്രിയ ടൂറിസ്റ്റ് കേ�ങ്ങൾ. ഫ്രാന്‍സ് വില്ലെ വിപണിയും സന്ദര്‍ശിക്കേണ്ട ഇടമാണ്. ഗാബണിലെ നിശാജീവിതം ആസ്വദിക്കാന്‍ സഞ്ചാരികള്‍ പ�ോകുന്ന സ്ഥലമാണ് പ�ോര്‍ട്ട് ജെന്റില്‍. ഇവിടുത്തെ

കാസിന�ോകളും നൈറ്റ് ക്ലബ്ബുകളും ജനപ്രിയമാണ്. എല്ലാതരം വാട്ടര്‍ സ്പ�ോ ‌ ര്‍ട്‌സു കള്‍ക്കും ഇവിടം പ്രധാനമാണ്. ഒഗൂവെ, സെന്റ് ലൂയിസ് ചര്‍ച്ച് (രാജ്യത്തെ പഴക്കം ചെന്ന പള്ളികളില�ൊന്ന് ) എന്നിവയാണ് ഈ നഗരത്തിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. ല�ോപെ-ഒകാണ്ട റിസർ�v ആണ് ഗാബണിലെ പ്രകൃതിയും വന്യജീവിതവും അറിയാന്‍ പ�ോകുന്ന ഇടം. ഇവിടം സന്ദര്‍ശിക്കുന്നവര്‍ തീര്‍ച്ചയായും ഭൂമിയില്‍ സ്വര്‍ഗ്ഗമുണ്ടെന്ന് സമ്മതിക്കും. നിരവധി മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും അഭയമാണിവിടം. കല, സംസ്‌ക ാരം, വാസ്തുവിദ്യ, ഭക്ഷ്യവിഭവങ്ങള്‍ എന്നിവയ്ക്ക് കൂടി പ്രധാനമാണ് ഗാബ. ഫ്രഞ്ച്- ആഫ്രിക്കന്‍ ഭക്ഷ്യസംസ്‌കാരത്തിന്റെ കലര്‍പ്പാണ് ഗാബണിലെ വിഭവങ്ങള്‍. ഇതേ സങ്കലനം കല, സംസ്‌കാരം, വാസ്തുവിദ്യ, ഭാഷ എന്നിവയിലും കാണാം

െ^{_phcnþamÀ¨v 2019

55


RECIPES

Xkv- \- nw Akokv

ഫിഷ് കബാബ് ആവശ്യമുള്ള സാധനങ്ങള്‍

മീന്‍ - 250 ഗ്രാം സവാള പ�ൊടിയായി അരിഞ്ഞത് - 2 ടേബിള്‍ സ്പൂണ്‍ പച്ചമുളക് അരിഞ്ഞത് - ഒരെണ്ണം ഇഞ്ചി വെളത്തുള്ളി അരച്ചത് - 1/2 ടീ സ്പൂണ്‍ മുട്ട - ഒന്ന് കടലപ്പരിപ്പ് -1/4 കപ്പ് മല്ലിയില - 2 ടേബിള്‍ സ്പൂണ്‍ കുരുമളകുപ�ൊടി -1/2 ടീ സ്പൂണ്‍ മുളകുപ�ൊടി -1/2 ടീ സ്പൂണ്‍ ഗര൦മസാലപ്പൊടി -1/4 ടീ സ്പൂണ്‍ നാരങ്ങാനീര് 1 ടേബിള്‍ സ്പൂണ്‍ എണ്ണ, ഉപ്പ് ആവശ്യത്തിന്

56

െ^{_phcnþamÀ¨v 2019

തയാറാക്കുന്ന വിധം

മീന്‍, കുരുമുളക് പ�ൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിച്ചെടുക്കുക. ത�ൊലിയും മുള്ളും മാറ്റി പ�ൊടിക്കുക. കടലപ്പരിപ്പ് വേവിച്ച് വെള്ളം കളഞ്ഞ് നന്നായി ഉടയ്ക്കുക.എണ്ണ ഒഴികെയുള്ള എല്ലാ ചേരുവകളും ചേര്‍ത്ത് കുഴയ്ക്കുക. കുറേശ്ശെ എടുത്ത് കയ്യില്‍ വെച്ച് പരത്തി ചൂടായ എണ്ണയില്‍ വറുത്തു ക�ോരുക.



Hmt«m dnhyq

hnthIv thWptKm]mÂ

C´ybnse Xsó ap³\n cbnepÅ Hmt«mtam«nhv teJIcnð HcmfmWv hnthIv thWptKm]mð. At±lw Ct¸mÄ Izm«À ssað amKknsâ FUnäÀ Bbn tkh\a\pjvTn¡póp. IqSmsX \nch[n ap³\nc amKkn\pIfnepw ]{X§fnepw FgpXmdpïv

റേ

ഞ്ച് റ�ോവര്‍ സ്‌പ�ോ ര്‍ട്‌സില്‍ പരിപൂര്‍ണ്ണത നല്‍കു ന്ന എ ന ്തോ ഒന്നുണ്ട്. അത് ഇവ�ോകിനെപ്പോലെ അത്രയ്ക്ക് ക�ോംപാക്ടല്ല. ഒരു മുഴുവന്‍ സൈസ് റേഞ്ച് റ�ോവറിനെപ്പോലെ വലുതുമല്ല. അതിലെ ഗ്ലാസ്സിന്റെയും

58

െ^{_phcnþamÀ¨v 2019

വാഹനത്തിന് കരുത്ത് നല്‍കുന്നത് 258 ബിഎച്ച്പിയും 600എന്‍ എം ട�ോര്‍ക്കുമുള്ള മൂന്ന് ലിറ്റര്‍ ടിഡിവി 6 എഞ്ചിനാണ്. നഗരത്തിനകത്ത് അത് പരിഷ്‌കാരത്തോടെ പെരുമാറും. പക്ഷെ ഒരു റൈഡിന് ശ്രമിച്ചാല്‍ നല്ല കുതിപ്പ് നല്‍കും . വെറും 7.7 സെക്കണ്ടില്‍ പൂജ്യത്തില്‍ നിന്നും 100 ലേക്ക് കുതിക്കും.

ബ�ോഡിയുടെയും അനുപാതം വേലറിനെക്കാള്‍ മികച്ചതാണ്. കാരണം വേലറിന് ഒരു ചെറിയ സ്ലോപ്പിംഗ് ഉള്ളതിനാല്‍ അതിന്റെ വെയ്സ്റ്റ് ലൈന്‍ ഉയര്‍ന്നതാണെന്ന് ത�ോന്നും. റേഞ്ച് റ�ോവറിന്റെ ഈ രണ്ടാം തലമുറ സ്പ�ോര്‍ട് ‌ വന്നതുമുതല്‍ റേഞ്ച് റ�ോവറിന്റെ മുഴുവന്‍

വാഹനശ്രേണികളില്‍ വെച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ട മ�ോഡലായി ഇത് മാറി. പിന്നിലെ അല്‍പം ടൈറ്റായ സീറ്റും കുറച്ച് അധികം പിടുത്തമുള്ള റൈഡും ആണെങ്കിലും ഈ സ്പ�ോര്‍ട് മ�ോഡല്‍ ‌ ഞാന്‍ ഇഷ്ടപ്പെടുന്നു. 2018 ല്‍ ചില മുഖം മിനുക്കലുകള്‍ നടന്നു. ഒരു സ്പ�ോര്‍ട് ‌ ‌സ് കാറിന്റെ സ്റ്റിയറിംഗ് വീലിന് പിറകിലിരുന്നിട്ട് എന്നെ സംബന്ധിച്ചിടത്തോളം കുറച്ചുകാലവുമായി. മുംബൈയിലായിരുന്നപ്പോള്‍, ഞാന്‍ ജെഎല്‍ ആറിലെ ചില പരിചയക്കാരെ വിളിച്ച് കുറച്ച് ദിവസത്തേക്ക് ഒരു റേഞ്ച് റ�ോവര്‍ സ്‌പ�ോര്‍ട് കടം നല്‍കാന്‍ പറ്റുമ�ോ എന്ന് അന്വേഷിച്ചിരുന്നു. ഒരു റേഞ്ച് റ�ോവറിന്റെ ഉയരം കൂടിയ ഡ്രൈവര്‍ സീറ്റിലിരുന്ന് നഗരക്കാഴ്ചകള്‍ ആസ്വദിക്കുന്നതിന്റെ രസം മറ്റൊന്നിനുമില്ല. മുഖം മിനുക്കലുകള്‍ അത്രയ്ക്ക് അടിസ്ഥാനപരമായ മാറ്റം ക�ൊണ്ടുവരുന്ന ഒന്നല്ലായിരുന്നു. എലിപ്റ്റിക്കലും വളഞ്ഞതുമായ എല്‍ ഇ ഡി അടയാളം ഈ വാഹനത്തിന് കുടുതല്‍ ഷാര്‍പ്പ് ലുക് നല്‍കുന്നു. പുതിയ ഗ്രില്ലും പുതിയ മുന്‍ - പിന്‍ ബമ്പറുകളും ടെയില്‍ ലാമ്പുകളുമാണ് ഉള്ളത്. ഡയമണ്ട് ടേണ്‍ഡ് ഫിനിഷിലുള്ള 21 ഇഞ്ച് വീലുകളും അഞ്ച് സ്പ് ‌ള ിറ്റ് സ്‌പ�ോക്കും 5085 സ്‌റ്റൈലും


റേഞ്ച് റ�ോവര്‍ സ്‌പ�ോര്‍ട് െ^{_phcnþamÀ¨v 2019

59


ആസ്വാദ്യകരമാണ�ോ? പക്ഷെ ഇതെല്ലാം റേഞ്ച് റ�ോവര്‍ സ്പ�ോര്‍ട്ടിനെ പ ‌ ാകത്തിലുള്ള വലുപ്പത്തിലുള്ളതാക്കുന്നു. ഒപ്പം അതിന് മ�ോഡേണും എലഗന്റുമായ ലുക്കും നല്കുന്നു. ആദ്യം വെലാറില്‍ വന്ന പുതിയ ടച്ച് സ്‌ക്രീ ന്‍ ഇന്‌ഫ�ൊട െയ്ന്റ്‌മെന്റ് സിസ്റ്റത്തിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഉള്ളില്‍. മുകളിലെ സ്ക്രീ ‌ ന്‍ ഗ്ലെയര്‍ ഒഴിവാക്കാന്‍ ഇഷ്ടാനുസരണം തിരിക്കാം. താഴത്തെ സ്ക്രീ ‌ ന്‍ പ്രവര്‍ത്തിപ്പിക്കാന്‍ പ്രത്യേക ന�ോബ് ഉണ്ട്. സ്‌ക്രീന ിലെ ചിത്രങ്ങളനുസരിച്ച് പ്രവർ�നങ്ങള്‍ മാറുന്നു. എസി ടെംപ് നിയ�ിക്കുന്ന ന�ോബ് ട�ോഗിള്‍ ചെയ്ത് ടെറെയ്ന്‍ റെസ്‌പ�ോൺസും നിയ�ിക്കാം. ഇത് തന്നെയാണ് സ്റ്റിയറിംഗില്‍ ഫിറ്റ് ചെയ്ത കണ്‍ഡ്രോളിലും ഉള്ളത്. സ്വിച്ച്ഗിയര്‍ ക്യാബിന്റെ ചുറ്റിലുമുണ്ട്. പിന്‍സീറ്റില്‍ അത്രയ്ക്കൊ ‌ ന്നും സ്‌പേസ് ഇല്ലെങ്കിലും കംഫ�ോര്‍ട്ടബിളായി ഇരിക്കാന്‍ കഴിയും. മുന്‍സീറ്റുകള്‍ക്ക് മികച്ച കുഷ്യനുകള്‍ ഉണ്ടെന്ന് മാത്രമല്ല നല്ല പുറംകാഴ്ചകളും കിട്ടും. സസ്‌പെന്ഷന്‍ ഉയര്‍ത്തിയാല്‍, മുംബൈയിലെ ബസ് ഡ്രൈവര്‍മാരുമായി മത്സരിക്കാവുന്ന അത്രയും 60

െ^{_phcnþamÀ¨v 2019

പ�ൊക്കത്തിലിരിക്കാം. ഇത് നിങ്ങള്‍ക്ക് നഗരത്തില്‍ നല്ല ക�ോണ്‍ഫിഡന്‍സ് നല്‍കും . വാഹനത്തിന് കരുത്ത് നല്‍കുന്നത് 258 ബിഎച്ച്പിയും 600എന്‍ എം ട�ോര്‍ക്കുമുള്ള മൂന്ന് ലിറ്റര്‍ ടിഡിവി 6 എഞ്ചിനാണ്. നഗരത്തിനകത്ത് അത് പരിഷ്‌കാരത്തോടെ പെരുമാറും. പക്ഷെ ഒരു റൈഡിന് ശ്രമിച്ചാല്‍ നല്ല കുതിപ്പ് നല്‍കും . വെറും 7.7 സെക്കണ്ടില്‍ പൂജ്യത്തില്‍ നിന്നും 100 ലേക്ക് കുതിക്കും. എട്ട് സ്പീഡുകള�ോട് കൂടിയ ഇസെഡ്എഫ് ഗിയര്‍ ബ�ോക്‌സ് വളരെ മൃദുവും എളുപ്പത്തില്‍ ഷിഫ്റ്റ് ചെയ്യാവുന്നതുമാണ്. ഈ വി 6 എഞ്ചിന്‍ സ്പീഡില്‍ പറപ്പിക്കുമ്പോഴും മൃദുവായ ശബ്ദമേ പുറത്തെടുക്കൂ എന്നതാണ്. കൂടുതല്‍ ശബ്ദവും വേഗതയും ആവശ്യമെങ്കില്‍ റേഞ്ച് റ�ോവറിന്റെ തന്നെ കൂടുതല്‍ കരുത്തുള്ള മറ്റൊരു എഞ്ചിൻ തിരഞ്ഞെടുക്കാം - 4.4 ലിറ്റര്‍ വി 8 ഡിസല്‍ എഞ്ചിന്! അതുപ�ോലെ 3.0 ലിറ്റര്‍ വി 6, അഞ്ച് ലിറ്റര്‍ വി 8 എന്നീ പെട്രോള്‍ എഞ്ചിനുകളും പരീക്ഷിക്കാം. റേഞ്ച് റ�ോവര്‍ ഒരു ആഡംബര ഓഫ് റ�ോഡര്‍ എന്ന നിലയിലാണ് വിപണിയില്‍ എത്തിയത്. പക്ഷെ റേഞ്ച് റ�ോവര്‍


സ്പ�ോർ� ‌ ് വലിപ്പത്തിന്റെ കാര്യത്തില്‍ ഇതിനേക്കാള്‍ അല്പം ചെറുതും കൂടുതല്‍ സ്പ�ോര്‍ട് ‌ സ്പിരിറ്റ് പകരുന്നതും വിലനിലവാരത്തില്‍ അല്പം താഴെയും നിലക�ൊള്ളുന്നു. കറങ്ങാന്‍ മുതിരുന്നതിന് മുമ്പ് വണ്ടിയുടെ വലിപ്പം, ഭാരം എന്നിവ സംബന്ധിച്ച് നല്ല ധാരണയുണ്ടാക്കണം. പ�ോർഷെ കായെന�ോ എസ് വി ആറ�ോ അല്ലെങ്കിലും നിങ്ങളെ അസ്വസ്ഥരാക്കാതെ തന്നെ മതിപ്പുത�ോന്നുന്ന വേഗതയില്‍ കുതിക്കാന്‍ റേഞ്ച് റ�ോവര്‍ സ്പ�ോര്‍ട്ടിന ‌ ാകും. വാഹനത്തിന്റെ കരുത്തിനെയും കുതിപ്പിനെയും കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന രീതിയിലാണ് എയര്‍ സസ്‌പെൻഷന്‍ ഒരുക്കിയിരിക്കുന്നത്. 1.23 ക�ോടി രൂപയാണ് റേഞ്ച് റ�ോവര്‍

സ്പ�ോർ� ‌ ിന്റെ വില. ഈ വിലയ്ക്ക് ലാന്‍ഡ് റ�ോവര്‍ ബ്രാന്റുകളുടെ എസ് യു വികള്‍ ലഭ്യമാണ്. ഇനി സ്‌റ്റൈല്‍ വേണമെന്നുള്ളവര്‍ക്ക് വെലര്‍ ഉണ്ട്. കുറെക്കൂടി സ്പ�ോര്‍ട് ‌ ‌സ് കരുത്തുള്ളതും റ�ോഡ് ഇണക്കമുള്ളതുമായ വാഹനമാണ് വെലര്‍. ഇനി ഔട്ട് ഡ�ോര്‍ പ്രേമികള്‍ക്കാകട്ടെ ഇതേ വിലയില്‍ ഏത് യാത്രയ്ക്കുതകുന്നതും കുറെക്കൂടി വലിപ്പമുള്ളതുമായ ഡിസ്‌കവറി ഉണ്ട്. റേഞ്ച് റ�ോവര്‍ സ്‌പ�ോര്‍ട് ഇത് രണ്ടിന്റെയും മികച്ച ഗുണങ്ങള്‍ നല്‍കുന്നു - അതായത് ഓഫ് റ�ോഡിലും ഓണ്‍ റ�ോഡിലും മികച്ച അനുഭവം റേഞ്ച് റ�ോവര്‍ സമ്മാനിക്കുന്നു. പുതിയ അപ്‌ഡേറ്റോടെ റേഞ്ച് റ�ോവര്‍ കൂടുതല്‍ മികച്ചതായി മാറിയിരിക്കുന്നു െ^{_phcnþamÀ¨v 2019

61


aqhn dnhyq

ജൂണ്‍

ജീഷ വിജയനെ കേ�കഥാപാത്രമാക്കി നവാഗത സംവിധായകന്‍ അഹമ്മദ് കബീര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ജൂണ്‍. കൗമാരത്തിന്റെ സൗഹൃദവും പ്രണയവും ഒരുപ�ോലെ പറയുന്ന ഈ ചിത്രത്തിന്റെ പ്രമേയം പ്രേക്ഷകരില്‍ ഒരു നനുത്തമഴയുടെ അനുഭവം പകരുന്നു . നവാഗതരെ ഉള്‍പ്പെടുത്തി ഫ്രൈഡേ ഫിലിംസിന്റെ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന വിജയ്ബാബുവിന്റെ മാജിക് ഈ ചിത്രത്തിലും വിജയിച്ചിട്ടുണ്ട്. പതിനാറ് പുതുമുഖങ്ങളെയാണ് ഈ ചിത്രത്തില്‍ അണിനിരത്തിയിരിക്കുന്നത്. ജിതിന്‍ സ്റ്റാന്‍ഡ്‌സ് ഛായാഗ്രഹണവും ഇഫ്തി സംഗീത സംവിധാനവും നിർ�ഹിച്ചിരിക്കുന്നു. ലിബിന്‍ , ജീവന്‍ , അഹമ്മദ് കബീര്‍ എന്നിവരുടേതാണ് തിരക്കഥ. ജ�ോജു ജ�ോര്‍ജ്, അജു വര്‍ഗീസ്, അര്‍ജ്ജുന്‍ അശ�ോകന്‍ , അശ്വതി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

അള്ള് രാമേ�ന്‍

വാഗതനായ ബിലഹരിയുടെ സംവിധാനത്തില്‍ ഗിരീഷ്, സജിന്‍, വിനീത് എന്നിവരുടെ തിരക്കഥയില്‍ ജിംഷി ഖാലിദിന്റെ ഛായാഗ്രഹണവും ഷാന്‍ റഹ്മാന്റെ സംഗീതവും നിർ�ഹിച്ച മന�ോഹര ചിത്രമാണ് അള്ള് രാമേ�ന്‍. കണ്ണിനു കുളിരു പകരുന്ന ഒരു ഗ്രാമത്തിലെ കാഴ്ചകളും അവിടുത്തെ ജനങ്ങളുടെ വിശേഷങ്ങളും, ഒരു പ�ൊലീസുകാരന്റെ നിസ്സഹായാവസ്ഥയും അയാളുടെ ചുറ്റുപാടുകളും. പരസ്പരം പാര പണിയുന്ന വ്യത്യസ്തരായ രണ്ട് അളിയന്മാര്‍, കുറച്ചു തമാശകളുമായിട്ടാണ് അള്ള് രാമേ�ന്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. സംവിധാനത്തിലുള്ള തന്റെ പ്രതിഭ ആദ്യ ചിത്രം ക�ൊണ്ടു ബിലഹരി തെളിയിച്ചു. തിരക്കഥയുടെ ബലമില്ലായ്മയാണ് ഇതിലെ പ്രധാനപ�ോരായ്മയായി ത�ോന്നിയിട്ടുള്ളത്. സിനിമയിലുടനീളം ശബ്ദസാന്നിധ്യമായും ദൃശ്യസാന്നിധ്യമായും നിറഞ്ഞു നില്‍ക്കുന്നത് അള്ള് തന്നെയാണ്. കുഞ്ചാക്കോ ബ�ോബന്‍, ചാന്ദിനി, അപര്‍ണ്ണ ബാലമുരളി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

62

െ^{_phcnþamÀ¨v 2019


ഗല്ലി ബ�ോയ്‌സ്

സ�ോ

യ അഖ്തര്‍ സംവിധാനം ചെയ്ത ചിത്രം. ശങ്കര്‍-എഹ്‌സാന്‍-ല�ോയ് ആണ് സംഗീതസംവിധായകര്‍. മുംബൈയിലെ തെരുവില്‍ ജനിച്ചുവളര്‍ന്ന ഒരു ആൺ കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു റാപ്പര്‍ ആകണമെന്ന തന്റെ സ്വപ്നത്തെ തടയുന്ന എല്ലാ എതിര്‍പ്പുകളെയും അവര്‍ ത�ോല്‍പിക്കുന്നതാണ് ചിത്രം. ഇപ്പോഴത്തെ മുംബൈയുടെ ചിത്രം വരച്ചുകാട്ടുന്നുണ്ട് ഗല്ലിബ�ോയ്. നായകന്റെ സ്വപ്നത്തിലേക്കുള്ള യാത്രയ�ോട�ൊപ്പംഒരു പ്രണയകഥയും ചിത്രം പറയുന്നു. രവീര്‍ സിംഗ്, ആലിയ ഭട്ട് , കല്‍കി ക�ോച്‌ലിന്‍, വിജയ് റാസ്, അമൃത സുഭാഷ് എന്നിവരാണ് പ്രധാനവേഷത്തില്‍.

സ�ോഞ്ചിരെയ

ഭിഷേക് ചുബെ സ ംവ ി ധ ാ നം ചെയ്ത ആക്ഷന്‍ ത്രില്ലറാണ് സ�ോഞ്ചിരെയ. ഈ സിനിമ ച ി ത്രീ ക ര ി ച്ച തു പ�ോലെ ഇത്രയ്ക്ക് കലര്‍പ്പില്ലാതെ ആരും ചമ്പല്‍ താഴ്വരയെ ചിത്രീകരിച്ചിട്ടുണ്ടാവില്ല. സുശാന്ത് സിംഗ് രാജ്പുത്, ഭൂമി പെഡ്‌നെകര്‍, അശുത�ോഷ് റാണ, മന�ോജ് വാജ്പേ ‌ യി, രവീര്‍ ഷ�ോറി എന്നിവരാണ് പ്രധാനവേഷങ്ങളില്‍. ഞെട്ടിപ്പിക്കുന്ന കുറെ സംഘട്ടനരംഗങ്ങളും ഉണ്ട്. റ�ോണി സ്‌ക്രൂവാലയാണ് നിര്‍മ്മാതാവ്. സുശാന്ത് സിംഗും ഭൂമി പെഡ്‌നെകറും പ്രത്യേകം പ്രശംസയര്‍ഹിക്കുന്നു . നല്ല വിമര്‍ശനങ്ങളാണ് പുറത്ത് വരുന്നത്.

െ^{_phcnþamÀ¨v 2019

63


_p¡v dnhyq

ദി ഗ്രേറ്റ് മാര്‍ച്ച് ഓഫ് ഡെമ�ോക്രസി: സെവന്‍ ഡെകേഡ്‌സ് ഓഫ് ഇന്ത്യാസ് ഇലക്ഷന്‍സ് രചന വില

: എസ് വൈ ഖുറേഷി : 419 രൂപ

യിടെ ഒരു ഹാക്കര്‍ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത ച�ോദ്യം ചെയ്യുകയുണ്ടായി. ഹാക്കറുടെ അവകാശവാദങ്ങള്‍ ബ�ോധമുള്ള ഒരു പൗരനും വിശ്വസിച്ചിരിക്കാനിടയില്ല. എന്നാലും, തങ്ങളുടെ തിരഞ്ഞെടുപ്പ് സംവിധാനത്തെക്കുറിച്ച് ഇന്ത്യക്കാര്‍ക്ക് എത്ര കുറച്ച് മാത്രമാണ് അറിവുള്ളതെന്ന് അത് തുറന്നുകാണിച്ചു. രാജ്യത്തെ ജനാധിപത്യസംവിധാനത്തിന്റെ അവിഭാജ്യഘടകമായതുക�ൊണ്ട് തിരഞ്ഞെടുപ്പ് സംവിധാനത്തെക്കുറിച്ച് പഠിക്കേണ്ടത് പ്രധാനമാണ്. സാന്ദര്‍ഭികമെന്ന് പറയട്ടെ , ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഈ പുസ്തകം വിപണിയില്‍ എത്തും. തിരഞ്ഞെടുപ്പ് സംവിധാനത്തെക്കുറിച്ച് നല്ല ഉള്‍ക്കാഴ്ച നേടുന്നവര്‍ക്ക് സഹായകരമാകും ഈ പുസ്തകം. ഈ വിഷയത്തെക്കുറിച്ച് പ്രശസ്ത ബുദ്ധിജീവികള്‍ നല്‍കുന്ന ഗുണപരമായ നിരീക്ഷണങ്ങള്‍ ഇതിലുണ്ട്. 17ാം മത് ല�ോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനി ഏതാനും മാസങ്ങള്‍ മാത്രം അകലെയാണ് രാജ്യം. ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ഏറ്റവും അനുയ�ോജ്യമായ സമയമാണിത്.

ദി എയ്ജ് ഓഫ് സർവേയ്‌ലൻസ് ക്യാപിറ്റലിസം: ദ ഫൈറ്റ് ഫ�ോര്‍ എന്ന ഹ്യൂമന്‍ ഫ്യൂച്ചര്‍ അറ്റ് ദ ന്യൂ ഫ്രോണ്ടിയര്‍ ഓഫ് പവര്‍ രചന വില

സാ

: ശ�ോശന സുബ�ോഫ് : 629 രൂപ

ങ്കേതികവിദ്യ മനുഷ്യരെ മ�ോചിപ്പിക്കുമെന്ന കഴിഞ്ഞ കാലത്തെ ഏറ്റവും ജനപ്രിയമായ വിശ്വാസത്തിനെതിരായി, അത് നമ്മളെ അടിമകളാക്കുകയായിരുന്നു . ഇപ്പോള്‍ തന്നെ സാങ്കേതികവിദ്യയുടെ അള്‍ത്താരയില്‍ നമ്മളില്‍ പലരും പല വിലപിടിച്ച കാര്യങ്ങള്‍ക്ക് പുറമെ നമ്മുടെ സ്വകാര്യതയും ബലികഴിച്ചിരിക്കുകയാണ്. ഈ ആധുനിക ല�ോകത്ത് സാങ്കേതിക വിദഗ്ധര്‍ നമ്മുടെ ഇഷ്ടം, അനിഷ്ടം, സ്വകാര്യചിന്തകള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള നമ്മുടെ പെരുമാറ്റ രീതികള്‍ നല്ല വില നല്‍കുന്നവര്‍ക്ക് കാഴ്ചവെക്കുകയാണ്. പലപ്പോഴും ഈ വിവരങ്ങള്‍ നമ്മുടെ ശീലങ്ങളെ ദുരുപയ�ോഗം ചെയ്യുന്നവരുടെയ�ോ അതില്‍ നിന്നും നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നവരുടെയും കൈകളിലാണ് ഈ വിവരങ്ങള്‍ എത്തിച്ചേരുക. നമ്മുടെ സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക മേഖലകളെ എങ്ങിനെയാണ് സാങ്കേതികവിദ്യ സ്വാധീനിക്കുന്നതെന്ന് ഈ പുസ്തകം വ്യക്തമായി ചര്‍ച്ച ചെയ്യുന്നു .

64

െ^{_phcnþamÀ¨v 2019



_p¡v dnhyq

ദ ലെജന്റ്‌സ് ഓഫ് എ സ്റ്റാര്‍ട്ടപ് ഗൈ രചന വില

: പ്രാചി ഗാര്‍ഗ് : 131രൂപ

ത് ഒരു സമ്പന്നനായ കുട്ടി തന്റെ സ്വത്വം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിന്റെ യാതനകളുടെ കഥയാണ്. ഒരു സ്റ്റാര്‍ട്ടപാണ് ഈ കുട്ടി ഇതിനായി ഉപയ�ോഗിക്കുന്നത്. എല്ലാ സ്റ്റാര്‍ട്ടപ്പുകളും അഭിമുഖീകരിക്കുന്ന പ�ൊതുപ്രശ്‌നങ്ങള്‍ക്ക് പുറമെ, ഇവന്റെ സ്റ്റാര്‍ട്ടപ് മറ്റൊരു പ്രശ്നം ‌ കൂടി അഭിമുഖീകരിക്കുന്നുണ്ട്. ഇത് പ്രതീക്ഷയുടെ പ്രശ്ന ‌ മാണ്. ഇവന്റെ കുടുംബപശ്ചാത്തലം ഇവനെ വേട്ടയാടുന്നു . എങ്ങിനെയാണ് എല്ലാറ്റിനെയും ഇവന്‍ ത�ോല്‍പ്പിക്കുന്നതെന്ന കഥയാണ് ഇവിടെ വിവരിക്കുന്നത്. അധികം മധ്യവര്‍ഗ്ഗ യുവാക്കള്‍ക്കും ഈ പുസ്തകത്തെ അവരുടെ ജീവിതവുമായി ബന്ധപ്പെടുത്തിക്കാണാനാവും. മധ്യവര്‍ഗ്ഗചെറുപ്പക്കാരുടെ ഈ അടുപ്പമാണ് സമൂഹത്തിന്റെ ഈ മേഖലയുമായി പുസ്തകത്തെ അടുപ്പിക്കുന്നത്. വായന കൂടുതല്‍ രസകരമാക്കാന്‍ ഹിന്ദു പുരാണത്തിലെ കഥകള്‍ കൂടി പ്രധാന ആഖ്യാനവുമായി എഴുത്തുകാരന്‍ കൂട്ടിയിണക്കിയിരിക്കുന്നു . അത് വായനക്കാരുടെ മേഖലകൂടി വിപുലമാക്കും.

ദി ഏജ് ഓഫ് എവേക്കനിംഗ് രചന വില

: അമിത് കപൂര്‍ : 449 രൂപ

ന്ത്യന്‍ സമ്പദ്ഘടന സ്വാത��൦ കിട്ടിയത് മുതല്‍ ഒട്ടേറെ ഉയര്‍ച്ചകള്‍ക്കും താഴ്ചകള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഈ ഉയര്‍ച്ചതാഴ്ചകള്‍ നമ്മുടെ ച�ോയ്‌സിന്റെ സ്വാഭാവികമായ ഫലമാണ്. ഇന്ത്യന്‍ സമ്പദ്ഘടനയെ സങ്കീര്‍ണ്ണവിഷയം കൂടുതല്‍ ആഴത്തിലറിയാന്‍ ആരാണ് നമുക്ക് വേണ്ടി ഇത് തിരഞ്ഞെടുത്തതെന്നും എന്ത് സാഹചര്യത്തിലാണ് അവര്‍ അത് തിരഞ്ഞെടുത്തതെന്നും എന്തുക�ൊണ്ടാണ് അതെല്ലാം സൃഷ്ടിക്കപ്പെട്ടതെന്നും മനസ്സിലാക്കണം. ഈ പറഞ്ഞ സംശയങ്ങള്‍ക്കെല്ലാം മറുപടി നല്‍കാന്‍ വേണ്ടതെല്ലാം പുസ്തകത്തില്‍ അടങ്ങിയിട്ടുണ്ട്. സ്ഥിതിവിവരക്കണക്കുകളുടെ പരിമിതികള്‍ക്കപ്പുറത്തേക്ക് പ�ോകുന്ന സത്യങ്ങളാണ് ഈ പുസ്തകത്തെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ഈ വിഷയം ചര്‍ച്ച ചെയ്യുന്ന പുസ്തകങ്ങളില്‍ നിന്നും വ്യത്യസ്തമായി, ഈ പുസ്തകം പ്രശ്നത്തെ ‌ നേരിട്ട് അഭിസംബ�ോധന ചെയ്യുന്നു . അതുക�ൊണ്ട് തന്നെയാണ് ഈ പുസ്തകം മറ്റ് പുസ്തകങ്ങളേക്കാള്‍ മുകളില്‍ നില്‍ക്കുന്നത്.

66

െ^{_phcnþamÀ¨v 2019



Printed On 18/ 02/ 2019

RNI Reg No.KERMAL/2013/60988


Turn static files into dynamic content formats.

Create a flipbook
Issuu converts static files into: digital portfolios, online yearbooks, online catalogs, digital photo albums and more. Sign up and create your flipbook.