Malayalam Magazine January 2018

Page 1

www.krishi.jagran

www.krishijagran.com

www.krishi.jagran

9891405403

www.krishijagran.com KRISHI JAGRAN | MALAYALAM VOLUME 02 ISSUE 01 JANUARY 2018 ` 35

പുതുവത്സര ആശംസകൾ

വിപണിയെ ഉണർത്തി 'എച്ച്.പി.എം'ന്റെ

പുതിയ ഉൽപന്നങ്ങൾ 1


www.krishijagran.com

2


www.krishijagran.com


www.krishijagran.com

KRISHI JAGRAN | MALAYALAM VOLUME

Editor-in-Chief Directors V.P. Int. Business Sr. Ex Technical Editors e

Assistant Editor Head Pre-Press Social Media Head Legal Advisor Accounts Head -Southern States

M.C. Dominic Shiny Dominic MG Vasan D.D. Nair Gavrilova Maria Dr. KT Chandy RK Dr. B.C Biswas Dr. Mahendra Pal Chandra Mohan Sanjay Kumar Farha Khan Nishant Kr. Taak Ruby Jain Karthika B.P Yogesh Kumar Aniket Sinha James P. Thomas Abdus Samad Ajith Kumar V R

18 22

e e

. e

. e .

-

28

31

40 44

.

,

e. e

48

Suresh Muthukulam Anil Raj Saranya K.J

.

50

KRISHIJAGRAN BUREAU CHIEFS

K.B. Bainda Remya. C.N Remya K Prabha Saritha N.R

27

K ERALA

Magazine Editor Designer

14

02 ISSUE 01 JANUARY 2018 ` 35

Alappuzha am Ernakulam Thrissur Kannur

 � � � .

54 56

Printed and Published by: M. C. Dominic 60/9, 3rd Floor, Yusuf Sarai Market, Near Green Park Metro New Delhi 110016. Tel: 011-26511845, 26517923 Mobile: +91-9313301029, +91-9654193353 Email: info@krishijagran.com, editor@krishijagran.com Web: www.krishijagran.com Printed at: Pushpak Press PVT LTD.Shed No. 203, 204, DSIDC Complex Indl. Area Pahse-I New Delhi- 110020

Â? Â? . e .

 Â

Â

.

  Â

60

Â?

64

66

 Â? , € ‚ Â? , Â?

68

Â? a

e. �  ­

Â

e Â?

�  „

70

SOUTH ZONE OFFICE: A/5-2A Elankam Gardens Vellayambalam Sasthamangalm P.O, Thiruvananthapuram- 10 email: malayalamkrishi@gmail.com Phone: 0471 4059009 web: www.krishijagran.com

71 72 74 76

Disclaimer:

While every care has been taken to ensure accuracy of the inforcontained in this the publishers are not responsible for any errors or omissions that might have crept into No part of this may be reproduced this or kept in a retrieval system, without the express permission of the publishers.

Â?

.

a Â? 71 a

u Â? e .

All Rights reserved Copyright @ krishijagran media group Total number of pages : 84

4


(§UUir61llLlfir

81611JClLrr:.ui..

• <lwwuLL �6DIThJ

•��l]iWUffiUl

-��!LJDU���..,-

.. @� �Cl� 81)Tfa;@wr>J@W "'!lllltv-�rrolila;m, WJDl!llW Li/(lurr oJiJ tv-lJTf.;; �6'\l... §loruLw @®uu�rrou ,$]..,L,i;,Qn�:

uio!)

3630TJz'Pl'��

15ibue;10rrm liluwn-

Cai

l!IIJ'lf5Lir 561ftC&11ClW i615QIID

a;illi!flw!)'rrm !)'ffir&Jffi&n

• @w,i;@ru� Llila; ��Qe,rra;@wwrr61JT� & urr�a;rruurr61JT�

.. a;61JTWIT61JT, ��,,; o0ou<l,rrrr !Lffi61T (45LPM) &��,,;ii; �ruofilwwrr...- "'!lIDtv-lJTf6Ul,i;m,

.. Q !lffioiil tp.!H,L tp. •0.4ruo61 Bmair,;ruL'1irLQw5** lillle(ljl �.·.,:,t:_ ffi)tuirurrffiffl.l

.. 55 HP e,i;� rumuJi;� & <T6lQm®rir §ki;a;61JTWIT61JT@ig61...­

::.------·

., ..,,.,1-,, ,•.,.,_,, l"!"i" ,�uio@I

I �� NEW HOLLAND

35-90 IJIJ'lraiLjJ'mml&i> Gl!!,jrr@&i>mii..u!i;�&i>

c) 15�tp. ,f;!QIJIU..,-Q !lffiLir-��i:i;�m

¢ Cll)TfLL @Qeuu<ll)l'..Li)- • LL.lffi ��� & Qeuu(l�.,,..,. §loruLUJ • ��a;i:i;�..,-, ruwo61ou ®'"'J!lOllIT61JT@l)!LlLI

¢ 130 HP @ig6m • �rulilllL,i;@ ��e,i;�

8111)16ll611lLwlm

5<!f>IDII §!!DrrirQ6ll611Ji..Lir

AGRICULTURE

CASElil

11119

�w'16isr (Y)AJAJAUfl !6}!!)16llAJU)

i}pj�W ml6UBITW§j61D§; ID!!)I 6ll61DIJW61D!D GlBWlil!D�

!6}61DWWITAJ C6ll61TITAM i}wpj�IJIDWIDITa;a;6\116isr


മുഖമ�ൊഴി

www.krishijagran.com

പുതിയ വർഷം പുതിയ പ്രതീക്ഷകൾ

ലയാളിക്ക് എക്കാലവും ഗൃഹാതുരമായ അനുഭവമാണ് കൃഷി. സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ പരമ്പരാഗത കൃഷിരീതികളിൽ നിന്ന് വഴി മാറി നടക്കുമ്പോഴും പുതിയ കൃഷിമുറകളിലേക്ക് എത്തിപ്പെടുമ്പോഴുമെല്ലാം ജീവവായു പ�ോലെ അവൻ കൃഷിയെയും കാർഷികവൃത്തിയെയും ഇഷ്ടപ്പെടുന്നു. വർത്തമാനകാല കാർഷിക മേഖലയിൽ കാണുന്ന ഉണർവിന്റെയും പുര�ോഗതിയുടെയും പ്രധാന കാരണവും ഇതു തന്നെ. മികച്ച വിത്തും തൈകളും ലഭ്യമാക്കുകയും വിളവർദ്ധനവിന് ഉപകരിക്കുന്ന സാങ്കേതിക വിവരങ്ങൾ യഥാസമയം കൈമാറുകയും അവശ്യം വേണ്ട സന്ദർഭങ്ങളിൽ സാമ്പത്തിക പിന്തുണ ഉറപ്പാക്കുകയും വിളനഷ്ടം വരാത്ത വിധം വിപണി സൗകര്യം ഏർപ്പെടുത്തുകയും ചെയ്യാനായാൽ കേരളത്തിലെ കാർഷികമേഖല കൂടുതൽ ഓജസ്സോടെ മുന്നേറും എന്ന കാര്യത്തിൽ സംശയമില്ല. അഭ്യസ്തവിദ്യരും സാക്ഷരതയിൽ ഏറെ മുന്നിട്ടു നിൽക്കുന്നവരും പുര�ോഗമന ചിന്താഗതിക്കാരുമായ കേരളത്തിലെ കർഷകസമൂഹം അതുക�ൊണ്ടുതന്നെ ഇതരസംസ്ഥാനങ്ങളുടേതിൽ നിന്ന് ഏറെ മുന്നിലാണ്; വേറിട്ട പ്രവർത്തനങ്ങളിലൂടെ എക്കാലവും ശ്രദ്ധേയവുമാണ്. പുതിയ കൃഷി മുറകളുടെയും വേറിട്ട കൃഷി സ�ദായങ്ങളുടെയും കാലമാണിത്. 'കൃഷിജാഗരൺ' മാസിക ഓര�ോ ലക്കത്തിലും വ്യത്യസ്തതയിലൂടെ മികവു തെളിയിക്കുന്നു. ഓര�ോ പ്രമുഖ കർഷകരെയ�ോ കൃഷി സ്‌നേഹികളെയ�ോ പരിചയപ്പെടുത്താൻ ശ്രമിച്ചു വരുന്നു. പുതിയ വർഷത്തിൽ വായനക്കാരുടെ മുന്നിൽ ഞങ്ങൾ അവതരിപ്പിക്കുന്നത് ഉന്നതവിദ്യാഭ്യാസം നേടിയിട്ടും ഇതര പ്രവർത്തന മേഖലകൾ ഏറെയുണ്ടായിട്ടും കൃഷിയുടെ ഹരിതാഭമായ ല�ോകത്ത് സ്വമനസ്സാലെ ഇറങ്ങി വന്ന ശ്രീ. മുഹമ്മദ് ഷാഫി എന്ന യുവാവിനെയാണ്. വേറിട്ട പ്രവർത്തനസരണിയിലൂടെ സുധീരം സഞ്ചരിക്കാനും അതിൽ വിജയിക്കാനും ഷാഫി കാട്ടിയ താൽപര്യവും മുൻകൈപ്രവർത്തനവും ആരെയും അദ്ഭുതപ്പെടുത്തും. ഗ്രാമതലങ്ങളിൽ രൂപം ക�ൊളളുന്ന ഇത്തരം മഹത്തായ മാതൃകകൾ പ്രബുദ്ധരായ 'കൃഷിജാഗരൺ' വായനക്കാരുടെ കൈകളിലെത്തിക്കുക എന്നത് ഞങ്ങളുടെ പ്രാഥമിക ചുമതലയായി കാണുന്നു. ഒപ്പം വായനയ്ക്കും റഫറൻസിനും ഉപകരിക്കുന്ന നിരവധി വിഭവങ്ങൾ പതിവു പ�ോലെ ഏറെയുണ്ട്. കേരളത്തെ കൃഷിസമൃദ്ധമാക്കാനുളള നിങ്ങളുടെ ശ്രമങ്ങള�ോട�ൊപ്പം എന്നും ഞങ്ങളും ഉണ്ടാകും എന്ന് ഉറപ്പു തരുന്നു.

കൃഷിജാഗരൺ മാസികയുടെ എല്ലാ വായനക്കാർക്കും നവവൽസരാശംസകൾ.

എം.സി. ഡ�ൊമിനിക് മാനേജിങ് എഡിറ്റർ

6


www.krishijagran.com

hn-S-cm-¯ sX§n³ ]q-¦p-e-bnð \n-óp ti-J-cn-¡p-ó-

\oc

k-¼qÀ-W B-tcm-Ky ]m-\o-bw el-cn clnXw

{]-Ir-Xn-bpsS AarXv

B_mehr²w A\ptbmPyw

\o-c H-cp io-e-am¡q \nd-sb C-cp-¼pw Im-Õyhpw s]m-«m-kn-bw tkm-Un-bw k-¼ów

Poh-Iw kn- bp-sS tiJcw

ku-Jy-Zm-b-I L-S-I§Ä

{]Xn-tcm-[ti-jn t{kmXkv t]m-j-I Ieh-d

an-I-¨

Bân Hm-Iv-knUâ v

hr¡bpsS {]hÀ¯\w XzcnXs¸Sp¯póp I-cÄ tcm-K {]-Xn-tcm-[n\n

xÉÉÊ®ú ªÉ±É Ê´ÉEòÉºÉ ¤ÉÉäbÇ÷ (EÞòÊ¹É B´ÉÆ ÊEòºÉÉxÉ Eò±ªÉÉhÉ ¨ÉÆjÉɱɪÉ, ¦ÉÉ®úiÉ ºÉ®úEòÉ®ú)

Coconut Development Board [MINISTRY OF AGRICULTURE & FARMERS WELFARE, GOVERNMENT OF INDIA]

7

Phone: 0484-2376265, 2377267, 2377266, 2376553, Fax:91 484-2377902 E-mail:cdbkochi@gmail.com, kochi.cdb@gov.in, web:www.coconutboard.gov.in

*As per the study report of Amrita School of Pharmacy, Amrita University & Bio Chemistry Dept. of St. Thomas college, Palai, Kerala.

sIm-gp-¸v Cñ sIm-f-kv-t{Sm-fpanñ


www.krishijagran.com

വിപണിയെ ഉണർത്തി 'എച്ച്.പി.എം'ന്റെ

പുതിയ ഉൽപന്നങ്ങൾ

ന്ത്യൻ കാർഷിക മേഖലയിലെ ഒട്ടു മിക്ക പ്രശ്‌നങ്ങളും പലപ്പോഴും പരിഹരിക്കുന്നതിന് സ്വകാര്യ മേഖലയിലെ സംരംഭകരാണ്. ഇതനുസരിച്ച് മണ്ണിന്റെ വളക്കൂറിൽ സംഭരിക്കുന്ന ശ�ോഷണം കീട-ബാധ, മണ്ണിന് സംഭവിക്കുന്ന പ�ോഷകക്കുറവ് തുടങ്ങി വിവിധ പ്രശ്‌നങ്ങൾ 'എച്ച്.പി.എം' അതിന്റെ പുതിയ ഉൽപ്പന്നങ്ങളിലൂടെ കർഷകസമൂഹത്തിന് പരിഹരിച്ചു നൽകുന്നു. ഈ വർഷം കമ്പനി കീടനാശിനികൾ, വളനാശിനികൾ, കുമിൾ നാശിനികൾ, സസ്യവളർച്ചാ സഹായികൾ തുടങ്ങി പതിനാറ�ോളം പുതിയ ഉൽപന്നങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്.

ചെയർമാനായ അശ�ോക് അഗർവാളിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് പതിനായിരം തൈകളാണ് നട്ടത്. നടപ്പുവർഷം 'എച്ച്.പി.എം' പുറത്തിറക്കുന്ന ഉൽപന്നങ്ങൾ

ആസ്ര:

കീടനാശിനികൾ, കുമിൾ നാശിനികൾ, സസ്യവളർച്ചാ സഹായി, വളം, സൂക്ഷ്മമൂലകം തുടങ്ങി വിവിധ കാർഷിക രാസ പദാർത്ഥങ്ങളെ സജീവമാക്കുന്ന ഒരു പുതുതലമുറ ഉൽപന്നമാണ് ആസ്ര.

കഴിഞ്ഞ കുറച്ചു വർഷമായി കർഷകരുടെ ഇടയിൽ തനതായ വ്യക്തിത്വം പ്രടിപ്പിച്ച കമ്പനിയാണ് 'എച്ച്.പി.എം'. ഗുണമേന്മയുളള ഉൽപന്നങ്ങളാണ് കമ്പനിയുടെ മുഖമുദ്ര. 'മേക്ക് ഇൻ ഇന്ത്യ' പദ്ധതി പ്രകാരം കമ്പനി തയ്യാറാക്കിയ മാംഗ�ോസെബ് ദേശീയ അന്തർദേശീയ വിപണികൾക്ക് അനുയ�ോജ്യമാണ്. ഇത�ോട�ൊപ്പം കർഷകർക്ക് ബ�ോധവൽക്കരണം നടത്താനുളള ഉത്തരവാദിത്വവും കമ്പനി ഏറ്റെടുത്തിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണാർത്ഥം കമ്പനി

• ഇത് തളിക്കാൻ തയ്യാറാക്കുന്ന ടാങ്കിൽ 90% വെളളവുമായി ചേർത്താണ് പ്രയ�ോഗിക്കുന്നത്. • ഇലകളുടെ പ്രതലത്തിലും മറ്റും നന്നായി 8

Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35


www.krishijagran.com

ഇന്ത്യൻ കാർഷിക മേഖലയിലെ ഒട്ടു മിക്ക പ്രശ്‌നങ്ങളും പലപ്പോഴും പരിഹരിക്കുന്നതിന് സ്വകാര്യ മേഖലയിലെ സംരംഭകരാണ്. ഇതനുസരിച്ച് മണ്ണിന്റെ വളക്കൂറിൽ സംഭരിക്കുന്ന ശ�ോഷണം കീട-ബാധ, മണ്ണിന് സംഭവിക്കുന്ന പ�ോഷകക്കുറവ് തുടങ്ങി വിവിധ പ്രശ്നങ്ങൾ 'എച്ച്.പി.എം' അതിന്റെ പുതിയ ഉൽപ്പന്നങ്ങളിലൂടെ കർഷകസമൂഹത്തിന് പരിഹരിച്ചു നൽകുന്നു. ഈ വർഷം കമ്പനി കീടനാശിനികൾ, വളനാശിനികൾ, കുമിൾ നാശിനികൾ, സസ്യവളർച്ചാ സഹായികൾ തുടങ്ങി പതിനാറ�ോളം പുതിയ ഉൽപന്നങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. വ്യാപിച്ച് പ്രവർത്തനക്ഷമമാകും വിധമാണ് ഈ ലായനി തയ്യാറാക്കുന്നത്. •

മറ്റ് കാർഷിക രാസചേരുവകളുമായി ഒത്തുപ�ോകുന്നതിനാൽ നിരവധി വിളകളിൽ ഇതുപയ�ോഗിക്കാൻ കഴിയും.

ഇല പ്രതലങ്ങളിൽ പറ്റിപ്പിടിച്ച് കഴിഞ്ഞാൽ ഇത് മഴ പെയ്തും മറ്റും പെട്ടെന്ന് അവിടെ നിന്ന് ഒലിച്ചുപ�ോകുന്നു.

വളരെ വേഗം ചെടികൾക്ക് വലിച്ചെടുക്കാൻ പാകത്തിനാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

ഇത് തളിക്കുമ്പോൾ തീരെ ചെറിയ കണികകളായി സസ്യപ്രതലത്തിൽ പതിക്കുന്നതിനാൽ കൂടുതൽ കാര്യക്ഷമ മായി പ്രവർത്തിക്കുന്നു.

മറ്റ് കാർഷിക രാസപദാർത്ഥങ്ങളുമായി 0.025%-0.1% എന്ന ത�ോതിലാണ് ഇത് പ്രയ�ോഗിക്കുന്നത്.

പ�ൊതുവായ ശുപാർശ അനുസരിച്ച് 5 മില്ലി ആസ്ര 15 ലിറ്റർ വെളളത്തിൽ നേർപ്പിച്ചാണ് പ്രയ�ോഗിക്കുന്നത്.

കുമിളിന്റെ തന്തുക്കൾ വേരുകൾക്കുളളിലേക്ക് കടന്ന് ഫ�ോസ്ഫറസ്, നൈട്രജൻ, സൾഫർ, കാൽസ്യം, സിങ്ക്, ക�ോപ്പർ തുടങ്ങിയ അവശ്യസസ്യമൂലകങ്ങളുടെ ആഗിരണവും വിതരണവും ത്വരിതപ്പെടുത്തുന്നു.

• വാം മൈക്കോറൈസൽ, ഫംഗസ് അടങ്ങിയ തരിരൂപത്തിലുളള ജീവാണുവളമാണിത്. വെളളത്തിൽ അതിവേഗം ലയിക്കുന്നതിനാൽ ഇത് ചെടികൾ വളരെ വേഗം ആഗിരണം ചെയ്യും.

പ�ോഷകങ്ങളുടെ ആഗിരണം വർദ്ധിപ്പിച്ച് ചെടിക്ക് ര�ോഗ-പീഢ പ്രതിര�ോധശേഷി നൽകാൻ ഇതിന് കഴിയും.

എച്ച്.പി.എം ഗ�ോൾഡ് ഉപയ�ോഗിക്കുന്നത് ചെടികൾക്ക് വളരെ സുരക്ഷിതമാണ്. വരൾച്ച ഉൾപ്പെടെയുളള സാഹചര്യങ്ങളിൽ നിന്ന് വിളനഷ്ടം ഒഴിവാക്കാൻ സഹായിക്കുന്നു.

Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35

സസ്യ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ എച്ച്. പി. എം ഗ�ോൾഡ് മാത്രമായ�ോ മറ്റ് ജൈവവളങ്ങളുമായി ചേർത്തോ ഉപയ�ോഗിക്കാം.

പറിച്ചു നടുന്ന നെൽച്ചെടിക്ക് ഉപയ�ോഗിക്കാവുന്ന കളനാശിനിയാണിത്. പുല്ല്, വീതി ഇലയൻ കളകൾ എന്നിവയെ നിയന്ത്രിക്കുന്നു. അതിവേഗം വെളളത്തിൽ ലയിക്കുകയും ഫലപ്രദമായി വ്യാപിച്ച് പ്രവർത്തിക്കയും ചെയ്യും. വിളയ്ക്കും പരിസ്ഥിതിക്കും ദ�ോഷമില്ല. ഞാറ് പറിച്ചുനട്ട് 5 ദിവസത്തിനകം ഇത് പ്രയ�ോഗിക്കണം. പ്രയ�ോഗിച്ച് 24 മണിക്കൂർ നേരം വരെ പാടത്ത് വെളളം കയറ്റരുത്. ഒരേക്കറിന് 600-750 മില്ലി ആണ് ഇതിന്റെ ത�ോത്. 600 മില്ലി. ഒരു ലിറ്റർ പാക്കിങുകളിൽ ഇത് വാങ്ങാൻ കിട്ടും.

വാം എന്ന സൂക്ഷ്മാണു അടങ്ങിയ ഒരു പ്രത്യേക ഉൽപന്നമാണ് എച്ച്. പി.എം ഗ�ോൾഡ്.

വേരുകളുടെ വളർച്ച ത്വരിതപ്പെടുത്തുകയും ചെടികൾക്കുണ്ടാകുന്ന മഞ്ഞളിപ്പ് മാറ്റുകയും ചെയ്യുന്നു.

ഏക്കറിന് 4 കി. ഗ്രാം എന്ന ത�ോതിലാണ് എച്ച്.പി.എം ഗ�ോൾഡിന്റെ ഉപയ�ോഗം. ഇതിൽ ആദ്യ ഡ�ോസ് അടിവളമായി ചെടിനടുമ്പോഴും രണ്ടാമത്തെ ഡ�ോസ് നട്ട് 25-30 ദിവസം കഴിഞ്ഞ് പ്രയ�ോഗിക്കണം.

ഹിഫിറ്റ് പ്ലസ്

എച്ച്. പി. എം ഗ�ോൾഡ്

ടാർജറ്റ് പ്ലസ്

കളകൾ വളരുന്നതിനുശേഷം നശിപ്പിക്കാനുളള കളനാശിനിയാണിത്. ഗ�ോതമ്പുകൃഷിയിൽ വളരുന്ന വീതി ഇലയുളള കളകളെ ഫലവത്തായി ഇത് നശിപ്പിക്കുന്നു. ഗ�ോതമ്പ് വിതച്ച് 30-35 ദിവസം കഴിഞ്ഞ് വളരുന്ന കളച്ചെടികളെയാണ് ഇത് അധികവും നശിപ്പിക്കുന്നത്. ദ്രവരൂപത്തിൽ ടാർജെറ്റ് പ്ലസ് തളിക്കാൻ പരന്ന ന�ോബിൽ ഘടിപ്പിച്ച നാപ്‌സാക്ക് സ്‌പ്രെയർ ഉപയ�ോഗിക്കുന്നു. ഗ�ോതമ്പ്, നെല്ല്, പരുത്തി എന്നിവ മാറി മാറി കൃഷി ചെയ്യുന്ന സ്ഥലങ്ങളിൽ ഇത് ഉപയ�ോഗിക്കുന്നു. ഒരേക്കറിന് 16 ഗ്രാം 9


www.krishijagran.com

എന്നതാണ് ത�ോത്.

ഈജിപ്ഷ്യം, അമരാന്തസ് വിറിഡിസ്, യൂഫ�ോർബിയ ജനിക്കുലേറ്റ തുടങ്ങിയ കളകളെ ഇത് നിയന്ത്രിക്കും. ഇത് മണ്ണിനും വിളകൾക്കും ഹാനികരമല്ല. • അവശിഷ്ടവീര്യം വഴി ഇത് മറ്റ് വിളകളെയും ബാധിക്കുന്നു. ഒരേക്കറിന് 600-700 മില്ലി വരെയാണ് ഇതിന്റെ ത�ോത്.

ഹിറ്റലാക്‌സിൽ

മെറ്റലാക്സ ‌ ിൽ, മാങ്കോസെബ് എന്നീ വ്യത്യസ്ത കുമിൾ നാശിനിയുടെ പ�ൊടിരൂപത്തിലുളള മിശ്രിതമാണ് ഹിറ്റലാക്സ ‌ ിൽ.

ഹിന്തോറ

• ഹെലിക�ോവെർപ്പ ആർമിജെറ, സ്‌പ�ോഡ�ോപ്‌റ്റെറ ലിറ്റുറ തുടങ്ങിയ കീടങ്ങളെ നശിപ്പിക്കാൻ കഴിവുളള കീടനാശിനിയാണിത്.

• ഡൗണി മിൽഡ്യൂ, ഏർളി ബ്ലൈറ്റ്, ലേറ്റ് ബ്ലൈറ്റ്, ടിക്ക, തുരുമ്പുര�ോഗം, ആൾട്ടർനേറിയ ബ്ലൈറ്റ്. ഡിബിങ് ഓഫ്, ബ്രൗൺ & ബ്ലാക്ക് റസ്റ്റ്, ബ്ലാസ്റ്റ് തുടങ്ങിയ ര�ോഗങ്ങൾക്കെതിരെ ഉപയ�ോഗിക്കാവുന്ന കുമിൾ നാശിനിയാണിത്. •

• കീടങ്ങളുടെ പുറന്തോടിലെ കൈറ്റിൻ രൂപീകരണം ഇത് തടയുന്നു. • കീടങ്ങളുടെ നാഡീവ്യവസ്ഥ സ്തംഭിപ്പിച്ച് ഇത് അവയെ ക�ൊല്ലുന്നു.

ഇതിന്റെ ഉപയ�ോഗം ഏതാണ്ട് പതിനാല് ദിവസത്തോളം ചെടികളെ ര�ോഗബാധയിൽ നിന്ന് സംരക്ഷിക്കുന്നു. ര�ോഗലക്ഷണം കണ്ടാലുടൻ തന്നെ ഹിറ്റലാക്സ ‌ ിൽ തളിക്കണം. ലൈം സൾഫർ ഒഴികെ മറ്റ് ഏതാണ്ട് എല്ലാ കീടനാശിനികളും കുമിൾ നാശിനികളുമായി ഒത്തു പ�ോകുന്നതാണ് ഈ ഉൽപന്നങ്ങൾ.

• 50 മില്ലി, 100 മില്ലി., 250 മില്ലി, 350 മില്ലി, 500 മില്ലി, 1 ലിറ്റർ എന്നിങ്ങനെ വിവിധ പാക്കേജുകളിൽ ഉപയ�ോഗിക്കുന്നു.

ദേവ്‌സേന

50 ഗ്രാം, 100 ഗ്രാം, 250 ഗ്രാം പായ്ക്കറ്റുകളിൽ ഈ ഉൽപന്നം ലഭിക്കും.

തയാംമെത്തോക്സ ‌ ാം എന്ന സജീവഘടകം അടങ്ങിയ മികച്ച കീടനാശിനിയാണ് ദേവ്‌സേന. മണ്ണിലാണ് ഇത് പ്രയ�ോഗിക്കുക. വിളകൾ കടിച്ചുമുറിക്കുകയും നീരൂറ്റിക്കുടിക്കുകയും ചെയ്യുന്ന കീടങ്ങൾക്കെത്രെ ഇത് ഫലപ്രദമാണ്.

ഗഡാർ-മാക്‌സ്

കളകളെ അവയുടെ വളർച്ചയ്ക്ക് മുമ്പ് തന്നെ തടയാനുളള കളനാശിനിയാണ് ഗഡാർമാക്‌സ്. • വീതിയുളള പുൽച്ചെടികളെയും കളകളെയും ഇത് നശിപ്പിക്കും.

• നിലക്കടല, കരിമ്പ്, നെല്ല്, പരുത്തി തുടങ്ങിയ വിളകളിൽ ഇത് പ്രയ�ോഗിക്കാം.

• സ�ോയാബീൻ, പരുത്തി, മുളക്, ഉളളി, എന്നിവയ്ക്ക് ഇത് പ്രയ�ോഗിക്കാൻ ശുപാർശ ചെയ്യുന്നു.

പതിവ്. •

• ചെടിയുടെ തടത്തിൽ വേരുകളുടെ സജീവമായ പ്രവർത്തനമേഖലയിലാണ് ഇത് പ്രയ�ോഗിക്കുന്നത്.

• കളനാശിനിയുടെ സജീവഘടകം ചെറിയ കാപ്സ ‌ ്യളുകളിൽ ഉൾക്കൊളളിച്ച് അത് ഇലകളും വേരുകളും വഴി ആഗിരണം ചെയ്യുകയാണ്

എത്ര ഉയർന്ന ഊഷ്മാവിലും ഇതിലെ രാസഘടകം ബാഷ്പീകരിച്ച് പ�ോകുന്നില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. ഇത് ദീർഘനാൾ മണ്ണിൽതന്നെ നിലനിൽക്കുന്നതിനാൽ കൂടുതൽ ഫലപ്രദമാകുന്നു. കളച്ചെടികളുടെ ക�ോശവിഭജനം തന്നെ തടയുന്നു.

ചെടികൾ ഇത് വളരെ വേഗം ആഗിരണം ചെയ്ത് അതിന്റെ ഗുണമേന്മ വർദ്ധിപ്പിക്കുന്നു.

നിശ്ചിത അളവിൽ ദേവ്‌സേന എടുത്ത് വളരെ കുറച്ച് വെളളവുമായി കലർത്തി നന്നായി ഇളക്കി മണ്ണിൽ ഒഴിച്ചുക�ൊടുക്കുകയാണ് ചെയ്യുന്നത്.

നെല്ലിന് 60 ഗ്രാം ദേവ്‌സേന 200 ലിറ്റർ വെളളത്തിൽ കലർത്തി ലായനിയാക്കി ഏക്കറിന് 8 കി.ഗ്രാം എന്ന ത�ോതിൽ പ്രയ�ോഗിക്കുന്നു.

മിത്രപ്രാണികൾക്ക് ഇത് ഹാനികരമല്ല.

നിലക്കടലക്ക് 50 ഗ്രാം ദേവ്‌സേന 200 മുതൽ 400 ലിറ്റർ വെളളത്തിൽ ലയിപ്പിച്ച് പ്രയ�ോഗിക്കുന്നത്.

ക�ൊമെലിന സ്പീഷീസ്, ഡിജിറ്റേറിയ സാക്വിനാലിസ്, സാക്‌റ്റൈല�ോക്റ്റിനം 10

Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35


www.krishijagran.com

ശുപാർശ: ഡ�ോസേജ് (ഏക്കറിന് ) വിള

കീടം

മുന്തിരി ഉരുളക്കിഴങ്ങ് പേൾമില്ലറ്റ് തക്കാളി

ഡൗണിംഗ് മിൽഡ്യു ലേറ്റ് പ്ലൈറ്റ് ഡൗണിംഗ് മിൽഡ്യു കായ്തുരപ്പൻ ഇലമുറിയൻ പുഴു

Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35

അളവ് (മില്ലി)

വെളളത്തിന്റെ അളവ് (ലിറ്റർ)

1000 7250 800 330-350 11

കാത്തിരിപ്പുകാലം (ദിവസം)

200 7 ദിവസത്തിനു താഴെ 400 7 ദിവസത്തിനു താഴെ 200 7 ദിവസത്തിനു താഴെ 200 5 ദിവസം


www.krishijagran.com

എടയൂരിന്റെ

എരിപ�ൊരി മുളക് മൃഗസംരക്ഷണമേഖല

ത�ൊഴിലവസരങ്ങളുടെ

അക്ഷയഖനി പ്രചാരമേറുന്ന

പാൽക്കട്ടി 12


www.krishijagran.com

ഷാഫിയുടെ

അതിരുകളില്ലാത്ത ഹരിതസ്വപ്നങ്ങൾ 13


യുവസംരംഭകൻ

സം

www.krishijagran.com

ഷാഫിയുടെ

അതിരുകളില്ലാത്ത ഹരിതസ്വപ്നങ്ങൾ

തൃപ്ത ജീവിതത്തിന്റെ സമസ്ത മേഖലകളിലും സ്വത�മായി വിഹരിക്കാൻ അവസരങ്ങളേറെയുണ്ടായിട്ടും മുപ്പത്തൊന്നുകാരനായ ഷാഫി എന്ന യുവ എം.ബി.എ ക്കാരൻ പൂർണ്ണമനസ്സോടെ പറന്നിറങ്ങിയത് മലപ്പുറം കരേക്കാട് ഭാഗത്ത് സ്വന്തമായി വാങ്ങിയ റബർത�ോട്ടത്തിലേക്ക്....

എം.ബി.എക്കാരൻ റബർത�ോട്ടം വാങ്ങിയപ്പോഴും റബ്ബർത�ോട്ടത്തിലാകെ നിറയെ പുതിയ�ൊരിനം ഇലച്ചെടികൾ നട്ടുവളർത്തുന്നു എന്നറിഞ്ഞപ്പോഴും നാട്ടുകാർ ഷാഫിയെക്കുറിച്ച് അടക്കം പറഞ്ഞു. ''ഇവനു ഭ്രാന്താണ്....!'' അത് പറഞ്ഞ 'അഭ്യുദയകാംക്ഷികൾക്ക് ' ഒരു പുഞ്ചിരി സമ്മാനം നൽകി എന്നല്ലാതെ ഷാഫി ഒന്നും പറഞ്ഞില്ല. കുടുംബപരമായി കൃഷിയ�ോട് പ്രതിപത്തി പുലർത്തിയിരുന്ന ശ്രേണിയിലെ ഇളംമുറക്കാരൻ അവയ�ോട�ൊപ്പം വേറിട്ട മേഖലകൾ തേടാനായിരുന്നു എന്നും ശ്രമിച്ചത്. അങ്ങനെയാണ് നെല്ലും തെങ്ങും വാഴയും

ഒരു യുവാവ് റബർത�ോട്ടം വാങ്ങുന്നതിലെന്തു പുതുമയെന്നാവും. അല്ലേ? നാട്ടിൽ നടക്കുന്ന സർവ്വസാധാരണമായ കാര്യമല്ലേ. ഇതിലിത്ര പറയാനെന്തിരിക്കുന്നു? ഇവിടെയാണ് മുഹമ്മദ് ഷാഫി സമപ്രായക്കാരിൽ നിന്ന് വേറിട്ടുനിൽക്കുന്നത്; വ്യതിരിക്തനാകുന്നത്. അസൈനാരുടെ മകനായ കല്ലായി മുഹമ്മദ് ഷാഫി എം.ബി.എ പഠനം വിജയകരമായി പൂർത്തിയാക്കിയ ശേഷം ആര�ോഗ്യ-വിദ്യാഭ്യാസ മേഖലകളിലേക്കാണ് തന്റെ പ്രവർത്തനം കേ�ീകരിച്ചത്. ഏറനാട് ന�ോളജ് സിറ്റിയുടെ സജീവ പ്രൊമ�ോട്ടർമാരില�ൊരാളാണ് ഷാഫി. ഇതിനിടയ്ക്ക് മത്സ്യബന്ധന മേഖലയിലേക്ക് ശ്രദ്ധ തിരിച്ച ഷാഫി അഞ്ചോളം ഫിഷിങ് ബ�ോട്ടുകളുടെയും ഉടമയാണ്. സ്വാഭാവികമായി ഒരു എം.ബി.എ ബിരുദധാരിക്ക് ലഭിക്കാവുന്ന ഇത്തരം സാദ്ധ്യതകളിൽ നിന്ന് ഷാഫി വഴി മാറി നടന്നു എന്നതാണ് സംരംഭകമനസ്സുളള ഈ യുവാവിന്റെ ജീവിതവിജയത്തിന്റെ തിരക്കഥ. ഇന്ന് ഫാത്തിമ ഗ്രൂപ്പിന്റെ എം.ഡി യും സി.ഇ.ഒ യുമാണ് ഷാഫി എന്ന മുഹമ്മദ് ഷാഫി രാമപുരം. പാങ്ങ്-കരേക്കാട്ടുളള അഞ്ചേക്കർ റബർ ത�ോട്ടത്തിൽ മൂന്നര ഏക്കർ സ്ഥലം ഷാഫി എന്തിനു മാറ്റിവച്ചു എന്നറിഞ്ഞാൽ ആരും ഒരു വേള അദ്ഭുതം കൂറും. വിസ്തൃതവിശാലമായി നിഴൽ വിരിച്ചു നിൽക്കുന്ന റബ്ബർ ത�ോട്ടത്തിൽ മൂന്നര ഏക്കറിലും ഷാഫി സധൈര്യം ഒരു പ്രത്യേകതരം ഇലച്ചെടിക്ക് ഇരിപ്പിടമ�ൊരുക്കി. 'മെസൻജിയാന' എന്ന സുന്ദരിയായ ഇലച്ചെടിയുടെ തുരുത്താണ് ഇന്ന് ഈ റബ്ബർത�ോട്ടം. ആരവങ്ങളേതുമില്ലാത്ത ഒരു റബ്ബർ ത�ോട്ടത്തിന്റെ സ്ഥിരം ദൃശ്യത്തിന് ക്യാൻവാസിന് വേറിട്ട ഇമ്പവും ചാരുതയും പകരുന്നു മെസൻജിയാന ഇലച്ചെടികളുടെ നീണ്ടനിര.

14

Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35


www.krishijagran.com

ഉന്നതവിദ്യാഭ്യാസവും മികച്ച വരുമാനവുമുളള ബിസിനസ് സംരംഭങ്ങളും ഉണ്ടായിട്ടും കാർഷികവൃത്തിയെ സ്‌നേഹിക്കുന്ന മുഹമ്മദ് ഷാഫി എന്ന യുവാവിന്റെ ജീവിതതര്യ യുവതലമുറയ്ക്ക് മാതൃകയാവുന്നു

സുരേഷ് മുതുകുളം

എഡിറ്റർ, കൃഷിജാഗരൺ, മലയാളം.

വെളിച്ചം കുറഞ്ഞ അകത്തളങ്ങൾക്കു പ�ോലും ഉത്തമം, വളർത്താൻ താരതമ്യേന ചെലവു കുറവ്, വൃത്തിയാക്കാൻ പാകത്തിന് നീളമുളള ഇലകൾ, തെളിഞ്ഞ തിളങ്ങുന്ന പച്ചനിറമുളള ഇലകളിൽ ഒരറ്റം മുതൽ മറ്റേ അറ്റം വരെ കണ്ണുപിടിക്കുന്ന നീളൻ മഞ്ഞവര ക�ോറിയിരിക്കുന്നു. അമിതമായി നനയ�ോ പരിചരണമ�ോ നിർബന്ധമില്ല. ഇങ്ങനെ സവിശേഷതകൾ ഏറെയുണ്ടെന്നറിഞ്ഞാണ് ഷാഫി മെസൻജിയാനയിലേക്കെത്തുന്നത്.

ജാതിയും കപ്പയുമ�ൊക്കെ ഒരു ഭാഗത്ത് നിലനിൽക്കെത്തന്നെ മറ്റാരും ത�ൊടാത്ത ഒരു പുതിയ മേഖലയിലേക്ക് ചുവടുവച്ചത്; അത് യാദൃശ്ചികമായി എത്തിയതാകട്ടെ മെസൻജിയാന എന്ന ഇലച്ചെടിയുടെ സാദ്ധ്യതകളേറെയുളള പുതുല�ോകത്തേക്കും. മെസൻജിയാനയുടെ വളർച്ചാരീതിയും സ്വഭാവവുമ�ൊക്കെ ഗവേഷകഗൗരവത്തോടെ പഠിച്ചിട്ടാണ് ഷാഫി ഈ നൂതനമേഖലയിലേക്ക് വരുന്നത്. പേരെടുത്ത അലങ്കാര ഇലച്ചെടിയായ ഡ്രസീന ഫ്രേഗ്രസൻസ് മെസൻജിയാന എന്ന പുതിയ താരം

ആദ്യകാലത്ത് തിരുവനന്തപുരത്തു നിന്നും പിന്നീട് ബാംഗ്ലൂർ നിന്നും ഒടുവിൽ സമൃദ്ധമായി

ഷാഫി 'മെസൻജിയാന' ചെടിയ�ോട�ൊപ്പം Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35

15


കവർ സ്റ്റോറി

www.krishijagran.com

രണ്ടു പ്രശ്‌നങ്ങളാണ് ഷാഫി ഈ ത�ോട്ടത്തിൽ അഭിമുഖീകരിക്കുന്നത്. ഒന്ന് മെസൻജിയാനയുടെ ഇലച്ചന്തം നശിപ്പിക്കാനെത്തുന്ന ഒരു തരം ഇലതീനി വണ്ടുകൾ, ഇതിന് ചെറിയ ത�ോതിൽ കീടനാശിനി പ്രയ�ോഗിക്കാതെ തരമില്ല എന്ന് ഷാഫി പറയുന്നു. അല്ലെങ്കിൽ ഇലകളെല്ലാം നശിപ്പിച്ച് വൻ നഷ്ടമുണ്ടാക്കും. മറ്റൊന്ന് കുരങ്ങന്മാരുടെ വരവാണ്. മുകളിലേക്ക് നിവർന്നു നിൽക്കുന്ന സ്പ്രിങ്ക്‌ളർ ഹെഡുകൾ വളച്ചൊടിച്ച് വെളളം കുടിക്കുകയാണ് വാനരന്മാരുടെ ഹ�ോബി! മെസൻജിയാന വളരുന്ന ശ്രീലങ്കയിൽ നിന്നും തൈകൾ ക�ൊണ്ടുവന്നു. റബ്ബർമരങ്ങൾക്കു താഴെ നീളത്തിൽ മണ്ണൊരുക്കി തടം ക�ോരി അതിൽ പ�ോളിത്തീൻ ഷീറ്റ് വിരിച്ചായിരുന്നു തൈകൾ നട്ടത്. അടിവളമായി ജൈവവളങ്ങളും. ചെടിയുടെ വേരുപടലത്തിൽ ഷീറ്റ് ചതുരാകൃതിയിൽ മുറിച്ച് ഒരു മാസത്തിനു ശേഷം പച്ചച്ചാണകവും വേപ്പിൻപിണ്ണാക്കും തൈരും കലർത്തി ചേർത്തു ക�ൊടുക്കാൻ തുടങ്ങി. തൈകൾ നന്നായി വളർന്നു. കഴിഞ്ഞ രണ്ടു വർഷമായി ഷാഫിയുടെ റബ്ബർത�ോട്ടത്തിൽ അഴകു നിറയ്ക്കുന്നത് നിരനിരയായി വളരുന്ന മെസൻജിയാന സുന്ദരിമാരാണ്. 25000 തൈ നട്ടുക�ൊണ്ടായിരുന്നു തുടക്കം. തൈ ഒന്നിന് 45 രൂപ വരെ വില. ഇത് പിന്നീട് കൂടുതൽ വ്യാപിപ്പിച്ചു. അത്യാവശ്യത്തിന് നനയും ജൈവവളം നൽകലും; ഈ രണ്ടും മതി മെസൻജിയാനയ്ക്ക് പരിഭവങ്ങളില്ലാതെ വളരാൻ. നനയ്ക്ക് ത�ോട്ടത്തിൽ സ്പ്രിങ്ക്‌ളറുകൾ സ്ഥാപിച്ചിരിക്കുന്നു. രണ്ടു പ്രശ്‌നങ്ങളാണ് ഷാഫി ഈ ത�ോട്ടത്തിൽ അഭിമുഖീകരിക്കുന്നത്. ഒന്ന് മെസൻജിയാനയുടെ ഇലച്ചന്തം നശിപ്പിക്കാനെത്തുന്ന ഒരു തരം ഇലതീനി വണ്ടുകൾ, ഇതിന് ചെറിയ ത�ോതിൽ കീടനാശിനി പ്രയ�ോഗിക്കാതെ തരമില്ല എന്ന് ഷാഫി പറയുന്നു. അല്ലെങ്കിൽ ഇലകളെല്ലാം നശിപ്പിച്ച് വൻ നഷ്ടമുണ്ടാക്കും. മറ്റൊന്ന് കുരങ്ങന്മാരുടെ വരവാണ്. മുകളിലേക്ക് നിവർന്നു നിൽക്കുന്ന സ്പ്രിങ്ക്‌ളർ ഹെഡുകൾ വളച്ചൊടിച്ച് വെളളം കുടിക്കുകയാണ് വാനരന്മാരുടെ ഹ�ോബി! മെസൻജിയാനയ്ക്ക് വേണ്ടിയാണെങ്കിലും ഒരുക്കിയ നന സൗകര്യവും ജൈവവളപ്രയ�ോഗവുമ�ൊക്കെ ഇപ്പോൾ റബ്ബർമരങ്ങൾക്കും അനുഗ്രഹമായിരിക്കുന്നു. പരസ്പരപൂരകമായ സഹവർത്തിത്വം. 'മെസൻജിയാനയുടെ ഒരിലയ്ക്ക് ഒന്നരരണ്ടു രൂപ വരെ കിട്ടും.....; ഒരില മുറിക്കാൻ 15-20 പൈസ ചെലവ് ഒരു വിളവെടുപ്പിന് അൻപതിനായിരം ഇല വരെ കിട്ടും. ഒരിലയ്ക്ക് രണ്ടു രൂപ വില. ചെലവ് പരമാവധി 20000 മുതൽ 25000 രൂപ വരെയും... ''ഇങ്ങനെ

ഷാഫി മ�ോൺസ്റ്റിറ ചെടിയ�ോട�ൊപ്പം 16

Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35


www.krishijagran.com

ന�ോക്കുമ്പോൾ കൈനഷ്ടം വരാത്ത ചങ്ങാതിയാണ് മെസൻജിയാന എന്നാണ് എന്റെ കഴിഞ്ഞ രണ്ടു വർഷത്തെ അനുഭവം....''

‌ ം. പ്രശ്ന ഒരു ചെടിയിൽ നിന്ന് പരമാവധി 25 ഇല വരെ കിട്ടും. അപ്പോഴേക്കും അത് താഴെ വച്ച് തലപ്പു മുറിക്കും. പുതിയ ശിഖരം പ�ൊട്ടി അത് രണ്ടു ചെടിയായി വളരും. അങ്ങനെ ഇലവളർച്ചയും വിളവെടുപ്പും അനുസ്യൂതം തുടരുന്നു. ഇലകൾ മുറിച്ച് പത്തില വീതം കെട്ടാക്കി ചുവട്ടിൽ നനഞ്ഞ പഞ്ഞി കെട്ടി വെളളത്തിൽ ഇട്ടുവച്ചാൽ ഒരാഴ്ച വരെ ഇലകൾ കേടുകൂടാതെയിരിക്കും. ഇത് വൃത്തിയാക്കി പായ്ക്ക് ചെയ്താണ് കയറ്റി അയയ്ക്കുക.

ഷാഫിയുടെ വാക്കുകളിൽ തികഞ്ഞ ആത്മ വിശ്വാസം. ബാംഗ്ലൂർ, ഝാർഖണ്ഡ്, സൗദി അറേബ്യ തുടങ്ങി അതിവിസ്തൃതമായ വിപണിയാണിതിന്. ഇവിടെയ�ൊക്കെയുളള ഡിമാന്റിന്റെ ആയിരത്തില�ൊരു ഭാഗം പ�ോലും നമുക്ക് നൽകാൻ കഴിയുന്നില്ല എന്നതാണ്

ഇത�ോട�ൊപ്പം ഇപ്പോൾ ഷാഫി 'മ�ോൺസ്റ്റിറ' എന്നു പേരായ ഇലച്ചെടിയും വളർത്താൻ തുടങ്ങിയിരിക്കുന്നു. ഇതിന് ഇലയ�ൊന്നിന് 10 രൂപ വരെ കിട്ടും. ഈ യുവ സംരംഭകന്റെ മനസ്സിൽ ഇനിയുമുണ്ട് ആശയങ്ങളേറെ എന്നതാണ് ശ്രദ്ധേയം. ഇതില�ൊന്നാണ് തിപ്പലി കൃഷി. ത�ോട്ടത്തിലെ തണലിൽ വളരാൻ ഏറെ സാദ്ധ്യതയുളള ഒരു ഔഷധച്ചെടിയാണ്. തിപ്പലി എന്ന തിരിച്ചറിവാണ് ഇദ്ദേഹത്തെ ഇതിലേക്കെത്തിച്ചിരിക്കുന്നത്. ഒപ്പം തേനിന്റെ ഉറവിടമായ റബർ ത�ോട്ടത്തിൽ സമൃദ്ധമായി ചെറു തേനീച്ചകൃഷിക്കും തുടക്കമിട്ടിരിക്കുന്നു. ത�ോട്ടത്തോട് ത�ൊട്ടടുത്ത് പാറ പ�ൊട്ടിച്ചിരുന്ന ക്വാറിയിലെ ഉപയ�ോഗശൂന്യമായ അഗാധമായ ഒരു കുഴിയിൽ കെട്ടിക്കിടക്കുന്ന വെളളമാണ് ഇവിടെ കൃഷിക്ക് ഉപയ�ോഗിക്കുന്നത്. റബ്ബർ ത�ോട്ടമാകെ ഒരു ഗ്രീനറിയാക്കി മാറ്റുക.... ഒപ്പം ഫാം ടൂറിസത്തിന്റെ സാദ്ധ്യതകളും നടപ്പാക്കുക... ഇങ്ങനെ എണ്ണിയാൽ തീരാത്ത മ�ോഹങ്ങളും നെഞ്ചോടു ചേർത്താണ് കർമ്മനിരതനായ ഈ യുവാവ് എന്നും രാവിലെ ത�ോട്ടത്തിൽ എത്തുന്നത്. അതിരാവിലെ മുതൽ പത്തു മണി വരെ ഇവിടെത്തന്നെ ജ�ോലിക്കാര�ോട�ൊപ്പം ചെലവഴിക്കും. എല്ലാറ്റിനും മേൽന�ോട്ടം വഹിക്കും. വേണ്ട നിർദ്ദേളങ്ങൾ നൽകും. എന്നിട്ടേ മറ്റു കാര്യങ്ങൾക്കായി പ�ോകുകയുളളൂ. ചീനന്മാർ മെസൻജിയാന ചെടിയെ, ചൈനീസ് മണി ട്രീ, ഭാഗ്യസസ്യം (ഫ�ോർച്യൂൺ പ്ലാന്റ് ) എന്നൊക്കെയാണ് സ്‌നേഹത്തോടെ വിളിക്കുന്നത്. ഈ ചെടി പുഷ്പിക്കാൻ തുടങ്ങുന്നത് സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ശുഭസൂചകമാണ് എന്ന് ചീനക്കാർ വിശ്വസിക്കുന്നു. ചീനരുടെ ഈ സന്ദേശം ഇങ്ങ് കാരേക്കാട്ടെ തന്റെ കൃഷിയിടത്തിൽ നൂറുമേനിയിലൂടെ സാക്ഷ്യപ്പെടുത്തുന്നു - മുഹമ്മദ് ഷാഫി എന്ന യുവ സംരംഭകൻ. Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35

17


GI CROP

www.krishijagran.com

ശ്രീലേഖ പുതുമന

കൃഷി ഓഫീസർ, എടയൂർ, മലപ്പുറം

എടയൂരിന്റെ

എരിപ�ൊരി മുളക്

താണ്ട് ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യപ്രൗഢിയുമായി ഒരു പ്രത്യേക ഇനം മുളക് മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ബ്ലോക്കിൽ ഉൾപ്പെട്ട എടയൂർ പഞ്ചായത്തിൽ തലയെടുപ്പോടെ വളരുന്നു. എല്ലാവർഷവും ഇത്തിരി സ്ഥലത്തെങ്കിലും തങ്ങളുടെ വീട്ടുവളപ്പിൽ മുളക് കൃഷി ചെയ്തില്ലെങ്കിൽ എടയൂരിലെ കർഷകർക്ക് തൃപ്തി വരികയില്ല. പണ്ടുകാലത്ത് നാട്ടുരാജാക്കന്മാർക്ക് നികുതി നൽകുന്ന പതിവുണ്ടായിരുന്നപ്പോൾ സാമൂതിരി രാജാവിനും വളളുവനാട് രാജാവിനും നികുതി നൽകാതെ മാറിനിന്ന പ്രദേശം എന്ന അർത്ഥത്തിലാണ് ഈ ഗ്രാമത്തിന് 'എടയൂർ' എന്ന പേര് കിട്ടിയത്. എടയൂർ മുളകിന് നൂറ്റാണ്ടിന്റെ പാരമ്പര്യമുണ്ടെങ്കിലും അതിന്റെ ഓജസ്സും വീര്യവും കെടാതെ തലമുറകളിലൂടെ കൈമാറി പുതുതലമുറയിൽ പെട്ടവരും ഇത് കൃഷിചെയ്തുവരുന്നു.

എടയൂരിന്റെ 'ക�ൊമ്പൻ മുളക് ' എന്നും ഇതിന് ഓമനപ്പേരുണ്ട്. സാധാരണ നാം കാണുന്ന ബജി മുളകിനേക്കാൾ നീളമുളള ഇതിന് ഏകദേശം പത്ത് സെന്റീമീറ്ററ�ോളം നീളം വരും. അതുക�ൊണ്ടുതന്നെയാണ് ഇതിന് 'ആനക്കൊമ്പൻ മുളക് ' എന്നും വിളിപ്പേരുളളത്. പരിചരണത്തിന്റെ ത�ോതനുസരിച്ച് വിളവ് വ്യത്യാസപ്പെടുന്ന എടയൂർ മുളകിന് എരിവ് കുറവാണ് എന്നതാണ് ഇതിന്റെ പ്രത്യേകത. പ്രധാനമായും രണ്ടു രീതിയിലാണ് ഇതിന്റെ ഉപയ�ോഗം. മുളക് കത്തി ക�ൊണ്ട് നെടുകെ കീറി കുറച്ച് ഉപ്പ് വച്ച് വെളിച്ചെണ്ണയിൽ വാട്ടിയും ക�ൊണ്ടാട്ടമുളകുണ്ടാക്കാം. എടയൂർ മുളകിന്റെ ക�ൊണ്ടാട്ടത്തിന് നാട്ടിലും മറുനാട്ടിലും ആരാധകരേറെ. വളളുവനാട്ടിലും പരിസരപ്രദേശങ്ങളിലും തെക്ക് പട്ടാമ്പി വരെയും അവനവന്റെ ആവശ്യത്തിനായി ഒരു മൂന്നു കില�ോ എങ്കിലും ഏറ്റവും കുറഞ്ഞത് ക�ൊണ്ടാട്ട മുളകായി 18

Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35


www.krishijagran.com

എടയൂരിന്റെ 'ക�ൊമ്പൻ മുളക് ' എന്നും ഇതിന് ഓമനപ്പേരുണ്ട്. സാധാരണ നാം കാണുന്ന ബജി മുളകിനെക്കാൾ നീളമുളള ഇതിന് ഏകദേശം പത്ത് സെന്റീമീറ്ററ�ോളം നീളം വരും. അതുക�ൊണ്ടുതന്നെയാണ് ഇതിന് 'ആനക്കൊമ്പൻ മുളക് ' എന്നും വിളിപ്പേരുളളത്. നടുന്നു. മഴയെ ആശ്രയിച്ചാണ് കൃഷി. ഒരു�ിയ കൃഷിയിടത്തിൽ എട്ടു ദിവസം കഴിഞ്ഞ് അടിവളം ചേർത്ത് തടം കൂട്ടും. വെളളക്കെട്ട് പാടില്ല. നിരനിരയായി ഏകദേശം രണ്ടടി അകലത്തിൽ തൈകൾ നടും. ഇടയ്ക്ക് തടങ്ങളിൽ മണ്ണ് കയറ്റിക്കൊടുക്കുന്നത് വേര�ോട്ടം വർദ്ധിക്കാനും ചെടി കരുത്തോടെ വളരാനും സഹായിക്കും. വളർച്ചാക്കാലത്ത് രണ്ടോ മൂന്നോ തവണ വളം നൽകും. തൈ നട്ട് ഒരു മാസം കഴിയുമ്പോഴേക്കും പൂവാകും. കായാകാൻ തുടങ്ങിക്കഴിഞ്ഞാൽ ഓര�ോ ആഴ്ചത�ോറും വിളവെടുപ്പ് നടത്താം. ഏപ്രിൽ മാസം മുതൽ ഏതാണ്ട് ഡിസംബർജനുവരി വരെ നിൽക്കുന്ന മുളകിന്റെ ആദ്യപകുതിയിലെ കായ്കൾ വലിപ്പം കൂടിയവയും രണ്ടാം പകുതിയിലേക്ക് കുറച്ചുകൂടി ചെറുതും ആണ്. ആദ്യപകുതിയിൽ വെളിച്ചെണ്ണയിൽ വാട്ടി ഉപയ�ോഗിക്കുന്നതിനും രണ്ടാം പകുതിയിലുളളവ ക�ൊണ്ടാട്ടമുളള കായും ഉപയ�ോഗിക്കാം. എടയൂർ മുളകിന്റെ പെരുമ ഇവിടെ മാത്രമ�ൊതുങ്ങുന്നില്ല. സമീപ പഞ്ചായത്തുകളായ ഇരിമ്പിളിയം, മാറാക്കര, വളാഞ്ചേരി, ആതവനാട് എന്നീ പ്രദേശങ്ങളിലും കുറഞ്ഞ ത�ോതിൽ കൃഷിയുണ്ട്. ഏറ്റവും കൂടുതൽ എടയൂരിലാണെന്നു മാത്രം. വളരെ പ്രായമായവർക്കുപ�ോലും തങ്ങളുടെ കുട്ടിക്കാലം ത�ൊട്ടേ ഇത് കൃഷി ചെയ്തുവരുന്നതാണെന്നറിയാം. അന്ന് ധാരാളം കുന്നുകളുണ്ടായിരുന്ന എടയൂരിൽ കുന്നിൻപുറത്തെ സമനിരപ്പാർന്ന സ്ഥലങ്ങളിലാണ് കൂടുതലായി കൃഷി ചെയ്തിരുന്നതെന്നും കുന്നിൻപുറത്തെ കാറ്റാണ് ഈ കൃഷിയുടെ വിജയമെന്നും പഴമക്കാർ പറയുന്നു. ഇന്ന് കുന്നുകൾ പലതും ക്വാറികളായി മാറിയപ്പോൾ കൃഷിയും താഴേയ്ക്കിറങ്ങി. പ�ൊതുവെ കുറച്ച് ചരലുളള ലാറ്ററൈറ്റ് മണ്ണാണ് കൃഷിയ്ക്ക് ഏറെ അനുയ�ോജ്യമായി കാണുന്നത്.

ഉണക്കി സൂക്ഷിക്കാ� ഭവനങ്ങളില്ലെന്നു തന്നെ പറയാം. മുളക് ക�ൊണ്ടാട്ടം ഇവിടെ ഊണിന് പ്രധാന വിഭവങ്ങളിൽ ഒന്നാണ്. പരമ്പരാഗത ഇനമായതിനാൽ ജൈവകൃഷിയ�ോടാണ്‌ എടയൂർ മുളകിന് പ്രത്യേക ഇഷ്ടം. ചാണകപ്പൊടിയും ക�ോഴിവളവും പച്ചിലവളവുമാണ് പ്രധാന വളങ്ങൾ. 10 സെന്റു മുതൽ ഏക്കർ കണക്കിന് സ്ഥലത്തു വരെ മുളക് വളർത്തുന്ന കർഷകർ എടയൂരിൽ ധാരാളം സാമാന്യം മികച്ച വിളവും ഭേദപ്പെട്ട വിലയും സവിശേഷ സ്വാദ് നിലനിർത്തുന്ന ഒഴിയാത്ത ആവശ്യകതയും നിമിത്തം കൂടുതൽ പേർ ഈ മുളക് വളർത്താൻ തല്പരരായി സദാ മുന്നോട്ടു വരുന്നു എന്നത് വളരെ കൗതുകകരമാണ്.

പലരും എടയൂർ മുളകിന്റെ വിത്ത് ക�ൊണ്ടുപ�ോയി പല സ്ഥലങ്ങളിലും കൃഷിചെയ്തു ന�ോക്കിയിട്ടുണ്ടെങ്കിലും എടയൂരിൽ വളരുന്ന രീതിയിൽ വളരുന്നില്ല എന്ന് ആളുകൾ സാക്ഷ്യപ്പെടുത്തുന്നു. അതുക�ൊണ്ടുതന്നെ ഇതിനെ എടയൂരിന്റെ തനിമയായി

ട്രാക്ടർ ഇറക്കിയ�ോ, കിളച്ചോ കൃഷിയിടം ഒരുക്കി പരുവപ്പെടുത്തിക്കഴിഞ്ഞാൽ വിത്ത് പാകി തൈകൾ മുളപ്പിച്ച് ഏകദേശം ഒന്നര മാസം പ്രായമായ തൈകൾ കാലവർഷാരംഭത്തോടെ Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35

19


GI CROP

www.krishijagran.com

പലരും എടയൂർ മുളകിന്റെ വിത്ത് ക�ൊണ്ടുപ�ോയി പല സ്ഥലങ്ങളിലും കൃഷിചെയ്തു ന�ോക്കിയിട്ടുണ്ടെങ്കിലും എടയൂരിൽ വളരുന്ന രീതിയിൽ വരുന്നില്ല എന്ന് ആളുകൾ സാക്ഷ്യപ്പെടുത്തുന്നു. അതുക�ൊണ്ടുതന്നെ ഇതിനെ എടയൂരിന്റെ തനിനിറമായി പരിഗണിക്കാൻ പ്രയാസമില്ല.

വി.പി സലിം മുളക് ത�ോട്ടത്തിൽ

പരിഗണിക്കാൻ പ്രയാസമില്ല.

സ്ഥലത്തേക്ക് വ്യാപിപ്പിക്കാനും മറ്റുമായി കേരളകൃഷിവകുപ്പ് എല്ലാവിധ സഹായങ്ങളും നൽകി കർഷകര�ോട�ൊപ്പമുണ്ട്. പച്ചക്കറി കൃഷിവികസന പദ്ധതിയിൽ ഉൾപ്പെടുത്തി എടയൂർ മുളക് ഉണക്കുന്നതിനായി വനിതാസ്വയംസഹായ സംഘത്തിന്റെ കീഴിൽ ഒരു ഡ്രയർ യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ പരമ്പരാഗത ഇനങ്ങളുടെ സംരക്ഷണത്തിനായുളള പദ്ധതി മലപ്പുറം ജില്ലയിൽ ഈ വർഷം എടയൂരിലാണ് നടപ്പിലാക്കിയത്. ഫെർട്ടിഗേഷനിലൂടെ മുളകിന്റെ ഉൽപാദനം വർദ്ധിപ്പിക്കുന്നതിനും കൃഷിച്ചെലവ് കുറയ്ക്കുന്നതിനുമുളള പദ്ധതി, കൂടുതൽ സ്ഥലത്തേക്ക് മുളക് കൃഷി വ്യാപിപ്പിക്കുന്നതിനുളള പദ്ധതി, സാധാരണ ചെയ്യാറുളള വർഷകാലത്തല്ലാതെയും മുളക് ഷെയ്ഡ്‌നെറ്റ് ഉപയ�ോഗിച്ച് കൃഷിചെയ്യാമ�ോ എന്നുളള പരീക്ഷണം എന്നിവയും നടന്നുവരുന്നു. ഇത�ോട�ൊപ്പം എടയൂരിന്റെ സ്വന്തം ക�ൊണ്ടാട്ടമുളകിന് ഭൂപ്രദേശസൂചിക ലഭിക്കാനുളള പ്രവർത്തനങ്ങളും പുര�ോഗമിച്ചുവരുന്നു. ഇതിനുളള തുക കൃഷിവകുപ്പ് കാർഷികസർവ്വകലാശാലയ്ക്ക് നൽകുകയും പ്രാരംഭനടപടികൾ ആവുകയും ചെയ്തിട്ടുണ്ട്. ചെങ്ങാലിക്കോടൻ വാഴപ�ോലെയും വാഴക്കുളം പൈനാപ്പിൾ പ�ോലെയും വയനാട്ടിലെ ജീരകശാല, ഗന്ധകശാല അരി പ�ോലെയും എടയൂർ മുളകും നൂറ്റാണ്ടിന്റെ പാരമ്പര്യപ്പെരുമയായി ല�ോകകൃഷിയുടെ ചരിത്രത്തിൽ ഇടം നേടാൻ ഒരുങ്ങുകയാണിപ്പോൾ....

വർഷങ്ങൾക്കുമുമ്പ് എടയൂർ മുളക് കൃഷിചെയ്ത് വൻലാഭമുണ്ടാക്കി ഭൂമിവാങ്ങിയ കർഷകരുടെ വിജയകഥകൾ പുതുതലമുറയ്ക്ക് ഇതിലേക്കുവരാൻ പ്രയ�ോജനകരമാകുന്നതിൽ അതിശയ�ോക്തിയില്ല. ''ഒരിക്കലും കൈനഷ്ടം വരുത്തില്ല എന്നു മാത്രമല്ല നല്ല വിളവിന് മടിശ്ശീല നിറയ്ക്കാൻ കഴിയുന്ന കൃഷിയാണ് എടയൂർ മുളകെന്ന് '' അത്തിപ്പറ്റ ച�ോലയ്ക്കൽ മേലേതിൽ സെയ്താലിക്കുട്ടി സാക്ഷ്യപ്പെടുത്തുന്നു. കൃഷിഭവന്റെ കീഴിൽ ഏറ്റവുമധികം മുളക് കൃഷി ചെയ്യുന്ന 'സുസ്ഥിര' എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്ററിന്റെ കൺവീനർ കൂടിയാണ് ഇദ്ദേഹം. ഒരേക്കറിലധികം സ്ഥലത്ത് കഴിഞ്ഞ 50 വർഷമായി എടയൂർ മുളക് കൃഷി ചെയ്യുന്ന കർഷകനാണ് സെയ്താലിക്കുട്ടി. ഒറ്റത്തവണ വിളവെടുക്കുമ്പോൾ വിളവെടുക്കുമ്പോൾ തന്നെ 200-300 കില�ോ വരെ കിട്ടും. വി.പി സലിം ഹാജിയും ഈ പ്രദേശത്തെ ഒരു പ്രധാന മുളക് കർഷകനാണ്. ഇനിയും കൂടുതൽ സ്ഥലത്തേക്ക് കൃഷിഭവന്റെ സഹായത്തോടെ ആധുനിക രീതിയായ ഫെർട്ടിഗേഷനിലൂടെ മുളക് കൃഷി വ്യാപിപ്പിക്കാനുളള ഉദ്യമത്തിലാണ് ഇദ്ദേഹം. സീസണായാൽ കില�ോയ്ക്ക് 300 രൂപ വരെ വിലയുളള മുളകിന് ചിലപ്പോൾ 7080 വരെയാകുന്ന സന്ദർഭങ്ങളുണ്ട്. ഒരു പ്രദേശത്തിന്റെ തനതുവിഭവമായ എടയൂർ മുളകിന്റെ കൃഷി നിലനിർത്താനും കൂടുതൽ 20

Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35


www.krishijagran.com

21


ക്ഷീര�ോല്പന്നം

www.krishijagran.com

രുചിഭേദത്തിന്റെ പര്യായമായ പാൽക്കട്ടിയുടെ നിർമാണവും തരംതിരിവുകളും വായിക്കു...

ഹർഷ വി.എസ്

പ്രചാരമേഠുന്ന

പാൽക്കട്ടി

നുഷ്യൻ കഴിച്ച പുരാതന ഭക്ഷണപദാർത്ഥങ്ങളിൽപെടുന്നതാണ് ചീസ് അഥവാ പാൽക്കട്ടി. പുരാതന കാലം മുതൽക്കേ, ഗ്രീക്ക് റ�ോമൻ ഭക്ഷണ പട്ടികയിൽ, ചീസും സ്ഥാനം പിടിച്ചിരുന്നു. മനുഷ്യൻ ആദ്യമായി ചീസ് നിർമ്മിച്ചത്, മറ്റു പല രുചിക്കൂട്ടുകളെയും പ�ോലെ യാദൃശ്ചികമായി തന്നെയാവണം. കന്നുക്കുട്ടിയുടെ ആമാശയം സഞ്ചിയാക്കി പാൽ നിറച്ച് സൂക്ഷിച്ചപ്പോൾ, റെനെറ്റ് എൻസൈമുമായി പ്രവർത്തിച്ചു, പാൽ കട്ട കൂടി തുടർന്ന് വെളളത്തിൽ നിന്നു വേർ തിരിഞ്ഞ 'പാൽ�ട്ടി' തന്നെയാവണം ആദ്യത്തെ ചീസ്. തുടർന്ന് വിവിധ പ്രക്രിയകളിലൂടെ, ഓര�ോ നാടിനും സ്വന്തമായി ആ ദേശത്തെ തന്നെ അടയാളപ്പെടുത്തുന്ന ചീസ് നിർമിച്ചെടുക്കാനായി. തണുത്ത കാലാവസ്ഥയിൽ ദീർഘകാലം കേടുകൂടാതെയിരിക്കുന്ന പ�ോഷകഗുണം ഏറെയുളള ചീസ്,

പാശ്ചാത്യസംസ്‌ക്കാരത്തിന്റെ പ്രധാന ഭാഗമായി തീർന്നു എന്നു വേണം കരുതാൻ. അത്രയധികം പ്രചാരം, രണ്ടായിരത്തിലധികം വരുന്ന വിവിധയിനം ചീസ് നേടിയിട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങളിലെ ഫാം ഹൗസുകളിൽ ഒതുങ്ങിയിരുന്ന ചീസ് നിർമാണം, പതിനെട്ടാം നൂറ്റാണ്ടോടെ വ്യാവസായികവൽക്കരിക്കപ്പെടുകയും ല�ോകം മുഴുവൻ പ്രചാരത്തിലാകുകയും ചെയ്തു. ഇന്ത്യയിലും ചീസ് നിർമാണം ക്രമാനുഗതമായി വളർന്നു വരുന്നുണ്ട്. ക�ോട്ടേജ് ചീസിന്റെ ഇന്ത്യൻ വകഭേദമായ പനീർ മാത്രമായിരുന്നു നമ്മുടേതായി ആദ്യകാലങ്ങളിൽ നിർമിച്ചിരുന്നത് എങ്കിൽ ഇന്ന് ചീസ് ഉൽപാദനവും കയറ്റുമതിയും നടത്തുന്ന രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു. എന്നാൽ മറ്റ് ക്ഷീര�ോൽപന്നങ്ങളുടെ നിർമാണവുമായി താരതമ്യം ചെയ്യുമ്പോൾ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ഇന്ത്യയിൽ ചീസ് നിർമാണം 22

Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35


www.krishijagran.com

ചീസ് നിർമിക്കുന്ന രാജ്യം, സ്ഥലം, നിർമാണരീതി, ചേർക്കുന്ന ഫ്‌ളേവർ, നിറം, ചീസിന്റെ ഘടന, ഉപയ�ോഗിക്കുന്ന പാൽ (പശു, എരുമ, ആട് ) എന്നിവ അനുസരിച്ച് അനേകം ഇനങ്ങളായി തരം തിരിക്കാം ഉളളത് എന്ന് കാണാം.

അനേകം ഇനങ്ങളായി തരം തിരിക്കാം. വളരെ കട്ടിയുളളത്, കട്ടിയുളളത്, മൃദു, ബാക്ടീരിയ ക�ൊണ്ട് വിളയിച്ചത്, പൂപ്പൽ ക�ൊണ്ട് വിളയിച്ചത്, പ്രോസ്സസ്ഡ് ചീസ് തുടങ്ങി വിവിധതരം ചീസുകൾ ഇന്ന് പ്രചാരത്തിലുണ്ട്.

നഗരങ്ങളിൽ പിസ്സ, ബർഗർ തുടങ്ങിയവയുടെ ഭാഗമായി ചീസിന് പ്രചാരം ലഭിച്ചു വരുന്നുണ്ട്. കൂടാതെ ചീസ് സ്‌പ്രെഡുകളും, പ്രോസ്സസ്ഡ് ചീസും നമ്മുടെ നാട്ടിൽ ഉപയ�ോഗത്തിലുണ്ട്. ചീസ് അഥവാ പാൽക്കട്ടി എന്താണെന്ന് ന�ോക്കാം. ഗുണമേന്മയുളള പാലിൽ നിന്നാണ് മികച്ച ചീസ് നിർമിക്കുക. ആദ്യം ബാക്ടീരിയ കൾച്ചർ അല്ലെങ്കിൽ മറ്റു പദാർത്ഥങ്ങൾ ക�ൊണ്ട് പാൽ പുളിപ്പിക്കുന്നു. റെനെറ്റ് പ�ോലുളള എൻസൈമുകൾ ഉപയ�ോഗിച്ച് പുളിപ്പുളള പാൽ പിരിച്ചെടുത്തു, കട്ടിയുളള ഭാഗം വേർതിരിക്കുന്നു. വെളളമേറിയ പാലിന്റെ ഭാഗം ഊറ്റിക്കളഞ്ഞ് നന്നായി അമർത്തിയെടുത്തും ആവശ്യമായ മറ്റു പ്രക്രിയകൾ ചെയ്തും പാകപ്പെടുത്തിയെടുക്കുന്ന ക്ഷീര�ോൽപന്നമാണ് ചീസ്. എൻസൈം പാലിലെ പ്രോട്ടീനായ കേസീനുമായി ചേർത്താണ് പാൽക്കട്ടി അഥവാ ചീസ് നിർമിക്കുന്നത്.

ചീസിന്റെ നിർമാണരീതി വിവിധയിനം ചീസുകൾ തമ്മിൽ ഇന്ന് വ്യത്യാസപ്പെട്ടിരിക്കുന്നു. എങ്കിലും പാൽ ചൂടാക്കിയെടുക്കുന്നു (31 ഡിഗ്രി സെൽഷ്യസ് ), സ്റ്റാർട്ടറും ചേർത്ത് ചെറുതായി പുളിപ്പിച്ച പാലിനെ, റെ​െനറ്റ് അല്ലെങ്കിൽ മറ്റ് എൻസൈമുകൾ ചേർത്ത് കട്ടിയാക്കുന്നു. ജലാംശം നന്നായി പുറത്തേക്കു പ�ോകുവാൻ കട്ടിയായി വരുന്ന ഖരപദാർത്ഥം മുറിയ്ക്കുന്നു. തുടർന്ന് നിർമിക്കേണ്ട ചീസിന്റെ ഇനമനുസരിച്ച് വിവിധ പ്രക്രിയകൾക്ക് വിധേയമാക്കുന്നു. ചെഡാർ ചീസ് നിർമാണത്തിൽ ബ്ലോക്കുകൾ മെഴുകുപയ�ോഗിച്ച് പ�ൊതിഞ്ഞ് തണുത്ത കാലാവസ്ഥയിൽ 'പാകപ്പെടുത്താൻ' വയ്ക്കും. മാസങ്ങൾ നീണ്ട പാകപ്പെടലിനുശേഷം ബ്ലോക്കുകൾ ആവശ്യമായ രീതിയിലും ഫ്‌ളേവറിലും വിപണിയിലെത്തുന്നു.

ചീസ് നിർമിക്കുന്ന രാജ്യം, സ്ഥലം, നിർമാണരീതി, ചേർക്കുന്ന ഫ്‌ളേവർ, നിറം, ചീസിന്റെ ഘടന, ഉപയ�ോഗിക്കുന്ന പാൽ (പശു, എരുമ, ആട് ) എന്നിവ അനുസരിച്ച്

Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35

23


ക്ഷീര�ോല്പന്നം

www.krishijagran.com

മന�ോഹരമായ 'കണ്ണുകളുടെ' സാന്നിദ്ധ്യത്തിൽ പ്രശസ്തമാണ്, സ്വിസ്സ് ചീസ്. ഇതിന്റെ നിർമാണ വേളയിൽ ഉൽപാദിപ്പിക്കപ്പെടുന്ന വാതകങ്ങൾ മന�ോഹരമായ സുഷിരങ്ങൾ ചീസിൽ സൃഷ്ടിക്കുകയും അവ കണ്ണുകൾ പ�ോലെ രൂപപ്പെടുകയും ചെയ്യുന്നതിനാലാണ് ഈ പേര് കിട്ടിയത്. ചീസിന്റെ ചിത്രങ്ങളിൽ അധികവും സ്വിസ് ചീസ് ആകും സ്ഥാനം പിടിച്ചിട്ടുണ്ടാവുക.

സ്‌പ്രെഡിൽ, സ്റ്റെബിലൈസർ, ഫ്‌ളേവർ തുടങ്ങിയവ ചേർത്ത് ജലാംശം പരമാവധി 60 ശതമാനമായി നിജപ്പെടുത്തിയിരിക്കുന്നു. ചീസിന്റെ ഈ വകഭേദങ്ങളെല്ലാം കുട്ടികളെയും മുതിർന്നവരെയും ഒരു പ�ോലെ ആകർഷിക്കുന്നു. പ�ോഷകങ്ങളുടെ മികച്ച സാധ്യത തന്നെയാണ് ചീസ്. പ്രോട്ടീൻ, കാൽസ്യം, ഫ�ോസ്ഫറസ്, വിറ്റാമിൻ എ, ഡി, ഇ, കെ എന്നിവ ചീസിൽ നന്നായി അടങ്ങിയിരിക്കുന്നു. 100 ഗ്രാം ചീസിൽ നിന്നും ഏകദേശം 400 കല�ോറി ഊർജ്ജം ലഭിക്കുന്നു. നല്ല രുചിയുളളതും, ദഹിക്കുന്നതുമായ ചീസ്, പ്രായഭേദമെന്യേ കഴിക്കാം. ചീസ് നിർമ്മാണത്തിൽ പാലിലെ ലാക്‌ട�ോസ് വെളളത്തോട�ൊപ്പം വേർതിരിഞ്ഞു പ�ോകുന്നതിനാൽ, പാൽ കുടിക്കുമ്പോൾ ചിലർക്കുളള 'ലാക്‌ട�ോസ് ഇൻട�ോളറൻസ് ' ഭീഷണി വലുതായിട്ടില്ല എന്നും പറയാം. റെ​െനറ്റ് എൻസൈം ആണ്, പാൽ പിരിച്ച് ‌ ിൻ, റെനിൻ എന്നീ കട്ടിയാ�ന്നത്. പെപ്സ എൻസൈമുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. ന�ോൺ വെജിറ്റേറിയൻ ഉറവിടം ആയതിനാൽ തന്നെ റെനെറ്റ് ഉപയ�ോഗിച്ചുണ്ടാക്കുന്ന ചീസ്, സസ്യഭുക്കുകൾക്ക് ഒട്ടും പ്രിയമല്ല. 'ഫംഗസ് ' വർഗ്ഗത്തിൽപ്പെട്ട ഉറവിടത്തിൽ നിന്നുളള എൻസൈമുകൾ ഉപയ�ോഗപ്പെടുത്തി, വെജിറ്റേറിയൻ ചീസ് ഉണ്ടാക്കാവുന്നതാണ്. ഇന്ത്യയിൽ നിർമിക്കുന്ന ചീസ് അധികവും വെജിറ്റേറിയൻ തന്നെ. ചീസിന്റെ കവറിനു പുറത്തെ പച്ച അടയാളം ന�ോക്കി, വെജിറ്റേറിയൻ തന്നെയെന്ന് ഉറപ്പിക്കാം.

ഇന്ത്യയിൽ പ്രചാരത്തിലുളള മറ്റൊരിനം ചീസാണ് മ�ൊസറല്ല ചീസ്. 'പിസ ചീസ് ' എന്നറിയപ്പെടുന്ന ഇത്, പിസ നിർമാണത്തിന്റെ അവിഭാജ്യഘടകമാണ്. ഇലാസ്തികതയുളള മ�ൊസറല്ല ചീസ് പിസയ്ക്ക് പ്രത്യേക രുചി നൽകുന്നു. നിർമാണത്തിലെ പ്രത്യേകതയാണ് ചീസിന് ഇലാസ്തികത നൽകുന്നത്. പിസയുടെ മുകളിൽ ഗ്രേറ്റ് ചെയ്ത ചീസ് വിതറുന്നു. ചീസ് ഉരുകി, പടർന്നു പിസയ്ക്ക് നല്ലൊരു 'ട�ോപ്പിങ് ' ആകുന്നു. ഏറ്റവും വ്യാപകമായി നമ്മുടെ നാട്ടിൽ ഉപയ�ോഗിച്ചു വരുന്നത് പ്രോസസ്സ്ഡ് ചീസ്, ചീസ് സ്ലൈഡ്, ചീസ് സ്‌പ്രെഡുകൾ എന്നിവയാണ്. ചീസിന്റെ ഘടന മെച്ചപ്പെടുത്തുവാനുളള എമൾസിഫയറുകൾ, ഉപ്പ് തുടങ്ങിയവ ചേർത്ത് നന്നായി അരച്ചെടുക്കുന്ന ചീസ്, ചൂടാക്കി ഉരുക്കി, നിശ്ചിത ആകൃതിയിൽ തയ്യാറാക്കുന്നതാണ് പ്രോസസ്ഡ് ചീസ്. ഇവ ബ്ലോക്കുകളായ�ോ, ചെറിയ 'ക്യൂബ് 'കളായ�ോ, ബ്രഡ്ഡ്, ബർഗർ തുടങ്ങിയവയിൽ ഉപയ�ോഗിക്കാൻ പാകത്തിൽ ആക്കിയ, ചീസ് സ്ലൈഡുകളായ�ോ പാക്ക് ചെയ്യുന്നു. പല നിറത്തിലും രുചിയിലുമുളള ചീസ് സ്‌പ്രെഡുകൾ ഇന്ന് വിപണി കീഴടക്കിക്കഴിഞ്ഞു. ഫ്രിഡ്ജിലെ തണുപ്പിലും മൃദുവായി തന്നെയിരിക്കുന്ന, ചീസ്

ഇന്ത്യയിൽ ചീസ് നിർമാണത്തിൽ മുന്നിൽ നിൽക്കുന്നത് അമുൽ തന്നെ. ഗുജറാത്തിലെ ആധുനികവും പൂർണ്ണമായും ഓട്ടോമേറ്റഡുമായ

24

Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35


www.krishijagran.com

ഫാക്ടറിയിൽ, വിവിധ ഇനം ചീസ്, ചീസ് സ്‌പ്രെഡ് എന്നിവ നിർമിക്കുകയും കയറ്റുമതി ചെയ്യുകയും വരെ ചെയ്യുന്നു. കേരളത്തിലടക്കം വ്യാപകമായ വിപണി ചീസിന് ഉണ്ട്. ബർഗറിലും സാൽഡ് വിച്ചിനും, ഉളളിൽ വയ്ക്കുന്ന ചതുരത്തിൽ പരന്നു കാണുന്ന 'ചീസ് സ്ലൈസും' മാർക്കറ്റിൽ പ്രിയമേറുന്നു. വളർന്നു വരുന്ന നാഗരിക സംസ്ക ‌ ാരം ചീസ് അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളുടെ ഉപഭ�ോഗം വർദ്ധിപ്പിക്കുന്നുണ്ട്. ഇത�ൊക്കെയാണെങ്കിലും ഇന്ത്യയിൽ ചീസിന്റെ പ്രതിശീർഷ ഉപഭ�ോഗം 2.4 കില�ോ/വർഷം മാത്രമാണ്. അമേരിക്ക പ�ോലുളള രാജ്യങ്ങളിൽ ഇത് 20 നു മുകളിലാണ്. ഗൗഡ ചീസ്, ചെഡാർ ചീസ്, സ്വിസ്സ് ചീസ്, അമേരിക്കൻ ചീസ്, കാമംബർട്ട് ചീസ്, പാർമീഷ്യൻ ചീസ്, മ�ൊസറല്ല ചീസ്, ക�ോട്ടേജ് ചീസ്, റ�ോക് ഫ�ോർട്ട്, പെപ്പർ ജാക്ക്, ക്രീം ചീസ്, റിക്കോട്ടാ, ജുവൈയൻ, ലിംബർഗർ, കംബസ�ോള, ആബർട്, ബ്രിക് ചീസ് തുടങ്ങി പേരുകൾ അവസാനിക്കുന്നില്ല. ജനിപ്പിച്ചു തന്ന നാടിന്റെ പാരമ്പര്യവുമായി, വിവിധയിനം ചീസുകൾ നാവിനെ ക�ൊതിപ്പിച്ചു ക�ൊണ്ടേയിരിക്കുന്നു. നമ്മുടെ നാട്ടിലും ചീസ് ഇനിയും കൂടുതൽ പ്രചാരം നേടും എന്നതിൽ സംശയമില്ല. കൽപ്പറ്റ ക്ഷീരവികസന ഓഫീസറാണ് ലേഖിക

ചക്ക കട്‌ലറ്റ്

ഇടിച്ചക്ക ക�ൊത്തിയരിഞ്ഞ ചക്ക കട്‌ലറ്റ്

സം

സ്‌കരിച്ച് പായ്ക്ക് ചെയ്ത ചക്കയാണ് കട്‌ലറ്റ് ഉണ്ടാക്കാൻ ഉപയ�ോഗിക്കുന്നതെങ്കിൽ അതിന്റെ പുളിരസം കളയാൻ വെളളത്തിലിട്ട് തിളപ്പിച്ച വെളളം വാർന്നു കളയണം. ഫ്രഷ് ചക്കയാണ് ഉപയ�ോഗിക്കുന്നതെങ്കിൽ ഇടിച്ചക്ക പുഴുങ്ങിപ്പൊടിച്ചും ഇളംചക്ക ക�ൊത്തിയരിഞ്ഞു വേവിച്ചും തയ്യാറാക്കണം. രണ്ടു പ്രായത്തിലുളള ചക്കയും വെന്തു കുഴയാതിരിക്കാൻ ശ്രദ്ധിക്കണം.

ചേരുവകൾ:

ഇടിച്ചക്ക ക�ൊത്തിയരിഞ്ഞു വേവിച്ചത് ഒരു കില�ോ, സവാള 300 ഗ്രാം, ഇഞ്ചി 50 ഗ്രാം, വെളുത്തുളളി ഒരു തുടം, പച്ചമുളക് 4-5 എണ്ണം, കുരുമുളക് പ�ൊടി 2-3 ടീസ്പൂൺ, കറിവേപ്പില, മല്ലിയില 4-5 തണ്ട്, മധുരമില്ലാത്ത ബ്രെഡ് ഒരു പായ്ക്കറ്റ്, മുട്ട വെളള - നാല് എണ്ണം, പാചകയെണ്ണ വറുക്കാൻ ആവശ്യമുളളത്, ഉപ്പ്, മഞ്ഞൾപ്പൊടി ആവശ്യത്തിന്.

തയ്യാറാക്കുന്ന വിധം:

സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുളളി എന്നിവ ചെറുതായി നുറുക്കി, അൽപം എണ്ണയിൽ വഴറ്റുക. പച്ചമമം പ�ോയതിനുശേഷം ഗരം മസാല, കുരുമുളക് പ�ൊടി എന്നിവ ചേർത്ത് മ�ൊരിയുമ്പോൾ വേവിച്ച ചക്കയും ഉപ്പും ചേർത്ത് വഴറ്റുക. (ചക്ക വേവിക്കുമ്പോൾ ഉപ്പ് ചേർത്തിട്ടുണ്ടെങ്കിൽ പിന്നീട് ചേർക്കേണ്ടതില്ല) ചെറുതായി അരിഞ്ഞ കറിവേപ്പിലയും മല്ലിയിലയും ചേർത്ത് യ�ോജിപ്പിച്ച് തീയണച്ചു വയ്ക്കുക. മിക്സ ‌ ി ഉപയ�ോഗിച്ച് ബ്രെഡ് പ�ൊടിച്ചെടുക്കുക. (ബ്രഡിന്റെ അരികുവശം പ്രത്യേകം പ�ൊടിച്ചെടുത്ത് കട്‌ലറ്റ് കൂട്ടിൽ ചേർത്താൽ സ്വാദ് കൂടും) കട്‌ലറ്റിന്റെ കൂട്ട്തണുത്തതിനുശേഷം ഇഷ്ടമുളള ആകൃതിയിൽ പരത്തി അടിച്ചു പതപ്പിച്ച മുട്ടവെളളയിൽ മുക്കി ബ്രെഡ് പ�ൊടിക�ൊണ്ട് നന്നായി പ�ൊതിഞ്ഞ് പാചക എണ്ണയിൽ ഇളം തവിട്ടുനിറമാകുന്നതു വരെ മ�ൊരിച്ചെടുക്കുക. സ്വാദിലും ഗുണത്തിലും മികവുറ്റതാണ് ഈ കട്‌ലറ്റ്, ഉരുളക്കിഴങ്ങോ മറ്റു പച്ചക്കറികള�ോ ചേർക്കേണ്ടതില്ല. കട്‌ലറ്റ് കൂട്ടിനായി വേവിച്ച ചക്ക ഫുഡ്‌സേവർ പാത്രങ്ങളിൽ അടച്ച് ഒരാഴ്ച ഫ്രിഡ്ജിൽ സൂക്ഷിക്കാം. ചക്ക-മസാലക്കൂട്ടായും എടുക്കാം. . Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35

25


www.krishijagran.com

കൽപവൃക്ഷം

കൽപതരുവിന്

ദിവ്യ കെ. എം

കൃഷി ആഫീസർ, വടക്കേക്കര ഫ�ോൺ: 9447635200

ഒരു പുതിയ ശത്രുകൂടി

ധ്യ അമേരിക്കയിലെ തറവാട്ടിൽ നിന്നു യാത്ര തിരിച്ച ഒരു ചെറിയ ഈച്ച ഇങ്ങ് കേരളത്തിലും കേരകർഷകരുടെ ഉറക്കം കെടുത്തുന്നു. 'റൂഗ�ോസ് സ്‌പൈറലിങ് വൈറ്റ് ഫ്‌ളൈ (RSW) എന്നാണിതിനു പേര്. കൃത്യമായി പറഞ്ഞാൽ ബെലിസ്, ഗ്വാട്ടിമാല, ഫ്‌ള�ോറിഡയിലെ ചതുപ്പു പ്രദേശങ്ങൾ എന്നിവിടമാണ് വൈറ്റ് ഫ്‌ളൈ എന്ന വെളളീച്ചയുടെ ജന്മകേന്ദ്രം. പാലക്കാട്ടും പ�ൊളളാച്ചിയിലും ആണ് ഈ വില്ലൻ ഈച്ച നമ്മുടെ നാട്ടിലും അയൽപക്കത്തും ആദ്യം പ്രത്യക്ഷപ്പെട്ടത്. കഷ്ടിച്ച് 40 ദിവസത്തെ മാത്രം ആയുസ്സ്. എങ്കിലും അതിവേഗം വളരുകയും വ്യാപിക്കുകയും ചെയ്യും. അലങ്കാരച്ചെടികളും

ഭക്ഷ്യവിളകളും ഉൾപ്പെടെ നൂറ�ോളം ഇനം ചെടികളുടെ നിത്യശത്രുവാണ് ഈ ചെറുജീവി വെളളീച്ച. നീളം വെറും 2 മില്ലി മീറ്റർ. ഇലകളുടെ അടിയിലിരുന്നാണ് ഇത് നീരൂറ്റിക്കുടിക്കുക. ഏതാണ്ട് ഒരു വർഷമായി കേരളത്തിലും തെങ്ങിന് വലിയ ഭീഷണിയായിരിക്കുന്നു ഈ വെളളീച്ച. പച്ചക്കറികളിൽ കാണുന്ന വെളളീച്ചയിൽ നിന്നും വ്യത്യസ്തമായി ഇതിന് ചെറിയ ഒരു വയലറ്റ് നിറം ചിറകുകളിലുണ്ട്. 2016 ആഗസ്റ്റ് - സെപ്റ്റംബർ മാസം തീരദേശമേഖലയിലും ഇതിന്റെ ഉപദ്രവം എത്തി. രൂക്ഷമായ വേനലും തുടർന്നു വരുന്ന കാലവർഷവും ആക്രമണം ചെറുതായി കുറച്ചെങ്കിലും ശാശ്വതമായ പരിഹാരം 26

Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35


www.krishijagran.com

മധ്യ അമേരിക്കയിലെ തറവാട്ടിൽ നിന്നു യാത്ര തിരിച്ച ഒരു ചെറിയ ഈച്ച ഇങ്ങ് കേരളത്തിലും കേരകർഷകരുടെ ഉറക്കം കെടുത്തുന്നു. 'റൂഗ�ോസ് സ്‌പൈറലിങ് വൈറ്റ് ഫ്‌ളൈ (RSW) എന്നാണിതിനു പേര്. കൃത്യമായി പറഞ്ഞാൽ ബെലിസ്, ഗ്വാട്ടിമാല, ഫ്‌ള�ോറിഡയിലെ ചതുപ്പു പ്രദേശങ്ങൾ എന്നിവിടമാണ് വൈറ്റ് ഫ്‌ളൈ എന്ന വെളളീച്ചയുടെ ജന്മകേ�ം.

നിയ�ണം വെളളീച്ചയെ നിയ�ിക്കാൻ സമഗ്രമായ ഇടപെടൽ ആവശ്യമാണ്. ആദ്യം തന്നെ തെങ്ങിൻമണ്ട നല്ലപ�ോലെ വൃത്തിയാക്കി കാറ്റും വെളിച്ചവും ലഭിക്കുന്ന സാഹചര്യം ഉണ്ടാക്കുക. വെളളീച്ചയുടെ ആക്രമണം കൂടുതൽ കാണുന്ന പ്രായമെത്തിയ ഓലകൾ മുറിച്ച് കത്തിക്കുക. 2 ശതമാനം വീര്യമുളള വെളുത്തുളളി-വേപ്പെണ്ണ മിശ്രിതം ഒരു തെങ്ങിന് 6 ലിറ്റർ എന്ന ത�ോതിൽ നന്നായി തളിച്ച് 4 ദിവസത്തിനുശേഷം വെർട്ടിസീലിയം 20 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ കലക്കി തളിച്ചാൽ അവശേഷിക്കുന്ന വെളളീച്ചയെ കൂടി നശിപ്പിക്കാം. രാസകീടനാശിനികൾ തളിക്കുന്നത് വെളളീച്ചയ്‌ക്കെതിരായ മിത്രകീടങ്ങളെ നശിപ്പിക്കും എന്നതിനാൽ ശുപാർശ ചെയ്യുന്നില്ല. എന്നിരുന്നാലും രാസകീടനാശിനികൾ തളിക്കാൻ താൽപര്യമുളളവർ ഒരു ലിറ്റർ കഞ്ഞിവെളളത്തിൽ 3 ഗ്രാം ഫൈറ്റോലാൻ, 2 മില്ലി ക്വിനാൽഫ�ോസ് എന്നിവ ചേർത്ത് തളിക്കുക. നാലു ദിവസത്തിനുശേഷം വെർട്ടിസീലിയം 20 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ കലക്കി തളിക്കാം. ഒരു തെങ്ങിന് നാല് എന്ന ത�ോതിൽ മഞ്ഞക്കെണികൾ സ്ഥാപിച്ചും വെളളീച്ചയെ നിയന്ത്രിക്കാം. കൂടാതെ ശരിയായ സംയ�ോജിത വളപ്രയ�ോഗത്തിലൂടെ മതിയായ ആര�ോഗ്യം വീണ്ടെടുക്കാൻ തെങ്ങിനെ സജ്ജമാക്കുകയുമാവാം. 'എൻകാഴ്സ ‌ ിയ' (Encarsia sp:) എന്ന ജൈവ പരാദത്തെ ഉപയ�ോഗിച്ചും വെളളീച്ചയെ നിയന്ത്രിക്കാൻ സാദ്ധ്യതകളുണ്ട്. തെങ്ങ് കേരളത്തിന്റെ മുഖ്യവിളയായതിനാലും സാധാരണ കർഷകരുടെ വരുമാനമാർഗ്ഗമായതിനാലും ക്യാമ്പെയിൻ മാതൃകയിൽ ഇടപെടലുകൾ നടത്തിയാലേ ഫലപ്രദമായ നിയ�ണം ഗ്രാമതലത്തിൽ സാദ്ധ്യമാകൂ. ഇത്തരം കൂട്ടായ ഇടപെടലുകൾ കാർഷിക കൂട്ടായ്മയിൽ ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ ഉണ്ടായാൽ അത് നിശ്ചയമായും പ്രതീക്ഷയ്ക്ക് വക നൽകും.

കാണാനായില്ല. കാലവർഷം കഴിഞ്ഞത�ോടെ ആക്രമണം കൂടുതൽ രൂക്ഷമായി എന്നതാണ് വാസ്തവം. വെളളീച്ചയുടെ ആക്രമണത്തോട�ൊപ്പം കരിം പൂപ്പ് (Sooty mould) എന്ന കുമിൾ കൂടി കൂട്ടുകാരനായെത്തും. വെളളീച്ചയുടെ ശരീരത്തിൽ നിന്നു സ്രവിക്കുന്ന തേൻ പ�ോലത്തെ ദ്രാവകവും തെങ്ങോലക്കിടയിലുളള പ്രത്യേക സൂക്ഷ്മ കാലാവസ്ഥയും. സൂട്ടി മ�ോൾഡ് എന്ന കുമിളിന്റെ വളർച്ചയ്ക്ക് വളരെ അനുകൂലമാണ്. അങ്ങനെ ഓലയ്ക്ക് മുകളിൽ കറുത്ത പൂപ്പൽ പടർന്ന് പ്രകാശസംശ്ലേഷണം കുറച്ചാണ് ഓലയാകെ കരിഞ്ഞ പ്രതീതിയാകുന്നത്. പ്രാണി വിസർജ്ജിക്കുന്ന മധുരസ്രവം കഴിക്കാൻ ഉറുമ്പുകളും കൂട്ടം കൂട്ടമായി എത്തും. Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35

27


ത�ൊഴിലവസരം / വഴികാട്ടി

www.krishijagran.com

മൃഗസംരക്ഷണമേഖല

ത�ൊഴിലവസരങ്ങളുടെ

അക്ഷയഖനി കേ രളത്തിന്റെ ഗ്രാമീണ സമ്പദ്ഘടനയിൽ സുപ്രധാന പങ്കു വഹിക്കുന്ന മേഖലയാണ് മൃഗസംരക്ഷണം. മ�ൊത്തം ആഭ്യന്തര ഉൽപാദനത്തിൽ ഈ മേഖലയുടെ സംഭാവന എന്നും നിർണായകവുമാണ്. കേരളത്തിലെ കർഷകരിൽ ബഹുഭുരിപക്ഷവും കൃഷിയ�ോട�ൊപ്പം മൃഗസംരക്ഷണവും ഒരു പ്രധാന ജീവന�ോപാധിയായി സ്വീകരിച്ചവരാണ്.

ഇറച്ചിയും 572 ക�ോടി മുട്ടയും വേണ്ടിവരും.

പാലുൽപാദന മേഖല

കേരളത്തിൽ പാലുൽപാദനം വർദ്ധിച്ചിട്ടുണ്ടെങ്കിലും കന്നുകാലികളുടെ എണ്ണം കുറയുന്നതായാണ് കണക്കുകൾ. 2003 ൽ 21.22 ലക്ഷം പശുക്കളുണ്ടായിരുന്നത് 2007 ആകുമ്പോഴേക്കും 17.1 ദശലക്ഷമായി കുറയുകയാണ് ചെയ്തത്. എരുമകളുടെ എണ്ണത്തിലും കുറവുണ്ടായി. 2003 ൽ 0.64 ലക്ഷമായിരുന്നത് 0.58 ലക്ഷമായി കുറഞ്ഞു. ചെറുകിട കർഷകർ മൃഗസംരക്ഷണ മേഖലയിൽ നിന്ന് പിൻവാങ്ങുന്നതായാണ് അനുഭവം. ശാസ്ത്രീയ പരിപാലനത്തിെന്റ കുറവ്, ത�ൊഴിലാളികളുടെ ലഭ്യത കുറവ്, തീറ്റപ്പുല്ലിന്റെ അഭാവം, പരിസര മലിനീകരണം, നല്ല ജനുസ്സുകളുടെ അഭാവം എന്നിവ ഈ ‌ ങ്ങളാണ്. മേഖലയുടെ പ്രധാന പ്രശ്ന

പാൽ, ഇറച്ചി, മുട്ട എന്നിവയുടെ ആഭ്യന്തര ഉപഭ�ോഗം ദിനംത�ോറും വർദ്ധിച്ചു വരുന്നു. അടുത്ത 15 വർഷത്തിനുളളിൽ 140 ക�ോടിയിലെത്തുന്ന നമ്മുടെ രാജ്യത്തെ ജനങ്ങളെ തീറ്റിപ്പോറ്റാൻ 180 ദശലക്ഷം ടൺ മാംസവും മത്സ്യവും 25550 ക�ോടി മുട്ടയും വേണ്ടി വരും. കേരളത്തിലെ 3.18 ക�ോടി ജനങ്ങൾക്ക് 35 ദശലക്ഷം ടൺ പാലും 5 ദശലക്ഷം ടൺ 28

Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35


www.krishijagran.com

നന സൗകര്യമുണ്ടാകണം. ഇതിന് സ്പ്രിംഗ്ള ‌ ർ രീതി അവലംബിക്കാം. സി.ഒ ഫ�ോർ, കിളികുളം ഇനങ്ങൾ അനുയ�ോജ്യം. •

മാലിന്യസംസ്ക്ക ‌ രണത്തിന് ബയ�ോഗ്യാസ് പ്ലാന്റ്, വളക്കുഴി മണ്ണിരകമ്പോസ്റ്റ് എന്നിവ വേണം.

പശുക്കൾക്ക് പുറത്തിറങ്ങി നടക്കാൻ പാഡ്ഡോക്ക് പണിയണം.

തീറ്റ, വൈക്കോൽ, ധാതുലവണം എന്നിവ സൂക്ഷിക്കാൻ സ്റ്റോർ റൂം വേണം.

കറവയന്ത്രം ഉപയ�ോഗിക്കണം. പുല്ല് മുറിച്ചു ക�ൊടുക്കാൻ ചാഫ് കട്ടറും.

തറയിൽ റബ്ബർമാറ്റുകൾ ഇട്ടു ക�ൊടുക്കണം.

ഓട്ടോമാറ്റിക് കുടിവെളള സംവിധാനം വേണം.

കന്നുക്കുട്ടികൾക്ക് പ്രത്യേകം കൂട് പണിയണം.

പറമ്പിൽ ശീമക്കൊന്ന, പീലിവാക, അസ�ോള എന്നിവ കൃഷി ചെയ്ത് തീറ്റച്ചെലവ് കുറയ്ക്കണം.

സ്വന്തമായി പാൽ വിപണനം നടത്താൻ ചെറിയ പാക്കിംഗ് മെഷീൻ വേണം.

തൈര്, മ�ോര് എന്നിവ ഉണ്ടാക്കി വിൽപന നടത്താം. ഫാം ഫ്രെഷ് മിൽക്കിനും നല്ല ഡിമാന്റുണ്ട്.

സാമ്പത്തിക സഹായം

ബാങ്കിൽ നിന്ന് ല�ോൺ ലഭിക്കും. ഇതിന് പ്രോജക്റ്റ് റിപ്പോർട്ട് തയ്യാറാക്കി നൽകണം. നബാർഡിൽ നിന്ന് 10 പശുക്കൾക്കുളള പദ്ധതിയുടെ 25 ശതമാനം സബ്സ ‌ ിഡി ലഭിക്കും. നബാർഡിന്റെ ജില്ലാ മാനേജരെ സമീപിക്കുക. ക്ഷീരവികസന വകുപ്പ്

വ്യാവസായികാടിസ്ഥാനത്തിൽ കമേഴ്സ ‌ ്യൽ ഫാമുകൾ ആരംഭിക്കുകയാണ് ഈ പ്രശ്‌നങ്ങൾക്കുളള പരിഹാരം. അത�ോട�ൊപ്പം ചെറുകിട നാമമാത്ര കർഷകരെ പ്രോത്സാഹിപ്പിക്കുകയും വേണം. പാലുൽപാദനമേഖലയിൽ താഴെപ്പറയുന്ന സംരംഭങ്ങൾ ആരംഭിക്കാം. മിനിഡയറി യൂണിറ്റുകൾ- 10 മുതൽ 50 പശുക്കൾ വരെയുളള യൂണിറ്റ് തുടങ്ങാൻ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം. •

15-20 ലിറ്റർ ഉൽപാദനശേഷിയുളള പശുക്കളെ വാങ്ങണം.

ശാസ്ത്രീയമായി ത�ൊഴുത്ത് നിർമിക്കണം. വാല�ോടുവാൽ, തലയ�ോടുതല രീതികളിൽ ഷെഡ്ഡുകൾ പണിയാം.

10 പശുക്കളെ വളർത്താൻ ഒരേക്കർ സ്ഥലത്ത് പുൽകൃഷി ചെയ്യണം. പുൽകൃഷിക്ക്

Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35

29


ത�ൊഴിലവസരം / വഴികാട്ടി

www.krishijagran.com

നടപ്പാക്കുന്ന മിൽക്ക് ഷെഡ്ഡ് പദ്ധതിയിൽ സബ്‌സിഡി ലഭ്യമാണ്. ഇതിന് അതാതു ബ്ലോക്കിലെ ക്ഷീരവികസന ഓഫീസറെ സമീപിക്കുക. മണ്ണിരകമ്പോസ്റ്റ്/ ബയ�ോഗ്യാസ് പ്ലാന്റ് എന്നിവയുടെ സബ്സ ‌ ിഡിക്ക് കൃഷിഭവനുമായി ബന്ധപ്പെടുക.

നല്ലയിനം പശുക്കളെ ലഭ്യമാക്കുന്ന സ്ഥലം കണ്ടെത്തി അവയെ തെരെഞ്ഞെടുക്കണം.

ഓപ്പൺഹേർഡ് രീതിയിൽ ഫാം ആരംഭിക്കണം.

പശുക്കളെ വാങ്ങി 15 ദിവസം ക്വാറന്റൈൻ ഷെഡ്ഡിൽ നിർത്തണം.

കറവയ്ക്ക് മിൽക്കിംഗ് പാർലർ വാങ്ങണം. 40 പശുക്കളെ ഒരേ സമയം ഇതിൽ കറക്കാം.

കൂട്ടിൽ ചൂടു കുറയ്ക്കാൻ ഫ�ോഗിംഗ് മെഷീൻ, ഫാൻ എന്നിവ വേണം.

ചാണകം നീക്കാൻ ചാണക സ്‌ക്രേപ്പർ വേണം.

തീറ്റയായി ടി.എം.ആർ തീറ്റ നൽകണം.

പച്ചപ്പുൽകൃഷിയും പുല്ല് സൂക്ഷിക്കാൻ സൈലേജും വേണം.

ബയ�ോഗ്യാസ് പ്ലാന്റ്, ഇ.ടി.പി മണ്ണിരകമ്പോസ്റ്റ്, ചാണകക്കുഴി എന്നിവ വേണം.

ഓട്ടോമാറ്റിക് കുടിവെളളസംവിധാനം നിർബന്ധം.

പരിപാലനം ലളിതമാക്കാൻ ഹേർഡ് മാനേജ്‌മെന്റ് സിസ്റ്റം നടപ്പിലാക്കണം.

സ്വന്തമായി കാലിത്തീറ്റ തയാറാക്കണം.

പാൽ സംസ്ക്ക ‌ രിച്ച് പായ്ക്ക് ചെയ്ത് വിപണി കണ്ടെത്തണം. മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉൽപാദിപ്പിച്ച് വിപണനം നടത്താം. പാൽ തണുപ്പിക്കാൻ ബൾബ് മിൽക്ക് കൂളർ, പാസ്ച്യുറൈസ് ചെയ്യാനുളള സംവിധാനം എന്നിവ കൂടി വേണ്ടിവരും. യു.എച്ച്.ടി പാൽ ടെട്രാപാക്കുകളിലാക്കി സൂപ്പർ മാർക്കറ്റുകൾ വഴി വിൽക്കാനും സാധ്യതയേറെ. ഫാം ആരംഭിക്കാൻ ഈ ഏജൻസികളുടെ അനുവാദവും വേണം.

വാണിജ്യ ഹൈടെക്ക് ഡയറി ഫാം തുടങ്ങാൻഅതായത് 50 മുതൽ 1000 പശുക്കൾ വരെയുളള ഹൈടെക്ക് ഫാം തുടങ്ങാൻ മികച്ച മുന്നൊരുക്കം വേണം. •

തദ്ദേശ സ്വയം ഭരണ സ്ഥാപനം

ഭക്ഷ്യസുരക്ഷാ ഏജൻസി

മാർക്കറ്റ് ആന്റ് മിൽക്ക് പ്രോസസിംഗ് ഓർഡർ

പ�ൊലൂഷൻ കൺട്രോൾ ബ�ോർഡ് പാൽ സംസ്ക ‌ രണ സബ്സ ‌ ിഡിക്ക് വ്യവസായ വകുപ്പ്, എം.എസ്.എം.ഇ, നബാർഡ്, കേ� ഭക്ഷ്യമ�ാലയം എന്നീ ഏജൻസികളെ സമീപിക്കാം.

നാടൻ പശുവിന് ഡിമാന്റ്

നാടൻ പശുവിന്റെ പാലുൽപാദനത്തിന് കേരളത്തിൽ സാദ്ധ്യതയുണ്ട്. നമ്മുടെ കാലാവസ്ഥയ്ക്കിണങ്ങിയ ഇന്ത്യയിലെ നല്ലയിനം ഡയറി ഇനങ്ങളെ ഇതിനായി തിരഞ്ഞെടുക്കാം. ഗിർ, സിന്ധി, താർപാർക്കർ, സഹിവാൾ തുടങ്ങി ഉൽപാദന ശേഷി കൂടിയ ഇന്ത്യൻ നാടൻ ഇനങ്ങളെ വളർത്താം. 50-100 പശുക്കളെ വളർത്തി പാൽ മാർക്കറ്റിലെത്തിക്കണം. 30

Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35


ആയുർഫാർമസി

www.krishijagran.com

ഡ�ോ. ജ�ോബ് ത�ോമസ്

ചീഫ് ഫിസ് ഫിസീഷ്യൻ, ക�ോയമ്പത്തൂർ ആര്യവൈദ്യശാല

ഭാ

ഓര�ോ വീട്ടിലും ഒരു കറിവേപ്പ്

രതീയരുടെ നിത്യേനയുളള ഭക്ഷ്യവിഭവങ്ങളിൽ കറിവേപ്പിലയ്ക്ക് നിർണ്ണായക സ്ഥാനമുണ്ട്. കറിവേപ്പ് എന്നാൽ Curry leaf.

തേച്ചു കുളിച്ചാൽ അസ്വസ്ഥതകൾ ശമിക്കുമെന്ന് അനുഭവം രേഖപ്പെടുത്തികാണുന്നുണ്ട്. കറിവേപ്പിന്റെ വേരിൻ ത�ൊലി കഷായം വച്ച് സേവിച്ചാൽ ഛർദ്ദിക്ക് ആശ്വാസം ലഭിക്കും.

ഇന്ത്യയിൽ എല്ലായിടത്തും വളരുന്ന ഒരു ചെറുവൃക്ഷമാണ് കറിവേപ്പ്. റൂട്ടേസി കുടുംബത്തിൽപെടുന്ന കറിവേപ്പിന്റെ ശാസ്ത്രീയനാമം Murraya koenigi എന്നാണ്.

കറിവേപ്പില വാട്ടിപ്പിഴിഞ്ഞ നീരും ഛർദ്ദിക്ക് പ്രയ�ോജനം ചെയ്യും. കറിവേപ്പിലയുടെ സംസ്കൃ ‌ തനാമം ''കാളശാകം' എന്നാണ്. ദഹന സംബന്ധമായ ര�ോഗങ്ങൾക്ക് പ്രയ�ോജനപ്പെടുന്ന കൈസര്യാദി കഷായത്തിൽ കറിവേപ്പില പ്രധാന ഘടകമാണ്. വയറുകടിക്ക് കൈസര്യാദി കഷായം വളരെ പ്രയ�ോജനം ചെയ്യും. കറിവേപ്പില പാലിൽ വേവിച്ച് അരച്ചു പുരട്ടിയാൽ വിഷകടികൾക്കും, പ്രതിവിധി ആകും. ചെറിയ വിഷ ജീവികൾ കടിച്ച ഭാഗത്ത് പുരട്ടിയാൽ ബുദ്ധിമുട്ടു ശമിപ്പിക്കും. ശരീരത്തിന്റെ ഓജസ്സ് വർദ്ധിപ്പിക്കാനും കറിവേപ്പിന് കഴിവുണ്ട്. കറിവേപ്പില അരച്ച് പുരട്ടിയാൽ ്രവണങ്ങൾ പ�ൊറുക്കും.

ഇതിന്റെ ഇല, പട്ട, വേര് എന്നിവയ്ക്ക് ഔഷധമൂല്യമുണ്ട്. ശരീരത്തിലെ പചന ഗ്രന്ഥികളുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ കറിവേപ്പിലയ്ക്ക് കഴിവുണ്ട്. ഇതുക�ൊണ്ടു തന്നെയാവണം ഭക്ഷ്യവിഭവങ്ങളിൽ കറിവേപ്പില ഒരു പ്രധാന കൂട്ടായത്. ഇതിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ രാസഘടകങ്ങൾക്ക് മറ്റു പല ഗുണങ്ങളുമുണ്ട്. അന്നജം, ക�ൊഴുപ്പ്, മാംസ്യം, ജീവകങ്ങളായ എ, ബി 2, ബി 3, സി എന്നിവയ്ക്കു പുറമെ കാൽസ്യം, ഇരുമ്പ് തുടങ്ങിയവയും കറിവേപ്പിലയിലുണ്ട്.

തേൾ വിഷത്തിന്റെ വേദന ശമിക്കുവാൻ കറിവേപ്പിന്റെ ത�ൊലിയും കുരുമുളകും കൂടി മ�ോരിൽ അരച്ചു കലക്കി ചൂടാക്കി ധാര ചെയ്യുന്നത് പ്രയ�ോജനം ചെയ്യും. 30-45 സെ.മീ നീളം, വീതി, ആഴമുളള കുഴിയുണ്ടാക്കി മണ്ണും കാലിവളവും മണ്ണിരകമ്പോസ്റ്റും ചേർത്തിളക്കി തൈ നടണം. കുഴിയിൽ നീർവാർച്ചയ്ക്ക് മണലും ചേർക്കാം. ഉണങ്ങിയ കാലിവഴപ്പൊടി, ആട്ടിൻ കാഷ്ടം, വേപ്പിൻ പിണ്ണാക്ക്, മണ്ണിരവളം എന്നിവയാണ് വളർച്ചയ്ക്ക് നല്ലത്.

എരിവും കയ്പും ചേർന്ന രുചിയാണ് കറിവേപ്പിലയ്ക്ക്. കറിവേപ്പിലയ്ക്ക് വിഷഹര സ്വഭാവമുണ്ട്. ച�ൊറി-ചിരങ്ങുകളെ ശമിപ്പിക്കാൻ പാകപ്പെടുത്തുന്ന പിമാന്തക തൈലത്തിൽ കറിവേപ്പില ചേരുവയാണ്​്. മുടിവളർച്ചയ്ക്കും ഒരു പരിധിവരെ ഉപകരിക്കും. തുമ്മൽ തുടങ്ങിയ ''അലർജി'' ഉളള ര�ോഗികൾ മഞ്ഞളും കറിവേപ്പിലയും കൂടി അരച്ച് ഒരു മാസം തുടർച്ചയായി

Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35

31


ത�ൊഴിലവസരം / വഴികാട്ടി

www.krishijagran.com

ഗുണമേന്മയുളള പാലായതിനാൽ സ്കൂ ‌ ൾ കുട്ടികൾക്കും, അംഗൻവാടി കുട്ടികൾക്കും വിതരണം ചെയ്യാം. കൂടാതെ ഫ്ള ‌ ാറ്റുകൾ, ഹൗസിംഗ് ക�ോളനികൾ എന്നിവിടങ്ങളിലും വിൽപന നടത്താം.

നബാർഡ് എന്നിവയുടെ സബ്സ ‌ ിഡി ലഭ്യമാണ്. പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി ബാങ്കിൽ സമർപ്പിക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ/ മാലിന്യനിയന്ത്രണബ�ോർഡ്/ ഭക്ഷ്യമന്ത്രാലയം/ ഭക്ഷ്യസുരക്ഷാബ�ോർഡ്/ ആര�ോഗ്യമന്ത്രാലയം എന്നിവരുടെ അംഗീകാരം തേടണം.

മാംസ�ോൽപാദന മേഖല

കേരളത്തിൽ 85 ശതമാനം ജനങ്ങളും മാംസം കഴിക്കുന്നവരാണ്. നമ്മുടെ സംസ്ഥാനത്തെ ആള�ോഹരി മാംസത്തിന്റെ ലഭ്യത 14 ഗ്രാം മാത്രമാണ്. ഒരാൾ ദിനംപ്രതി 34 ഗ്രാം മാംസം കഴിക്കണമെന്നാണ് ഐ.സി.എം.ആറിന്റെ നിർദ്ദേശം. ഈ കണക്കനുസരിച്ച് നമ്മുടെ സംസ്ഥാനത്ത് 358 ദശലക്ഷം ടൺ മാംസം ഉൽപാദിപ്പിക്കണം. എന്നാൽ കേരളത്തിലെ മാംസ�ോൽപാദനം 340 ദശലക്ഷം ടൺ മാത്രമാണ്. നമുക്കാവശ്യമായ മാംസത്തിന്റെ സിംഹഭാഗവും അന്യസംസ്ഥാനങ്ങളിൽ നിന്നാണ് വരുന്നത്. പ്രതിവർഷം 60.7 ലക്ഷം കന്നുകാലികളെയും 2822 ആടുകളെയും മാംസത്തിനു വേണ്ടി കേരളത്തിൽ ക�ൊണ്ടുവരുന്നതായാണ് കണക്ക്.

ക�ോഴിസംസ്‌കരണശാലകൾ ആരംഭിക്കാൻ

പ്രതിദിനം 500 മുതൽ ഒരു ലക്ഷം വരെ ക�ോഴികളെ ക�ൊന്ന് മാംസമാക്കുന്ന പ്ലാന്റുകൾ ഇന്നുണ്ട്. ഇതിന് 15 ലക്ഷം മുതൽ 15 ക�ോടി വരെ ചെലവുവരും. ഗ്രാമതലത്തിൽ പ്രതിദിനം 1000-1500 ക�ോഴികളെ സംസ്ക ‌ രിക്കുന്ന പ്ലാന്റുകളാണ് അഭികാമ്യം. ഇതിനുളള ചെറുകിട യന്ത്രങ്ങൾ മാർക്കറ്റിൽ ലഭിക്കും. കല്ലിംക�ോൺ, തൂവൽ കളയുന്ന യ�ം, തണുപ്പിക്കുന്ന സംവിധാനം, ബയ�ോഗ്യാസ് പ്ലാന്റ്, മാലിന്യം സംസ്ക ‌ രിക്കാനുളള സംവിധാനം, ശീതീകരണി, ശീതീകരിച്ച വാഹനം എന്നിവ വേണ്ടിവരും. ക�ോഴികളെ ലഭിക്കുന്നതിന് അതാതു പഞ്ചായത്തുകളിൽ 1500 ക�ോഴികളെ വളർത്തുന്ന 20-30 യൂണിറ്റുകൾ കണ്ടെത്തണം. നഗരങ്ങളിൽ ചിക്കൻ ഔട്ട്‌െലറ്റുകളും വേണ്ടിവരും. കല്യാണ ആവശ്യങ്ങൾക്ക് ഓർഡർ സ്വീകരിച്ചും വിപണനം നടത്താം.

മാംസ ഉൽപാദന മേഖലയിൽ സംസ്‌കരണത്തിന് അനന്തസാദ്ധ്യതകളുണ്ട്. വിപണിയനുസരിച്ച് അമ്പതിലധികം സംസ്‌കരിച്ച മാംസ ഇനങ്ങൾ ഉൽപാദിപ്പിക്കാൻ കഴിയും. ശാസ്ത്രീയ അറവു ശാലയിൽ മൃഗങ്ങളെ പാർപ്പിക്കാനുളള ഷെഡ്, കൺവേയർ, തണുപ്പിക്കാനുളള ചില്ലിങ് റൂം, ശീതീകരണ സംവിധാനം, ശീതീകരിച്ച വാഹനം എന്നിവ വേണ്ടി വരും.

ഇറച്ചിക്കോഴി വളർത്തൽ

എല്ലു പ�ൊടിച്ച് വളമാക്കാം, ക�ൊഴുപ്പ് സ�ോപ്പ് നിർമാണത്തിനും ഉപയ�ോഗിക്കാം. രക്തം ശേഖരിച്ച് ബ്ലഡ്മീൽ, പെറ്റ് ഫുഡ് എന്നിവയുമുണ്ടാക്കാം. അറവു മൃഗങ്ങളുടെ അഭാവം പരിഹരിക്കുന്നതിന് പ�ോത്തിൻ കുട്ടികളെ മാംസത്തിനു വേണ്ടി വളർത്തിയെടുക്കുന്ന യൂണിറ്റുകൾ പ്രോത്സാഹിപ്പിക്കണം. 50 മുതൽ 500 വരെ വളർത്തുന്ന യൂണിറ്റുകൾ ആരംഭിക്കാൻ യുവ തലമുറയിലെ സംരംഭകർ തയ്യാറാകും.

ക�ോഴി/മാംസ സംസ്‌കരണവും അറവു ശാലയും

ബ്ലോക്കുതലത്തിൽ കേ�ീകൃത അറവുശാലകൾ പണിയാം. നിലവിൽ അറവു നടത്തുന്ന ആളുകൾക്ക് പരിശീലനം ക�ൊടുത്ത് ഇതിൽ പങ്കാളിത്തത്തോടുകൂടി ത�ൊഴിൽ നൽകാം. 100 പശു, 50 ആട് എന്നിവയെ പ്രതിദിനം അറവിന് വിധേയമാക്കുന്ന അറവു ശാലയാണ് അഭികാമ്യം. ഇതിന് ഒരേക്കർ സ്ഥലം വേണം. മാംസവിതരണത്തിന് പഞ്ചായത്തുതലത്തിൽ ഗ്ലാസ് ഹൗസുകൾ പണിയണം. അറവുശാല, ജലശുദ്ധീകരണപ്ലാന്റ്, റെന്ററിംഗ് പ്ലാന്റ്, ബയ�ോഗ്യാസ് പ്ലാന്റ്, മാംസം സൂക്ഷിക്കാനുളള ചില്ലിംഗ്‌റും, ഫ്രീസർ എന്നിവ വേണ്ടിവരും. വിപണനകേ�ത്തിലെത്തിക്കാൻ ശീതീകരിച്ച വാഹനവും വേണം.

കേരളത്തിലെ വാർഷിക ഇറച്ചിക്കോഴി ഉൽപാദനം 15400 ടണ്ണാണ്. പ്രതിവർഷം 4.9 ക�ോടി ഇറച്ചിക്കോഴികളെ ജീവന�ോടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തിക്കുന്നുണ്ട്. ഇതിനു

സാമ്പത്തിക സഹായം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കേ� ഭക്ഷ്യമ�ാലയം, വ്യവസായ വകുപ്പ്, 32

Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35


www.krishijagran.com

പുറമെ 2230 ടൺ ഡ്രസ്ഡ് ചിക്കനും കേരളത്തിലെത്തുന്നു. കേരളത്തിൽ വളർത്തിയെടുക്കുന്ന 80 ലക്ഷം ക�ോഴികൾക്കുളള കുഞ്ഞുങ്ങൾ മുഴുവനും കേരളത്തിന് പുറത്തുനിന്നും വരുന്നതാണ്. കേരളത്തിൽ പേരന്റ് സ്റ്റോക്ക് ഫാം ഇല്ലാത്തതാണ് ഇതിനു പ്രധാന കാരണം. കാലാവസ്ഥ അനുകൂലമല്ലാത്തതും വലിയ മുതൽ മുടക്കുമാണ് ഇതിനു തടസ്സം. കേരളത്തിൽ ഇറച്ചിക്കോഴി വളർത്തലിൽ ഏർപ്പെട്ടിരിക്കുന്ന 80 ശതമാനം പേരും മറ്റ് സംസ്ഥാനങ്ങളിലെ വൻകിട കമ്പനിക്കുവേണ്ടി സംയ�ോജന രീതിയിൽ വളർത്തുന്നവരാണ്. നമ്മുടെ നാട്ടിൽ ഇത്തരം സംയ�ോജനരീതി നടത്താൻ കെൽപ്പുളള സ്ഥാപനങ്ങളില്ലാത്തതാണ് ഇതിന്റെ പ്രശ്ന ‌ ം. ഉൽപാദനത്തോട�ൊപ്പം തന്നെ ഇറച്ചിക്കോഴി സംസ്‌കരണ യൂണിറ്റും സ്ഥാപിക്കേണ്ടതുണ്ട്. തീറ്റ ചിലവു കുറയ്ക്കുന്നതിനുവേണ്ടി സ്വന്തമായി ക�ോഴി തീറ്റ നിർമാണ യൂണിറ്റ്‌ സ്ഥാപിക്കണം. ക�ോഴി തീറ്റയ്ക്കാവശ്യമായ കക്കയും മീനും കേരളത്തിൽ തന്നെ കിട്ടും.

വൻകിട സംരംഭങ്ങൾക്കായി ഇറച്ചിക്കോഴി ബ്രീഡർ ഫാമുകളും ഹാച്ചറികളും ആരംഭിക്കാം. ഇവിടെ ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെയാണ് ഉൽപ്പാദിപ്പിക്കുന്നത്. കേരളത്തിൽ നാളിതുവരെ വൻകിട ഇറച്ചിക്കോഴി പേരന്റ് ഫാം ആരും തുടങ്ങിയിട്ടില്ല. കേരളത്തിൽ ഏറ്റവും കൂടുതൽ സാദ്ധ്യതയുളള ഒരു മേഖലയാണിത്. ചെറുകിട സംരംഭങ്ങൾക്കായി ഇറച്ചിക്കോഴി ഫാമുകൾ തുടങ്ങാം. 1000 മുതൽ 10000 വരെ ക�ോഴികളെ (1 ദിവസം പ്രായമായത് ) 40-45 ദിവസം വളർത്തി വിൽക്കുന്ന സംവിധാനമാണിത്. ഒരു ബാച്ച് രീതിയും ബഹു ബാച്ച് രീതിയും അവലംബിക്കാം. വൻകിടകമ്പനികൾ നടത്തുന്ന സംയ�ോജിതരീതിയിലും പങ്കാളികളാകാം. 25000 ക�ോഴികളെ വളർത്തി വിൽക്കുന്ന ഹൈടെക് ഇറച്ചിക്കോഴി യൂണിറ്റും ആരംഭിക്കാം. കാലാവസ്ഥയുടെ മാറ്റങ്ങൾ ബാധിക്കാത്ത ഇ.സി ഷെഡ്ഡുകൾ ഇന്ന് ലഭ്യമാണ്. 25000 ക�ോഴികളെ പരിപാലിക്കാൻ ഒരാൾ മതിയാകും. തീറ്റയും വെളളവും മരുന്നും നൽകുന്നത് യന്ത്രങ്ങൾ വഴിയാണ്. അത്തരം ഒരു യൂണിറ്റിന് 80 ലക്ഷത്തോളം ചെലവു വരും. ദീർഘകാല അടിസ്ഥാനത്തിൽ ഇത് ലാഭകരമാണ്. കേരളത്തിലേക്ക് ഒരു വർഷം 55.73 ക�ോടി മുട്ട ഇറക്കുമതി ചെയ്യുന്നുണ്ട്. കേരളത്തിലെ മുട്ടയുൽപാദനം 2006-07 ൽ 119.39 ക�ോടിയും 2009-10 ൽ 161.05 ക�ോടിയുമായിരുന്നു. മുട്ടയുൽപാദനത്തിൽ നേരിയ ത�ോതിലുളള വർദ്ധനവുണ്ടായിട്ടുണ്ടെങ്കിലും നമ്മുടെ ആവശ്യം നിറവേറ്റാൻ കഴിയുന്നില്ല. ഒരാൾ ഒരു ദിവസം അര മുട്ട കഴിക്കണമെന്നാണ് ഐ.സി. എം.ആർ പറയുന്നത്. അങ്ങനെയായാൽ ആള�ോഹരി പ്രതിവർഷം 180 മുട്ടയെങ്കിലും വേണ്ടി വരും. ഈ ത�ോതിൽ നമ്മുടെ സംസ്ഥാനത്തിന്റെ മുട്ട ഉപഭ�ോഗത്തിന് 572 ക�ോടി മുട്ടയെങ്കിലും വേണം. എന്നാൽ ഇവിടുത്തെ മുട്ടയുടെ ആള�ോഹരി ലഭ്യത കേവലം 67 എന്നാണ് കണക്ക്.

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന കുടുംബശ്രീ, ജനശ്രീ, ഗൃഹശ്രീ എന്നീ സംവിധാനങ്ങൾ വഴിയും ഇറച്ചിക്കോഴി ഉൽപാദനം സാദ്ധ്യമാണ്. ഇവർക്കാവശ്യമായ കുഞ്ഞുങ്ങൾ, തീറ്റ, സാങ്കേതിക സഹായം എന്നിവ ക�ൊടുക്കാൻ കഴിയണമെന്ന് മാത്രം. ഇതിനു പുറമെ വ്യവസായികാടിസ്ഥാനത്തിൽ ഇറച്ചിക്കോഴി വളർത്താൻ ധാരാളം സംരംഭകർ മുന്നോട്ടു വരുന്നുണ്ട്. ഇവർക്കാവശ്യമായ അനുബന്ധസൗകര്യങ്ങൾ ക�ൊടുക്കുവാൻ

വീട്ടു മുറ്റത്തെ ക�ോഴി വളർത്തലും, വ്യാവസായികാടിസ്ഥാനത്തിൽ ലേയർ ഫാം നടത്തുന്നതിനും പദ്ധതികളുണ്ടായാൽ മാത്രമേ മുട്ടയുൽപാദനത്തിൽ സ്വയം പര്യാപ്തത സാദ്ധ്യമാകൂ. മലയാളിക്ക് തവിട്ടു ത�ോടുളള മുട്ടയും നാടൻ മുട്ടയുമാണ് ഏറെ പ്രിയം. പ്രതിവർഷം 280 മുട്ട വരെ ഉൽപാദനശേഷിയുളള ബ്രൗൺഷെൽ മുട്ടയിടുന്ന നല്ലയിനം ക�ോഴികൾ ഇന്നുണ്ട്. കേരളത്തിൽ വാണിജ്യ മുട്ടക്കോഴി ഫാമുകൾക്ക് വൻസാദ്ധ്യതയുണ്ട്. ഇ.സി ഹൗസുകളില�ോ എലിവേറ്റഡ് ഷെഡുകളില�ോ കേജ് രീതിയാണ് അഭികാമ്യം. ഒരു കൂട്ടിൽ 25000-30000 ക�ോഴികളെ വളർത്താം. ഇത്തരം ഒരു ഷെഡ്ഡിൽ ഒരു ത�ൊഴിലാളി മതി. തീറ്റയും വെളളവും ഓട്ടോമാറ്റിക് രീതിയിലാണ് നൽകുന്നത്. മുട്ടശേഖരണവും കുത്തിവയ്പ്പും വരെ യ�വൽകൃതമാണ്. കേരളത്തിൽ ഏറ്റവും പ്രിയം ബ്രൗൺ നിറത്തിൽ ത�ോടുളള മുട്ടകൾക്കാണ്.

കഴിയണം. ഇവരിൽ നിന്ന് ഇറച്ചിക്കോഴികളെ േ�ാസസിംഗിനുവേണ്ടി വാങ്ങാൻ കഴിയും.

വീട്ടുപറമ്പിലെ ക�ോഴിഫാം

സംരംഭങ്ങൾ

Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35

5-10 ക�ോഴികളെ വീട്ടുമുറ്റത്ത് കൂടുകളില�ോ ക�ോജുകളില�ോ വളർത്തി നാടൻ 33


ത�ൊഴിലവസരം / വഴികാട്ടി

www.krishijagran.com

മുട്ടയുൽപാദിപ്പിക്കാം. ഇതിനായി ഒരു പഞ്ചായത്തിൽ ആയിരക്കണക്കിന് കുടുംബങ്ങളിൽ ഒന്നിച്ച് ഈ പദ്ധതി നടപ്പിലാക്കിയാൽ മുട്ടശേഖരണത്തിനും വിതരണത്തിനും എളുപ്പമാണ്. അത�ോട�ൊപ്പം 100 ക�ോഴികളെ ടെറസ്സിൽ വളർത്താവുന്ന കേജുകൾ ഇന്ന ലഭ്യമാണ്. പ�ായത്തുകളെ അടിസ്ഥാനമാക്കി ഇത്തരം 100-200 വീടുകളിൽ ഈ യൂണിറ്റ് ആരംഭിക്കാം. ഇവിടെ ലഭിക്കുന്ന മുട്ടയും ശേഖരിച്ച് ഗ്രേഡ് ചെയ്ത് പാക്കറ്റുകളിലാക്കി വിൽക്കാം. ഇവയ്ക്ക് നൽകുന്ന തീറ്റയിൽ ചെറിയ മാറ്റം വരുത്തിയാൽ ഡിസൈനർ മുട്ടകളെ ഉൽപാദിപ്പിക്കാം. ഒമേഗ 3 മുട്ട, ആടല�ോടകം മുട്ട എന്നിവ ഉദാഹരണം.

2-3 ലിറ്റർ പാൽ ലഭിക്കും. ഈയടുത്ത കാലത്ത് ‌ സ് ആടുകളുടെ സിറിയയിലെ ഡമാസ്ക ബീജം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ട്. ഡമാസ്ക ‌ സ് ആടുകൾക്ക് 4-5 ലിറ്റർ പാൽ ലഭിക്കും. മലബാറി/ഡമാസ്ക ‌ സ് സങ്കരയിനങ്ങളും നന്നായി പാൽ തരും.

ആടു വളർത്താൻ ക്ലസ്റ്റർ

ജില്ലാ അടിസ്ഥാനത്തിൽ പേരന്റ് ഫാം ആരംഭിക്കാം.

സാമ്പത്തിക സഹായം

ഇത്തരം വൻകിട ക�ോഴിഫാമുകൾക്ക് ബാങ്ക് വായ്പ ലഭിക്കും. പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി നൽകണം. നബാർഡിന്റെ 25% സബ്‌സിഡിയും ലഭിക്കും. കുടുംബശ്രീ അംഗങ്ങൾക്ക് 50% സബ്‌സിഡിയും. SGSY പദ്ധതി തയ്യാറാക്കി ബ്ലോക്ക് പഞ്ചായത്തിൽ സമർപ്പിച്ചാലും അനുവദനീയമായ ആനുകൂല്യം ലഭിക്കും. കുടുംബശ്രീ യൂണിറ്റിന് 50% സബ്‌സിഡി ഉണ്ട്.

ആടുവളർത്തൽ

ആട്ടിറച്ചിയുടെ ഉയർന്ന വില പാലിന്റെ മികച്ച പ�ോഷകഗുണം, ചെറിയ മുതൽമുടക്ക്, ഉയർന്ന ഉൽപാദനക്ഷമത തുടങ്ങിയവ ആടുവളർത്തലിന്റെ അനുകൂല ഘടകങ്ങളാണ്. 2007 ലെ സെൻസസ് പ്രകാരം കേരളത്തിൽ ആടുകളുടെ എണ്ണത്തിൽ ചെറിയ വർദ്ധനവുണ്ടായിട്ടുണ്ട്. പശു വളർത്തൽ നിർത്തിയവർ ആടുവളർത്തലിലേക്ക് കടക്കുന്നു എന്നു കരുതാം. ചെറിയ യൂണിറ്റുകൾ തുടങ്ങുവാൻ നിരവധി സംരംഭകർ മുന്നോട്ടു വരുന്നതും കുടുംബശ്രീ പ�ോലുളള പ്രസ്ഥാനങ്ങൾ ആടു വളർത്തലിൽ സമഗ്ര പദ്ധതി നടപ്പിലാക്കിയതും ഈ മേഖലയ്ക്ക് ഒരു പുത്തൻ ഉണർവ് ഉണ്ടാക്കിയിട്ടുണ്ട്.

100-200 ആടുകളെ വളർത്തണം.

ബ്ലോക്ക് അടിസ്ഥാനത്തിൽ (4-5) എണ്ണം കുടുംബശ്രീ, ജനശ്രീ യൂണിറ്റുകൾ നടത്തുന്നതാണ് നല്ലത്.

മലബാറി ആടുകളാണ് നമ്മുടെ കാലവസ്ഥയ്ക്ക് അനുയ�ോജ്യം.

സാമ്പത്തിക സഹായം

ബാങ്കിന് പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി നൽകണം. നബാർഡിൽ നിന്ന് പദ്ധതിയുടെ 25 ശതമാനം സബ്സ ‌ ിഡി ലഭിക്കും. സ്ത്രീകൾ ഗുണഭ�ോക്താക്കളാണെങ്കിൽ 500ലധികം ഗുണഭ�ോക്താക്കളെ ഉൾപ്പെടുത്തി. കേന്ദ്രഗവൺമെന്റിൽ നിന്നും 90 ശതമാനം സാമ്പത്തിക സഹായം ലഭിക്കുന്ന STEP പദ്ധതിയിൽ അപേക്ഷിക്കാം. അതാതു സംസ്ഥാനത്തെ സാമൂഹ്യക്ഷേമവകുപ്പു മുഖാന്തിരമാണ് അപേക്ഷ നൽകേണ്ടത്. സന്നദ്ധസംഘടനകൾക്കാണ് ഈ ആനുകൂല്യം. സ്വകാര്യ വ്യക്തികൾക്കും, സന്നദ്ധസംഘടനകൾക്കും ആർ.കെ. വി.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിവകുപ്പ് മുഖാന്തിരം അപേക്ഷിക്കാം.

കേരളത്തിൽ ഒരു വർഷം മാംസത്തിനായി 5.94 ലക്ഷം ആടുകളെ കശാപ്പു ചെയ്യുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്ന് വളരെ കുറച്ചു മാത്രമെ ആടുകൾ നമ്മുടെ നാട്ടിലേക്ക് വരുന്നുളളൂ. കേരളത്തിലെ ആട്ടിറച്ചിയുടെ വാർഷിക ഉപഭ�ോഗം 8910 ടണ്ണാണ്. കേരളത്തിൽ നിന്നാണ് അയൽ സംസ്ഥാനങ്ങൾ മലബാറി ആടുകളെ ക�ൊണ്ടുപ�ോകുന്നത്.

ആട്ടിൻ പാൽ ഔഷധപ്രദം

ആട്ടിൻ പാലിന് നല്ല വിപണിയുണ്ട്. ആയുർവേദ മരുന്നു കമ്പനിക്കാർക്ക് ധാരാളം ആട്ടിൻ പാൽ വേണം. കൂടാതെ ര�ോഗം മാറി വിശ്രമിക്കുന്നവർ, കുട്ടികൾ, ഗർഭിണികൾ എന്നിവർക്കും ആട്ടിൻ പാൽ നല്ലതാണ്. നല്ല പാലുൽപാദന ശേഷിയുളള 100 മലബാറി/ ജമ്ന ‌ ാപാരി ഇനങ്ങളെ ഇതിന് വളർത്താം. മലബാറി/ ജമ്ന ‌ ാപാരി സങ്കരയിനങ്ങളെ ഉൽപാദിപ്പിച്ചാലും പാലുൽപാദന ശേഷി കൂടും. ഒരു ലിറ്റർ ആട്ടിൻ പാലിന് വിപണിയിൽ 80 രൂപ വിലയുണ്ട്. നല്ലയിനം മലബാറി ആടുകൾക്ക്

ഇവ ശ്രദ്ധിക്കുക

34

ഒരു ഏക്കർ സ്ഥലത്ത് പുൽകൃഷി ഉണ്ടെങ്കിൽ 50-60 ആടുകളെ വളർത്താം.

കൂടുകെട്ടാൻ സിന്തറ്റിക് പ്ലാറ്റഫ�ോമുകൾ മാർക്കറ്റിൽ കിട്ടും. Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35


5 ഹരിത ഗൃഹം

ജെയിൻ പി.വി.സി & പി. ഇ പൈപ്പിംഗ് സിസ്റ്റം

ടിഷ്യുകൾച്ചർ സസ്യങ്ങൾ

തളിനന സ�ദായം

സൗര�ോർജ്ജ പമ്പിംഗ സംവിധാനം

''ഓര�ോ തുളളിക്കും കൂടുതൽ വിളവ് ''

ജലസംരക്ഷണത്തിനും ഉയർന്ന ഉൽപാദനക്ഷമതയ്ക്കും - ജെയിൻ ഡ്രിപ്പ് ആന്റ് സ്പ്രിങ്ക്‌ളേഴ്സ ‌ ്, കയറ്റുമതി ചെയ്യാനുളള പച്ചക്കറികൾക്കും പഴങ്ങൾക്കും ഗ്രീൻ ഹൗസും പ�ോളിഹൗസും, ജനിതകശുദ്ധിയും ഉയർന്ന വിളവും തരുന്ന വാഴ, മാതളം, സ്‌ട്രോബെറി കുറഞ്ഞ വൈദ്യുത സൗകര്യമുളള സ്ഥലങ്ങളിൽ ജലസേചനം, ജലവിതരണത്തിന് സ�ോളാർ പമ്പിങ്, പി.വി.സി & പി.ഇ പൈപ്പ് ക്രമീകരണ സമ്പ്രദായം ഇവയെല്ലാം ജെയിൻ ഇറിഗേഷനിൽ ലഭ്യമാണ്.

തുളളിനന സ�ദായം

ജെയിൻ ഇറിഗേഷനിൽ നിന്ന് നൂതനസാങ്കേതിക വിദ്യ

50 വർഷത്തെ കാർഷിക സാങ്കേതിക ഗവേഷണം www.krishijagran.com


www.krishijagran.com

ഒരു കൂട്ടിൽ 200 ൽ കൂടുതൽ ആടുകൾ പാടില്ല.

ആടുകൾക്ക് വ്യായാമത്തിന് പാഡ് ഡ�ോക്കുകൾ ക�ൊടുക്കണം.

കിഴക്കു പടിഞ്ഞാറു ദിശയിൽ കൂടു പണിയണം.

ബയ�ോഗ്യാസ് പ്ലാന്റ്/ വളക്കുഴി എന്നിവ വേണം.

അതാത് ഇനങ്ങളെ പ്രജനനം നടത്തി സാറ്റലൈറ്റ് ഫാമുകൾക്ക് ക�ൊടുക്കണം. ഇതിന് ബ്ലോക്കു തലത്തിൽ 50-100 എണ്ണത്തെ വളർത്തുന്ന സാറ്റലൈറ്റ് ഫാമുകൾ ഉണ്ടാവണം. ഇവിടെ വിവിധ ഇനങ്ങളെ സങ്കര പ്രജനനം നടത്തി കുഞ്ഞുങ്ങളെ ഫാറ്റനിംഗ് ഫാമുകൾക്ക് വിൽക്കാം. കുടുംബശ്രീ-ജനശ്രീ അയൽക്കൂട്ടങ്ങളാകണം ഫാറ്റനിംഗ് ഫാമിന്റെ നടത്തിപ്പുകാർ. ഇവിടെ ഉണ്ടാകുന്ന മുയലുകൾ ഇറച്ചിപ്രായമാകുമ്പോൾ (3-4 മാസം) ബ്രീഡിംഗ് ഫാമിലെ അറവു കേ�ത്തിലെത്തിക്കണം.

ഇവ ശ്രദ്ധിക്കുക

അന്തരീക്ഷ ഉൗഷ്മാവ് കൂടുതലുളള പ്രദേശങ്ങളിൽ മുയൽഫാം വിജയിക്കില്ല. വയനാട്, ഇടുക്കി ജില്ലകളാണ് അനുയ�ോജ്യം. കേജുകളിലാണ് മുയലുകളെ വളർത്തേണ്ടത്. ന്യൂസിലന്റ് വൈറ്റ്, ഗ്രേ ജയന്റ്, വൈറ്റ് ജയന്റ്, സ�ോവിയറ്റ് ചിഞ്ചില തുടങ്ങിയ ഇനങ്ങളാണ് അനുയ�ോജ്യം.

സാമ്പത്തിക സഹായം

ബാങ്കുകളിൽ നിന്ന് ല�ോൺ ലഭിക്കും. ഇതിന് പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി നൽകണം. നബാർഡിന്റെ 25% സബ്സ ‌ ിഡിയും ഉണ്ട്.

കാടവളർത്തൽ

ബ്രീഡിംഗ് ഫാം, മുട്ടക്കാട വളർത്തൽ എന്നിവ തുടങ്ങാം. ബ്രീഡിംഗ് ഫാമിൽ കാടക്കുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിച്ചു ക�ൊടുക്കണം. കേജുകളിലും ഡീപ്പ് ലിറ്ററുകളിലും കാട വളർത്താം.

ടർക്കി വളർത്തൽ

മുയൽ വളർത്താനും ക്ലസ്റ്റർ

മുയൽ വളർത്താനും ക്ലസ്റ്റർ രീതിയാണ് നന്ന്. ജില്ലയിൽ ഒരു പേരന്റ് ഫാം. 5 ഇനങ്ങളെ 100 എണ്ണം വീതം വളർത്തുന്നതാണ് നല്ലത്.

ടർക്കി കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുന്ന പേരന്റ് ബ്രോയ്‌ലർ ഫാം, വീട്ടു മുറ്റത്തെ ടർക്കിവളർത്തൽ എന്നിവയ്ക്ക് സാദ്ധ്യതയുണ്ട്. കശുമാവിൻ ത�ോട്ടത്തിൽ അഴിച്ചു വിട്ടും വളർത്താം. ഒരേക്കറിൽ 100 ടർക്കി വളർത്താം.

എമു ഫാം

എമു ബ്രീഡിംഗ് ഫാം തുടങ്ങാം. എമു എണ്ണ, മുട്ട, തൂവൽ, കുഞ്ഞുങ്ങൾ എന്നിവ വിൽക്കാം. 100 ജ�ോഡി എമു ബ്രീഡിംഗ് ഫാമിന് വേണ്ടിവരും. ചെറുകിട ഫാമുകളിൽ 12-15 ജ�ോഡി മതിയാകും. നബാർഡിൽ നിന്ന് എമു വളർത്തലിന് സബ്‌സിഡി ലഭിക്കും.

താറാവു വളർത്തൽ

കുട്ടനാടൻ താറാവുകളുടെ ബ്രീഡിംഗ് ഫാം ഇറച്ചി താറാവു വളർത്തൽ എന്നിവയ്ക്ക് നല്ല സാധ്യതയുണ്ട്.

അലങ്കാര പക്ഷികൾ

വിവിധയിനം അലങ്കാരപ്പക്ഷികളെ കൂടുകളിലാക്കി ബ്രീഡിംഗ് നടത്തി കുഞ്ഞുങ്ങളെ വിപണനം നടത്താം. ക�ൊക്കാറ്റുകൾ, ബഡ്ജരികൾ, പ്രാവുകൾ, ലൗ ബേർഡ്സ ‌ ്, പാരക്കീറ്റുകൾ, ഫെസന്റുകൾ, കാനറി പക്ഷികൾ, ഫിഞ്ചുകൾ, ല�ോറികീറ്റുകൾ, പാരറ്റുകൾ, മക്കാവ്, ക�ൊക്കാറ്റു എന്നിവയെ വളർത്തി വിൽക്കാം. 36

Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35


www.krishijagran.com

37


www.krishijagran.com

e-RakAm പ്രോത്സഹനാർത്ഥം സെൻട്രൽ റെയിൽസൈഡ് വെയർഹൗസും (കേ� സർക്കാർ സംരംഭം) കൃഷിജാഗരൺ മാസികയും തമ്മിലുളള ധാരണാപത്രം

2017

ഡിസംബർ 22-ാം തീയതി ന്യൂഡൽഹി, സെൻട്രൽ റെയിൽസൈഡ് വെയർഹൗസ് കമ്പനി ലിമിറ്റഡും [CRWC] (ശ്രീ. കെ.യു. തങ്കച്ചൻ, മാനേജിംഗ് ഡയറക്ടർ) ന്യൂഡൽഹി യൂസഫ് സരായി മാർക്കറ്റ് 60/9, 3 rd floor ക�ോർപ്പറേറ്റ് ഓഫീസിൽ പ്രവർത്തിക്കുന്ന ലിംക ബുക്ക് ഓഫ് റെക്കോഡ്സ ‌ ് ഹ�ോൾഡറും, 23 സംസ്ഥാനങ്ങളിലായി 8 ഭാഷകളിൽ പ്രസിദ്ധീകരിക്കുന്ന ''കൃഷിജാഗരൺ'' കാർഷിക മാസികയും (ശ്രീ.എം.സി.ഡ�ൊമനിക്, എഡിറ്റർ -ഇൻ- ചീഫ് ) തമ്മിലേർപ്പെടുന്ന ധാരണാപത്രം; ഇ-രാഷ്ട്രീയ കിസാൻ അഗ്രി മാണ്ഡിയുടെ (ഇനിമേൽ e-RakAm എന്നറിയപ്പെടും) ഗുണഫലങ്ങളെക്കുറിച്ച് കർഷക സമൂഹത്തെ ബ�ോധവൽക്കരിക്കാനും കാർഷിക വിഭവങ്ങളുടെ സംഭരണം, വിപണനം എന്നിവ വഴി പ്രോത്സാഹിപ്പിക്കുവാനും സഹായകമാകുന്ന ഒരു മുഴുവൻ സമയ വെബ്-പ�ോർട്ടലിന്റെ പ്രാധാന്യം അംഗീകരിച്ചുക�ൊണ്ടുളള കരാർ. മേൽ സൂചിപ്പിച്ച ഇരുസ്ഥാപനങ്ങളുടെയും പരസ്പരസഹകരണം ഇക്കാര്യത്തിൽ ഉറപ്പുവരുത്തുന്നു. പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനുവേണ്ട ശ്രമവും പിന്തുണയും നിർദ്ദേശങ്ങളുമെല്ലാം ഇരുസംഘടനകളും ഒരുപ�ോലെ ലഭ്യമാക്കും. CRWC പരിശീലന പരിപാടികൾ, പരിശീലന സാമഗ്രികൾ തുടങ്ങിയവ ലഭ്യമാക്കുന്നതിന് ഉചിതമായ സഹായം നൽകും. കൃഷിജാഗരണുമായി ചേർന്ന ചർച്ചകൾ, ക്യാമ്പുകൾ, റ�ോഡ്ഷ�ോ തുടങ്ങിയ ആവശ്യാധിഷ്ഠിതമായി സംഘടിപ്പിക്കും. 'കൃഷിജാഗരൺ'' മാസിക 8 ഭാഷകളിലൂടെ 23 സംസ്ഥാനങ്ങളിൽ പദ്ധതിയുടെ ഗുണഫലങ്ങൾ പ്രചരിപ്പിക്കും. ഇത് സംബന്ധിച്ച്

38

ഇരുകക്ഷികളും തമ്മിൽ എന്തെങ്കിലും അഭിപ്രായവ്യത്യസങ്ങളുണ്ടായാൽ ഉത്തമവിശ്വാസത്തിലും പരസ്പരബഹുമാനത്തിലും ഇരുവർക്കും ഗുണകരമാകും വിധം ഒത്തുതീർപ്പാക്കണം.

e-RakAm ;

ഇന്റർനെറ്റ് അധിഷ്ഠിതമായ ഒരു e- വിപണിയാണിത്. കാർഷിക ഉൽപന്നങ്ങളുടെ സുതാര്യമായ കൈമാറ്റത്തിനും വിപണനത്തിനും ഇത് ഉപകരിക്കും. ഇടത്തട്ടുകാരെ ഒഴിവാക്കി കർഷകർക്ക് ഗുണകരമാം വിധം ഉൽപന്ന വിപണനം സാദ്ധ്യമാക്കും. സംഭരണം, കീടനിയ�ണം, കയറ്റുമതി തുടങ്ങിയ വിവിധ മേഖലകളിൽ ഇന്ത്യയിലുടനീളം e-RakAm കേന്ദ്രങ്ങൾ സജീവമായി പ്രവർത്തിച്ചുവരുന്നു.

മേന്മകൾ; •

കർഷകർക്ക് ആദായകരമായ വിലയിൽ തങ്ങളുടെ ഇൽപന്നങ്ങൾ വിൽക്കാൻ സഹായിക്കുന്നു.

ഉപഭ�ോക്താക്കൾക്ക് കേന്ദ്രീകൃത പ�ോർട്ടൽ സംവിധാനത്തിലൂടെ e-Payment വഴി സാധനങ്ങൾ വാങ്ങാം.

കാർഷിക�ോൽപന്നങ്ങൾക്ക് e-ലേലത്തിന് സൗകര്യമുണ്ട്.

നാഫെഡ്, ഫുഡ് ക�ോർപ്പറേഷൻ ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകൾക്ക് e-പ്രൊക്യുവർ, e-ബുക്ക്, e- ഓക്ഷൻ തുടങ്ങിയ രീതികൾ വഴി അവരുടെ അധിക ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ കഴിയും. കൂടുതൽ വിവരങ്ങൾക്ക്; www.mstcecommerce.com/erakam

Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35


www.krishijagran.com

39


കൗ ഷെഡ്‌

www.krishijagran.com

കന്നുകാലികൾ

എ.എൻ ത�ോമസ്

വ്യത്യസ്ഥം, വിശേഷം

കേ

രളത്തിൽ കന്നുകാലി സമ്പത്ത് നാടൻ ഇനങ്ങളാലും സങ്കരഇനങ്ങളാലും സമൃദ്ധമാണ്. നാടൻ ഇനങ്ങൾ പരമ്പരാഗതമായി ഒട്ടേറെ സവിശേഷതകളുളളതാകുമ്പോൾ സങ്കരയിനങ്ങളാകട്ടെ അത്യുൽപാദനശേഷിയിലൂടെ ക്ഷീരകർഷകർക്ക് ഏറെ പ്രിയങ്കരമായിത്തീർന്നവയാണ്. ഇവയെ പരിചയപ്പെടാം.

ഇനമാണിത്. കറുപ്പ്, തവിട്ട് നിറങ്ങളിലുണ്ട്. ഒരു മീറ്ററിൽ താഴെ മാത്രം പ�ൊക്കം. വളരെ ശാന്തസ്വഭാവം. ചെറിയ മുട്ടി ക�ൊമ്പകൾ ഉണ്ട്. പ്രതിദിനം ഒരു ലിറ്റർ പാൽ ഉൽപാദനം. ഇത് ഒരു പ്രത്യേക ഇനം നാടൻ പശുവല്ല. കാസർഗ�ോഡ് ഡ്വാർഫ് (കുളളൻ) പശുവിന് അപൂർവമായി (ആയിരത്തിൽ നാൽപത് എണ്ണം) ഉണ്ടാകുന്നതാണ് കപില. കാസർഗ�ോഡ്, മംഗലാപുരം, ഷിമ�ോഗജില്ലകളിൽ ഇവ കാണപ്പെടുന്നു. കപില നിറം അഥവാ ചെമ്പുനിറം. ഉയരം കുറവ്. മൂക്ക് കറുത്തത�ോ തവിട്ടു നിറമ�ോ ആകാം. തൂങ്ങിക്കിടക്കുന്ന താട. കുളമ്പുകൾ ചെറുതും കറുത്തതും വാൽ നീണ്ട് നിലത്ത് മുട്ടും പ�ോലെ. വാൽ മുടി കറുത്തത�ോ തവിട്ടു നിറമ�ോ ആയിരിക്കും. മലനാട് ഗിദ്ദ എന്നയിനം പശുവിനും വെച്ചൂരിനും കപില ഉണ്ടാകാറുണ്ട്.

വെച്ചൂർ

ല�ോകത്തിലെ ഏറ്റവും ചെറിയ പശുവെന്ന് കരുതുന്ന ഇനം നാടൻ ഇനങ്ങളിൽ മികച്ച ഉൽപാദനശേഷിയും കുറഞ്ഞ തീറ്റച്ചെലവും ഉളളവയാണ്. തവിട്ടുനിറത്തിൽ കാണപ്പെടുന്നു. കുളമ്പുര�ോഗംഉൾപ്പെടെ പ്രതിര�ോധിക്കാൻ തക്ക ആര�ോഗ്യം ഇവയ്ക്കുണ്ട്. 3 മുതൽ 4 ലിറ്റർ വരെ പാൽ ലഭിക്കും.

വടകര കുളളൻ

നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ഈയിനം വടകര, മണിയൂർ. ആയഞ്ചേരി ഭാഗത്ത് കാണാം. ചുവപ്പ്, കറുപ്പ്, തവിട്ടുനിറങ്ങൾ. ഒരു മീറ്ററിലധികം മാത്രം ഉയരം മൂന്നു മുതൽ നാലു ലിറ്റർ വരെ പാൽ ലഭിക്കും. വലിയ പൂഞ്ഞും തൂങ്ങിയ താടകളും പ്രത്യേകത. ശാന്തസ്വഭാവക്കാരല്ലാത്തതിനാൽ

കാസർഗ�ോഡ് കുളളൻ (ഡ്വാർഫ് )- കാസർഗ�ോഡ് കുഞ്ഞൻ

കാസർഗ�ോഡ് മംഗലാപുരം പ്രദേശങ്ങളിൽ കാണുന്ന വളരെ ഉയരം കുറഞ്ഞ പശു

40

Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35


www.krishijagran.com

സ്വിസ് ബ്രൗൺ: ഗുണമേന്മയുളള പാലും മികച്ച പ്രതിര�ോധശേഷിയും. ജന്മദേശം സ്വിറ്റ്‌സർലന്റിലെ ആൽപ്സ ‌ ്. പല നിറങ്ങളിൽ കാണാം. ഇറച്ചിക്കും പാലിനും വേണ്ടി വളർത്താവുന്ന ഇനം.

പരിചയമില്ലാത്തവര�ോട് അക്രമം കാട്ടും.

ചെറുവളളി

ക�ോട്ടയം ജില്ലയിൽ കാഞ്ഞിരപ്പളളി താലൂക്കിലെ ചെറുവളളി എസ്റ്റേറ്റിൽ കാണപ്പെടുന്ന വെച്ചൂർ പശുവിന�ോട് ഏറെ സാമ്യമുളള നാടൻ പശു. കറുപ്പ്, ചുവപ്പ്, വെളള എന്നീ നിറങ്ങൾ. സൂചിക്കൊമ്പുകളും ചെമ്പൻ പീലിക്കണ്ണുകളും ആണ്. ശരാശരി 3 ലിറ്റർ പാൽ ലഭിക്കും. വർഷത്തില�ൊരു പ്രസവം നടത്തുന്ന ഇവയ്ക്ക് ര�ോഗപ്രതിര�ോധശേഷി വളരെ കൂടും.

ഹ�ോൾസ്റ്റീൻ ഫ്രീഷൻ: ജന്മദേശം

ഹ�ോളണ്ട്. വെളുപ്പും കറുപ്പും ഇടകലർന്ന നിറത്തിൽ കാണാം. ശരീരവലിപ്പവും പാൽ ഉൽപാദനവും കൂടുതൽ. പാലിൽ ക�ൊഴുപ്പിന്റെ അംശം കുറവ്. ചൂടു സഹിക്കുവാൻ ബുദ്ധിമുട്ടുളള ഇനം. പ്രതിര�ോധശേഷി മറ്റു സങ്കരയിനങ്ങളെ അപേക്ഷിച്ച് കുറവ്.

ഇവ കൂടാതെ മലനാട് ഗിദ്ദ (കേരളം), അമൃത് മഹാൾ (മൈസൂർ, കർണ്ണാടക), ദ�ോനി, ഹരിയാന വൈറ്റ് (ഹരിയാന), സഹിവാൾ, റെഡ്ഡ് സിന്ധി (പഞ്ചാബ് ), ഗീർ, കാങ്കറേജ് (ഗുജറാത്ത് ), സിരി, മേവതി, ഉളമ്പാഞ്ചേരി, തഞ്ചാവൂർ, വൈറ്റ് സിന്ധി (തമിഴ്ന ‌ ാട് ) എന്നീ നാടൻ ഇനങ്ങളും ഉണ്ട്.

അയർഷയർ: സ്‌ക�ോട്ട്‌ലന്റിലെ അയർ

ആണ് ജന്മദേശം. ചുവപ്പു കലർന്ന ഓറഞ്ചുനിറത്തിലും ഇരുണ്ട തവിട്ടുനിറത്തിലും കാണാം. ഇവ നന്നായി വലിപ്പം വയ്ക്കുന്നവയാണ്.

സങ്കരയിനം (സുനന്ദിനി)

വിദേശ ഇനം പശുക്കൾ

ജേഴ്സ ‌ ി, സ്വിസ് ബ്രൗൺ, ഹ�ോൾസ്റ്റീൻ ഫ്രീഷൻ എന്നീ ഇനങ്ങളെ നാടൻ ഇനവുമായി ചേർത്ത് കേരളത്തിൽ വികസിപ്പിച്ചെടുത്ത സങ്കരയിനം പശുക്കൾ കേരളത്തിൽ വ്യാപകം. വാണിജ്യപരമായി മികച്ച ഉൽപാദനവും ര�ോഗപ്രതിര�ോധശേഷിയുമുണ്ട്. ഇളം തവിട്ടുനിറത്തിലും കറുപ്പുനിറത്തിലും കാണാം. സുനന്ദിനി എന്ന പേരിലാണിവ അറിയപ്പെടുന്നത്. കേരളത്തിൽ ഇപ്പോൾ കാണുന്ന പശുക്കൾ ഭൂരിഭാഗവും സങ്കരയിനമാണ്.

ജേഴ്സ ‌ ി: ബ്രിട്ടൺ ഉൾപ്പെടുന്ന ജഴ്‌സി

ദ്വീപാണ് ജന്മദേശം. ഇന്ന കേരളത്തിൽ എമ്പാടും ഈ ഇനം അംഗീകാരം. താരതമ്യേന വലിപ്പക്കുറവുളള ഇവയ്ക്ക് മികച്ച പ്രതിര�ോധശേഷിയും കൂടിയ ഉൽപാദന ശേഷിയും ഗുണമേന്മയേറിയ പാലും ഉണ്ട്. ഡയറിഫാമുകൾക്ക് യ�ോജിച്ച ഇനം. ഇളം വെളള നിറത്തിലും തവിട്ടു നിറത്തിലും ഇടകലർന്നു കാണപ്പെടുന്നു. മറ്റു സങ്കരയിനങ്ങളെ അപേക്ഷിച്ച് ചൂട് പ്രതിര�ോധിക്കാൻ ശേഷി കൂടുതൽ.

Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35

41


www.krishijagran.com

ഇനി എവിടെപ്പോയാലും സലാം നേടി പ�ോരാം!

46


www.krishijagran.com

സല്യൂട്ടോയെ കൂടുതലറിഞ്ഞാൽ, അതിനെ കൂടുതൽ സ്‌നേഹിക്കും ഏതു ട്രാഫിക്കിലും ശ്രദ്ധേയം ഇന്ധനടാങ്കിന്റെ മുൻവശത്തുനിന്ന് പിന്നിലത്തെ സീറ്റുവരെ ഒരു വരവരച്ചതുപ�ോലെയാണ് സല്യൂട്ടോയുടെ ഡിസൈൻ. ഇത് ഇതിന് വളരെ തൃപ്തിജനകവും ആകർഷകവുമായ രൂപഭംഗി നൽകുന്നു.

പരിസ്ഥിതി സൗഹൃദയപ്രവർത്തനം

‌ ിന്റെ മുൻഭാഗം സല്യൂട്ടോ ആർ. എക്സ നിശ്ചയദാർഢ്യത്തിന്റെ ഭാവപ്രകടനം കാഴ്ചവയ്ക്കുന്നു.

ബി.എസ്-4 എമിഷൻ നിലവാരമനുസരിച്ചാണ് സല്യൂട്ടോ RX പ്രവർത്തിക്കുന്നത്. നന്നായി പ്രവർത്തിക്കുമ്പോഴും അമിതമായ ശബ്ദവിന്യാസം ഇതിനില്ല.

മൈലേജ് ചാമ്പ്യൻ ലിറ്ററിന് 82 കി.മീ.

ഇന്ധനക്ഷമതയുളള ബ്ലൂ-ക�ോർ എഞ്ചിൻ ലിറ്ററിന് 82 കി.മീ. മൈലേജ് പ്രായ�ോഗികമായി ഉറപ്പാക്കുന്നു. എഞ്ചിനു പുറമെ ഫ്രെയിം, ചക്രങ്ങൾ എന്നിവ വണ്ടിയുടെ ആകെ ഭാരം കുറയ്ക്കും വിധവും ഇന്ധനക്ഷമത വർദ്ധിപ്പിക്കും വിധമാണ് തയ്യാറാക്കിയിരിക്കുന്നത്. ഇത് നഗര സവാരിക്കും ദീർഘദൂരസവാരിക്കും സല്യൂട്ടോയെ ഒരു പ�ോലെ അനുയ�ോജ്യമാക്കുന്നു.

വരും തലമുറയുടെ 'ബ്ലൂ-ക�ോർ' സാേ​േങ്കതികവിദ്യ 'ബ്ലൂ-ക�ോർ' ആണ് യമഹയുടെ വരും തലമുറ എഞ്ചിന്റ പ്രവർത്തമശൈലി. ഇത്: - ഇന്ധന ക്ഷമത വർദ്ധിപ്പിക്കുന്നു. - എഞ്ചിൻ അതിവേഗം തണുക്കുന്നു. -കാര്യക്ഷമത നഷ്ടമാക്കുന്നില്ല.

ഓടിക്കാൻ എളുപ്പം

സല്യൂട്ടോ RX ൽ വായുവിന്റെയും ഇന്ധനത്തിന്റെയും മിശ്രിതം പരമാവധി കാര്യക്ഷമത ലഭിക്കുംവിധമാണ് സാദ്ധ്യമാക്കിയിരിക്കുന്നത്. ഒരു 17 മില്ലി മീറ്റർ VM കാർബറേറ്റർ ഇതിൽ പ്രവർത്തിക്കുന്നു. ഇതിലെ ഓഫ്‌സെറ്റ് സിലിണ്ടർ ഘർഷണം വഴി സംഭവിക്കാവുന്ന കാര്യക്ഷമത കുറവ് പരമാവധി കുറച്ചുക�ൊണ്ട് മികച്ച രീതിയിൽ എഞ്ചിൻ പ്രവർത്തിപ്പിക്കുന്നു.

വാഹനം ദീർഘനാൾ നിലനിൽക്കും വിധമാണ് രൂപകൽപന ചെയ്തിരിക്കുന്നത്. വണ്ടിയുടെ പിൻഭാഗത്തെ സസ്‌പെൻഷൻ ഇരട്ടസ്പ്രിംഗ് നൽകിയതാകയാൽ സുഖസവാരി ഉറപ്പാക്കുന്നു. ഭാരം കുറവായതിനാൽ വാഹനം പാർക്ക് ചെയ്യാനും അത്യാവശ്യം ഉരുട്ടാനും ഒക്കെ എളുപ്പമാണ്. വണ്ടിയുടെ ഗുരുത്വാകർഷണ ബിന്ദു ഈ വിധമാണ് കൃത്യമായി ക്രമീകരിച്ചിട്ടുളളത്.

പ്ര

രേഖത്യാഗിയുടെ ഉജ്വലവിജയം

ശ്‌നങ്ങൾക്ക് കീഴ്‌പ്പെടുക എന്നത് ബുദ്ധിയുളളവരുടെ ലക്ഷണമല്ല. സമയം അനുകൂലമല്ലെഅകിൽ പ�ോലും പ്രശ്‌ന പരിഹാരത്തിന് ശ്രമം തുടർന്നുക�ൊണ്ടേയിരിക്കും. മധ്യപ്രദേശിൽ മുറയിന ജില്ലയിലെ ജപൽപൂർ ഗ്രാമവാസിയായ രേഖാത്യാഗി വേറിട്ട ഈ പ്രവർത്തനത്തിലൂടെയാണ് ഇക്കുറി യമഹയുടെ പ്രശംസ നേടുന്നത്.

വൻകിട കർഷകരും ജന്മിമാരും പരാജയപ്പട്ടിടത്താണ് കാർഷികമേഖലയിൽ രേഖ ശ്രദ്ധേയ നേട്ടം കൈവരിച്ചത്. ചെറുധാന്യങ്ങളുടെ ഉൽപാദനത്തിൽ റെക്കോർഡ് സ്ഥാപിച്ച ആദ്യ കർഷക വനിതയാണ് രേഖ. അഞ്ചാം തരം മാത്രമെ പഠിച്ചിട്ടുളളൂ. ഭർത്താവിന്റെ മരണത്തെ തുടർന്ന് പ്രശ്‌നങ്ങൾ വർദ്ധിച്ചു. സാമ്പത്തിക പരാധീനതകൾ നിമിത്തം ജീവിതം ദുരിതത്തിലായി. കൃഷിസ്ഥലമുണ്ടെങ്കിലും കൃഷിരീതികള�ോ അതിന് പണം മുടക്കാനുളള ശേഷിയ�ോ ഉണ്ടായിരുന്നില്ല. 20 ഹെക്ടറിൽ ചെറു ധാന്യങ്ങളുടെ കൃഷി ആരംഭിച്ചു. ശാസ്ത്രീയ കൃഷി രീതിയാണ് അനുവർത്തിച്ചത്. പുതിയ വിത്തുകളും മണ്ണു പരിശ�ോധനയും ജലസേചനവുമെല്ലാം നടപ്പിലാക്കി. പരമ്പരാഗതരീതിയിൽ 15 മുതൽ 20 ക്വിന്റൽ വിളവ് കിട്ടിയിടത്ത് രേഖയ്ക്ക് 40 ക്വിന്റൽ വരെ വിളവ് ക�ൊയ്യാനായി. രേഖയുടെ വിജയം പ്രധാമന്ത്രിയുടെയും കൃഷിമന്ത്രാലയത്തിന്റെയും ശ്രദ്ധയിൽപ്പെടും. പ്രശംസാപത്രവും 2 ലക്ഷം രൂപ സമ്മാനവും ലഭിച്ചു. രേഖയുടെ ഈ വിജയത്തിൽ സന്തുഷ്ടരായ മധ്യപ്രദേശിലെ കൃഷി വകുപ്പ് അവരെ സംസ്ഥാനത്തെ വനിതാകർഷകരുടെ മാതൃകയായി ഉയർത്തിക്കാട്ടുന്നു. 47


സ്ത്രീ ശാക്തീകരണം

കെ.ബി ബൈന്ദ

www.krishijagran.com

കഞ്ഞിക്കുഴിയിലെ

വനിതാ സെൽഫി

ജില്ലാ ക�ോർഡിനേറ്റ൪, ആലപ്പുഴ ഫ�ോൺ - 9995219529

കേ

ട്ടാൽ അൽഭുതം ത�ോന്നും ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി എന്ന ക�ൊച്ചുഗ്രാമത്തിൽ നിന്നാണ് വനിതാ സെൽഫി വരുന്നത്. വിവാഹ ആല�ോചന മുതൽക്ഷണ കത്ത് അച്ചടിക്കലും വിതരണം ചെയ്യലും പന്തലും പാചകക്കാരനും വധുവിനെ ഒരുക്കാനുള്ള ബ്യൂട്ടീഷ്യനും വാഹനവും കലാപരിപാടികളും ഭക്ഷണം വിളമ്പി നൽകലും എല്ലാം ഈ വനിതാ സെൽഫിയിലൂടെ വനിതകൾ ചെയ്യുകയാണ്. ആഘ�ോഷങ്ങൾക്ക് മാത്രമല്ല രാഷ്ട്രീയ-സാംസ്ക ‌ ാരിക സമ്മേളനങ്ങളുടെ നടത്തിപ്പിനു പിന്നിലും വനിതാ സെൽഫിയുടെ കൈകൾ എത്തുന്നു. കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്കാണ് വനിതാ സെൽഫിയുടെ ഉപജ്ഞതാക്കൾ. കേവലം സാമ്പത്തിക ഇടപാടുകൾ മാത്രമല്ല സാധാരണക്കാർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഒരുക്കി സഹകരണ രംഗത്ത് വ്യത്യസ്ത പുലർത്തുന്ന കഞ്ഞിക്കുഴി സഹകരണ ബാങ്കിനു കീഴിലുള്ള സ്ത്രീ കൂട്ടായ്മയാണ് വനിതാ സെൽഫി. ഈ കൂട്ടായ്മ ഇനി സുരക്ഷാ മേഖലയിലും പ്രവർത്തിക്കാൻ തുടങ്ങുന്നു.

ഏറെയാണ്.ഏ.ഡി.ജി.പി. ഡ�ോ... ബി.സന്ധ്യ 8 മാസങ്ങൾക്ക് മുൻപ് ഉദ്ഘാടനം ചെയ്തവനിതാ സെൽഫി 500ൽ ഏറെ പരിപാടികൾ ഏറ്റെടുത്ത് വിജയിപ്പിച്ചു എന്ന് കേട്ടാൽ അൽഭുതം ത�ോന്നും. കഞ്ഞിക്കുഴിയിലെ സാധാരണ വീട്ടമ്മമാരും വിദ്യാർത്ഥിനികളും കൂലി പണിക്കാരും ചേർന്ന ഈ സ്ത്രീക്കുട്ടയ്മയിൽ 50 പേരാണ് ഉള്ളത്.ഇവർക്ക് നേതൃത്വം ക�ൊടുക്കാൻ കുടുംബശ്രീയുടെ സംസ്ഥാന ഫാക്കൽറ്റി അംഗം സുദർശനാഭായി ടീച്ചറും ഒപ്പം ഉണ്ട്. ഇവിടെ എം.ബി.എ ക്കാർ ചെയ്യുന്നതിലും മികച്ച നിലയിൽ പ്രശ്ന ‌ ങ്ങ്ൾ കൈകാര്യം ചെയ്യുവാനായി കഞ്ഞിക്കുഴിയിലെ മുൻ വനിതാ പഞ്ചായത്തംഗങ്ങൾ സൂപ്പർവൈസർമാരായി പ്രവർത്തിക്കുന്നു.

ഒരു വർഷം പിന്നിടുന്ന വനിതാ സെൽഫിയിൽ നിന്നും സുരക്ഷാ ചുമതലയും ആവശ്യക്കാർക്ക് നൽകുന്ന പദ്ധതിയാണ് ആരംഭിക്കാൻ ഒരുങ്ങുന്നത്. കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിനു കീഴിൽ സംഘടിപ്പിച്ച സ്ത്രീകളുടെ ആദ്യ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പാണ് വനിതാ സെൽഫി' വിവാഹ ആല�ോചന മുതൽ പന്തലും ഭക്ഷണവും ക്ഷണകത്ത് അച്ചടിക്കലും വി ത ര ണം ചെയ്യലും ഭക്ഷണം വിളമ്പി നൽകലും തുടങ്ങി ആഘ�ോഷങ്ങളെ അണിയിച്ചൊരുക്കുവാനുള്ള എല്ലാ വിധ സംവിധാനങ്ങളും ആവശ്യക്കാരന് ലഭ്യമാക്കിയാണ് പ്രവർത്തിക്കുന്നത്.

പ�ൊതുരംഗത്ത് പ്രവർത്തിച്ച അനുഭവ പാരമ്പര്യമുള്ളതുക�ൊണ്ടു തന്നെ പ്രയാസങ്ങൾ ഒന്നുമില്ലാതെ ഒന്നിച്ചിണക്കി ക�ൊണ്ടു പ�ോകുവാൻ കഴിയുന്നു എന്ന് ബാങ്ക് പ്രസിഡന്റ് അഡ്വ: എം.സന്തോഷ് കുമാർ സാക്ഷ്യപ്പെടുത്തുന്നു. കഞ്ഞിക്കഴി ഗ്രാമ പഞ്ചായത്തിൽ പതിനഞ്ച് വർഷം പ്രസിഡന്റ് സ്റ്റാന്റെംഗ് കമ്മറ്റി ചെയർപേഴ്സ ‌ ൻ എന്നീ നിലകളിൽ പ്രവർത്തിച്ച ഗീതാ കാർത്തികേയൻ ആണ് സെൽഫിയുടെ പ്രസിഡന്റ് .മൂന്നു ടേമിൽ സി.ഡി. എസ്. ചെയർപേഴ്സ ‌ നും പഞ്ചായത്തംഗവുമായിരുന്ന അനിലാ ബ�ോസ് സെക്രട്ടറിയും ഭരണ സമിതിയംഗം പ്രസന്ന മുരളി ക�ോർഡിനേറ്ററുവായി പ്രവർത്തിക്കുന്നു. ഗ്രാമ പഞ്ചായത്തംഗങ്ങളായിരുന്ന റജി പുഷ്പാംഗദൻ, കമലമ്മ, ഉമാദേവി, പുഷ്പ എന്നിവരും ഇവർക്കൊപ്പം ഉണ്ട്. വനിതാ സംവരണ വാർഡുകൾക്ക് മാറ്റം വന്നപ്പോൾ

വാഹനങ്ങൾ നിയന്ത്രിക്കുന്നതിനും സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിനുമുള്ള വനിതകളുടെ ഒരു ടീമാണ് വനിതാ സെൽഫി ഇപ്പോൾ ഒരുക്കിയിരിക്കുന്നത്.പ�ൊതുസ്വകാര്യ ചടങ്ങുകളിൽ പരിപാടികളുടെ നിയന്ത്രണങ്ങൾ ഏറ്റെടുത്ത് ക്രമീകരണങ്ങൾ ഇനി മുതൽ വനിതാ സെൽഫി ചെയ്യും. ഇതിനുള്ള പരിശീലനം നൽകുന്നതിനുള്ള പരിശ്രമത്തിലാണ് തങ്ങളെന്ന് വനിതാ സെൽഫിയുടെ ചുമതല വഹിക്കുന്ന സുദർശനാഭായിയും അഡ്വ.എം.സന്തോഷ് കുമാറും പറഞ്ഞു. ഇന്ന് വനിതാ സെൽഫിക്ക് ആവശ്യക്കാർ 44

Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35


www.krishijagran.com

ഒരു വർഷം പിന്നിടുന്ന വനിതാ സെൽഫിയിൽ നിന്നും സുരക്ഷാ ചുമതലയും ആവശ്യക്കാർക്ക് നൽകുന്ന പദ്ധതിയാണ് ആരംഭിക്കാൻ ഒരുങ്ങുന്നത്. കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിനു കീഴിൽ സംഘടിപ്പിച്ച സ്ത്രീകളുടെ ആദ്യ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പാണ് വനിതാ സെൽഫി' വനിതാ സെൽഫി എന്ന് അഭിമാനത്തോടെ ഇവർ പറയുന്നു.കൈ നിറയെ പൈസയാണ് സെൽഫി പ്രവർത്തകരുടെ കൈയ്യിൽ എത്തുന്നത്! തുടങ്ങിയപ്പോൾ എന്താകും എന്ന് ച�ോദിച്ചവർ പ�ോലും ഇന്ന് വനിതാ സെൽഫിയെ തിരക്കി എത്തുന്നു.ബാങ്ക് നൽകിയ വായ്പയിലൂടെ യൂണിഫ�ോമും അവശ്യം വേണ്ട ഉപകരണങ്ങളും വാങ്ങി. എടുത്ത വായ്പ തിരിച്ചടക്കാൻ കഴിഞ്ഞു എന്നു മാത്രമല്ല തങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാനും സമൂഹത്തിൽ ഒരു സ്ഥാനം നേടുവാനും കഴിഞ്ഞു എന്നുള്ള ആത്മ സംതൃപ്തിയും ഇവർക്കുണ്ട്. ആഘ�ോഷ പരിപാടികൾ ഇല്ലാത്ത സമയങ്ങളിൽ വരുമാനത്തിനായി നിരവധി പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. കഞ്ഞിക്കുഴിയിൽ മുട്ട ഗ്രാമം പദ്ധതി ആരംഭിച്ചപ്പോൾ വിൽക്കാൻ കഴിയാത്ത തരത്തിൽ മുട്ട ഉൽപ്പാദനം വന്നപ്പോൾ ബാങ്കിന്റെ സഹായത്തോടെ മുട്ട സംഭരിച്ച് വനിതാ സെൽഫി നാടൻ ക�ോഴിമുട്ട എന്ന ബ്രാൻസിൽ പായ്ക്കു ചെയ്ത് വിപണിയിലിറക്കി. ഇന്ന് വനിതാ സെൽഫിയുടെ പേരിൽ ശുദ്ധമായ പുഞ്ച അരി പ�ൊടി, റാഗി, ച�ോളം പ�ൊടികൾ, മുളക്, മല്ലിപ�ൊടികളും നാടൻ മഞ്ഞൾ പ�ൊടിയും മാർക്കറ്റിൽ ലഭ്യമാണ്.

പ�ൊതുരംഗത്ത് സജീവമായി തുടരണമെന്നുള്ള തങ്ങളുടെ കൂട്ടായ ആഗ്രഹത്തിന്റെ കൂട്ടായ്മയാണ് സഹകരണ ബാങ്കിന്റെ

നാടൻ സ്‌ക്വാഷ് നിർമ്മാണമാണ് മറ്റൊരു വരുമാന മാർഗ്ഗം:നാട്ടിൽ പുറത്ത് സുലഭമായി ലഭിക്കുന്ന ചെമ്പരത്തിപൂവ് ക�ൊണ്ട് നിർമ്മിക്കുന്ന സ്ക ‌ ്വഷിന് ആവശ്യക്കാർ ഏറെയാണ്. ഇരുമ്പൻ പുളി, ജാതിക്ക, പച്ച മാങ്ങ എന്നിവ ക�ൊണ്ടും ഇവർ സ്ക ‌ ്വാഷുകൾ ഉണ്ടാക്കുന്നു ; ന്യായവില കൂടിവെള്ള പാർലർ ആണ് മറ്റൊരു പദ്ധതി. സഹകരണ ബാങ്കുമായി ചേർന്ന് ദേശീയ പാതയിൽ കേരളത്തിലെ ബ്രാൻഡഡ് കമ്പനി കുപ്പിവെള്ളം 10 രൂപ നിരക്കിൽ ഇവർ വിൽക്കുന്നു. ഇപ്പോൾ ആവിയിൽ വേവിച്ച പലഹാരവും ചായയും കുടി പ�ണ്ട് രൂപയ്ക്ക് ലഭിക്കുന്ന ക�ോഫി ഷ�ോപ്പും ഇവർ ആരംഭിച്ചിട്ടുണ്ട്. ദേശീയ പാതയിൽ കഞ്ഞിക്കുഴിയിലുള്ള സഹകരണ ബാങ്കിന്റെ ഹെസ് ഓഫിസിൽ രുചികരമായ വിവിധ ഇനം അടകൾ, ക�ൊഴുക്കട്ട, വെള്ളയപ്പം എന്നിവയ്ക്ക് വലിയ ഡിമാൻഡാണ്.വാഹനത്തിൽ NH 17 ലൂടെ സഞ്ചരിക്കുന്നവർക്ക് വൈകുന്നേരത്തെ ചായ കുടിക്കാൻ ഒരു കേന്ദ്രമാണിത്. ഇലക്കറികൾ വൃത്തിയായി പായ്ക്ക് ചെയ്ത് ആവശ്യക്കാർക്ക് നൽകുന്നതും ഇവരുടെ വരുമാന മാർഗ്ഗമാണ്. അവിയൽ, സാമ്പാർ, ത�ോരൻ കഷണങ്ങൾ അരിഞ്ഞു നൽകുന്ന പദ്ധതിയും വിജയകരമായി ഇവർ നടത്തുന്നുണ്ട്.അങ്ങനെ വനിതാ കൂട്ടായ്മ വനിതാ സെൽഫിയിലുടെ പ്രഖ്യാപിക്കുന്നു മനസ്സുണ്ടങ്കിൽ .അസാദ്ധ്യമായി ഒന്നുമില്ലന്ന് . ഈ വനിതാ കൂട്ടായ്മയെ മാതൃകയാക്കാം. Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35

45


ഇലയറിവ്

സീമ ദിവാകരൻ ജ�ോയിന്റ് ഡയറക്ടർ കൃഷി വകുപ്പ്‌

www.krishijagran.com

വിളസുരക്ഷയ്ക്ക്

ചില പച്ചിലകൾ

ശവം നാറിച്ചെടി

പച്ചക്കറികളിൽ കീടങ്ങളെയകറ്റാൻ ചില നാടൻ പച്ചിലകൾക്ക് കഴിയും. പറമ്പുകളിലും റ�ോഡരികിലുമെല്ലാം വളർന്നു നിൽക്കുന്ന ഇവ പലപ്പോഴും ഏറെ ഫലപ്രദവുമാണ്. ഇവയിൽ ചിലത് പരിചയപ്പെടാം. ഉങ്ങ്

ധാന്യങ്ങളും മറ്റും സൂക്ഷിക്കുമ്പോൾ ഏതാനും പാണൽ ഇലകൂടി അതിൽ ഇട്ടാൽ കീടങ്ങളെ തടയാം.

ഉങ്ങുമരത്തിന്റെ ഇല ഒരു കില�ോ. ചതച്ച് നീരെടുക്കുക. ഇതിൽ 5 ലിറ്റർ വെളളം ചേർത്ത് തളിച്ചാൽ ഇലതീനിപ്പുഴു, ഇലപ്പേൻ, ശല്ക്കകീടങ്ങൾ എന്നിവ നശിക്കും.

ശവം നാറിച്ചെടി (നിത്യകല്യാണി)

കുറ്റിച്ചെടിയായി വളർന്ന് പൂക്കളുണ്ടാകുന്ന നിത്യകല്യാണിയുടെ ഇല ഇടിച്ചു പിഴിഞ്ഞ ചാറ് മണ്ണിൽ കഴിയുന്ന ഉപദ്രവകാരിയായ നിമവിരകളെ തടയും.

പപ്പായ ഇല

പപ്പായയുടെ ഇല ഇടിച്ചു പിഴിഞ്ഞ നീര് 10 ഇരട്ടി വെളളത്തിൽ ചേർത്ത് നേർപ്പിച്ചെടുത്ത ലായനി തളിച്ചാൽ ഇലതീനിപ്പുഴുവിനെയും വണ്ടിനെയും തടയാം.

കമ്മ്യൂണിസ്റ്റു പച്ച

മണ്ണിൽ ചേർത്താൽ മണ്ണിലെ നിമവിരകളെ തടയാം.

പെരുവലം (വട്ടപിരിയം)

കാന്താരി മുളക്

വീട്ടുപറമ്പിലും ഒഴിഞ്ഞ ഇടങ്ങളിലും വളരുന്ന പെരുവലത്തിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീര് 10 ഇരട്ടി വെളളം ചേർത്ത് തളിച്ചാൽ ഇലതീനിപ്പുഴു ഉൾപ്പെടെയുളള കീടങ്ങൾ നശിക്കും. ഇല തെങ്ങിൻ ചുവട്ടില�ോ, മറ്റിടങ്ങളില�ോ ഇട്ടാൽ വേരു തീനിപുഴുക്കളെയും നശിപ്പിക്കാം.

ഒരു പിടി കാന്താരി മുളക് അരച്ച് നേർപ്പിച്ച് ഗ�ോമൂത്രത്തിൽ കലർത്തി തളിച്ചാൽ പല കീടങ്ങളെയും കായീച്ചയെയും തടയാം.

ആത്ത

ആത്തപ്പഴത്തിന്റെ വിത്ത് 24 മണിക്കൂർ വെളളത്തിൽ കുതിർത്ത് അരച്ചെടുക്കുക. 50 ഗ്രാം വിത്ത് അരച്ചത് ഒരു ലിറ്റർ വെളളത്തിൽ കലർത്തി തളിച്ചാൽ വിവിധ കീടങ്ങൾ നശിക്കും.

ക�ൊങ്ങിണി

കാട്ടിൽ വളർന്നു പൂത്തു നിൽക്കുന്ന ക�ൊങ്ങിണിയുടെ ഇല, പൂവ്, കായ എല്ലാം ഇടിച്ചു പിഴിഞ്ഞ ചാറിൽ അഞ്ചിരട്ടി വെളളം ചേർത്തു തളിച്ചാൽ ഇലതീനിപ്പുഴുവും മറ്റു കീടങ്ങളും നശിപ്പിക്കും.

കിരിയാത്ത്

നീരൂറ്റി പ്രാണികളെ തടയാൻ കിരിയാത്ത് ചെടിയുടെ ഇളം തണ്ടുകളും ഇലകളും ചതച്ച് നീരെടുക്കുക. ഒരു ലിറ്റർ നീരിൽ 50 ഗ്രാം ബാർസ�ോപ്പ് ലയിപ്പിച്ച് യ�ോജിപ്പിച്ചശേഷം 10 ഇരട്ടി വെളളം ചേർത്ത് നേർപ്പിച്ച് ചെടിയിൽ തളിക്കുക.

കരിന�ൊച്ചി

മുഞ്ഞ, ഇലതീനിപ്പുഴുക്കൾ എന്നിവയെ നശിപ്പിക്കാൻ കരിന�ൊച്ചി ഇല ഉത്തമമാണ്. ഒരു കില�ോ കരിന�ൊച്ചി ഇല അരമണിക്കൂർ വെളളത്തിൽ തിളപ്പിക്കുക. തണുത്തശേഷം പിഴിഞ്ഞെടുത്ത ചാറിൽ അഞ്ചിരട്ടി വെളളം ചേർത്ത് നേർപ്പിച്ച് ചെടിയിൽ തളിക്കാം.

ആര്യവേപ്പില

പത്തായത്തിലും ധാന്യ സംഭരണികളിലും ആര്യ വേപ്പില ഇട്ടാൽ കീടങ്ങളെ അകറ്റാം. 7-8 ആഴ്ച കൂടുമ്പോൾ ഇല മാറ്റി പുതിയത് ഇട്ടു ക�ൊടുക്കുകയും വേണം.

പാണൽ

പാണലിലെ കീടശല്യം കുറയ്ക്കും. നെല്ലും പയറും

പാണൽ

കരിന�ൊച്ചി 46

Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35


www.krishijagran.com

45


www.krishijagran.com

ക്ഷീര�ോത്പാദനം

കാലിത്തീറ്റ വിളകളും കെ.ജി. ശ്രീലത

തരംതിരിവും

കേ

രളത്തിന്റെ കാർഷിക സാമ്പത്തിക മേഖലയുടെ നട്ടെല്ലായ ക്ഷീരമേഖലയുടെ കരുത്തായ ക്ഷീരകർഷകരുടെ മനഃശാസ്ത്രം ഇപ്രകാരമാണ്. പശുവിൽ നിന്ന് ധാരാളം പാൽ ലഭിക്കണം, നല്ല ക�ൊഴുപ്പുള്ള പാലായിരിക്കണം. കൂടുതൽ വില ലഭിക്കണം. തീറ്റ ചിലവാകട്ടെ തീരെ കുറവായിരിക്കുകയും വേണം.

മാത്രമേ പശുവിന്റെ ആര�ോഗ്യം സംരക്ഷിക്കുവാനും ഉയർന്ന പാൽ ഉല്പാദനം നിലനിർത്താനും പ്രത്യുല്പാദനം ഉറപ്പാക്കാനും സാധിക്കുകയുള്ളൂ. കാലി�ീറ്റയെ അവയുടെ ജലാംശവും പ�ോഷകഘടനയും ആസ്പദമാക്കി പരുഷാഹാരം, (റഫേജ് ), സാ�ീകൃതാഹാരം, (ക�ോൺസൻട്രേറ്റ് ), വിശേഷപദാർത്ഥങ്ങൾ (ഫീഡ് അഡിറ്റീവ് ) എന്നിങ്ങനെ മൂന്നു പ്രധാന വിഭാഗങ്ങളായി തരം തിരിക്കാം. കർഷകർ കൂടുതൽ ആശ്രയിക്കുന്ന കാലി�ീറ്റ മിശ്രിതങ്ങൾ പിണ്ണാക്കുകൾ, ധാന്യപ്പൊടികൾ എന്നിവ ഉൾപ്പെടുന്ന സാ�ീകൃതാഹാരത്തിനും മിനറൽ മിക്സ ‌ ്ചർ വിഭാഗത്തിൽപ്പെട്ട വിശേഷപദാർത്ഥങ്ങളേക്കാളും തീറ്റച്ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന പരുഷാഹാരവിഭാഗത്തിൽപ്പെടുന്ന പ്രകൃതിദത്ത തീറ്റകളുടെ തരം തിരിവുകൾ നമുക്ക് ന�ോക്കാം.

ഏതുതരം തീറ്റക�ൊടുത്താലും പരമമായ ലക്ഷ്യം ഇതാണ് എന്നിരിക്കെ പശുക്കൾക്ക് നൽകേണ്ട കാലിതീറ്റയുടെ അളവിന്റെ ശാസ്ത്രീയ വശവും തീറ്റകളുടെ തരം തിരിവും ലഭ്യതയും അറിഞ്ഞ് കൃത്യമായ തീറ്റ നൽകുന്നത് തീറ്റചെലവ് കുറയ്ക്കുന്നതിന് സഹായകമാകും എന്നതിന് രണ്ടു പക്ഷമില്ല, പശുവിന്റെ ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങൾക്കും അവശ്യം വേണ്ട പ�ോഷകാഹാരങ്ങൾ അന്നജം, പ്രോട്ടീൻ, ക�ൊഴുപ്പ്, ധാതുലവണങ്ങൾ, ജീവകങ്ങൾ, വെള്ളം എന്നിവയാണ് ഇവയെല്ലാം ആവശ്യമായ അളവിൽ അടങ്ങിയ സമീകൃത കാലിത്തീറ്റ കൃത്യഅളവിൽ നൽകിയെങ്കിൽ

ധാരാളം നാരുകളുള്ള തീറ്റയാണ് പരുഷാഹാരത്തിന്റെ പരിധിയിൽ വരുന്നത്. ഇവയെ ജലാംശത്തിന്റെ അളവനുസരിച്ച് ഉണക്കപരുഷാഹാരം, (ഡ്രൈ ഫ�ോഡർ), പച്ച പരുഷാഹാരം (ഗ്രീൻ ഫ�ോഡർ) എന്നിങ്ങനെ 48

Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35


www.krishijagran.com

തരംതിരിക്കാം. ഉണക്കപ്പുല്ല്(ഹേ), വൈക്കോൽ എന്നിവ ഉണക്ക പരുഷാഹാരത്തിൽപ്പെടുന്നു. പച്ച പരുഷാഹാരത്തെ പുല്ല് വർഗ്ഗം, പയർവർഗ്ഗം, മറ്റുള്ളവ, എന്നിങ്ങനെ തരം തിരിക്കാം.

പുല്ലുകളെ മൂന്നായി തരംതിരിക്കാം. ധാന്യങ്ങൾക്കുവേണ്ടിയും കാലിതീറ്റയ്ക്കായും കൃഷിചെയ്യുന്ന ധാന്യവർഗ്ഗ വിളകളാണ് ഒരിനം. ‌ തുടങ്ങിയവ മക്കച്ചോളം, മണിച്ചോളം, ബജ്റ ഈ ഇനത്തിൽപ്പെടുന്നു. പൂവിടുന്നത�ോടെ മുറിച്ചെടുത്ത് പശുക്കൾക്ക് നേരിട്ടു നൽകുകയ�ോ ഹേ, സൈലേജ് എന്നീ സംഭരണ രീതിയിൽ സൂക്ഷിച്ചോ ഇവ ഉപയ�ോഗിക്കാം. അധിക വിളവിനു വേണ്ടി നട്ട് നനച്ച്, വളപ്രയ�ോഗം, കളനീക്കൽ എന്നിവയിലൂടെ പരിപാലിക്കുന്ന സങ്കരനേപ്പിയർ, പാര, ഗിനി, ക�ോംഗ�ോസിഗ്നൽ തുടങ്ങിയവ കൃഷി ചെയ്യുന്ന പുല്ല് വിഭാഗത്തിൽപ്പെടുന്നു. നാട്ടുമ്പുറങ്ങളിൽ കാണപ്പെടുന്ന പുല്ലുകൾ പലവക പുല്ലുകൾ എന്നറിയപ്പെടുന്നു. (ഇവ പ�ോഷകമൂല്യം കുറഞ്ഞവ ആകയാൽ വിശപ്പടക്കാൻ മാത്രമേ ഉപകരിക്കൂ)

കൃഷിയായി നിലനിൽക്കുന്ന കാലാവധി അനുസരിച്ച് തീറ്റവിളകളെ ഏകവർഷികൾ, ബഹു വർഷികൾ എന്നിങ്ങനെ തരംതിരിക്കാം. ധാന്യവിളകളെല്ലാം ഏക വർഷികളാണ്. ഒരു കൃഷിക്കാലം ക�ൊണ്ടുമാത്രം വളർച്ചയും വിളവെടുപ്പും പൂർത്തിയാകുന്നു. പുല്ലിനങ്ങളിൽ ദീനനാഥ്, സുഡാൻ പുല്ല് എന്നിവ ഏക

പശുക്കൾക്ക് മാംസ്യത്തിന്റെ നല്ല ഉറവിടമായി നൽകാവുന്ന (പരിമിത അളവിൽ) പയർ വർഗ്ഗങ്ങളെ നിലം പയറുകൾ, പയർ വർഗ്ഗ വൃക്ഷങ്ങൾ എന്നിങ്ങനെ തരം തിരിക്കാം. നിലത്തു നിന്ന് അധികം ഉയരത്തിൽ വളരാത്ത ഇവയിൽ നിവർന്നു വളരുന്നവയും പടർന്നു വളരുന്നവയും ഏക വർഷികളും ബഹുവർഷികളുമുണ്ട്. മഞ്ഞുകാല പയർ വർഗ്ഗചെടിയായ ബെർസിം, വേനൽക്കാല പയർ ചെടികളായ അമരപയർ, വൻപയർ, ബഹുവർഷികളായ ശംഖുപുഷ്പം, സെൻട്രോസീമ, സ്റ്റെല�ോശാന്തസ്, അൽഫാൽഫ, തുടങ്ങിയവ ഇവയിലെ വിവിധ ഇനങ്ങളാണ്. ഇല, പൂവ്, ഇളംകായ്, ഇളംതണ്ടുകൾ എന്നിങ്ങനെ കന്നുകാലികൾക്ക് ഭക്ഷണ വസ്തുക്കളായി നൽകുന്നതും വേലിയായി നടാവുന്നതും കുറ്റിച്ചെടികളായ�ോ മരമായ�ോ വളരുന്ന സുബാബുൾ, ശീമക�ൊന്ന, അഗത്തിചീര, മുരിങ്ങ എന്നിവ പയർ വർഗ്ഗ വൃക്ഷവിളകളിൽപ്പെടുത്താം. പുല്ലോ പയറ�ോ അല്ലാത്തതും കർഷകർ പശുക്കൾക്ക് നൽകുന്നതുമായ വിവിധ സസ്യങ്ങൾ പലവക തീറ്റസസ്യങ്ങൾ എന്ന ഗണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് അസ�ോള. പ്ലാവ്, ചീര, സൂര്യകാന്തി, പുലിച്ചുവടി, കപ്പയില, തെങ്ങോല (ഈർക്കിൽ കളഞ്ഞത് ) എന്നിവയും ഈ വിഭാഗത്തിൽപ്പെടുന്നു.

വർഷികളാണ്. ഒരിക്കൽ നട്ടുപരിപാലിച്ചാൽ വർഷങ്ങള�ോളം വിളവെടുക്കാവുന്ന നേപ്പിയർ, സകരനേപ്പിയർ, ഗിനി, പാരാപുല്ല്, ക�ോംഗ�ോ സിഗ്നൽ എന്നിവ ബഹു വർഷിഗണത്തിൽപ്പെടുന്നു.

കന്നുകാലി വളർത്തലിൽ ഉണ്ടാകുന്ന ചിലവിന്റെ 60-70 ശതമാനത്തോളം തീറ്റയ്ക്കു വേണ്ടിയാണെന്ന് കരുതപ്പെടുന്നു. പ്രകൃതിദത്തഭക്ഷണങ്ങൾ ധാരാളം നൽകുകയാണെങ്കിൽ ഇത് മുപ്പതു മുതൽ നാല്പതുശതമാനം വരെ ആക്കി കുറയ്ക്കുവാൻ സാധിക്കും.

വളർച്ചാ രീതിയനുസരിച്ച് വിവിധതരങ്ങളായി നമുക്ക് പുല്ലിനെ തിരിക്കാം. തണ്ടു മുറിച്ചോ വിത്ത് ഉപയ�ോഗിച്ചോ ചീനപ്പുകളാക്കിയ�ോ കൃഷിചെയ്ത് ചുവടുകളായി നിൽക്കുന്നവയാണ് ഒന്നാമത്തേത്. തനിവിളകളായും ഇടവിളകളായും കൃഷി ചെയ്യു വാൻ ഇവ അനുയ�ോജ്യമാണ്. ഒട്ടുമിക്ക ധാന്യവിളകളും, സങ്കരനേപ്പിയർ, ഗിനി, ദീനനാഥ് തുടങ്ങിയവ ഉദാഹരണം. പടരുന്ന തണ്ടുകളുടെ ഓര�ോ മുട്ടിലും വേരുപിടിക്കുകയും അവിട�ൊക്കെ പുതിയ മുകുളവും മുകുളം വളർന്ന് കാണ്ഡവും ഇലകളും ഉണ്ടാവുകയും ചെയ്ത് പടർന്നു വളരുന്നവയാണ് മറ്റൊരിനം. ഉദാ. പാരപുല്ല്, ഹുമിഡിക്കോള, ക�ോംഗ�ോസിഗ്നൽ, മിശ്രവളർച്ചാ രീതിയിലുള്ളവയിൽപ്പെടുന്നവയാണ് കറുകപ്പുല്ല്, സെറ്റേറിയ തുടങ്ങിയവ.

സ്ഥലത്തിന്റെ ലഭ്യതയും കാലാവസ്ഥയും മറ്റു സാഹചര്യങ്ങളും പരിഗണിച്ച് കൂടുതൽ സ്ഥലത്ത് പുല്ല് വർഗ്ഗങ്ങൾ കൃഷി ചെയ്ത് പ�ോഷക പ്രദമായ തീറ്റകൾ നൽകുന്നത് പശുക്കളുടെ ആര�ോഗ്യസംരക്ഷണത്തിനും കർഷകന്റെ സാമ്പത്തിക ഭദ്രതയ്ക്കും വളരെയേറെ സഹായിക്കും എന്ന് നിസ്സംശയം പറയാം. ക്ഷീരവികസന വകുപ്പ് ആലപ്പുഴ ഡെപ്യൂട്ടി ഡയറക്ടർ ആണ് ലേഖിക ഫ�ോൺ : 9495352085

ഉപയ�ോഗവും കൃഷിരീതിയും അനുസരിച്ച് Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35

49


വംശരക്ഷ

www.krishijagran.com

വയനാടൻ കുളളൻ പശുക്കളും

ഗ�ോസംരക്ഷണത്തിന്റെ ഗ�ോത്രവർഗ്ഗ മാതൃകകളും

''അ

വ കാടുവിട്ടു തിരിച്ചുവരാൻ ഇനിയും നേരമെടുക്കും. സമയം സന്ധ്യയാവാറായില്ലേ. ഇരുട്ടുംമുമ്പ് നിങ്ങൾക്ക് തിരിച്ചുപ�ോവണ്ടേ.... ആന ഇറങ്ങുന്ന സ്ഥലമല്ലേ''. ഇങ്ങനെയ�ൊക്കെ പറഞ്ഞു ഞങ്ങളെ പറഞ്ഞുവിടാൻ ശ്രമിച്ചപ്പോൾ ഏറെ നിരാശ ത�ോന്നിയെങ്കിലും ഞങ്ങൾ പിന്മാറാൻ ഒരുക്കമല്ലായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന�ൊടുവിലാണ് ഇങ്ങനെ ഒരവസരം ഒത്തുവന്നിരിക്കുന്നത്. ''ശരി അങ്ങനെയെങ്കിൽ നമ്മൾ നേരം കളയാതെ

ഡ�ോ. മുഹമ്മദ് ആസിഫ്. എം

വെറ്ററിനറി ഡ�ോക്ടർ, വെറ്ററിനറി പ�ോളിക്ലിനിക്, ഇരിട്ടി, കണ്ണൂർ ഫ�ോൺ: 9495187522

50

Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35


www.krishijagran.com

നമ്മൾ വംശനാശം വിധിച്ച നമ്മുടെ നാടൻ പശുജനുസ്സുകളിലെ അവസാനത്തെ കണ്ണികളില�ൊന്നാണ് വയനാട്ടിലെ തന്തു കുളളൻ പശുക്കൾ. 1961- ൽ കേരളത്തിൽ നടപ്പിലാക്കിയ കന്നുകാലി വികസന നയത്തിന്റ വരവ�ോടുകൂടിയാണ് നമ്മുടെ നാട്ടിലെ നാടൻ പശുവർഗ്ഗത്തിന്റെ നാശം ആരംഭിക്കുന്നത്. നേരെ കാട്ടിനുളളിലേക്ക് പ�ോയി അവരെ കണ്ടാല�ോ''? എന്നായി വെറ്ററിനറി സയൻസ് വിദ്യാർത്ഥി കൂടിയായ എന്റെ സുഹൃത്ത്. ''കാട്ടിൽ നിങ്ങൾക്ക് കുറച്ചധികം നടക്കേണ്ടി വരും, പിന്നെ വൈകുന്നേരമാണ്, ഇത് ആനയും കടുവയുമ�ൊക്കെയുളള മുത്തങ്ങാ കാടാണ് '' എന്നൊക്കെ അവ പറഞ്ഞെങ്കിലും ഞങ്ങൾ ഒട്ടു പിന്നോട്ടില്ലായിരുന്നു. പറഞ്ഞു വരുന്നത് വയനാട്ടിലെ മുത്തങ്ങ വന്യജീവി സങ്കേതത്തിനടുത്തുളള ആദിവാസി വന ഗ്രാമമായ ചിറാമൂല ക�ോളനിയിൽ ഒരു കൂട്ടരെ കാണാൻ പ�ോയ അനുഭവമാണ്.

തുടങ്ങി. അത് കേൾക്കേണ്ട താമസം ''ദാ അവരവിടെയുണ്ടെന്നു'' പറഞ്ഞു കൂടെയുണ്ടായിരുന്ന ആദിവാസികർഷക൯ കൈചൂണ്ടി. ഒരിത്തിരി കൂടി ദൂരം നടന്നുപ�ോയതാ, വയനാടൻ കാട്ടുപച്ചയിൽ മതിമറന്നു തീറ്റതേടുന്ന അവർ. കൂടെ അവർക്കു കൂട്ടായി മൂന്നുനാലു ആദിവാസി കർഷകരു, എണ്ണമറ്റ ക�ൊറ്റിക്കൂടങ്ങളും, അതേ ഞങ്ങൾ തേടിപ്പോയ ചെറിയ ബലിഷ്ഠമായ ക�ൊമ്പുകളും അധികം വളർച്ചയില്ലാത്ത ശരീരവും, അസാമാന്യകരുത്തുളള അത്യപൂർവ്വമായ വയനാടൻ കുളളൻ പശുക്കൾ.

ആനക്കിടങ്ങുകളും ആനവേലികളും പിന്നിട്ട് ഒരു മൂന്ന് മൂന്നര കില�ോമീറ്റർ മുത്തങ്ങാ വനത്തിനുളളിലേക്ക് നടന്നെത്തിയപ്പോൾ ദൂരെ നിന്നു കുമിഴുമരത്തിന്റെ തകിടുകൾ തമ്മിലുരസുന്ന വലിയ ശബ്ദം കേട്ടു

ഒരു വിക്കിപീഡിയയിൽ നിന്നും ഇവരെ കുറിച്ചുളള വിവരങ്ങൾ നിങ്ങൾക്ക് ലഭിച്ചെന്നു വരില്ല. ഒരു ഗൂഗിൾ ഇമേജിലും ഇവരെ നിങ്ങൾ കണ്ടെന്നും വരില്ല. കാരണം എല്ലാ ഗൂഗിൾ മാപ്പുകൾക്കും അന്യമാണ് ഇവരുടെ വഴികളും അവർക്കൊപ്പം കാടുകയറുന്ന ആദിവാസി കർഷകരുടെ ദൂരങ്ങളും. നമ്മൾ വംശനാശം വിധിച്ച നമ്മുടെ നാടൻ പശുജനുസ്സുകളിലെ അവസാനത്തെ കണ്ണികളില�ൊന്നാണ് വയനാട്ടിലെ തന്തു കുളളൻ പശുക്കൾ. 1961- ൽ കേരളത്തിൽ നടപ്പിലാക്കിയ കന്നുകാലി വികസന നയത്തിെന്റ (Cattle Improvement Act -1961) വരവ�ോടുകൂടിയാണ് നമ്മുടെ നാട്ടിലെ നാടൻ പശുവർഗ്ഗത്തിന്റെ നാശം ആരംഭിക്കുന്നത്. അത്യുൽപാദന ശേഷിയുളള കന്നുകാലികളെ മാത്രം പ്രോത്സാഹിപ്പിക്കുക എന്ന കച്ചവടമനസ്ഥിതിയിലേക്ക് നമ്മുടെ നയങ്ങൾ ചുരുങ്ങിയപ്പോൾ നാടൻ പശുക്കൾ നമുക്കന്യമായി തുടങ്ങി. ത�ൊഴുത്തുകളിൽ കയറിയിറങ്ങി നാടൻ കാളകളുടെ വരിയുടച്ച പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയും, നാടൻ ഇനങ്ങളെ പ്രജനനത്തിനായി വളർത്തുന്നത് നിയമപരമായി നിര�ോധിക്കുകയും, അത്യുൽപാദനശേഷിയുളള വിദേശ ഇനം പശുക്കളുടെ ബീജങ്ങൾ സംസ്ഥാനമ�ൊട്ടാകെ കൃത്രിമ ബീജാധാനം വഴി കുത്തിവയ്ക്കാനും ആരംഭിച്ചത�ോടെ പാലുൽപാദനം ഗണ്യമായി വർദ്ധിച്ചെങ്കിലും നമുക്ക് നഷ്ടമായത് നമ്മുടെ മണ്ണിന�ോടും കാലാവസ്ഥയ�ോടും ഇഴചേർന്നു ജീവിച്ച നാടൻ ജനുസ്സുകളെയാണ്. ആ മിണ്ടാപ്രാണികളുടെ ജീവിക്കാനുളള അവകാശത്തെ തന്നെ നിഷേധിച്ച വലിയ ക്രൂരതയാണ് ധവളവിപ്ലവങ്ങളുടെ പെരുപ്പിച്ച കണക്കുകൾക്കിടയിൽ മറഞ്ഞിരിക്കുന്നത്. വരിയുടക്കലും മറ്റ് ഉന്മൂലനതന്ത്രങ്ങളുമായി വയനാടിന്റെ വനാന്തരങ്ങളിലേക്ക് സർക്കാർ സംവിധാനങ്ങൾക്ക് എത്തിച്ചേരാൻ കഴിയാതെ പ�ോയതുക�ൊണ്ടു മാത്രം വംശനാശമടയാതെ രക്ഷപ്പെട്ടവരാണ് വയനാട്ടിലെ ഈ കുളളൻ പശുക്കൾ.

Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35

51


വംശരക്ഷ

www.krishijagran.com

കാറ്റും മഴയും വകവെയ്ക്കാതെ പകലന്തിയ�ോളം വയനാടൻ കാടുകളിൽ മേഞ്ഞു നടന്ന് വൈകിട്ട് തന്റെ മേച്ചിലുകാരന�ൊപ്പം ഗ്രാമങ്ങളിലെ ത�ൊഴുത്തുകളിലേക്ക് കൂട്ടമായി തിരികെയെത്തുന്ന നാടിന്റെയും കാടിന്റെയും നന്മയുളള ജീവിവർഗ്ഗം. ഇന്നുവരെ ഒരു മൃഗഡ�ോക്ടർക്കും ഇവയെ ചികിൽസിക്കേണ്ടി വന്നിട്ടില്ല. കാരണം ര�ോഗങ്ങള�ൊന്നും തന്നെയില്ല. മൂന്നു വർഷങ്ങൾക്കു മുമ്പ് വയനാടൻ മേഖലയിൽ കുളമ്പുര�ോഗം പടർന്നു പിടിച്ചു അനവധിയായ പശുക്കൾ മരണപ്പെടുകയും ക്ഷീരമേഖലയിൽ വലിയ പ്രതിസന്ധി തന്നെയുണ്ടാകുകയും ചെയ്തപ്പോഴും ഈ കുളളൻ പശുക്കളിൽ ഒന്നിനുപ�ോലും ര�ോഗബാധയേറ്റില്ലെന്നത് ഇവയുടെ പ്രതിര�ോധശേഷിയുടെയും അതിജീവന ശക്തിയുടെയും വലിയ തെളിവുകളാണ്. ഒരു കാലാവസ്ഥാ വ്യതിയാനവും ഇവരെ ബാധിച്ചിട്ടില്ല. അത്രമാത്രം ഈ നാടിന്റെ ഭൂമിശാസ്ത്രത്തോട് ഇവർ ഇഴചേർന്നിരിക്കുന്നു. ഇവയുടെ പാലും നെയ്യും ഇന്നും ഗ�ോത്ര സമൂഹം ഔഷധമായി ഉപയ�ോഗിക്കുന്നു. എഴുതാൻ ഇനിയുമേറെ.

ജൈവസംരക്ഷണത്തിന് ഇതിനേക്കാൾ മികച്ച ഉദാഹരണം വേറെ ഏതുണ്ട്. ഈ നാട്ടു നന്മയെ തങ്ങളാലാവും വിധം പരിപാലിക്കുമ്പോഴും ഈ കർഷകർക്ക് പട്ടിണിയും പരിവട്ടവും മാത്രം ബാക്കി. ഈ കാലിക്കൂട്ടവുമായി കർഷകർ കാടുകയറുന്നത് വിക്കിയും, വനനിയമത്തിന്റെ പേരുപറഞ്ഞു ഭയപ്പെടുത്തിയും ഈ നാട്ടു നന്മയെ നശിപ്പികാകൻ വനം വകുപ്പ് ആവുന്നത്ര ശ്രമിക്കുന്നുണ്ടെന്നത് മറ്റൊരു കാര്യം. നാടൻ പശുസംരക്ഷണത്തിനായി ദേശീയതലത്തിലും സംസ്ഥാനതലത്തിലും രാഷ്ട്രീയ ഗ�ോകുൽ മിഷൻ അടക്കം നിരവധി പദ്ധതികൾ നിലവിലുണ്ടെങ്കിലും അവയിൽ ഒന്നുപ�ോലും ഈ കാടു കയറി വന്നിട്ടില്ല. ഇന്ന് കേരളത്തിലെ മറ്റു നാടൻ പശുവിനങ്ങളായ വെച്ചൂർ പശു, കാസർഗ�ോഡ് കുളളൻ, വടകര കുളളൻ, ചെറുവളളി പശു തുടങ്ങിയ ഇനങ്ങളെ സംരക്ഷിക്കാൻ സർക്കാർ സ്വകാര്യ മേഖലകളിൽ വിവിധ ഫാമുകളും ട്രസ്റ്റുകളും ഉണ്ടായിരിക്കെ വയനാടൻ കുളളൻ പശുക്കളുടെ സംരക്ഷണത്തിനു വേണ്ടിയുളള കർമപദ്ധതികൾക്ക് രൂപം ക�ൊടുക്കുവാനുളള യാത�ൊരു ശ്രമങ്ങളും ഇതുവരെ ഉണ്ടായിട്ടില്ല. കേരള വെറ്ററിനറി സർവ്വകലാശാലയുടെ ആസ്ഥാനമടക്കം വയനാട്ടിലുളളപ്പോഴാണ് ഈ ദുരവസ്ഥ.

മുത്തങ്ങയിലും ചെതലയത്തും തിരുനെല്ലിയിലും അങ്ങനെ ചിലയിടങ്ങളിൽ കേവലം ഇരുന്നൂറിൽ താഴെ മാത്രമാണ് ഭൂമുഖത്ത് ഇനി ഈ കുളളൻ പശുക്കൾ ബാക്കിയുളളത്. ആദിവാസി ഗ�ോത്രസമൂഹമായ പണിയ വിഭാഗത്തിലെ കർഷകരാണ് തങ്ങളുടെ ഏറ്റവും പരിമിതമായ സാഹചര്യങ്ങളിൽ ഇന്നും വയനാട്ടിലെ കുളളൻ പശുക്കളുടെ സംരക്ഷണത്തിൽ ഏർപ്പെട്ടുക�ൊണ്ടിരിക്കുന്നത്. ഇന്ന് കാലാവസ്ഥാവ്യതിയാനത്തെയും പുത്തൻ ര�ോഗങ്ങളെയും പ്രതിര�ോധിക്കാനാവാതെ അത്യുൽപാദനശേഷിയുളള പശുക്കൾ പരാജയപ്പെടുമ്പോൾ സമൂഹം വയനാടൻ കുളളൻ പശുക്കളടക്കമുളള നാടൻ പശുക്കളുടെ മഹിമയെ തിരിച്ചറിയുന്നുണ്ട്. അർബുദമടക്കമുളള ര�ോഗാവസ്ഥയുടെ നിരന്തരമായ ഭീഷണിയിൽ ജീവിക്കുന്ന നമ്മൾ ജൈവകൃഷിയുടെ പഴയമാതൃകകളിലേക്ക് തിരിച്ചു പ�ോകുമ്പോൾ നാടൻ പശുക്കളുടെ പ്രാധാന്യവും ഏറുകയാണ്. മാത്രവുമല്ല, 2002-ൽ പാർലമെന്റ് പാസാക്കിയ ദേശീയ ജൈവവൈവിദ്ധ്യനിയമം നമ്മുടെ നാടൻ കന്നുകാലി സമ്പത്തിനെ കാത്തു സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ എടുത്തു പറയുന്നുണ്ട്. എങ്കിലും 1961-ൽ കേരളത്തിൽ നടപ്പിൽ വന്ന കന്നുകാലി വികസനത്തിലെ കിരാതമായ നയങ്ങൾ ഇന്നും മാറ്റമില്ലാതെ തുടരുന്നു എന്നതാണ് വിചിത്രകരമായ വസ്തുത.

ആസ്ബറ്റോസ് ഷീറ്റുക�ൊണ്ടും മരത്തടികൾ ക�ൊണ്ടും നിർമിച്ച ഇടിഞ്ഞു പ�ൊടിഞ്ഞു വീഴാറായ ത�ൊഴുത്തുകളിലാണ് ഈ കുളളൻ പശുക്കളുടെ വാസം. തങ്ങൾ ച�ോർന്നൊലിക്കുന്ന കൂരകളിൽ മുണ്ടുമുറുക്കിയുടുത്തു ജീവിക്കുമ്പോഴും തങ്ങളുടെ വാൽസല്യനിധികളായ ഈ പശുക്കൾക്ക് അന്തിയുറങ്ങാൻ അടച്ചുറപ്പുളള ഒരു ത�ൊഴുത്തൊരുക്കുക എന്നതാണ് ഈ ആദിവാസി കർഷകരുടെ ഏറ്റവും വലിയ സ്വപ്നം. ആ സ്വപ്നം സാദ്ധ്യമാക്കാനും കർഷകർക്ക് കൈത്താങ്ങാകാനും സർവ�ോപരി ഈ നാട്ടു മഹിമയെ വരും നാളുകൾക്കായി കാത്തു സൂക്ഷിക്കാനും പ�ൊതുസമൂഹത്തിന്റെയും സർക്കാർ സംവിധാനങ്ങളുടെയും നിസ്വാർത്ഥമായ പിന്തുണ അനിവാര്യമാണ്. തനത് ആവാസ വ്യവസ്ഥകളിൽ ഈ നാടൻ ഇനത്തിന്റെ സംരക്ഷണം നടപ്പിലാക്കുന്നതിനായും അവയിൽ അന്തർലീനമായ അപൂർവ ജീനുകളെ സംരക്ഷിക്കുന്നതിനായും ശാസ്ത്രീയ ശ്രമങ്ങൾ വേണ്ടതുണ്ട്. ''ഒരു രാജ്യത്തിന്റെ മഹത്വത്തെ വിലയിരുത്തേണ്ടത് ആ രാജ്യത്ത് മൃഗങ്ങൾ എങ്ങനെ പരിപാലിക്കപ്പെടുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണെന്നു'' നമ്മെ ഓർമ്മിപ്പിച്ച മഹാത്മാഗാന്ധിയുടെ വാക്കുകൾ ഈയവസരത്തിൽ സ്മരിക്കാം.

തന്റെ 72-ാം വയസ്സിലും ഈ വയനാടൻ പശുക്കൾക്കൊപ്പം കാടുകയറുന്ന ശ്രീധരേട്ടനും, കുഞ്ഞിരാമേട്ടനും അവർക്ക് കൂടെയുളള ചുരുക്കം ചില കർഷകരും ജൈവവൈവിദ്ധ്യ സംരക്ഷണത്തിന്റെ വലിയ ഉദാഹരണങ്ങളാണ്. പകലന്തിയ�ോളം നൂറ�ോളം വരുന്ന ഈ കുളളൻ പശുക്കൾക്കൊപ്പം അവരെയും മേയ്ച്ചുക�ൊണ്ട് കാടുകയറുന്ന ഈ ആദിവാസി കർഷകർ ഗ�ോസംരക്ഷണത്തിന്റെ മഹത്തായ മാതൃകകൾ ഈ സമൂഹത്തോട് പങ്കുവയ്ക്കുന്നുണ്ട്. ഉറവിടങ്ങളിൽ തന്നെയുളള

ഈ നാട്ടു മഹിമയെ കാത്തുസൂക്ഷിക്കുക തങ്ങളുടെ ജീവിതദൗത്യമാണെന്ന തിരിച്ചറിവിൽ ഈ മനുഷ്യർ വീണ്ടും നാളത്തെ പ്രഭാതത്തിൽ കാടുകയറുകയാണ്, തങ്ങളുടെ അരുമപ്പശുക്കളെയും മേയ്ച്ചുക�ൊണ്ട് ഇവർക്ക് ശേഷം ഈ ജീവിവർഗ്ഗത്തെ കാത്തുസൂക്ഷിക്കാൻ ആര് എന്നുളളത് കാലത്തിന്റെ ച�ോദ്യം ? 52

Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35


www.krishijagran.com

53

tIcf¯nse AwKoIrX UoeÀamÀ:

sIbv t Im (Ph:0471-2471343) sdbv U v t Im (Ph:0497-2700875)


വിളപരിചയം / നൂതനവിളകൾ

www.krishijagran.com

ഇനി സവാളയും

വളർ�ാം

കേ

രളത്തിലെ സമതലപ്രദേശങ്ങളിൽ സാമാന്യം തണുപ്പുകൂടിയ നവംബർ മാസം മുതലുളള 3-4 മാസക്കാലമാണ് സവാളകൃഷിക്ക് അനുയ�ോജ്യം. മഴയിൽ നിന്ന് സംരക്ഷണം നൽകി തയ്യാറാക്കിയ ഒന്നരമാസം പ്രായമായ തൈകളാണ് നടേണ്ടത്. പ്രധാന കൃഷിയിടത്തിൽ നവംബർഡിസംബർ മാസത്തിൽ ലഭിക്കുന്ന ചെറുമഴ കൃഷിയെ ബാധിക്കാറില്ല. എന്നാൽ തൈ ഉൽപാദനത്തിന് നേരിട്ടുളള മഴ നല്ലതല്ല. നല്ല സൂര്യപ്രകാശവും വേണം. മഴമറയാണ് തൈ ഉൽപാദനത്തിന് ഉത്തമം. 6-8 ആഴ്ച പ്രായമായ തൈകൾ പ്രധാന കൃഷിയിടത്തിൽ നടാം.

പ്രധാന കൃഷിയിടം നന്നായി കിളച്ച് കട്ട ഉടച്ച് പ�ൊടിമണ്ണാക്കിയ തടങ്ങളിൽ കുമ്മായം ചേർത്തിളക്കണം. ഒരു സെന്റിന് 2 കി. ഗ്രാം എന്ന ത�ോതിൽ കുമ്മായം ചേർക്കാം. ഒരാഴ്ചയ്ക്കുശേഷം ചാണകപ്പൊടിയ�ോ, ക�ോഴിക്കാഷ്ടമ�ോ, മണ്ണിരക്കമ്പോസ്റ്റോ ചേർത്തിളക്കി ക�ൊടുക്കാം. ഒരു സെന്റിന് 80100 കി. ഗ്രാം എന്ന ത�ോതിൽ ജൈവവളങ്ങൾ ചേർക്കാം. നനയ്ക്കാനുളള സൗകര്യം കണക്കിലെടുത്ത് മൂന്നടി വീതിയും പത്തടി നീളവും അര അടി ഉയരവുമുളള ചെറുതടങ്ങൾ എടുക്കണം. ഈ തടങ്ങളിൽ വെളളം നിൽക്കാൻ പാകത്തിൽ ചെറു കൈവരമ്പുകൾപിടിപ്പിക്കാം. ഇതിൽ ഒരു ചാൺ (20 സെ. മീ. x 10 സെ.മീ.) അകലത്തിൽ തൈകൾ നടാം. അതായത് ഓര�ോ തടത്തിലും അഞ്ചുവരി തൈകൾ ഉണ്ടാകും. ചെടികളുടെ മേൽന�ോട്ടത്തിലും തടങ്ങളിലെ കളനിയന്ത്രണം, നന, വളപ്രയ�ോഗം എന്നീ പരിചരണങ്ങൾ എളുപ്പമാക്കാൻ തടങ്ങൾ തമ്മിൽ ഒന്നരയടി അകലം നൽകാം.

കൃഷിരീതി

പൂർണ്ണമായും സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് വേണം തൈകൾ നടാൻ നല്ല വളക്കൂറും നീർവാർച്ചയുമുളള മണ്ണും കളശല്യം കുറഞ്ഞ പ്രദേശവുമാണ് അനുയ�ോജ്യം. കേരളത്തിൽ തീരദേശങ്ങളിലും മണൽപ്രദേശങ്ങളിലും മലനാട്ടിലും ഇടനാട്ടിലും സവാള നട്ടുവളർത്താമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

കളനിയ�ണം

സവാളകൃഷിയിൽ ഏറ്റവും ശ്രമകരമായ 54

Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35


www.krishijagran.com

ജൈവകൃഷി

സമൃദ്ധിയായി ജൈവവളം നൽകിയും സവാള കൃഷി ചെയ്യാം. ഇതിന് ആഴ്ചയില�ൊരിക്കൽ ജൈവപ�ോഷകലായനികൾ ഒഴിച്ചുക�ൊടുക്കാം. രണ്ടാഴ്ച ഇടവിട്ട് കളകൾ നീക്കം ചെയ്ത് ഖരരൂപത്തിലുളള ജൈവവളങ്ങളും ചേർക്കാം. ഏതുതന്നെയായാലും ഇലയിൽ തളിക്കുന്ന വളക്കൂട്ടുകൾ ആഴ്ചയില�ൊരിക്കൽ നൽകുന്നത് വിളവ് വർദ്ധിപ്പിക്കും. ഇതിന് 19:19:19 വളക്കൂട്ട് 1-2 ഗ്രാം ഒരു ലിറ്ററ് വെളളത്തിൽ എന്ന ത�ോതിൽ തളിച്ച് ക�ൊടുക്കാം. ചെടിയുടെ വലിപ്പമനുസരിച്ച് വളത്തിന്റെ അളവ് കൂട്ടിക്കൊടുക്കാം. മഗ്നീഷ്യം, കാൽസ്യം, സൾഫർ, ബ�ോറ�ോൺ തുടങ്ങിയ മൂലകങ്ങൾ സവാളയുടെ വളർച്ചയ്ക്ക് അനിവാര്യമാണ്. ഇവ അടങ്ങിയ സൂക്ഷ്മ വളക്കൂട്ടുകൾ മണ്ണിൽ ഇട്ടു ക�ൊടുക്കുകയ�ോ ഇലയിൽ തളിക്കുന്നത�ോ നല്ലതാണ്.

ഇനങ്ങൾ

കേരള കാർഷിക സർവകലാശാല നടത്തിയ പഠനങ്ങൾ കേരളത്തിലെ സമതലങ്ങളിൽ അനുയ�ോജ്യമായ ഒട്ടേറെ ഇനങ്ങളുണ്ട്. കടും ചുവപ്പുനിറത്തിലുളള അഗ്രിഫൗണ്ട് ഡാർക്ക് റെഡ്, ഇളം ചുവപ്പുനിറത്തിലുളള അർക്ക കല്യാൺ, തീരെ നിറം കുറഞ്ഞ അർക്ക പ്രഗതി, അഗ്രിഫൗണ്ട് ലൈറ്റ് റെഡ്, വെളളനിറത്തിലുളള അഗ്രിഫൗണ്ട് വൈറ്റ് എന്നിവ അനുയ�ോജ്യ ഇനങ്ങളാണ്.

വിളവ്

നമ്മുടെ നാട്ടിലെ പുതിയ വിളയായതുക�ൊണ്ടുതന്നെ കാര്യമായ ര�ോഗങ്ങള�ോ കീടങ്ങള�ോ ഇപ്പോൾ കണ്ടുവരുന്നില്ല. നന കൂടുതലായാൽ അഴുകൽ ര�ോഗം വരുന്നതായി കാണാറുണ്ട്. തൈകൾ നട്ട് മൂന്ന് മൂന്നര മാസത്തിൽ വിളവെടുപ്പിന് തയ്യാറാകും. 70-80 ശതമാനം തൈകളിൽ മാത്രമെ വലിപ്പമുളള വിൽപ്പനയ്ക്കനുയ�ോജ്യമായ സവാള ഉണ്ടാകാറുളളൂ. വിളവെടുപ്പ് അടുക്കുന്നത�ോടുകൂടി സവാള മണ്ണിനുമുകളിൽ കണ്ടു തുടങ്ങും. ഇലകൾ ഉണങ്ങിത്തുടങ്ങും. വിളവെടുപ്പിന് ഒരാഴ്ച മുമ്പു തന്നെ നന പൂർണ്ണമായും നിർത്തിവയ്ക്കണം.

പ്രവൃത്തി കളനിയ�ണമാണ്. ചെലവു ചുരുങ്ങിയ കളനിയന്ത്രണമാർഗങ്ങൾ ലഭ്യമായാൽ സവാളകൃഷി വിപുലമായ ത�ോതിൽ ഏറ്റെടുക്കാം. സവാളയിൽ പൂർണ്ണ വളർച്ചയെത്തുന്നതുവരെ കുഴൽ പ�ോലുളള അഞ്ചാറിലകൾ മാത്രമെ കാണാറുളളൂ. അതിനാൽ തന്നെ വിളവെടുപ്പുവരെ കളശല്യം പ്രതീക്ഷിക്കാം. കളകൾ വലിച്ചുകളയുമ്പോൾ ചെടികൾക്ക് ഇളക്കം തട്ടരുത്.

വിളവെടുക്കാൻ ഓര�ോ ചെടിയും കൈക�ൊണ്ട് വലിച്ചെടുക്കുകയേ വേണ്ടൂ. അതിനുശേഷം ഇലയ�ോടുകൂടി അല്പം തണലുളള ഇടങ്ങളിൽ കൂട്ടിയിടാം. നാല�ോ അഞ്ചോ ദിവസത്തിനു ശേഷം സവാളയ�ോട് ചേർന്ന് ഒരു സെന്റീ മീറ്റർ മുകളിലായി ഇലകൾ മുറിച്ചു കളഞ്ഞ് ഇളം വെയിലിൽ ഉണക്കിയെടുത്ത് സംഭരിച്ചു വയ്ക്കാം. നല്ലതുപ�ോലെ ഉണങ്ങിയ സവാള മൂന്നാലുമാസം കേടുകൂടാതെ സൂക്ഷിക്കാം. ഒരു സെന്റിൽ നിന്നും ശരാശരി 25 കില�ോ വിളവ് പ്രതീക്ഷിക്കാം. ഏതാണ്ട് 50 കില�ോ സവാളയാണ് ഒരു കുടുംബം ഒരു വർഷം ഉപയ�ോഗിക്കുന്നത്. ഒരു സെന്റിൽ നിന്നും ശരാശരി 20 കില�ോ വിളവ് ലഭിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. അതായത് ഒരു കുടുംബത്തിന് 3-4 മാസത്തേക്ക് ആവശ്യമുളള സവാള നമുക്ക് സ്വന്തമായുണ്ടാക്കാം.

വളപ്രയ�ോഗം

തൈകൾ നട്ട് രണ്ടാഴ്ച കഴിയുമ്പോൾ നീക്കം ചെയ്യണം. ഈ സമയത്ത് ആദ്യവളപ്രയ�ോഗം നടത്താം. മഗ്നീഷ്യം, സൾഫർ എന്നിവ ധാരാളം വേണം. സെന്റൊന്നിന് 400 ഗ്രാം ഫാക്ടം ഫ�ോസും 200 ഗ്രാം യൂറിയ, 100 ഗ്രാം പ�ൊട്ടാഷ് എന്നിവ ചേർക്കണം. ഇതു കഴിഞ്ഞ് രണ്ടാഴ്ച ഇടവിട്ട് 200 ഗ്രാം യൂറിയയും 100 ഗ്രാം പ�ൊട്ടാഷും വീതം മൂന്നു തവണ നൽകണം. ഓര�ോ തവണ വളപ്രയ�ോഗത്തിനു മുമ്പ് കള മാറ്റുകയും പ്രയ�ോഗത്തിന് ശേഷം പ�ൊടിമണ്ണ് കയറ്റിക്കൊടുക്കുകയും വേണം. എന്നാൽ മണ്ണ് കൂടുതൽ കനത്തിൽ ഇട്ടുക�ൊടുക്കുന്നത് വിളവ് കുറയ്ക്കും. Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35

55


മൃഗപരിപാലനം / ഭക്ഷ്യപ�ോഷണം

www.krishijagran.com

ഡ�ോ. പി. സെൽവകുമാർ

ക്യാമ്പയിൻ ആഫീസർ, ഫാം ഇൻഫർമേഷൻ ബ്യൂറ�ോ

കാലിത്തീറ്റ മേഖലയിലെ പുത്തൻ പ്രവണതകൾ

കംപ്ലീറ്റ് ഫീഡ്/റ്റി.എം.ആർ തീറ്റ

ന്നുകാലി വളർത്തലിൽ ഏകദേശം 70 ശതമാനം ചെലവ് വരുന്നത് തീറ്റയ്ക്ക് വേണ്ടി മാത്രമാണ്. തീറ്റയുടെ ചെലവ് ഒരു പരിധിവരെ കുറയ്ക്കാൻ തീറ്റപ്പുൽകൃഷി ക�ൊണ്ട് സാധിക്കും. എന്നാൽ ദിനം പ്രതി കുറഞ്ഞുക�ൊണ്ടിരിക്കുന്ന സ്ഥലലഭ്യതയും ജലസേചനമാർഗ്ഗങ്ങളും ഇതിന് വിലങ്ങുതടിയായി നിൽക്കുന്നു. വൈക്കോലിനു വേണ്ടി പ�ോലും അന്യനാടുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ് ഇന്ന് നമുക്കുളളത്.

ഒരു പശുവിന് ആവശ്യമായ എല്ലാ പ�ോഷകങ്ങളും ശരിയായ അളവിൽ ഒര�ൊറ്റ തീറ്റയിലൂടെ നൽകുക എന്നതാണ് റ്റി.എം.ആർ അഥവാ ട�ോട്ടൽ മിക്‌സഡ് റേഷൻ എന്നതുക�ൊണ്ട് ഉദ്ദേശിക്കുന്നത്. ഇതുവഴി പശുക്കൾക്ക് കാലിത്തീറ്റയും കാലിത്തീറ്റയും പരുഷാഹാരവും വെവ്വേറെ ക�ൊടുക്കാതെ ഒര�ൊറ്റ തീറ്റയായി നൽകാൻ സാധിക്കും പല വിദേശരാജ്യങ്ങളിലും ഇന്ന് റ്റി.എം.ആർ തീറ്റ നൽകിവരുന്നുണ്ട്. പശുക്കളുടെ ആഹാരക്രമത്തിൽ ആവശ്യമായ പരുഷവസ്തുക്കൾ, ധാന്യങ്ങൾ, മാംസ്യദായക വസ്തുക്കൾ, ധാതുലവണങ്ങൾ, വിറ്റാമിനുകൾ എന്നിവയെല്ലാം അതിന്റെ നിലനിൽപ്പിനും, ഉൽപാദനത്തിനും ആവശ്യമായ അളവിൽ ഒര�ൊറ്റ തീറ്റയിലാക്കുന്നു. പരുഷാഹാരങ്ങളെല്ലാം (പുല്ല്, വൈക്കോൽ, സൈലേജ് ) 2-3 ഇഞ്ച് കനത്തിൽ, ഒരു യന്ത്രത്തിന്റെ (പുല്ലരിയും യന്ത്രം) സഹായത്താൽ നുറുക്കും. അടുത്തതായി ഉൽപാദനത്തിനും നിലനിൽപിനും ആവശ്യമായ സമീഹൃദാഹാരത്തിന്റെ അളവ് ഒരു കമ്പ്യൂട്ടറിന്റെ സഹായത്തോടെ നിശ്ചയിച്ച്

വ്യവസായവത്കരണം എല്ലാ മേഖലയിലും എന്നതു പ�ോലെ ഡയറീഫാമിങിലേക്കും എത്തിന�ോക്കിയിരുന്നു. അതുക�ൊണ്ടുതന്നെ നൂതന സാങ്കേതിക വിദ്യയിലൂടെ തീറ്റയുടെ ഗുണവും ലഭ്യതയും വർദ്ധിപ്പിക്കാവുന്ന രീതികൾ നമ്മൾ അറിഞ്ഞിരിക്കേണ്ടതാണ്. കംപ്ലീറ്റ് ഫീഡ്/റ്റി.എം.ആർ തീറ്റ, ബൈപ്പാസ് പ്രോട്ടീൻ തീറ്റ, ബൈപ്പാസ് ക�ൊഴുപ്പ്, യൂറിയ മ�ൊളാസ്സസ്സ് ബ്ലോക്ക്‌ലിക്കുകൾ, ഹൈഡ്രോപ�ോണിക് ടെക്‌ന�ോളജി എന്നിവയ�ൊക്കെയാണ് ഈ മേഖലയിലെ ചില നൂതനപ്രവണതകൾ 56

Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35


www.krishijagran.com

അതിനെ പ�ൊടിച്ചെടുക്കും. ഇവ രണ്ടും, ആ പശുവിനാവശ്യമായ ധാതുലവണങ്ങളും യന്ത്രസഹായത്താൽ കൂട്ടിച്ചേർത്താണ് റ്റി. എം.ആർ തീറ്റ ഉണ്ടാക്കുന്നത്. ഇതുവഴി, പശുക്കൾ തിരഞ്ഞെടുത്ത് കഴിക്കുന്ന രീതി ഒഴിവാക്കാൻ സാധിക്കും.

പാൽ ഉൽപാദനത്തിന്റെയും അടിസ്ഥാനത്തിൽ ഓര�ോ ഗ്രൂപ്പായി തിരിക്കണം. ഒരു ഗ്രൂപ്പിൽ വളരെയധികം വ്യത്യാസമുളള പശുക്കൾ ഉണ്ടെങ്കിൽ അവയ്ക്ക് പ�ോഷകക്കുറവ�ോ കൂടുതല�ോ വരാൻ സാധ്യത ഉണ്ട്.

റ്റി.എം.ആർ തീറ്റ നൽകുന്നതു ക�ൊണ്ടുളള മെച്ചങ്ങൾ: 1.

തീറ്റ നഷ്ടം ഒഴിവാക്കാം.

2.

പശുക്കൾക്ക്, അവ ഭക്ഷിക്കുന്ന ഓര�ോ കഷ്ണത്തിലും സമീകൃതമായ തീറ്റ ലഭിക്കുന്നു.

3.

ദഹനസംബന്ധമായ പ്രശ്ന ‌ ങ്ങൾ കുറവ്

4.

തീറ്റസംബന്ധമായ ജ�ോലിയും കൂലിയും ലാഭം.

5.

സമീകൃതരീതിയിൽ ഉണ്ടാക്കപ്പെട്ട റ്റി. എം.ആർ ന് ഒരു പശുവിന്റെ പാലുൽപാദനം 1-2.5 കി.ഗ്രാം വരെ കൂട്ടാൻ സാധിക്കും.

6.

പച്ചപ്പുല്ല് ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ റ്റി.എം.ആർ തീറ്റ നൽകാം.

7.

യൂറിയ മ�ൊളാസ്സസ്സ് ബ്ലോക്ക് ലിക്ക്

ഗുജറാത്തിലെ ആനന്ദിൽ പ്രവർത്തിക്കുന്ന ദേശീയ ക്ഷീരവികസനബ�ോർഡിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ഒരു പുതിയ പ�ോഷകവസ്തുവാണ് ഇത്. ഇതിൽ 45% ധാതുമിശ്രിതങ്ങളും, 8% ഉപ്പും, 4% കാത്സ്യംപ�ൊടിയും, 3% ബെന്റോണൈറ്റും, 10% പരുത്തിപ്പിണ്ണാക്കുമാണ് ഉളളത്. ഇതിൽ 58% എങ്കിലും അസംസ്‌കൃത മാംസ്യം ഉണ്ടായിരിക്കണമെന്നും 3.5%ൽ കൂടുതൽ ജലാംശം ഉണ്ടാകരുതെന്നുമാണ്. ഇതിനെ 'ബഫല്ലോ ച�ോക്ലേറ്റ് ' എന്നും വിളിക്കാറുണ്ട്. ശീതീകരണ പ്രക്രിയയിലൂടെയ�ോ ചൂടാക്കൽ പ്രക്രിയയിലൂടെയ�ോ ഇത് ഉണ്ടാക്കാവുന്നതാണ്. പശുക്കളുടെ ദഹനവ്യൂഹത്തിലെ അറകളിൽ പ്രധാനിയായ റൂമനിലെ സൂക്ഷ്മാണുക്കളാണ് ആഹാര വസ്തുക്കളിൽ അടങ്ങിയിട്ടുളള നാരുകളെ ദഹിപ്പിക്കുന്നത്. ഇവയുടെ പ്രവർത്തനത്തെ ഊർജ്ജിപ്പിച്ചുക�ൊണ്ട് UMMB, ആഹാരത്തിലുളള പരുഷവസ്തുക്കളുടെ ദഹനം കൂടുതൽ കാര്യക്ഷമമാക്കുന്നു.

കൂടുതൽ സാന്ദ്രീകൃത ആഹാരം നൽകിയാൽ, ആമാശയത്തിലെ അമ്ലത്വം കൂടുകയും, അതുവഴി അണുജീവികളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും, പാലിലെ ക�ൊഴുപ്പ് കുറയുകയും ചെയ്യും. എന്നാൽ റ്റി.എം.ആർ തീറ്റ, റൂമനിലെ പി.എച്ച് 5.8-6.2 ൽ നിലനിർത്തുന്നതുവഴി ഈ പ്രശ്‌നങ്ങള�ൊന്നും ഉണ്ടാകാതെ ന�ോക്കുന്നു. അതുമാത്രമല്ല, റ്റി.എം.ആർ തീറ്റ നൽകുന്നതുവഴി ചാണകത്തിന്റെ ഘടനയിൽ മാറ്റങ്ങള�ൊന്നും തന്നെ ഉണ്ടാകുന്നില്ല. ഇതിന്റെയെല്ലാം പ്രധാന കാരണം സൂക്ഷ്മജീവികളുടെ പ്രവർത്തനം ത്വരിതപ്പെടുത്തുന്നു എന്നുളളതാണ്.

റ്റി.എം.ആർ ന്റെ ക�ോട്ടങ്ങൾ 1.

എല്ലാ പശുക്കൾക്കും ഒരേ റേഷൻ മാത്രമായിരിക്കും ലഭിക്കുക. ഓര�ോ പശുവിനും അതിന്റെ ആവശ്യത്തിനുളളത് ക�ൊടുക്കാൻ സാധിക്കില്ല.

2.

റ്റി.എം.ആർ ഉണ്ടാക്കാൻ വേണ്ട മിക്സ ‌ ർ, വേയിംഗ് ഉപകരണങ്ങൾ എന്നിവ വളരെ വിലകൂടിയവയാണ്.

3.

ഉണക്കപ്പുല്ലുകൾ റ്റി.എം.ആർ-ൽ ശരിയായി അലിഞ്ഞുചേരാൻ പ്രയാസമാണ്.

4.

ഒരു ഫാമിൽ റ്റി.എം.ആർ തീറ്റ ഫലപ്രദമായ രീതിയിൽ നൽകുന്നതിന് മ�ൊത്തം പശുക്കളെ, അവയുടെ ശരീരഭാഗത്തിന്റെയും,

Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35

പ്രയ�ോജനങ്ങൾ

1.

വൈക്കോലിന്റെയും നാരുകളടങ്ങിയ ആഹാരത്തിന്റെയും ദഹനം കൂടുതൽ കാര്യക്ഷമമാക്കുന്നു. അതിനാൽ പ�ോഷകപ്രദമാക്കിയ വൈക്കോൽ നൽകേണ്ടതില്ല.

2.

ഇത്തരം ആഹാരപദാർത്ഥങ്ങൾ കൂടുതൽ കഴിക്കാൻ പശുക്കളിൽ പ്രേരണ ഉണ്ടാക്കുന്നു.

3.

പാലുൽപാദനവും പാലിലെ ക�ൊഴുപ്പിന്റെ അളവും വർദ്ധിപ്പിക്കുന്നു.

4.

ശരീരപ�ോഷണത്തിനാവശ്യമായ ധാതുക്കൾ ഇതുവഴി ലഭിക്കുന്നു.

5.

മാംസ്യാഹാരം ബൈപ്പാസ് ചെയ്യിപ്പിക്കുന്നതിനാൽ പാലിന്റെ അളവിൽ കുറവ് കൂടാതെ തന്നെ സാന്ദ്രിതാഹാരത്തിന്റെ അളവ് കുറയ്ക്കാം.

പ്രോബയ�ോട്ടിക്കുകൾ

തീറ്റയിൽ ആന്റിബയ�ോട്ടിക്കുകൾ ചേർക്കുന്നതിനെ ച�ൊല്ലിയുളള തർക്കങ്ങൾക്കും എതിർപ്പുകൾക്കും ഉളള ഒരു ഉത്തരമാണ് പ്രോബയ�ോട്ടിക്കുകൾ. ആന്റിബയ�ോട്ടിക്ക് 57


മൃഗപരിപാലനം / ഭക്ഷ്യപ�ോഷണം

www.krishijagran.com

എന്നതുക�ൊണ്ടുദ്ദേശിക്കുന്നത് 'ജീവനെതിരെ' എന്നാണെങ്കിൽ പ്രോബയ�ോട്ടിക് എന്ന വാക്കിന് അർത്ഥം 'ജീവനുവേണ്ടി' എന്നാണ്. ഇവ ജീവികളുടെ വളർച്ചയ്ക്ക് വളരെയധികം സഹായകമാണ്. ദഹനവ്യൂഹത്തിലെ സൂക്ഷ്മാണുക്കളുടെ സന്തുലിതാവസ്ഥ നിലനിർത്തുന്ന സൂക്ഷ്മജീവികളെയ�ോ വസ്തുക്കളെയ�ോ ആണ് പ്രബയ�ോട്ടിക്കുകൾ എന്ന് പറയുന്നത്. സാധാരണയായി ഇവ ജീവനുളള, ഉപദ്രവകാരികളല്ലാത്ത പദാർത്ഥങ്ങളാണ്. ഇവ ജീവികളുടെ ദഹനവ്യൂഹത്തിലെ സൂക്ഷ്മാണുക്കളുടെ സന്തുലിതാവസ്ഥ നിലനിർത്തുന്ന സൂക്ഷ്മജീവികളെയ�ോ വസ്തുക്കളെയ�ോ ആണ് പ്രോബയ�ോട്ടിക്കുകൾ എന്ന് പറയുന്നത്. സാധാരണയായി ഇവ ജീവനുളള, ഉപദ്രവകാരികളല്ലാത്ത പദാർത്ഥങ്ങളാണ്. ഇവ ജീവികളുടെ ദഹനവ്യൂഹത്തിലെ ഉപദ്രവകാരികളായ സൂക്ഷ്മാണുക്കളുടെ പ്രവർത്തനംത്വരിതപ്പെടുത്തുകയും ഉപകാരികളായ അണുക�ോശങ്ങളുടെ ഉൽപാദനം കൂട്ടുകയും അതുവഴി വളർച്ചയ്ക്കും ര�ോഗപ്രതിര�ോധശേഷിക്കും സഹായിക്കുന്നു.

ഇവയെല്ലാം അപകടകാരികളായ അണുക്കളുമായി മത്സരിച്ച് ശരീരവളർച്ചയ്ക്കും, ഉൽപാദന വർദ്ധനവിനും സഹായിക്കുന്നു. ഇവ പ്രധാനമായും ഉണ്ടാക്കുന്നത് ലാക്ടിക് ആസിഡും ഹൈഡ്രജൻ പെറ�ോക്‌സൈഡും ആണ്. ലാക്ടിക് ആസിഡ് അമ്ലത്വം കുറച്ച് അപകടകാരികളായ അണുക്കളുടെ വളർച്ചയെ തടസ്സപ്പെടുത്തുന്നു. ഹൈഡ്രജൻ പെറ�ോക്‌സൈഡ് അവയെ നശിപ്പിക്കുന്നു. ഇവയുടെ ഉപയ�ോഗം മൂലം വളരുന്ന പ്രായത്തിൽ മൃഗങ്ങളിലുണ്ടാകുന്ന വയറിളക്കം കുറയുന്നതായും, ശരീരഭാരവും തീറ്റ പരിവർത്തന ശേഷിയും കൂടുന്നതായും കണ്ടുപിടിച്ചിട്ടുണ്ട്.

ഒരു നല്ല പ്രോബയ�ോട്ടിക്കിനു വേണ്ട ഗുണങ്ങൾ

പേസ്റ്റ് രൂപത്തിലും, വെളളത്തിലലിയുന്ന പ�ൊടി, ദ്രാവകരൂപത്തിലും, നേരിട്ട് ക�ൊടുക്കാവുന്ന രൂപത്തിലും ഒക്കെയാണ് ഇവ ഇന്ന് മാർക്കറ്റിൽ ഉളളത്. ലാക്‌ട�ോബാസില്ലസ് അസിഡ�ോഫിലസ് (L.അസിഡ�ോഫിലസ് ), L.ബൈഫിഡസ്, L.ബൾഗാരിക്കസ്, L.ലാക്ടിസ് എന്നിവയാണ് സാധാരണയായി ഉപയ�ോഗിക്കുന്ന പ്രോബയ�ോട്ടിക്കുകൾ. ഇവയ�ോര�ോന്നും വ്യത്യസ്തമായ രീതികളിലൂടെയാണ് ദഹനവ്യൂഹത്തിലെ സൂക്ഷ്മാണുക്കളുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നത്.

1.

ഈ സൂക്ഷ്മാണുക്കൾ ഒരിക്കലും ര�ോഗഹേതുവ�ോ, വിഷ വസ്തുക്കളുണ്ടാക്കുന്നത�ോ ആകരുത്.

2.

ഇവ ജീവികളുടെ ദഹനവ്യൂഹത്തിൽ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകണം.

3.

ഇവ ദഹനവ്യൂഹത്തിൽ പെട്ടെന്നുതന്നെ വേരുറയ്ക്കുന്നവയും വളരെ വേഗത്തിൽ ഇരട്ടിക്കാൻ സാധിക്കുന്നവയും ആയിരിക്കണം.

ഈ ബാക്ടീരിയകളെ കൂടാതെ യീസ്റ്റും നമുക്ക് പ്രോബയ�ോട്ടിക്കുകളായി ഉപയ�ോഗിക്കാവുന്നതാണ്. ഇവ പ്രധാനമായും മൂന്ന് തരത്തിലാണ് ഉപയ�ോഗിക്കുന്നത്. ജീവനുളള യീസ്റ്റ്, യീസ്റ്റ് സത്ത്, ജീവനില്ലാത്ത യീസ്റ്റ് എന്നിങ്ങനെയാണ്. ഇവയുടെ ശാസ്ത്രീയ നാമം 'സാക്കറ�ോമൈസസ് സെറിവീസിയേ' എന്നാണ്. ചൂട് കൂടുതലുളള സമയങ്ങളിൽ 58

Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35


www.krishijagran.com

മൃഗങ്ങൾക്ക് അനുഭവപ്പെടുന്ന സമ്മർദ്ദം കുറയ്ക്കുന്നതിന് ഇവയ്ക്ക് കഴിവുളളതായി കാണാൻ സാധിച്ചിട്ടുണ്ട്. ph ത്വരിതപ്പെടുത്തിയും, വളർച്ചയെ ഉത്തേജിപ്പിക്കുന്ന ഘടകങ്ങൾ ഉണ്ടാക്കിയും ലാക്ടിക് ആസിഡ് ഉൽപാദനം കുറച്ചും ആണ് പ്രധാനമായും ഇവ റൂമനിൽ പ്രവർത്തിക്കുന്നത്. ഇത് റൂമനിലെ സൂക്ഷ്മാണുക്കളുടെ പ്രത്യേകിച്ച് സെല്ലുല�ോസ് ദഹിപ്പിക്കുന്നവയുടെ എണ്ണം കൂട്ടുന്നു. അതുവഴി, തീറ്റ ശരിയായ രീതിയിൽ ശരീരത്തിന് ഉപയ�ോഗിക്കാൻ സാധിക്കുന്നു. പാലുൽപാദനം 7.8% വർദ്ധിപ്പിക്കാൻ ഇതുവഴി സാധിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. പാലുൽപാദനത്തിന്റെ പ്രാരംഭഘട്ടങ്ങളിലാണ് കൂടുതൽ ഫലങ്ങൾ കാണുന്നത്. പാലിലെ ക�ൊഴുപ്പിന്റെയും മാംസ്യത്തിന്റെ അളവ് കൂടുന്നതായി കണ്ടിട്ടുണ്ട്. ഇവയെല്ലാം പശുക്കൾക്ക് ക്രമേണ ക�ൊടുത്ത് ശീലിപ്പിക്കണം. 6-10 മാസമായ കന്നുകുട്ടികൾക്ക് ദിവസേന 3-5 ഗ്രാം യീസ്റ്റ് നൽകുന്നതുവഴി വളർച്ച കൂടുന്നതായി കണ്ടിട്ടുണ്ട്. ആടുകൾക്ക് യീസ്റ്റ് 5 ഗ്രാം വീതം ക�ൊടുക്കാവുന്നതാണ്. ഇവ ആദ്യം ഒരു നുളള് നൽകി ശീലിപ്പിക്കുക. പിന്നീട് അതിന്റെ അളവ് ക്രമേണ കൂട്ടിക്കൊണ്ട് വരാവുന്നതാണ്. ഏത് മൃഗമായാലും യീസ്റ്റ് പെട്ടെന്ന് വലിയ അളവിൽ ക�ൊടുക്കാതിരിക്കാൻ പ്രത്‌യ്കം ശ്രദ്ധിക്കുക.

പ്രോട്ടീനുകൾ തെരെഞ്ഞെടുത്തോ, കാലിത്തീറ്റയിലെ പ്രോട്ടീനുകളെ ചില രാസപദാർത്ഥങ്ങളുമായി പ്രവർത്തിപ്പിച്ച് അവയെ കൂടുതൽ സ്ഥിരതയുളളതാക്കിയ�ോ ആണ് ബൈപ്പാസ് പ്രോട്ടീൻ കാലിത്തീറ്റ ഉണ്ടാക്കുന്നത്.

പ്രയ�ോജനം 2.

വളർച്ചാനിരക്കിലും ഉൽപാദനത്തിലും ഉളള വർദ്ധനവ്

3.

കാലിത്തീറ്റയിലെ പ്രോട്ടീന്റെ കൂടുതൽ കാര്യക്ഷമമായ ഉപയ�ോഗം

4.

കുറഞ്ഞ ഉൽപാദനചിലവ്

ബൈപ്പാസ് ഫാറ്റ്

അത്യുൽപാദനശേഷിയുളള പശുക്കൾക്ക് പ�ോഷകകമ്മി മൂലം ഉണ്ടാകുന്ന സമ്മർദ്ദം വളരെ കൂടുതലായിരിക്കും. പ്രസവത്തിനുശേഷം പശുക്കളിൽ തീറ്റയുടെ അളവ് കുറയുന്നതായും കാണാം. ഈ സാഹതര്യത്തിൽ, കൂടിയ പാലുൽപ്പാദനത്തിനുവേണ്ട പ�ോഷകങ്ങളെ അവ സ്വന്തം ശരീരത്തിൽ സൂക്ഷിച്ചിട്ടുളള സ്രോതസ്സുകളിൽ നിന്നും ഉപയ�ോഗിക്കുന്നു. ഈ രീതിയിൽ ഊർജ്ജത്തിന്റെയും, മാംസ്യത്തിന്റെയും ഒഴിച്ച് മറ്റ് പ�ോഷകങ്ങളുടെയും ആവശ്യകത നിറവേറും. പ്രസവം കഴിഞ്ഞ് ആദ്യ മൂന്നു മാസമാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. ക�ൊഴുപ്പ് ഊർജ്ജത്തിന്റെ ഒരു പ്രധാന സ്രോതസ്സാണെന്നറിയാമല്ലോ. തീറ്റക്രമത്തിൽ ക�ൊഴുപ്പിന്റെ അളവ് റൂമന്റെ ശരിയായ ദഹനപ്രവർത്തനത്തെയും, പ്രത്യേകിച്ച് നാരുകളുടെ ദഹനത്തെയും പ്രതികൂലമായി ബാധിക്കും. ക�ൊഴുപ്പിനെ ചില സാങ്കേതികവിദ്യയിലൂടെ ബൈപ്പാസ് ഫാറ്റ് ഉണ്ടാക്കുന്നത്. ഇവ നൽകുന്നതുവഴി പാലുൽപാദനം 10-15% വരെയും പാലിലെ ക�ൊഴുപ്പ് 0.3-0.5 % വരെയും കൂടുന്നതായി കാണാൻ സാധിച്ചിട്ടുണ്ട്.

ബൈപ്പാസ് പ്രോട്ടീൻ തീറ്റകൾ

Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35

കുറഞ്ഞവിലയ്ക്ക് കൂടുതൽ പ�ോഷകഗുണമുളള കാലിത്തീറ്റ

ദേശീയ ക്ഷീരവികസനബ�ോർഡ് നിഷ്‌കർഷിക്കുന്ന പ്രകാരം ഒരു ബൈപ്പാസ് പ്രോട്ടീൻ കാലിത്തീറ്റയിൽ കുറഞ്ഞത് 30% എങ്കിലും അസംസ്‌കൃതമാംസ്യവും, കുറഞ്ഞത് 20% എങ്കിലും റൂമനിൽ വിഘടിക്കപ്പെടാത്ത പ്രോട്ടീനും, 9% ത്തിൽ കവിയാതെ റൂമിനിൽ വിഘടിക്കപ്പെടുന്ന പ്രോട്ടീനും ഉണ്ടായിരിക്കണം എന്നാണ്.

ഗർഭസ്ഥാവസ്ഥയിലുളള കന്നുകുട്ടിയുടെ ദഹനവ്യൂഹത്തിൽ തളളപ്പശുവിനുളളതുപ�ോലെ ബാക്ടീരിയ, പ്രോട്ടോസ�ോവ എന്നീ അണുജീവികള�ൊന്നും കാണുകയില്ല. ജനിച്ചശേഷം ഇവ മറ്റു മൃഗങ്ങളുമായുളള സമ്പർക്കം വഴിയും, പ്രകൃതിയിൽ നിന്നും ഒക്കെയാണ് ദഹനവ്യൂഹത്തിലെത്തി കന്നുകുട്ടിയുമായി ഒരു സഹജീവനത്തിലെത്തുന്നത്. ഈ കാലഘട്ടത്തിൽ അപകടകാരികളായ പല അണുക്കളും ശരീരത്തിൽ കടന്നുകൂടാനും വയറിളക്കം പ�ോലുളള പല ര�ോഗങ്ങൾക്കും വഴിവയ്ക്കുകയും ചെയ്യും. ഇത് തടയാൻ പാർശ്വഫലങ്ങളുളള ആന്റിബയ�ോട്ടിക്കുകൾക്കു പകരം അപകടകാരികളായ അണുക്കളെ നശിപ്പിക്കാൻ പ്രോബയ�ോട്ടിക്കുകൾ ഉപയ�ോഗിക്കാം. ഇവ പ്രധാനമായും അമ്ലത്വം വർദ്ധിപ്പിച്ച് അപകടകാരികളെ നശിപ്പിക്കുകയും ഇവ ഉൽപാദിപ്പിക്കുന്ന അമൈന�ോ അമ്ലങ്ങൾ, വിറ്റമിനുകൾ എന്നിവ അനുകൂല സൂക്ഷ്മ ജീവികളുടെ പെരുകലിന് സഹായകമാകുകയും ചെയ്യുന്നു. ര�ോഗപ്രതിര�ോധശേഷി വർദ്ധിപ്പിക്കുന്നതിൽ ഇവ പ്രാധാന്യമർഹിക്കുന്നു. ജീവികളുടെ വളർച്ചയ്ക്കും പാലുൽപാദനത്തിനും അത്യന്താപേക്ഷിതമാണ് പ്രോട്ടീൻ അഥവാ മാംസ്യം, പശുക്കളിൽ സാധാരണയായി ആഹാരത്തിലൂടെ ക�ൊടുക്കുന്ന ഈ മാംസ്യം/ പ്രോട്ടീൻ, ആമാശയത്തിന്റെ ആദ്യ അറയായ റൂമനിൽ ചെല്ലുകയും, അവിടെ ധാരാളമുളള സൂക്ഷ്മ ജീവികൾ ഇവയെ വിഘടിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെ വിഘടിപ്പിക്കപ്പെടുന്ന വലിയ�ൊരു ഭാഗം ഈ ജീവികൾ തന്നെ ഉപയ�ോഗിക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ ആഹാരത്തിലൂടെ നൽകുന്ന ഉയർന്ന നിലവാരമുളള പ്രോട്ടീനുകൾ പശുവിന് ലഭ്യമല്ലാതാകുകയും ചെയ്യുന്നു. ഇതിന് പരിഹാരമായി റൂമനിലെ ബാക്ടീരിയകളുടെ വിഘടനം ചെറുക്കാൻ കഴിവുളള ഇനം

1.

പ്രയ�ോജനം 1.

പ്രസവാനന്തരം പശുക്കളിൽ ഉണ്ടാകുന്ന ഊർജ്ജക്കമ്മി പരിഹരിച്ച് ഇത് സംബന്ധിച്ചുണ്ടാകുന്ന കീറ്റോസിസ് പ�ോലുളള ര�ോഗങ്ങളിൽ നിന്ന് പശുക്കളെ സംരക്ഷിക്കുന്നു.

2.

പാലുൽപാദനം കൂട്ടുന്നത�ോട�ൊപ്പം പാലിലെ ക�ൊഴുപ്പിന്റെ അളവും വർദ്ധിപ്പിക്കുന്നു.

വ്യാവസായികാടിസ്ഥാനത്തിൽ ഡയറി ഫാം തുടങ്ങുമ്പോൾ ഈ നൂതനരീതികൾ തീറ്റയുടെ ഗുണവും ലഭ്യതയും ഉറപ്പാക്കാൻ വളരെയധികം സഹായകമാകും. 59


കൃഷി ഓർമകൾ

www.krishijagran.com

ഒരു ഗ്രാമത്തിന്റെ സംസ്‌ക്കാരം

എ.വി നാരായണൻ

കൃ

കൃഷിപ്പട്ടാളമായ നീലക്കുപ്പായക്കാർ

ഗ്രാമത്തിന്റെ അഭിമാനം

ഷിയുടെ സുവർണ്ണകാലം നമ്മിൽ നിന്ന് പിറക�ോട്ട് കാലത്തെ സ്മരണകൾ വെളളിത്തിരയിൽ വന്നുക�ൊണ്ടിരിക്കുന്നത്. കാർഷികമായി വളരെ ഉയരത്തിൽ എത്തിയ നമ്മുടെ നാട് നെല്ലിനെ ലക്ഷ്മീദേവിയായി പൂജിച്ചു നടന്ന കാലം. ഒരിഞ്ചു ഭൂമിപ�ോലും വെറുതെ കിടത്താതെ വീണുകിടക്കുന്ന നെല്ലും വറ്റും (ച�ോറും) പെറുക്കിയെടുത്ത സമയം, അതായത് ഒറ്റ

വിളവയൽ രണ്ടും മൂന്നാം വിളയ്ക്കുവേണ്ടിപരുവപ് പെടുത്തുകയും ചെയ്ത കാലം. നെൽവയലുകളിൽ നിന്ന് മണ്ണുകൾ കട്ടമുറിക്കുവാൻ വീടിന്റെ തറ നിറയ്ക്കാനും മണ്ണുകൾ എടുത്ത പറമ്പ്കുഴിച്ചിരുന്ന ഇന്ന് അത് കുന്നുകൾ ഇടിച്ച് നികത്തുവാൻ തുടങ്ങി. ഈ രണ്ട് കാര്യങ്ങളും നേരിൽ കാണുവാൻ കഴിഞ്ഞവർ ചുരുക്കമാണ്. ഒന്നാം വിളയ്ക്ക് കറുത്തല്ലിക്കണ്ണൻ, ക�ോഴിവാലൻ, തൗവ്വൻ, പ�ൊന്നരിയൻ (ബങ്ക്, കുഞ്ഞിവിത്ത് ),

60

Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35


www.krishijagran.com

നീലക്കുപ്പായം ഇട്ട് അന്നത്തെ യുവകർഷകരായും കർഷക ത�ൊഴിലാളിയായും നിലനിന്നിരുന്നു. എല്ലാ കാർഷിക ജ�ോലികളും ചെയ്ത ഒരു കൂട്ടർ ഇന്നു നാടിന്റെ അഭിമാനമായി വാർദ്ധക്യത്തിൽ നിലക�ൊളളുന്നു. ഇവരെ കാണുവാന�ോ ആദരിക്കുവാന�ോ സ്റ്റേജിലിരുത്തി അനുമ�ോദിക്കാന�ോ ആരും മുന്നോട്ടു വന്നിട്ടില്ല. വെളുത്തല്ലിക്കണ്ണൻ മുതലായവയും രണ്ടാം വിളയ്ക്ക് അരിക്കിരായിയും, മഷൂരിയും, ചിറ്റേരിയും, കവുങ്ങും, പൂത്താലയും കൂടാതെ ജാപ്പാൻ നാട്ടിയായി അയ്യാറെട്ട് (IR8), ജയ, ജ്യോതി, അയ്യാറിരുപത് (IR20) തുടങ്ങിയവയും മൂന്നാവിളയ്ക്ക് ത�ൊണ്ണൂറാൻ, കൾച്ചർ 28, ശങ്കർ, ത്രിവേണി, പാച്ചൻ എന്നിവയും കൃഷിചെയ്ത കാലം കർഷകൻ കണക്കുകൂട്ടിയത് പിട്ടപ്പത്ത്, വിരിയപ്പത്ത്, വിളയപ്പത്ത് അങ്ങനെ ഒരു മാസം കൃഷിയുടെ മൂപ്പെത്തുന്നത് കണക്കാക്കിയിരുന്നു. എന്നാൽ വെളളം കുറഞ്ഞ സമയങ്ങളിൽ ത�ോട്ടിൽ ഊമണി കെട്ടാൻ ക�ോട്ടയും ക�ൊണ്ട് നനച്ചിരുന്നു. കൂടാതെ കഷ്ടകാലത്തിന് അങ്ങിങ്ങായി ലഭിക്കുന്ന മഴയും കൃഷിയെ പ�ോഷിപ്പിച്ചിരുന്നു. ഇതിനെല്ലാം കർഷകരും കർഷക ത�ൊഴിലാളികളുമായിട്ട് നീലപ്പട്ടാളം നിലനിന്നിരുന്നു. അവരുടെ വേഷവിധാനം പത്താം നമ്പർ ത�ോർത്തുമുണ്ടും, ക�ൊട്ടം പാളയും (പാളക�ൊണ്ട് ക�ൊട്ടനുണ്ടാക്കുന്ന പ്രത്യേകതരം ത�ൊപ്പിയാണ് ).

നിലയ്ക്കും മങ്ങൽ വന്നിരിക്കുന്നു. പ്രായമേറി ജ�ോലികൾ ചെയ്യാൻ കഴിയാത്ത അവസ്ഥയായി ഗ്രാമത്തിലെ കർഷക കൂട്ടായ്മ പ്രശംസനീയമായ കാലവും കഴിഞ്ഞിരിക്കുന്നു. അന്ന് കർഷകരും കർഷകത�ൊഴിലാളികളും ഉണ്ടായിരുന്നില്ല. 1960-80 കാലഘട്ടത്തിൽ ഭരിഭാഗം ചെറുപ്പക്കാരും ജ�ോലിയുളളവരും കൃഷിയിൽ മുഴുകിയിരുന്നു. അന്നത്തെ രാഷ്രട്രീയ- സാമൂഹിക- സാംസ്‌ക്കാരിക മായ ചർച്ചകൾ അമ്പലമൈതാനി മറ്റു വിശാല സ്ഥലങ്ങളിൽ വച്ചായിരുന്നു. ജ�ോലികൾ കഴിഞ്ഞ് എല്ലാവരും പ്രസ്തുത സ്ഥലങ്ങളിൽ ഇരുന്ന് പല കാര്യങ്ങളും ചർച്ച ചെയ്യുമ്പോൾ കൃഷിക്കാർക്കും യൂണിഫ�ോം വേണമെന്നതിൽ നിന്നുമാണ് നീലക്കുപ്പായവും/ പച്ചക്കുപ്പായവും ഉരുത്തിരിഞ്ഞു വന്നത്. കാക്കിയുടെതുപ�ോലെ തന്നെയാണ് നീലയും പച്ചയും തുണികളും. അങ്ങനെ ഒരു ജ�ോലി ചെയ്യുന്ന എല്ലാവർക്കും ഒരു യൂണിഫ�ോം ആണ്. അവർക്കെല്ലാം 70-80 നും ഇടയിൽ പ്രായമായി ഇവർ ഇപ്പോഴും പഴയ യൂണിഫ�ോം തന്നെയാണ് ധരിക്കുന്നത്. ഒരു ഗ്രാമം കൃഷിയെ എത്രമാത്രം സ്‌നേഹിച്ച് ബഹുമാനിക്കുന്നു എന്നതിനു തെളിവാണ് ഈ വേഷം. കാലചക്രത്തിന്റെ കറക്കത്തിൽ കാർഷിക രംഗം നാശത്തിന്റെ വക്കിലെത്തിയ വിഷമവും നാടിനെ ബാധിച്ച അരക്ഷിതാവസ്ഥയും യുവജനങ്ങൾ കൃഷിയ�ോടു കാണിക്കുന്ന അവഗണനയും അവജ്ഞതയും ഈ പട്ടാളക്കാർ സഹിക്കുവാൻ പാടുപെടുന്നു. കൂടാതെ ഓർമ്മയിൽ നിന്ന് പല വിലപ്പെട്ട പേരുകൾ മനസ്സിൽ നിന്ന് അയവിറക്കുകയാണ് ഒലക്കോട് (നെല്ലുകുത്തുന്നതിനുവേണ്ടിയുളള പുര), കളത്താല (വൈക്കോലും പതിരും ഇടുന്ന പുര), കമ്പുവാതിൽ (നെല്ലറ), വെണ്ണീർ പുര, ചാണകപ്പുര, ആല, കരക്ക (പ�ോത്തുകളെ പൂട്ടുന്ന സ്ഥലം), നെല്ലുക�ോരി, പുക്കയ (വൈക്കോൽ കൂന), അതിരി (കറ്റ കൂന കൂട്ടി വയ്ക്കുന്നത് ), മെതിക്കുറ്റി, കാറ്റോല ഇതെല്ലാം ഇന്നെവിടെ! കർഷകകുടുംബങ്ങളും കർഷക സാമഗ്രികളും ഇല്ലാത്ത റെഡിമെയ്ഡ് ആണ് ന്യൂജനറേഷന്. ഇനി ഒരിക്കലും പഴയകാലത്തെ പ�ോലെ കൃഷിയ�ോ സംസ്‌കാരമ�ോ ഉണ്ടാകുവാൻ പ�ോകുന്നില്ല എന്നതാണ് സത്യം. നമ്മൊള�ൊന്ന് പുനർചിന്തനം ചെയ്യേണ്ടത് അത്യാവശ്യമാണ്.

നീലക്കുപ്പായം ഇട്ട് അന്നത്തെ യുവകർഷകരായും കർഷക ത�ൊഴിലാളിയായും നിലനിന്നിരുന്നു. എല്ലാ കാർഷിക ജ�ോലികളും ചെയ്ത ഒരു കൂട്ടർ ഇന്നു നാടിന്റെ അഭിമാനമായി വാർദ്ധക്യത്തിൽ നിലക�ൊളളുന്നു. ഇവരെ കാണുവാന�ോ ആദരിക്കുവാന�ോ സ്റ്റേജിലിരുത്തി അനുമ�ോദിക്കാന�ോ ആരും മുന്നോട്ടു വന്നിട്ടില്ല. അടിയന്തിരാവസ്ഥാ കാലത്ത് (1975) പട്രോളിംഗ് ഇറങ്ങിയ ഒരു കൂട്ടം പ�ോലീസുകാർ ചെറിയ ഗ്രൂപ്പായി നാട്ടിൽ വന്നപ്പോൾ നീലക്കുപ്പായക്കാർ ആക്രമിക്കുവാൻ തുനിയുന്നതാണെന്ന ത�ോന്നൽ ഉണ്ടാവുകയും പിന്നീട് അവർ പ�ോയി വലിയ സന്നാഹത്തോടെ ഇവരെ പിടിക്കുവാൻ വരികയും ചെയ്തു. പക്ഷേ അന്വേഷണത്തിൽ ഇവർ കർഷകരാണെന്നും അവരുടെ യൂണിഫ�ോമാണെന്നറിയുകയും സന്തോഷത്തോടെ അവർ തിരിച്ചു പ�ോവുകയും ചെയ്തു. വയലാറിന്റെ ഗാനമായ '' നമ്മളുക�ൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ.....'' തുടങ്ങിയ ഗാനം ഇവർ പാടത്തും പറമ്പിലും കുരുമുളക് പറിക്കുന്ന മരത്തിനു മുകളിലിരുന്നും ഈണത്തിൽ പാടിയ കാലം കഴിഞ്ഞിരിക്കുന്നു. നീലക്കുപ്പായക്കാരുടെ

Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35

61


ബ്രാൻഡ് അംബാസിഡർ / കൃഷി

www.krishijagran.com

സദാനന്ദന്റെ ലിറ്റി ജ�ോസ്

കണ്ണൂർ ജില്ലാ ക�ോർഡിനേറ്റർ

സമയം

''ആ

ര�ോഗ്യം വിലക�ൊടുത്ത് വാങ്ങാൻ സാധിക്കില്ല. അധ്വാനിച്ച് തന്നെ നേടണം''. കർഷകനായ ടി. വി സദാനന്ദന്റെ വാക്കുകൾ. കണ്ണൂർ ജില്ലയിലെ ചെറുതാഴം ക�ോട്ടക്കുന്നിൽ താമസിക്കുന്ന സദാനന്ദൻ, കാർഷിക രംഗത്തു വന്നിട്ട് 30 വർഷം കഴിഞ്ഞു. പരമ്പരാഗത കർഷക കുടുംബത്തിൽ ജനിച്ച സദാനന്ദന്റെ അലിഞ്ഞു ചേർന്നതാണ് കൃഷി.

ക�ൊയ്യുന്നതും മെതിക്കുന്നതുമെല്ലാം സദാനന്ദൻ തന്നെ. അതുക�ൊണ്ടുതന്നെ നെൽകൃഷിയിൽ പുതിയ പരീക്ഷണങ്ങൾ നടത്തുക വിജയിച്ചിട്ടുമുണ്ട്. പുതിയ കൃഷിരീതികളല്ല കേട്ടോ സദാനന്ദൻ പരീക്ഷിക്കുന്നത്. കൃഷി സഹായ യ�ങ്ങളാണ്. ഇന്നോളം മനസ്സിലാക്കിയ കൃഷി അറിവുകളിൽ നിന്ന് സ്വയം കണ്ടെത്തിയാണ് ഇദ്ദേഹം കൃഷി യന്ത്രങ്ങൾ നിർമ്മിക്കുന്നത്. ഇതിൽ പ്രധാനപ്പെട്ടവപാഡി പെസ്റ്റ് പിക്കകർ, സ�ോയിൽ ഫില്ലിംഗ് ഡിവൈസ്, അഡ്ജസ്റ്റ് ലവലർ തുടങ്ങിയവ.

സദാനന്ദന്റെ കൃഷിയിടത്തിൽ ഇല്ലാത്തതായി ഒന്നുമില്ല. ഒരു വീട്ടിലേക്ക് ആവശ്യമുളള എല്ലാ പച്ചക്കറികളും ഇവിടെയുണ്ട്. അതും രാസവളം ഉപയ�ോഗിക്കാതെ പൂർണ്ണമായും ജൈവവളം നൽകി വിളയിച്ചവ. പച്ചക്കറികൾക്ക് പുറമെ തെങ്ങ്, കവുങ്ങ്, വാഴ, നെല്ല് തുടങ്ങിയവയുമുണ്ട്. ഇവയിൽ കൃഷി മാത്രം ഒതുങ്ങുന്നില്ല. സദാനന്ദന്റെ കൃഷി സ്‌നേഹം. നാടൻക�ോഴി, മണിത്താറാവ്, അരയന്നം, ടർക്കി, എമു, പശു, എരുമ, പ�ോത്ത് എന്നിങ്ങനെ ഇവിടെ ഇല്ലാത്തതായി ഒന്നുമില്ല. വീട്ടിൽ വരുന്നവരെ സ്വീകരിക്കാൻ ഇവ സദാ തയ്യാറാണ്!

പാഡി പെസ്റ്റ് പിക്കർ

നെല്ലിനെ ബാധിക്കുന്ന പ്രധാന കീടങ്ങളായ ഓലചുരുട്ടി പുഴു, തണ്ടുതുരപ്പൻ പുഴു തുടങ്ങിയവയെ കൂട്ടത്തോടെ പിടിക്കാനുളള ഉപകരണമാണ് പാഡി പെസ്റ്റ് പിക്കർ. കൈക�ൊണ്ട് പ്രവർത്തിപ്പിക്കുന്ന ഈ ഉപകരണം ഫാനിന്റെ മാതൃകയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. പണ്ട് കാലത്തൊക്കെ ഈ കീടങ്ങളെ മുറം ഉപയ�ോഗിച്ച് വീശിയാണ് പിടിച്ചുക�ൊണ്ടിരുന്നത്. എന്നാൽ ഇവിടെ കൈക�ൊണ്ട് ലിവർ തിരിച്ച് ഫാൻ കറക്കുമ്പോൾ യന്ത്രത്തിന്റെ പിൻഭാഗത്തുളള വലപ്പെട്ടിയിൽ കീടങ്ങൾ അകപ്പെടും. പിന്നീട് സൗകര്യാർത്ഥം

കർഷകനെന്ന നിലയിൽ എല്ലാ വിളകളും ഒരു പ�ോലെയാണെങ്കിലും നെൽ കൃഷിയിൽ പ്രത്യേക താൽപര്യമുണ്ട് സദാനന്ദന്. ആറര ഏക്കർ സ്ഥലത്താണ് നെൽകൃഷി. 'അരിക്കിലായി' എന്നറിയപ്പെടുന്ന അറത്തിലായി ഇനമാണ് പ്രധാന കൃഷി. കൃഷിയിടത്തിൽ നെല്ല് വിതയ്ക്കുന്നതും 62

Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35


www.krishijagran.com

അവയെ ശേഖരിച്ച് നശിപ്പിക്കാം. വൈദ്യുതി ആവശ്യമില്ലാത്തതിനാൽ പണച്ചിലവില്ല. സമയ ലാഭവുമുണ്ട്.

കൂട്ടാനും കുറയ്ക്കാനും ഇതിനു കഴിയും. ചെറിയ പ്ലോട്ടുകൾക്ക് അനുയ�ോജ്യം.

സ�ോയിൽ ഫില്ലിംഗ് ഡിവൈസ്

അഡ്ജസ്റ്റ് ലവലർ

എല്ലാ ഫാക്ടറികളിലും ഉപയ�ോഗിക്കുന്ന ഫില്ലിംഗ് മെഷീന്റെ മറ്റൊരു രൂപം. വളം എളുപ്പം കൂടകളിൽ നിറയ്ക്കാൻ ഉപയ�ോഗിക്കുന്നു. ഒരു ഭാഗത്തെ ലിവർ കൈക�ൊണ്ട് തിരിക്കുമ്പോൾ

ട്രാക്ടറിന്റെ പിറകിൽ പ്രത്യേകം ഘടിപ്പിക്കാവുന്ന ലവലർ സാധാരണ ട്രാക്ടറിലുളള ലവലറിനേക്കാൾ ചരിവ്

മറുഭാഗത്തെ ടണലിലൂടെ നിർദ്ദിഷ്ട അളവിൽ മിശ്രിതം കൂടയിലേക്ക് നിറയും. സദാനന്ദന്റെ കണ്ടുപിടിത്തങ്ങൾ ഇതിൽ മാത്രം ഒതുങ്ങുന്നില്ല. ഇപ്പോഴും അത് തുടരുന്നു. എല്ലാ കൃഷികളും പരീക്ഷിച്ചെങ്കിലും മത്സ്യകൃഷി മാത്രം ചെയ്തിട്ടില്ലെന്നും അത് ആരംഭിക്കാൻ താൽപര്യമുണ്ടെന്നും സദാനന്ദൻ പറയുന്നു. ഇതിന്റെയ�ൊക്കെ ഫലമെന്നോണം നിരവധി അവാർഡുകളും സദാനന്ദനെ തേടിയെത്തി. കൂടാതെ 2012-13 വർഷത്തെ നല്ല സമ്മിശ്ര കർഷകനുളള ചെറുതാഴം കൃഷിഭവന്റെ അവാർഡ്, 2013-14 വർഷത്തെ കല്യാശ്ശേരി ബ്ലോക്കിലെ നല്ല നെൽക്കർഷനുളള അവാർഡ്, 2016 ലെ സംസ്ഥാന സർക്കാരിന്റെ ശ്രമശക്തി അവാർഡ് എന്നിവ ലഭിച്ചു. കഠിനാധ്വാനവും കൃഷിയ�ോടുളള താത്പര്യവുമാണ് സദാനന്ദനെ വിജയകിരീടമണിയിച്ചത്. ഒരു കർഷകൻ, കർഷകനും കർഷക ത�ൊഴിലാളിയുമാകണം എന്ന് പറയുന്ന ഇദ്ദേഹം മണ്ണുമായുളള ബന്ധമാണ് തന്റെ ആര�ോഗ്യത്തിന്റെ രഹസ്യമെന്ന് പറഞ്ഞ് യുവതലമുറയെ കൃഷിയിലേക്ക് സ്വാഗതം ചെയ്യുന്നു. സദാനന്ദനെപ്പോലുളളവരെ നമുക്കും മാതൃകയാക്കാം. Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35

63


വീട്ടുകൃഷി

വീണാറാണി. ആർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ, നീലേശ്വരം

www.krishijagran.com

പച്ചമുളക്

പരിശുദ്ധിയ�ോടെ ഉജ്വലയാണ് പച്ചമുളകിലെ താരം. സെപ്തംബർ-ഒക്‌ട�ോബറാണ് തൈ നടാൻ അനുയ�ോജ്യം. തുറസ്സായ സ്ഥലത്ത് വളക്കൂറുളള മേൽമണ്ണും ഉണക്കിപ്പൊടിച്ച ചാണകവും ചേർത്താണ് നഴ്സ ‌ റി തയ്യാറാക്കേണ്ടത്. സാലഡ് തുടങ്ങിയ കറികളിലെല്ലാം പച്ചമുളക് പച്ചയായി തന്നെ ഉപയ�ോഗിക്കുന്നത് പ്രശ്ന ‌ ം രൂക്ഷമാക്കുന്നു. നമുക്ക് വേണ്ട പച്ചമുളക് നമുക്കു തന്നെ കൃഷി ചെയ്‌തെടുക്കാം. ഉജ്വലയാണ് പച്ചമുളകിലെ താരം. സെപ്തംബർഒക്‌ട�ോബറാണ് തൈ നടാൻ അനുയ�ോജ്യം. തുറസ്സായ സ്ഥലത്ത് വളക്കൂറുളള മേൽമണ്ണും ഉണക്കിപ്പൊടിച്ച ചാണകവും ചേർത്താണ് നഴ്സ ‌ റി തയ്യാറാക്കേണ്ടത്. ഉണക്കിപ്പൊടിച്ച ചാണകത്തിനു പകതരം ട്രൈക്കോഡെർമ വളർത്തിയെടുത്ത ചാണകം ഉപയ�ോഗിക്കുന്നത് നല്ലത്. വിത്ത് മുളച്ചുതുടങ്ങിയാൽ പുത മാറ്റണം. തൈകൾ തഴച്ചു വളരുന്നതിനായി നേർപ്പിച്ച ചാണകപ്പാല�ോ ഗ�ോമൂത്രമ�ോ ഇടയ്ക്ക് തളിക്കുക. മുളച്ച് ഒരു മാസം പ്രായമായ തൈകൾ പറിച്ചുനടാം. നഴ്സ ‌ റി നനച്ചതിനുശേഷം മാത്രമെ തൈകൾ പറിച്ചെടുക്കാവൂ. കൃഷിസ്ഥലം നല്ലതുപ�ോലെ കിളച്ച് സെന്റൊന്നിന് രണ്ടു കില�ോ കുമ്മായവുമായി ചേർത്തിളക്കണം. 15 ദിവസത്തിനുശേഷം 100 കില�ോ ട്രൈക്കോഡെർമ സമ്പുഷ്ടീകരിച്ച ചാണകപ്പൊടി അടിവളമാക്കാം. പറിച്ചുനടുന്ന സമയത്ത് തൈകളുടെ വേരുകൾ 20 ഗ്രാം സ്യൂഡ�ോമ�ോണസ് ഒരു ലിറ്റർ വെളളത്തിൽ കലക്കിയ ലായനിയിൽ അരമണിക്കൂർ മുക്കിവയ്ക്കുക. 10 ദിവസത്തില�ൊരിക്കൽ മണ്ണിക്കമ്പോസ്റ്റോ പ�ൊടിച്ച ആട്ടിൻകാഷ്ഠമ�ോ പുളിച്ച കടലപ്പിണ്ണാക്കോ ചേർത്ത് മണ്ണ് മൂടണം. തൈ ചീയൽ, ഇലപ്പുളളിര�ോഗം, ബാക്ടീരിയ വാട്ടം എന്നീ ര�ോഗങ്ങൾ ചെറുക്കുന്നതിനായി ആഴ്ചയില�ൊരിക്കൽ 20 ഗ്രാം സ്യൂഡ�ോമ�ോണസ് ഒരു ലിറ്റർ വെളളത്തിൽ കലക്കി തളിക്കുകയും തടം കുതിർക്കുകയും അഞ്ചുഗ്രാം വെർട്ടിസീലിയം ലെക്കാനി ഒരു ലിറ്റർ വെളളത്തിൽ കലക്കിതളിക്കണം. പച്ചില, ത�ൊണ്ട് എന്നിവ ഉപയ�ോഗിച്ച് പുതയിട്ടുക�ൊടുക്കുന്നത് കളകൾ നിയന്ത്രിക്കാനും ഈർപ്പം നിലനിർത്താനും സഹായിക്കും. 10 പച്ചമുളക് തൈകൾ ഉണ്ടെങ്കിൽ ഏത് അടുക്കളയുടെ ആവശ്യവും നിറവേറ്റാമെന്നിരിക്കെ വിപണിയിലെ വിഷാംശം കലർന്ന മുളക് കഴിക്കണ�ോ?

ച്ചമുളകില്ലാത്ത അടുക്കള മലയാളിയുടെ ആല�ോചനയ്ക്കുമപ്പുറമാണ്. ക്ലോർപെറിഫ�ോസും സൈപർമെത്രിയും അടക്കം ഏഴ് രാസകീടനാശിനികൾ നിറഞ്ഞതാണ് നമ്മുടെ വിപണിയിലെ മുളക് എന്ന് പഠനങ്ങൾ. വെളളായണി കാർഷിക ക�ോളേജിൽ പ്രവർത്തിക്കുന്ന അനലറ്റിക്കൽ ലാബിൽ നടത്തിയ എല്ലാ പരിശ�ോധനയിലും വർദ്ധിത വീര്യത്തിലുളള കീടനാശിനികളുടെ കാര്യത്തിൽ പച്ചമുളക് ഒന്നാം സ്ഥാനം ആർക്കും വിട്ടുക�ൊടുക്കില്ല. പച്ചടി, ചട്ണി, 64

Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35


www.krishijagran.com

65


www.krishijagran.com

സ്ഥാപനങ്ങൾ, സേവനങ്ങൾ

സരിത എൻ. ആർ

തൃശൂർ ജില്ലാ ക�ോർഡിനേറ്റർ. ഫ�ോൺ: 8606388668

കദളീവനം, ഔഷധവനം, പിന്നെ മഞ്ഞൾവനം

രിത സമൃദ്ധമായ കുറുന്തോട്ടി പാടങ്ങൾ, ഏക്കറുകള�ോളം സ്ഥലത്ത് പടർന്നു വളരുന്ന മഞ്ഞൾചെടികൾ, ക�ൊടുവേലി ത�ോട്ടങ്ങൾ പുതുതലമുറയ്ക്ക് കേട്ടുകേൾവി പ�ോലുമില്ലാത്ത അത്യപൂർവ്വ ഗുണങ്ങൾ ഉളളില�ൊതുക്കിയ നിരവധി ഔഷധസസ്യങ്ങളുടെ വൻ ശേഖരം തൃശൂർ ജില്ലയിലെ മറ്റത്തൂർ എന്ന മലയ�ോരഗ്രാമത്തിലാണ് ഈ ഔഷധക്കലവറ. ഇവിടെ ഓര�ോ വീട്ടിലും ഒരു ഔഷധച്ചെടിയെങ്കിലും ഉണ്ടാകും. വളർത്തുന്ന കർഷകന്റെ മുഖത്ത് നിറപുഞ്ചിരിയും, കഠിനാധ്വാനത്താൽ വിളയിച്ച വിളകൾക്ക് ലഭിക്കുന്ന അർഹിച്ച വിപണിയും ആഗ്രഹിച്ച

പ്രതിഫലവുമാണ് ഈ ചിരിയുടെ രഹസ്യം. ഇതിനെല്ലാം ഇവർ കടപ്പെട്ടിരിക്കുന്നത് മറ്റത്തൂർ ലേബർ സഹകരണ സംഘത്തോട്. നേട്ടത്തിലും ക�ോട്ടത്തിലും കർഷകരുടെ ത�ോള�ോട് ത�ോൾ ചേർന്ന് പ്രവർത്തിക്കുന്ന ഗ്രാമീണ സഹകരണ സംഘം. പ്രാദേശിക വികസനത്തിനും സാമൂഹ്യക്ഷേമത്തിനും ഊന്നൽ നൽകി 2004 ലാണ് മറ്റത്തൂർ ലേബർ സഹകരണ സംഘം രൂപം ക�ൊണ്ടത്. അന്നത്തെ എം.എൽ.എ ആയിരുന്ന ഇന്നത്തെ വിദ്യാഭ്യാസമ�ി പ്രൊഫ. രവീ�നാഥ് മണ്ഡലത്തിൽ നടപ്പാക്കിയ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായാണ് ഗുരുവായൂർ 66

Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35


www.krishijagran.com

പ്രാദേശിക വികസനത്തിനും സാമൂഹ്യക്ഷേമത്തിനും ഊന്നൽ നൽകി 2004 ലാണ് മറ്റത്തൂർ ലേബർ സഹകരണ സംഘം രൂപം ക�ൊണ്ടത്. അന്നത്തെ എം.എൽ.എ ആയിരുന്ന ഇന്നത്തെ വിദ്യാഭ്യാസമ�ി പ്രൊഫ. രവീ�നാഥ് മണ്ഡലത്തിൽ നടപ്പാക്കിയ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായാണ് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് കദളിപ്പഴം നൽകുന്ന കദളീവനം പദ്ധതി ബാങ്ക് ഏറ്റെടുക്കുന്നത്. കൂടുതൽ പേരെ ഇതിലേക്ക് ആകർഷിക്കാനും സ�ൊസൈറ്റിക്ക് കഴിഞ്ഞത് സ്വാഭാവികം. കദളീവനം പദ്ധതി വൻ വിജയമായത�ോടെ മറ്റു മേഖലകളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. ഇതിന്റെ ഭാഗമായി പുഷ്പ ഗ്രാമം, ഔഷധവനം, ജൈവപാവയ്ക്ക, മഞ്ഞൾ, വനങ്ങൾ എന്നീ പദ്ധതികൾക്കും സ�ൊസൈറ്റി തുടക്കം കുറിച്ചു. 2014 സംസ്ഥാന ഔഷധസസ്യബ�ോർഡ് തുടക്കം കുറിച്ച 'ഗ്രാമീണം' പദ്ധതിയിലൂടെയാണ് ലേബർ ബാങ്ക് പച്ചമരുന്ന് കൃഷിയിലേക്ക് വരുന്നത്. ഔഷധവനം പദ്ധതിയിലൂടെ ക�ോട്ടക്കൽ ആര്യവൈദ്യശാല, ഔഷധി, ‌ ം സിതാറാം ആയുർവേദ ഫാർമസി, വൈദ്യരത്ന ഔഷധശാല തുടങ്ങി പത്തോളം ആയുർവേദ കമ്പനികൾ അവർക്കാവശ്യമായ പച്ചമരുന്നുകൾ കൃഷി ചെയ്ത്‌നൽകുന്നതിന് സ�ൊസൈറ്റിയുമായി കരാർ ഉണ്ടാക്കി. നാലു ഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്. ക�ൊടുവേലി, ശതാവരി, ആടല�ോടകം, കുറുന്തോട്ടി, അടപതിയൻ, സർപ്പഗന്ധി, കിരിയാത്ത്, കച്ചോലം, ഓരില, കാട്ടുപടവലം എന്നിവയുടെ വിത്ത് ശേഖരണവും കൃഷിയും സ�ൊസൈറ്റി ആരംഭിച്ചു. ഓര�ോ ഇനവും കൃഷി ചെയ്യുന്ന കർഷകരെ ഗ്രൂപ്പുകളായി തിരിച്ച് അതിൽ അവരെ സ്‌പെഷ്യെ​െലസ് ചെയ്യിക്കാൻ പരിശീലനങ്ങളും നൽകുന്നു. ചെമ്പുച്ചിറ, ചെട്ടിച്ചാൽ, മുപ്ലിയം, പൂക്കോട് എന്നീ സ്ഥലങ്ങളിലായി 20 ഏക്കർ സ്ഥലത്താണ് ഔഷധവനം പദ്ധതി ആരംഭിച്ചത്. വിത്ത് ശേഖരണം, വ്യാപനം എന്നിവയാണ് അടുത്ത ഘട്ടം. തൃശൂർ ജില്ലയിലെ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും ഔഷധകൃഷി ആരംഭിക്കാനാണ് സ�ൊസൈറ്റിയുടെ തീരുമാനം. ഇതിന് കർശകർക്ക് പരിശീലനം നൽകിവരുന്നു. 15 ഏക്കറിലധികം സ്ഥലത്ത് ക�ൊടുവേലി ഒരു ഏക്കർ വീതം അടപതിയൻ, കച്ചോലം, ആടല�ോടകം, 50 സെന്റിൽ കാട്ടുപടവലം കൃഷി. കേരള ഫ�ോറസ്റ്റ് റിസർച്ച് ഇൻസ്റ്റിട്യൂട്ട് ആണ്‌ വിത്തുകൾ ഉൽപാദിപ്പിച്ചു സ�ൊസൈറ്റിക്ക് നൽകുന്നത്. കുടുംബശ്രീ, സന്നദ്ധസംഘടനകൾക്കു പുറമെ നാട്ടിൻ പുറത്ത് ഔഷധ സസ്യങ്ങൾ പറിച്ചു വിറ്റു ജീവിക്കുന്നവരെയും പദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്. ബൈ ബാക്ക് വ്യവസ്ഥയും ഉൽപാദന ചെലവ് അനുസരിച്ച് കൃത്യമായ വിലയും സ�ൊസൈറ്റി ഉറപ്പുനൽകുന്നു. 2020 ആകുന്നത�ോടെ സുദീർഘ കർമ്മ പദ്ധതികൾക്ക് തയ്യാറെടുക്കുകയാണ് സ�ൊസൈറ്റിയും കർഷകരും. ആയുർവേദ ചികിൽസാമേഖലയിലെ നാഴികക്കല്ലായി മറ്റത്തൂർ ലേബർ സ�ൊസൈറ്റിയുടെ ഔഷധവനം പദ്ധതി രൂപാന്തരപ്പെട്ടിരിക്കുന്നു.

ക്ഷേത്രത്തിലേക്ക് കദളിപ്പഴം നൽകുന്ന കദളീവനം പദ്ധതി ബാങ്ക് ഏറ്റെടുക്കുന്നത്. എട്ടു വർഷങ്ങൾക്കിപ്പുറവും വളരെ വിജയകരമായി കദളീവനം പദ്ധതിയുമായി മുമ്പോട്ടു പ�ോകുകയാണ് ബാങ്ക്. കുടുംബശ്രീ ജില്ലാ മിഷന്റെ സഹകരണത്തോടെയാണ് കദളീവനം പദ്ധതി നടപ്പാക്കുന്നത്. 'ബൈ ബാക്ക് ' വ്യവസ്ഥയിൽ കർഷകർക്ക് വിത്തുകൾ എത്തിച്ചു കാർഷിക�ോല്പന്നങ്ങൾ തിരിച്ചെടുക്കുന്ന പദ്ധതിയിൽ കർഷകരും നൂറു ശതമാനം സംതൃപ്തർ. കർഷകന്റെ എക്കാലത്തെയും പ്രശ്ന ‌ മാണ്. കാർഷിക�ോൽപന്നങ്ങൾക്ക് സുസ്ഥിരമായ വിപണി ഇത് ഉറപ്പാക്കുകവഴി കർഷകരുടെ വിശ്വാസം നേടിയെടുക്കാനും Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35

67


ഗൃഹപാചകം

www.krishijagran.com

ക�ോക്കനട്ട് ബർഫി മുതൽ അതിരസം വരെ

ഇന്ദു നാരായൺ

ഫ�ോൺ: 8281659340

ക�ോക്കനട്ട് ബർഫി

കാഷ്യു സ്‌ക്വയേഴ്സ ‌ ്

തേങ്ങ ചുരണ്ടിയത് - 2 കപ്പ് പഞ്ചസാര - 1 1/2 കപ്പ് നെയ്യ് - 3 ടേബിൾസ്പൂൺ

അണ്ടിപ്പരിപ്പ് - 1 കപ്പ് പ�ൊടിച്ച പഞ്ചസാര - 1 കപ്പ് തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

റ�ോസ് എസൻസ് ഏതാനും തുളളി. അണ്ടിപ്പരിപ്പ് വെളളത്തിൽ ഇട്ട് 10 മിനിറ്റ് വയ്ക്കുക. ഇനി ഇതരച്ച് അണ്ടിപ്പരിപ്പ് നന്നായരയ്ക്കുക. ഇത് പഞ്ചസാര പ�ൊടിച്ചതുമായി ചേർക്കുക. ഇത�ൊരു ന�ോൺസ്റ്റിക് പാനിലിട്ട് ഇളക്കുക. ചപ്പാത്തി മാവിന്റെ പരുവമാകുമ്പോൾ വാങ്ങുക. എസ്സൻസ് ചേർക്കുക. കട്ടിയുളള ചപ്പാത്തിയായി പരത്തുക. ഇത് ഒരു നെയ് തടവിയ അലുമിനിയം ഫ�ോയിലിൽ വച്ചായിരിക്കണം പരത്തേണ്ടത്. ചൂട�ോടെ തന്നെ ഡയമണ്ട് ആകൃതിയിൽ മുറിച്ചെടുക്കുക.

അര കപ്പ് തേങ്ങയും അൽപം വെളളവും കൂടി നന്നായരക്കുക. ഇത് നന്നായി പിഴിഞ്ഞെടുക്കുക. ഇതിൽ പഞ്ചസാരയിട്ട് തിളപ്പിക്കുക. ഇനി തേങ്ങ അരിച്ചത് ഇതിൽ ചേർക്കുക. എല്ലാംകൂടി ഒറ്റബാൾ ആക്കുന്ന പരുവത്തിൽ നെയ്യൊഴിച്ചിളക്കുക. നെയ്യ് തടവിയ ഒരു പ്ലേറ്റിലേക്ക് ഇത് പകരുക. ചൂട�ോടെ തന്നെ കഷ്ണങ്ങളാക്കുക.

അതിരസം

അരിപ്പൊടി - 1/2 കില�ോ ശർക്കര ചീകിയത് - 300 ഗ്രാം ഏലയ്ക്കാപ്പൊടി - 1/2 ടീസ്പൂൺ നെയ്യ് - 1 ടേബിൾ സ്പൂൺ എണ്ണ - വറുക്കാൻ പാകത്തിന് എളള് - മീതെ വികറാൻ

തയ്യാറാക്കുന്ന വിധം ഒരു പാത്രത്തിൽ ശർക്കരയിട്ട്, അത് മൂടത്തക്കവിധം വെളളം ഒഴിക്കുക. ഒരു ബാൾ ആയി വരും വരെ തിളപ്പിക്കുക. പാത്രം വാങ്ങി ഏലയ്ക്കാപ്പൊടിയും അരിപ്പൊടിയും 68

Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35


www.krishijagran.com

ചേർത്ത് കട്ടകെട്ടാതെ ഇളക്കുക. ഇത�ൊരു പാത്രത്തിലേക്ക് പകരുക. നന്നായിളക്കി ഒരു ടേബിൾ സ്പൂൺ നെയ്യ് മീതെ ഒഴിച്ച് ഉരുളകളാക്കി അവ ചെറു വൃത്തങ്ങളാക്കി പരത്തുക. മീതെ എളള് വിതറി ഒന്നമർത്തുക. ഇവ ചൂടെണ്ണയിൽ ഇട്ട് വറുത്ത് ക�ോരുക. പേപ്പർ ടവ്വലിൽ നിരത്തി അധികമുളള എണ്ണമയം മാറ്റുക.

ആകൃതിയിലാക്കുക. ഇവ പതുക്കെ ചൂടെണ്ണയിലിട്ട് കരുകരുപ്പാക്കി ക�ോരുക. മിച്ചമുളള മാവും ഇതേപ�ോലെ തയ്യാറാക്കി കഴുകി ഉണക്കിയ ടിന്നിലാക്കി സൂക്ഷിക്കുക.

ചെറുപയ൪ ലഡ്ഡു

ചെറു പയറു പരിപ്പ് - 1 കപ്പ് (ത�ൊലിയ�ോടെ) പഞ്ചസാര - 1/2 കപ്പ് ശർക്കര ചീകിയത് - 1/2 കപ്പ്

അരിമുറുക്ക്

അരിപ്പൊടി - 4 കപ്പ് ഉഴുന്ന് വറുത്ത് പ�ൊടിച്ചത് - 1 കപ്പ് കുരുമുളകു പ�ൊടി - 1 ടേബിൾ സ്പൂൺ (തരിയായി പ�ൊടിച്ചത്) ഉപ്പ് - പാകത്തിന് നെയ്യ് - 50 ഗ്രാം

ഉരുക്കിയ നെയ്യ് ഏലയ്ക്കാപ്പൊടി

അണ്ടിപ്പരിപ്പ് വറുത്ത് ചെറുതായരിഞ്ഞത്

- കുറച്ച്

തയ്യാറാക്കുന്ന വിധം

എണ്ണ - വറുക്കാൻ

ചെറു പയറുപരിപ്പ് മണം വരും വരെ വറുക്കുക. വാങ്ങി വയ്ക്കുക. ആറിയതിനുശേഷം പ�ൊടിച്ച് നന്നായി തെളളുക. ഇതിൽ ശർക്കരയും പഞ്ചസാരയും ചേർത്ത് മിക്സ ‌ ിയിലാക്കി നന്നായടിച്ച് തമ്മിൽ യ�ോജിപ്പിക്കുക. ഇത�ൊരു പരന്ന പരുവത്തിലേക്ക് പകർന്ന് ഏലയ്ക്കാപ്പൊടിയും വറുത്ത് ചെറുതായി മുറിച്ച അണ്ടിപ്പരിപ്പ് ചേർക്കുക. ഇത് കുഴയ്ക്കാൻ മാത്രം നെയ്യും ചേർത്ത് ലഡ്ഡുവിന്റെ ആകൃതിയിൽ ഉരുട്ടിവയ്ക്കുക. പച്ചനിറത്തിലുളള ലഡ്ഡു കുട്ടികളെയും ആകർഷിക്കും.

തയ്യാറാക്കുന്ന വിധം ഒരു പരന്ന ബൗളിൽ നെയ്യിട്ട് വിരലുക�ൊണ്ട് തിരുമി വയ്ക്കുക. 2 തരം മാവുകളും തെളളി ഇതിലിടുക. ഉപ്പും ജീരകപ്പൊടിയും ചേർക്കുക. നന്നായി യ�ോജിപ്പിക്കുക. ഇത് നാല് സമഭാഗങ്ങൾ ആക്കുക. ആദ്യത്തെ പങ്കിൽ വെളളം തളിച്ച് കുഴയ്ക്കുക. നാരങ്ങാവലിപ്പമുളള ഉരുളകളാക്കുക. ആദ്യത്തെ മൂന്ന് വിരലുകൾ ഉപയ�ോഗിച്ച് ഒരു പ�ോളിത്തീൻ ഷീറ്റിലേക്ക് വട്ടത്തിൽ ചുറ്റി ചുറ്റി മുറുക്കിന്റെ

Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35

- ആവശ്യത്തിന് - 1/2 ടീസ്പൂൺ

69


www.krishijagran.com www.krishijagran.com

കുട്ടികളുടെ കൃഷി ജാഗരൺ

നീതു വി.പി.

പരിസ്ഥിതി ക്വിസ് ((എല്ലാം ശരിയുത്തരം അയക്കുന്നവർക്ക് ഒരു വർഷത്തെ കൃഷിജാഗരൺ

മാസിക സൗജന്യമായി അയച്ചുക�ൊടുക്കുന്നതാണ്. ഒന്നിലധികം പേർ ശരിയുത്തരം അയച്ചാൽ ഒരാളെ നറുക്കിട്ടെടുക്കും.)

1.

ല�ോകത്തിലെ ഏറ്റവും വലിയ മഴക്കാട്?

19. കേരളത്തിന്റെ ജൈവ ജില്ല?

2.

കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങളുളള ജില്ല?

20. വനഭൂമി കൂടുതലുളള കേരളത്തിലെ ജില്ല?

3.

WWF- ന്റെ പൂർണ്ണരൂപം?

21. ക�ൊച്ചിയുടെ ശ്വാസക�ോശം എന്നറിയപ്പെടുന്ന പക്ഷിസങ്കേതം?

4.

WWF ന്റെ ചിഹ്നം?

22. കേരളത്തിലെ മഴ നിഴൽ പ്രദേശം?

5.

'ഡൗൺ ടു എർത്ത് ' എന്ന പരിശ്ഥിതി മാസികയുടെ പത്രാധിപയായ മലയാളി വനിത?

23. ഏഷ്യയിലെ ആദ്യ ബട്ടർഫ്‌ളൈ സഫാരി പാർക്ക്?

6.

മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് പുന:പരിശ�ോധിക്കാൻ കേന്ദ്ര സർക്കാർ നിയ�ോഗിച്ച കമ്മിഷന്റെ തലവൻ?

7.

ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ മാതാവ്?

8.

'സ്ട്രാബിലാന്തസ് കുന്തിയാന ' ഏതു പൂവിന്റെ ശാസ്ത്രീയ നാമമാണ്?

9.

ജൈവകൃഷിയുടെ ഉപജ്ഞാതാവ് ആര്?

24. 'കാഷ്യ ഫിസ്റ്റുല' ഏതു പൂവിന്റെ ശാസ്ത്രീയനാമം ? 25. കേരളത്തിലെ ഏറ്റവും വലിയ എർത്ത് ഡാം (മണ്ണുക�ൊണ്ടു നിർമ്മിച്ചത് ) ?

ImÀjnI Iznkv 2 നവംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ച കാർഷിക ക്വിസിന്റെ ശരിയുത്തരം

10. ല�ോകപരിസര ദിനം എന്ന്? 11. കേന്ദ്ര മണ്ണു ഗവേഷണ ശാല സ്ഥിതിചെയ്യുന്നത് എവിടെ?

1. റേച്ചൽ കാഴ്സ ‌ ൺ 2. പാമ്പാർ, കബനി, ഭവാനി. 3. കുട്ടനാട് 4. പട്ടാമ്പി 5. ഡ�ോ. ന�ോർമൻ ബ�ോർല�ോഗ് 6. ഡ�ോ. വർഗ്ഗീസ് കുര്യൻ 7. ഫ്‌ള�ോറിജൻ 8. സൈറ്റോ കൈനിൻസ് 9. പ�ോപ്പി 10. പാലക്കാട് 11. ആഞ്ഞിലി 12. പഴങ്ങളെ കുറിച്ച് 13. ഡ�ോ. ന�ോർമൻ ബ�ോർല�ോഗ് 14. കുർക്കുമിൻ

12. നീലക്കുറിഞ്ഞിയുടെ ചിത്രമുളള സ്റ്റാമ്പ് പുറത്തിറക്കിയ വർഷം? 13. സൈലന്റ് വാലി ദേശീയ ഉദ്യാനം ഉദ്ഘാടനം ചെയ്ത പ്രധാമന്ത്രി ? 14. 14. പശ്ചിമഘട്ടത്തെ ല�ോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച വർഷം? 15. ബ�ോട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം? 16. 'ഭൂമിയുടെ വൃക്ക ' എന്നറിയപ്പെടുന്നതെന്ത്? 17. പൂക്കോട് തടാകം ഏതു ജില്ലയിലാണ്? 18. ധവളവിപ്ലവത്തിൻരെ പിതാവ്? 70 70

15. അന്നപൂർണ്ണ 16. മാമ്പഴം 17. ഇന്ത്യ 18. പെരിയാറിന്റെ തീരത്ത് (1920) 19. നെല്ലിക്ക 20. ഒക്‌ട�ോബർ-7 21. തണ്ണീർത്തടങ്ങൾ 22. മേധാ പട്ക്കർ 23. കുന്തിപ്പുഴ 24. കണിക്കൊന്ന 25. പീച്ചി 26. വേമ്പനാട്ടുകായൽ 27. മൂന്നാർ 28. കെ.ആർ. ഗൗരിയമ്മ 29. മഞ്ചേശ്വരം പുഴ 30. ക്ലീൻ കേരള

Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35


www.krishijagran.com

�ിനിക്

കൃഷി-മൃഗസംരക്ഷണ സംബന്ധിയായ കർഷകരുടെ സംശയങ്ങൾക്ക് ഈ പംക്തിയിലൂടെ വിദഗ്ധർ ഉത്തരം നൽകുന്നു. സംശയങ്ങൾ അയയ്‌ക്കേണ്ട വിലാസം: അഗ്രോ ക്ലിനിക്, C/o എഡിറ്റർ, കൃഷിജാഗരൺ, A/5-2A, ഇലങ്കം ഗാർഡൻസ്, വെള്ളയമ്പലം, ശാസ്തമംഗലം പി.ഒ., തിരുവനന്തപുരം - 10, ഇ-മെയിൽ: malayalamkrishi@gmail.com ? മാങ്ങ പാകമാകുമ്പോൾ നിറയെ പുഴുക്കളാകുന്നു. ഇവയെ നിയന്ത്രിക്കുന്നതിന് കെണികൾ സഹായകമാണ�ോ? മറ്റു പ്രതിര�ോധ നടപടികൾ എന്തൊക്കെയാണ്?

പതിവായി റെഡിമെയ്ഡ് തീറ്റയാണു നൽകുന്നത്. ഈയിടെയായി വിശപ്പില്ലായ്മയും വയറിളക്കവും വിട്ടു വിട്ടു വരുന്നു. ചികിത്സ നിർദ്ദേശിക്കാമ�ോ? - ഫിലിപ്പ് മാത്യു, അറക്കുളം

സരസ്വതി നായർ, മട്ടന്നൂർ.

നൽകുന്ന തീറ്റയുടെ ഗുണനിലവാരം ഉറപ്പു വരുത്തുകയാണ് പ്രധാനം. പൂപ്പലടിച്ചത�ോ കേടായത�ോ ആയ തീറ്റ നൽകരുത്. വെളളം പ�ോലെയ�ോ രക്തം, കഫം എന്നിവ കലർന്നത�ോ ആയ വയറിളക്കമെങ്കിൽ കാഷ്ഠം പരിശ�ോധിക്കണം. അണുബാധ കണ്ടാൽ വെറ്ററിനറി ഡ�ോക്ടറുടെ നിർദ്ദേശാനുസരണം ആന്റിബയ�ോട്ടിക് മരുന്നു നൽകണം. റെഡിമെയ്ഡ് തീറ്റ നിർത്തി തൽക്കാലം കൂവപ്പൊടി കുറുക്കിയത്, നേർപ്പിച്ച പാൽ, ജലാംശം നഷ്ടപ്പെടാതിരിക്കാൻ ഒ.ആർ.എസ് ലായനി എന്നിവ നൽകുക. വിശപ്പില്ലായ്മ പരിഹരിക്കാൻ Tefrolipet, Proliv, Li52 എന്നിവയില�ൊന്ന് ഒരു ടീസ്പൂൺ വീതം രണ്ടു നേരം നൽകുക. വയറിളക്കം ശമിപ്പിക്കാൻ ലാക്‌ട�ോബാസിലസ് അടങ്ങിയ Nutrolin സിറപ്പ് നൽകാം. വീട്ടിലുണ്ടാകുന്ന ഭക്ഷണസാധനങ്ങൾ നൽകാം. ആര�ോറൂട്ട് ബിസ്ക്ക ‌ റ്റ് നല്ലതാണ്. അസുഖം പൂർണ്ണമായും മാറിയശേഷം മാത്രമെ റെഡിമെയ്ഡ് തീറ്റ നൽകാൻ പാടുളളൂ.

കായീച്ചയുടെ ഉപദ്രവമാണ് മാങ്ങയ്ക്കുളളിൽ പുഴുക്കളുണ്ടാകാൻ കാരണം. ഇവയ്‌ക്കെതിരെ ഫിറമ�ോൺ കെണികൾ ലഭ്യമാണ്. മാവ് പൂക്കുന്ന സമയത്ത് ഫിറമ�ോൺ കെണി വയ്ക്കണം. വരും വർഷം പുഴുക്കളുണ്ടാകുന്നത് തടയാൻ ഇ.പി.എൻ എന്ന സൂക്ഷ്മാണുമിശ്രിതം വളരെ ഫലപ്രദമാണ്. വർഷത്തിൽ രണ്ടു തവണയാണ് ഇ.പി.എൻ ഉപയ�ോഗിക്കേണ്ടത്. മാവിന്റെ ചുവട്ടിൽ അങ്ങിങ്ങായി പല ഭാഗങ്ങളിൽ ഓര�ോ ബക്കറ്റ് വെളളമ�ൊഴിച്ച് മണ്ണു നനയ്ക്കുക. അതിനുശേഷം 2 ഗ്രാം ഇ.പി.എൻ ഒരു ലിറ്റർ വെളളത്തിൽ തളിച്ചു ക�ൊടുക്കുക. ഇവ മണ്ണിനുളളിൽ വളർന്നുപെരുകി കായീച്ചകളെ നശിപ്പിക്കും. ആറു മാസം കഴിഞ്ഞ് ഇതേ രീതിയിൽ വീണ്ടും ചെയ്യുക. ഈച്ച കുത്തി കേടായ മാങ്ങകൾ പറമ്പിൽ ചിതറിക്കിടക്കുന്നത് ഒഴിവാക്കണം. ഇവ കൂട്ടിയിടുന്നിടത്തും ഇ.പി.എൻ തളിക്കണം. ? എന്റെ അൽസേഷൻ നായയ്ക്ക് Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35

71


വേറിട്ട കാഴ്ച

www.krishijagran.com

ചില്ലു പാത്രത്തിലെ വർണ്ണശില്പങ്ങൾ ഫിറ�ോസ്ഖാൻ നിർമ്മിച്ച തെർമ്മോക്കോൾ ശിൽപങ്ങൾക്ക് നിറങ്ങൾ നൽകുന്ന ഷാഹുൽഖാൻ.

അർഷാദ്

നുഷ്യന് മാനസിക�ോല്ലാസം പകരുന്ന ഏറ്റവും പ്രചാരമുളള ആകർഷകമായ പ�ൊതുവെ സീനറികൾ അക്വേറിയത്തിന് പുറത്ത് ഒട്ടിക്കാറ് പതിവുണ്ടെങ്കിലും അകത്തു വിവിധതരം ശിൽപങ്ങൾ തീർത്തുവയ്ക്കുക അത്യപൂർവമാണ്. ഉപയ�ോഗശൂന്യമായ തെർമ്മോക്കോൾ ഫിറ�ോസ്ഖാന് കയ്യിലെത്തിയാൽ നയന മന�ോഹരമായ ശിൽപങ്ങളായി രൂപാന്തരപ്പെടും. പ്രകൃതിക്ക് വലിയ നാശം ഉണ്ടാക്കുമെന്ന് കരുതുന്ന തെർമ്മോക്കോളിനും ഇതിലൂടെ ശാപമ�ോക്ഷം ലഭിക്കുമെന്ന് ഫിറ�ോസ്ഖാന്റെ പക്ഷം. തെർമ്മോക്കോളിന് പുതിയ വിപണി സാദ്ധ്യതകൾ കണ്ടെത്തുന്നത�ോട�ൊപ്പം പരിസരമലിനീകരണം കുറയ്ക്കാൻ കഴിയുന്ന ഒരു പുതിയ ചുവടുവയ്പുകൂടി നടത്തുന്നു ഇദ്ദേഹം.

അലങ്കാരമത്സ്യപരിപാലനം. അലങ്കാരമത്സ്യങ്ങൾ വാങ്ങാനെത്തുന്നവർ മിക്കവാറും തെർമ്മോക്കോൾ ശിൽപമടങ്ങിയ അക്വേറിയമാണ് ആവശ്യം. ഏത് പഴയ അക്വേറിയമായാലും ആളുകളെ ഇഷ്ടാനുസരണം തെർമ്മോക്കോളിൽ ശിൽപങ്ങൾ ഉണ്ടാക്കി ക�ൊടുക്കുവാനും ഇപ്പോൾ ഫിറ�ോസ്ഖാൻ തയ്യാറാണ്. അക്വേറിയത്തിന്റെ വലിപ്പം രൂപങ്ങൾ പകർത്തി ശ്രദ്ധയ�ോടെ തംർമ്മോക്കോളിൽ വെട്ടിയെടുത്ത് നിറം പകരും. പണ്ടേ മനസ്സിൽ മൃഗ-പക്ഷികള�ോടുളള താത്പര്യം സൂക്ഷിച്ചിരുന്ന ഫിറ�ോസ്ഖാൻ തെരെഞ്ഞെടുത്തത് സ്വന്തം ഭാവനക�ൊണ്ടും കഠിനാധ്വാനം ക�ൊണ്ടും നിറപ്പകിട്ടു ചാർത്തിയ വഴി ആദ്യം മൃഗങ്ങള�ോടായിരുന്നു. ഖാനിന്റെ സ്വപ്നങ്ങൾക്ക് ഇഴ പാകിയത്.

അലങ്കാര പൂച്ചകൾക്ക് പുറമെ വിവിധയിനം അലങ്കാരപക്ഷികളെയും ഇദ്ദേഹം വളർത്തുന്നുണ്ട്. 20 വർഷത്തോളം പരിചയസമ്പന്നനായ ഫിറ�ോസ് ഇവയുടെ പരിപാലനം, പ്രജനനം തുടങ്ങി അക്വേറിയം ഹ�ോബിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പങ്കുവയ്ക്കാൻ തയ്യാറായത്. ബാക്ക് ഗ്രൗണ്ട് ശിൽപങ്ങൾ നിർമ്മിച്ചു നൽകുമെന്നും ഈ ചെറുപ്പക്കാരനുമാത്രം അവകാശപ്പെടാവുന്ന ഒന്നായി മാറിയിരിക്കുകയാണ്. സീനറി സംവിധാനത്തിലായിരുന്ന അക്വേറിയത്തിന്റെ പശ്ചാത്തലം ഇനി എന്നേക്കുമായി ഒഴിവാക്കി മത്സ്യങ്ങൾക്ക് നല്ല രീതിയിൽ തെരെഞ്ഞെടുത്ത പാറക്കഷ്ണങ്ങൾ തെർമ്മോക്കോളിൽ ഇപ�ോക്സ ‌ ിറെസിൻ ക�ൊണ്ടു പെയ്ന്റ് ചെയ്യുന്നത് പറ്റിയ വലിപ്പവും ആകൃതിയുമുളള കടൽ കക്കകളും പവിഴങ്ങളും അലങ്കാരവസ്തുക്കളായി അവ തയ്യാറാക്കാനും ഫിറ�ോസ് വിദഗ്ധനാണ്.

വീടുകൾ, വിശ്രമമന്ദിരങ്ങൾ, ഭ�ോജനശാലകൾ, പാർക്കുകൾ, ഹ�ോട്ടൽ മുറികൾ, എക്സ ‌ ിബിഷൻ സ്റ്റാളുകൾ, ബ�ോട്ടുജട്ടി എന്തിനേറെ ആശുപത്രികളിൽ പ�ോലും സ്വാഭാവിക പരിസ്ഥിതിയുടെ നേർചിത്രം പ�ോലെ അക്വേറിയങ്ങൾ ആരംഭിക്കാനാകും. ദീർഘചതുരാകൃതിയിലുളള കണ്ണാടിക്കൂട്ടിലെ തെളിനീരിൽ നീന്തിത്തുടിക്കുന്ന സ്വർണ്ണമത്സ്യങ്ങളും അവയ്ക്ക് പശ്ചാത്തലമ�ൊരുക്കുന്ന അസംഖ്യം ജലസസ്യങ്ങളും അക്വേറിയത്തെ നയനമന�ോഹരമാക്കുന്നു. പതിവ് അക്വേറിയം മാതൃകയിൽ നിന്ന് വ്യത്യസ്തത തീർത്താണ് ക�ോഴിക്കോട് കുണ്ടായിത്തോട് വെളളിലവയലിൽ താമസിക്കുന്ന ഫിറ�ോസ്ഖാൻ അക്വേറിയത്തിന് പശ്ചാത്തലമ�ൊരുക്കുന്നത്. തെർമ്മോക�ോളിൽ മനസ്സിനിണങ്ങിയ വിധം ശിൽപങ്ങൾ തീർത്താണ് ഫിറ�ോസ്ഖാന്റെ 72

Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35


www.krishijagran.com

ഇദ്ദേഹത്തിന്റെ പക്ഷികളുടെയും മൃഗങ്ങളുടെയും വർണ്ണാഭമായ അലങ്കാരമത്സ്യകൃഷിക്കും സർവ്വ പിന്തുണയുമായി ഭാര്യയായ ജസീലയും മക്കളായ ഷാഹുൽഖാനും ഷഹബാസ്ഖാനുമുണ്ട്. മനസ്സുണ്ടെങ്കിൽ ത�ൊഴിൽ തേടി നാം അലയേണ്ട. അനുഭവം തന്നെ പഠിപ്പിച്ച ജീവിതപാഠമാണിതെന്ന് ഫിറ�ോസ് സാക്ഷ്യപ്പെടുത്തുന്നു.

വർണ്ണമത്സ്യങ്ങളുടെ വർണ്ണാഭമായ പശ്ചാത്തലം സമ്മാനിച്ച വിജയകഥകളിൽ ഫിറ�ോസ് ഇന്ന് സംതൃപ്തനാണ്. വിലാസം: കെ.പി ഫിറ�ോസ്ഖാൻ ബൈത്തുൽ ഖാൻസ്, വെളളിലവയൽ, കുണ്ടായിത്തോട്. ക�ോഴിക്കോട് 673655 ഫ�ോൺ: 9020994214

വ്യക്തി

മണ്ണിനെ സ്‌നേഹിക്കുന്ന വ്യവസായി

പി

.ടി.സി ഗ്രൂപ്പ് എന്നുകേട്ടാൽ ഏവരുടെയും മനസ്സിൽ ഓടിയെത്തുക നിർമ്മാണ കമ്പനിയാണ്. വൈവിദ്ധ്യമാർന്ന ഈ ബിസിനസ്സ് സാമ്രാജ്യത്തിനപ്പുറം മണ്ണിന്റെ മണമറിയുന്ന, അതിന�ോട് ഇഴുകിച്ചേർന്ന് ജീവിക്കുന്ന ഒരു മാതൃകാ കർഷകനുണ്ട്. ഗ�ോക്കളെയും ആടുകളെയും പരിപാലിക്കുന്ന ഒരു മൃഗസ്‌നേഹിയുണ്ട്. അതാണ് പി.ടി. സി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ബിജു ജേക്കബ്ബ്.

തെങ്ങ്, പച്ചക്കറികൾ എന്നിവയും ഈ ത�ോട്ടത്തിലുണ്ട്. നാട്ടിലുള്ള കൃഷിക്കളം കൂടാതെ തിരുവനന്തപുരം ജില്ലയിലെ അമ്പൂരിയിൽ ഒരു പശുവളർത്തൽ കേ�വുമുണ്ട്. നാടൻ, വെച്ചൂർ, ജഴ്സ ‌ ി, ഗീർ തുടങ്ങിയ ഇനം പശുക്കളും ജമ്ന ‌ ാപ്യാരി ഇനത്തിലുള്ള ആടുകളുമാണ് ഇവിടെയുള്ളത്. കൂടാതെ മത്സ്യക്കൃഷിയും നടത്തുന്നു. വീട്ടാവശ്യം കഴിഞ്ഞ് ദിവസവും 60 ലിറ്റർ പാൽ മിൽമയ്ക്ക് വിൽക്കും. കാർഷികസംസ്ക ‌ ാരം തനിക്ക് പൈതൃകമായി കിട്ടിയതാണെന്ന് ബിജു പറയുന്നു. 'കൃഷി സുഖകരമായ ഒരു അനുഭവമാണ് ', മണ്ണിനെ സ്‌നേഹിക്കുക എന്നത് തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും കൃഷിചെയ്യുക എന്നാൽ ഭൂമിയെ സ്‌നേഹിക്കുക എന്നാണ് അർത്ഥമെന്നും ഇദ്ദേഹം പറയുന്നു. കൃഷിയെ സ്‌നേഹിക്കുന്ന പി.ടി.സി ഗ്രൂപ്പ് സി.ഇ.ഒ കെ. ശശി ബിസിനസ്സിന�ൊപ്പം കൃഷിയുടെ എല്ലാ കാര്യത്തിനും ഒപ്പമുണ്ട്.

പത്തനംതിട്ടയ്ക്കടുത്ത് കലഞ്ഞൂരിലാണ് ബിജു ജേക്കബ്ബിന്റെ കൃഷിത്തോട്ടം. രണ്ട് ഏക്കറിൽ നെല്ലും പതിനഞ്ച് ഏക്കറിൽ പഴം-പച്ചക്കറി ത�ോട്ടവുമാണ് ഉള്ളത്. മാങ്കോസ്റ്റിൻ, റമ്പുട്ടാൻ, സപ്പോട്ട, സിന്ദൂർ, മൽഗ�ോവ തുടങ്ങിയ പഴവർഗ്ഗങ്ങളും ജാതി, Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35

- ധന്യ 73


വിത്തും കൈക്കോട്ടും

www.krishijagran.com

ജനുവരി മാസത്തെ കൃഷിപ്പണികൾ

നെൽപ്പാടത്ത് സസ്യസംക്ഷണം കശുമാവിന് തേയിലക്കൊതുക് കുരുമുളക് വിളവെടുപ്പ്‌

സുരേഷ് മുതുകുളം

പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ, (റിട്ട.) ഫാം ഇൻഫർമേഷൻ ബ്യൂറ�ോ, 9446306909

നെല്ല്

മട്ടത്രിവേണി, മനുപ്രിയ, വർഷ, ഗൗരി എന്നീ ഇനങ്ങളാണ് നന്ന്. ഏക്കറിന് രണ്ടു ടൺ ജൈവവളം വിതറി നിലം ഉഴുക. അവസാന ഉഴവിനു മുമ്പ് മൂപ്പുകുറഞ്ഞ ഇനങ്ങൾക്ക് ഏക്കറിന് 70 കില�ോ ഫാക്ടം ഫ�ോസ്, 10 കില�ോ യൂറിയ, 24 കില�ോ പ�ൊട്ടാഷ് എന്നിവ അടിവളമായി വിതറുക. ഇടത്തരം മൂപ്പുളള ഇനങ്ങൾക്ക് ഫാക്ടം ഫ�ോസ് 90 കില�ോയും പ�ൊട്ടാഷ് വളം 15 കില�ോയും നൽകണം.

മുണ്ടകൻ ക�ൊയ്ത്ത് ഈ മാസം തുടങ്ങും. ക�ൊയ്ത്തിന് രണ്ടാഴ്ച മുമ്പുതന്നെ പാടത്തെ വെളളം വാർത്തുകളയണം. വിത്തെടുക്കാൻ ഉദ്ദേശിക്കുന്ന പാടങ്ങളിൽ നിന്ന് ക�ൊയ്ത്തിന് രണ്ടാഴ്ച മുമ്പ് കണക്കതിരുകൾ നീക്കണം. മുണ്ടകനുശേഷം പുഞ്ചക്കൃഷി ചെയ്യുന്നെങ്കിൽ നിലമുഴുതിടണം. പുഞ്ചയ്ക്ക് മൂപ്പു കുറഞ്ഞ ജ്യോതി,

വിത്തുതേങ്ങ സംഭരണം തുടങ്ങാം... പുഞ്ചയ്ക്ക് നിലമ�ൊരുക്കാം...

74

Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35


www.krishijagran.com

തുടർന്ന് പാടം നിരപ്പാക്കി ഏക്കറിന് 30-35 കില�ോ വിത്ത് വിതയ്ക്കുക. സ്യൂഡ�ോമ�ോണസ് കൾച്ചർ ഉപയ�ോഗിച്ച് വിത്ത് കുതിർക്കണം. ഒരു കില�ോ വിത്തിന് 10 ഗ്രാം കൾച്ചർ എന്ന ത�ോതിൽ തളിക്കുക. പുഞ്ചയിൽ ഞാറു പറിക്കുന്നതിന് 10 ദിവസം മുമ്പ് ഞാറ്റടിയിൽ ഒരു കില�ോ യൂറിയ രണ്ടര സെന്റിന് എന്ന ത�ോതിൽ വിതറണം. ഇലചുരുട്ടി, തണ്ടുതുരപ്പൻ, എന്നിവയെ നിയ�ിക്കാൻ ട്രൈക്കോഡെർമ കാർഡ് ഫലപ്രദമാണ്.

80 തേങ്ങയിൽ കൂടുതൽ കായ്ഫലമുളള, കരുത്തുറ്റ തെങ്ങുകളിൽ നിന്ന് വേണം വിത്തു തേങ്ങ എടുക്കാൻ. വിത്തു തേങ്ങ കയറിൽ കെട്ടിയിറക്കണം. മുളപ്പിക്കുന്നതിനുമുമ്പ് 60 ദിവസമെങ്കിലും തണലിൽ സൂക്ഷിക്കണം. മൂന്നിഞ്ചു കനത്തിൽ മണൽ വിരിച്ച് അതിൽ തേങ്ങയുടെ ഞെട്ടറ്റം മുകളിലാവും വിധം നിരത്തി മണലിട്ട് മൂടിയിടണം. ചെറുതൈകൾ തെക്കു പടിഞ്ഞാറൻ വെയിലിൽ നിന്നും രക്ഷിക്കണം. വേനലിൽ നനച്ചാൽ തൈകൾ വേഗം വളർന്ന് നാലാം വർഷം കായ്ക്കും. ഇലകൾ കാർന്നുതിന്നുന്ന തെങ്ങോലപ്പുഴുവിന്റെ ഉപദ്രവം കണ്ടാൽ എതിർപ്രാണികളെ വിടാൻ കൃഷിഭവനുമായി ബന്ധപ്പെടുക. ക�ൊമ്പൻചെല്ലികളെ ചെല്ലിക്കോൽ ക�ൊണ്ട് കുത്തിയെടുക്കാം. ഓലതീനിപ്പുഴുവിനെ നിയന്ത്രിക്കാൻ വേപ്പധിഷ്ഠിത കീടനാശിനികൾ രണ്ട് മില്ലി ലിറ്റർ വെളളത്തിൽ കലർത്തി തളിക്കുക.

തെങ്ങ്

തെങ്ങിന് നനയാണ് പ്രധാനം. തുളളിനനയാണെങ്കിൽ ഒരു തെങ്ങിന് ദിവസം 50-60 ലിറ്റർ വെളളം വേണം. മണൽ അംശം കൂടിയ മണ്ണിൽ 6-7 ദിവസത്തില�ൊരിക്കൽ നൽകണം. എക്കൽ മണ്ണിൽ 7-8 ദിവസം കൂടുമ്പോൾ 700-750 ലിറ്റർ വെളളം. നനയില്ലാത്ത തടങ്ങളിൽ ചപ്പുചവറിട്ട് പുതയിടാം. ത�ൊണ്ട് കമഴ്ത്തി അടുക്കുകയുമാകാം.

കമുക്

ജലസേചനം തുടരുക, അടയ്ക്കാമരങ്ങളെ ചൂടിൽനിന്ന് സംരക്ഷിക്കാൻ തടിയിൽ കുമ്മായം പൂശുകയ�ോ ഉണക്ക ഓലകൾ പ�ൊതിഞ്ഞു കെട്ടുകയ�ോ ചെയ്യാം.

വിത്തു തേങ്ങ സംഭരണം ഈ മാസം തുടങ്ങണം. നനയില്ലെങ്കിലും ആണ്ടിൽ

റബ്ബർ

ചെറുതൈകൾക്ക് തെക്കുപടിഞ്ഞാറൻ വെയിലടിക്കാതിരിക്കാൻ തണൽ നൽകുക. 2-4 വർഷം പ്രായമായ തൈകളുടെ കടമുതൽ കവര വരെ കുമ്മായം പൂശണം. വെട്ടുപട്ടയിൽ ബ�ോർഡ�ോ മിശ്രിതം തേയ്ക്കാം. നഴ്സ ‌ റിയിൽ നന തുടരണം.

കുരുമുളക്

മണ്ണിൽ ഈർപ്പം നിലനിർത്താൻ വളളിച്ചുവട്ടിൽ പുതയിടുക. ചെറുക�ൊടികൾക്ക് തണൽ നൽകുക. ത�ോട്ടങ്ങളിൽ വിളവെടുപ്പു തുടരണം. വിളവെടുത്ത മുളക് ചാക്കുക�ൊണ്ട് മൂടിയിട്ടാൽ വേഗം ചവിട്ടിയെടുക്കാം. ഉതിർന്ന മണികൾ 4-5 ദിവസം വെയിലത്തുണക്കി സൂക്ഷിക്കാം. മാതൃവളളികളുടെ തെരഞ്ഞെടുപ്പ് തുടരാം. തെരെഞ്ഞെടുക്കുന്ന ചെന്തലകൾ മണ്ണിലിഴയാതെ ചെറിയ താങ്ങിൽ ചുറ്റിവയ്ക്കണം.

ഇഞ്ചി, മഞ്ഞൾ

വിളവെടുപ്പ് തുടരുന്നു. കേടില്ലാത്ത തടങ്ങളിൽ നിന്ന് വിത്തിഞ്ചി എടുക്കണം. ഡൈത്തേൻ എം. 45 ഏഴു ഗ്രാം, മാലത്തയ�ോൺ രണ്ട് മില്ലി എന്നിവ ഒരു ലിറ്റർ വെളളത്തിൽ എന്ന ത�ോതിന് ലായനിയാക്കി വൃത്തിയാക്കിയ വിത്ത് ഇതിൽ അര മണിക്കൂർ കുതിർക്കണം. തുടർന്ന് തണലിൽ നിരത്തി വെളളം വാർത്ത് നനവില്ലാത്തിടത്ത് സൂക്ഷിക്കുക. വിത്തിഞ്ചിയുടെ അടിയിലും മുകളിലും പാണലിന്റെ ഇലകൾ നിരത്തുന്ന പതിവുണ്ട്. മഞ്ഞളിന്റെ ഇലയും തണ്ടും വാടിത്തുടങ്ങുമ്പോൾ വിളവെടുപ്പ് ആരംഭിക്കാം.

വാഴ

നന തുടങ്ങാം. വാഴത്തടത്തിൽ പുതയിട്ട് ഈർപ്പം നിലനിർത്താം. നേ�ന് ഇനി Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35

75


വിത്തും കൈക്കോട്ടും

www.krishijagran.com

ഒരു സെന്റിന് വളങ്ങൾ ഇങ്ങനെ

വിള ജൈവവളം (കി.ഗ്രാം) യൂറിയ(ഗ്രാം) മസൂറിഫ�ോസ് (ഗ്രാം) പ�ൊട്ടാഷ് (ഗ്രാം) ചീര

200

800

1000

330

വെണ്ട

50

450

160

170

പയർ

80

170

600

70

വഴുതന,മുളക്, തക്കാളി 80

650

800

170

വെളളരി വിളകൾ

610

500

180

80

പറയും വിധം വളം ചേർക്കാം. കുറുനാമ്പ് പ�ോലുളള ര�ോഗങ്ങൾ തടയാൻ വൈറസുകളെ പരത്തുന്ന ചെറുകീടങ്ങളെ വെളുത്തുളളിവേപ്പെണ്ണ-സ�ോപ്പ് മിശ്രിതം ഒരാഴ്ച ഇടവിട്ട് രണ്ടുതവണ തളിക്കുക. തടതുരപ്പൻ പുഴുവിന്റെ ഉപദ്രവം തടയാൻ സെവിൻ (50 ശതമാനം) നാലുഗ്രാം ഒരു ലിറ്റർ വെളളത്തിൽ എന്ന ത�ോതിൽ തടയിലും കവിളുകളിലും ചുവട്ടിലും വീഴും വിധം തളിക്കുക. ഇലകൾ പുളളിവീണു കരിയുന്ന സിഗട്ടോക ര�ോഗം നിയന്ത്രിക്കാൻ ഉണങ്ങിയ ഇലകൾ നീക്കി ബ�ോർഡ�ോ മിശ്രിതം തളിക്കുക.

പൂക്കളിൽ പച്ചനിറം മാറി ഇളം ചുവപ്പു നിറമാകുന്നവ വിളവെടുക്കണം. വിളവെടുത്തവ വെയിലത്ത് ഒറ്റ നിരയായി പരത്തി 4-5 ദിവസം ഉണക്കിയാൽ നല്ല തവിട്ടുനിറമാകും. ഇതാണ് ഉണക്കു പാകം.

ഏലം

ആദ്യ ഞാറ്റടിയിൽ നന തുടരാം. വിത്ത് മുളയ്ക്കുന്നത�ോടെ പുത നീക്കണം. കളയെടുപ്പും തണൽ ക്രമീകരണവും തുടരണം. രണ്ടാഴ്ച കൂടുമ്പോൾ നനയ്ക്കുക. ഏലം വിളവെടുപ്പു തുടരാം. വിളവെടുത്ത ഏലം തരം തിരിച്ച് സൂക്ഷിക്കണം. തണലില്ലാത്തിടത്ത് ചെറു തൈകൾക്ക് തണൽ നൽകണം. ചെറുതൈകൾക്ക് പുതയിടാം.

മാവ്

മാമ്പഴപ്പുഴുവിനെതിരെ കരുതൽ വേണം. മാവിൽ ഫിറ്റമ�ോൺ കെണി കെട്ടിത്തൂക്കാം. 25 സെന്റ് സ്ഥലത്തിന് ഒരു കെണി മതി. കേരള കാർഷിക സർവകലാശാലയുടെ വിപണനകേ�ങ്ങൾ, കൃഷിവിജ്ഞാനകേ�ങ്ങൾ, കൃഷിവകുപ്പ് വിപണനകേ�ങ്ങൾ എന്നിവിടങ്ങളിൽ മാമ്പഴക്കെണി വാങ്ങാൻ കിട്ടും.

എളള്

മുണ്ടകൻ ക�ൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ തുടർവിളയായി എളള് നടാം. നിലം ചാലു കീറി കട്ടയുടച്ച് കളനീക്കി നിരപ്പാക്കുക. അടിവളമായി ഏക്കറിന് രണ്ടു ടൺ കാലിവളവും 10 കി. ഗ്രാം യൂറിയ, 12 കില�ോ ഗ്രാം മസൂറിഫ�ോസ്, എട്ടു കില�ോ പ�ൊട്ടാഷ് എന്നിവ ചേർക്കുക. കായംകുളം1, തില�ോത്തമ, സ�ോമ എന്നീ ഇനങ്ങൾ ഏക്കറിന് 1.5-5 കില�ോ എന്ന ത�ോതിൽ മണലുമായി ചേർത്ത് വിതയ്ക്കണം.

കശുമാവ്

കശുമാവിൻ ത�ോട്ടത്തിൽ തേയിലക്കൊതുക്, തടിതുരപ്പൻ, ക�ൊമ്പുണക്കം എന്നിവയ്‌ക്കെതിരെ സസ്യസംരക്ഷണനടപടികൾ സ്വീകരിക്കണം. തേയിലക്കൊതുകു ബാധയ�ോട�ൊപ്പം ആ�ക്‌ന�ോസ് കുമിൾ ബാധയുണ്ടെങ്കിൽ രണ്ട് മില്ലി ക്വിനാൽ ഫ�ോസ്, രണ്ടു ഗ്രാം മാംഗ�ോസെബ് എന്നിവ ഒരു ലിറ്റർ വെളളത്തിൽ ലയിപ്പിച്ച് പ്രായമനുസരിച്ച് 3-5 ലിറ്റർ വരെ മരമ�ൊന്നിന് തളിക്കുക.

അടുക്കളത്തോട്ടത്തിൽ ഈ മാസം

വേനൽക്കാല പച്ചക്കറികൾ നടുന്ന സമയമാണിത്. ക�ൊയ്‌ത�ൊഴിഞ്ഞ പാടങ്ങളിൽ മതിയായ ഈർപ്പവും സൂര്യപ്രകാശവും ഉണ്ടെങ്കിൽ പച്ചക്കറി കൃഷി ചെയ്യാം. വെണ്ട, വെളളരി വിളകളുടെ വിത്ത് നേരിട്ടും മുളക്, വഴുതന, തക്കാളി വിത്തുകൾ പാതി മുളപ്പിച്ച് ഇളക്കിമാറ്റി നട്ടും വളർത്താം. തണലും നനയും വളവും നിർബന്ധം.

ജാതി, ഗ്രാമ്പൂ

നന തുടരുക. ഗ്രാമ്പൂ വിളവെടുപ്പു തുടങ്ങാം. 76

Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35


അഗ്രിഹെൽപ്പ്

www.krishijagran.com

വിഷ്ണു എസ്.

കൃഷി ആഫീസർ എഫ്.ഐ.ബി

ഉദ്യാനഗ്രാമം പദ്ധതിയുമായി കൃഷിവകുപ്പ്

കേ

രളത്തിന്റെ കാലാവസ്ഥ വിവിധ തരം പുഷ്പങ്ങളുടെ കൃഷിയ്ക്ക് അനുയ�ോജ്യമാണ്. തുറസ്സായസ്ഥലത്തും, വീട്ടുവളപ്പിലും, സംരക്ഷിത കൃഷിയായും ഒട്ടനവധി ഇനങ്ങൾ നമ്മുടെ കാലാവസ്ഥയിൽ വളർത്താൻ കഴിയും. ഇപ്പോൾ വാണിജ്യാടിസ്ഥാനത്തിൽ കുറച്ചെങ്കിലും കൃഷിചെയ്യുന്നത് ജമന്തി, ആന്തൂറിയം, ഓർക്കിഡ്, ലില്ലി, മുല്ല എന്നിവയാണ്. പുഷ്പകൃഷി ആദായകരം മാത്രമല്ല, ഇറക്കുമതി കുറയ്ക്കുവാനും വിദേശവിനിമയം സംരക്ഷിക്കുവാനും സഹായകരമാണ്. ഗുണനിലവാരമുളള നടീൽവസ്തുക്കളുടെ ലഭ്യത, വിപണനം തുടങ്ങി ചില പ�ോരായ്മകൾ ഇപ്പോൾ പുഷ്പകൃഷി മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. എന്നാൽ സംസ്ഥാനസർക്കാരിന്റെ പുതിയ പദ്ധതി ഈ മേഖലകളിലെ തടസ്സങ്ങൾ ലഘൂകരിക്കാൻ ലക്ഷ്യമിട്ടിട്ടുളളതാണ്. കർഷകർക്ക് ബ�ോധവത്കരണത്തോട�ൊപ്പം ഗുണനിലവാരമുളള നടീൽവസ്തുക്കളുടെ വിതരണം, വിപണന സൗകര്യം എന്നിവയും പുതിയ പദ്ധതിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35

ഇടുക്കി, വയനാട് മേഖലകളെ പുഷ്പകൃഷിയ്ക്കായി പ്രത്യേത കാർഷിക മേഖലയാക്കിതന്നെ തരംതിരിച്ചിട്ടുണ്ട്. ഓർക്കിഡ്, ആന്തൂറിയം, ജമന്തി, ഹെലിക്കോണിയ, മുല്ല, ജർബെറ, ഗ്ലാഡിയ�ോലസ്, ട്യൂബ്‌റ�ോസ് തുടങ്ങിയ പൂക്കളുടെ ഉത്പാദനമാണ് ആദ്യഘട്ടം ലക്ഷ്യമിടുന്നത്. ബ്ലോക്ക്തലത്തിൽ 50 പേർ വീതമുളള കർഷകസംഘങ്ങൾക്ക് പരിശീലനം സജ്ജരാക്കുകയാണ് പ്രഥമലക്ഷ്യം. കൃഷിവകുപ്പിന്റെ ഫാമുകൾ കേന്ദ്രീകരിച്ച് ഗുണനിലവാരമുളള നടീൽ വസ്തുക്കളുടെ ഉത്പാദനം ഉടൻ തുടങ്ങും. കൂടാതെ ടിഷ്യൂകൾച്ചർ ലബ�ോറട്ടറികളിൽ തൈകളുടെ ഉത്പാദനം വിപുലമാക്കും. സർക്കാർ തലത്തിൽ ഗുണനിലവാരമുളള നടീൽ വസ്തുക്കൾ ഇറക്കുമതി ചെയ്യാനും ധാരണയായി. പ്രത്യേക കാർഷികമേഖല ഉൾപ്പെടുന്ന ജില്ലകളിൽ 'ഉദ്യാനഗ്രാമങ്ങൾ' സൃഷ്ടിക്കുകയാണ് പദ്ധതി. തെരഞ്ഞെടുത്ത കർഷക ഗ്രൂപ്പുകൾക്ക് പരിശീലനവും നടീൽ വസ്തുക്കളും മറ്റു വിഭവങ്ങളും നൽകിക്കൊണ്ട് ഉദ്യാനഗ്രാമം പദ്ധതി നടപ്പാക്കും. 77


ത�ോട്ട പരിപാലനം

www.krishijagran.com

യൂക്കാലിപ്റ്റസ് ത�ോട്ടം :

സാമൂഹിക- സാമ്പത്തികപാരിസ്ഥിതിക സ്വാധീനം

ഇന്ത്യൻ പേപ്പർ മാന്യുഫാക്ചറേഴ്‌സ് അസ�ോസിയേഷൻ (IPMA) ദില്ലി

ആമുഖം

സ്ഥലത്ത് യൂക്കാലിപ്റ്റസ് നട്ട് ഗ്രാമീണ മേഖലയിൽ 70 ദശലക്ഷം ത�ൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചുവരികയാണ്. യൂക്കാലിപ്റ്റസ് ത�ോട്ടങ്ങൾക്ക് ഇതര കാർഷിക വിളകളേക്കാൾ 60-70% വരെ അധികാദായം നൽകാൻ കഴിഞ്ഞു. യൂക്കാലിപ്റ്റസ് കൃഷിയുടെ ജലവിനിയ�ോഗം ന�ോക്കിയാൽ അത് ഒരു കില�ോ ജൈവപിണ്ഡത്തിന് 785 ലിറ്ററ് ആണെന്ന് കാണാം. ഇതാകട്ടെ അക്കേഷ്യ (1325 ലിറ്റർ/ കില�ോഗ്രാം, നെല്ല് 2000 ലിറ്റർ/ കില�ോഗ്രാം, പരുത്തി 3200 ലിറ്റർ/ കില�ോഗ്രാം) ജൈവപിണ്ഡം എന്നതിനേക്കാൾ വളരെ കുറവുമാണ്.

ർദ്ധിച്ചുവരുന്ന തടിയുടെ ആവശ്യം നിർവ്വഹിക്കുന്നതിനുവേണ്ടി വനംവകുപ്പുകൾ, വന-വികസന ക�ോർപ്പറേഷനുകൾ, കടലാസ് വ്യവസായങ്ങൾ എന്നിവ കർഷകരുമായി കൈക�ോർത്ത് കഴിഞ്ഞ 25 വർഷത്തിനുളളിൽ 3 ദശലക്ഷം ഹെക്ടർ സ്ഥലത്ത് കാർഷിക വനവൽക്കരണം നടപ്പാക്കുകയുണ്ടായി. ഇതിൽ 70% യൂക്കാലിപ്റ്റസ് ത�ോട്ടങ്ങളാണ്. വളരെയധികം മുതൽ മുടക്കുളള ഈ മേഖലയിൽ ജനിതകമേന്മയും മികച്ച ഉൽപാദനശേഷിയും ര�ോഗപ്രതിര�ോധശേഷിയുമുളള ക്ലോണുകളാണ് നടാനുപയ�ോഗിച്ചത്. ഇങ്ങനെ ഉൽപാദനക്ഷമതയിൽ 400% വരെ വർദ്ധനവുണ്ടായി. യൂക്കാലിപ്റ്റസ് ത�ോട്ടങ്ങൾ സ്ഥാപിക്കുവാൻ ക്ലോണൽ തൈകൾ ഉൽപാദിപ്പിച്ചത് റൂട്ട് ട്രെയിനർ സാങ്കേതിക വിദ്യ ഉപയ�ോഗിച്ചാണ്. തൈയുടെ പാർശ്വ വേരുപടലത്തിന്റെ വളർച്ച ത്വരിതപ്പെടുത്തുകയും താഴേക്കുളള വളർച്ച 1.5-2 മീറ്ററിൽ വരെ നിജപ്പെടുത്തുകയും ചെയ്തു.

ആനുകാലിക വികാസങ്ങൾ

കർണ്ണാടക സർക്കാർ 23.2.2017 ലെ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ സ്വകാര്യഭൂമിയിൽ യൂക്കാലിപ്റ്റസ് കൃഷി നിര�ോധിച്ചിരിക്കുകയാണ്. ഇതെക്കുറിച്ചുളള ശരിയായ അറിവിന്റെ അഭാവത്തിൽ കേരളത്തിലും തമിഴ്ന ‌ ാട്ടിലും ഇത്തരം നീക്കം ആരംഭിച്ചിരിക്കുന്നു. 1988 ലെ ദേശീയ- വനനയം, 2014 ലെ ദേശീയ കാർഷിക വനവൽക്കരണനയം എന്നിവയിലെ പ്രഖ്യാപിതലക്ഷ്യങ്ങൾക്കെതിരാണ് ഈ നീക്കം.

സാമൂഹിക- സാമ്പത്തികപാരിസ്ഥിതിക ഘടകങ്ങൾ

നിർദ്ദേശം

ഇന്ത്യൻ പേപ്പർ മാനുഫാക്ചറേഴ്സ ‌ ്

എല്ലാ വർഷവും 1.5 ലക്ഷം ഹെക്ടർ 78

Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35



www.krishijagran.com

അസ�ോസിയേഷൻ സമർപ്പിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ പരിസ്ഥിതി-വനംമ�ാലയം 8.2.2017 ലെ കത്ത് പ്രകാരം കർണ്ണാടക സർക്കാരിന�ോട് യൂക്കാലിപ്റ്റസ് കൃഷി നിര�ോധനം സംബന്ധിച്ച് പുനർവിചിന്തനത്തിന് ആവശ്യപ്പെട്ടിരിക്കുകയാണ്. യൂക്കാലിപ്റ്റസ് ത�ോട്ടം വരുത്തുന്ന ദ�ോഷവശങ്ങളെ കുറിച്ച് കൃത്യമായ പഠനങ്ങൾ നടക്കാത്ത സാഹചര്യവും ഇതിൽ സൂചിപ്പിച്ചിട്ടുണ്ട്. യൂക്കാലിപ്റ്റസ് ത�ോട്ടങ്ങൾ ഭൂഗർഭജലശേഖരം ഒരിക്കലും നശിപ്പിക്കയില്ല എന്ന് നിരവധി പഠനങ്ങളിൽ നിന്ന് തെളിഞ്ഞിട്ടുമുണ്ട്.

പഠനം നടത്തി. യൂക്കാലിപ്റ്റസ് ഇൻ ഇന്ത്യ- പാസ്റ്റ്, പ്രസന്റ് ആന്റ് ഫ്യൂച്ചർ (1986) എന്ന തന്റെ പുസ്തകത്തിൽ ഇതെക്കുറിച്ച് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. വരൾച്ചാ സാഹചര്യങ്ങളിൽ വളരാൻ അനുയ�ോജ്യമായ വൃക്ഷമാണ് യൂക്കാലിപ്റ്റസ്. സ്വന്തം ജലനഷ്ടം കുറയ്ക്കാൻ ഇതിന് തനതായ സിദ്ധിയുണ്ട്. ജലലഭ്യത കുറഞ്ഞ സ്ഥലങ്ങളിൽ ഇലകളിലെ സ്വേദരന്ധ്രങ്ങൾ അടച്ച് ജലസ്വേദന നഷ്ടം ഇത് പരമാവധി കുറയ്ക്കുന്നു. അതുക�ൊണ്ടാണ് വരൾച്ചയിൽ മറ്റ് ചെടികൾ മഞ്ഞളിച്ച് ഉണങ്ങിനിൽക്കുമ്പോഴും യൂക്കാലിപ്റ്റസ് പച്ചപ്പ് നഷ്ടപ്പെടാതെ നിലനിൽക്കുന്നത്.

ദേശീയ ഹരിത ട്രിബ്യൂണൽ

ജലനഷ്ടം സംഭവിക്കാവുന്ന ര�ങ്ങൾ അടച്ച് സംരക്ഷിക്കാൻ ഇതിന് കഴിവുണ്ട്.

വിവിധ രാജ്യങ്ങളിൽ നടത്തിയ പഠനമനുസരിച്ച് കാർഷിക-വനവൽക്കരണത്തിൽ നിർണ്ണായകസ്വാധീനമുളള യൂക്കാലിപ്റ്റസ് വളർത്തുന്നത് യാത�ൊരു വിധ പാരിസ്ഥിതി പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നില്ലെന്നും ഭൂഗർഭജല ശേഖരത്തിന് ഹാനികരമല്ലെന്നും ദേശീയ -ഹരിതട്രിബ്യൂണൽ, 2015 ജൂലൈ 20 ലെ ഉത്തരവിൽ (2014, നമ്പർ 9, പാര.31) വ്യക്തമാക്കിയിരിക്കുന്നു.

പാരിസ്ഥിതിക സ്വാധീനം : പ്രമുഖ വനശാസ്ത്ര ഗവേഷകനായ ശ്രീ. വിനായക് റാവു പട്ടേൽ തന്റെ പഠനത്തിൽ കണ്ടെത്തിയ കാര്യങ്ങൾ ഇവയാണ്.

വേരിന്റെ ഘടന

മിക്ക യൂക്കാലിപ്റ്റസ് വൃക്ഷങ്ങൾക്കും 1.5 മുതൽ 2 മീറ്റർ വരെയാണ് വേര് ആഴത്തിൽ പ�ോകുന്നത്. മഴവെളളത്തിനു പുറമെ മണ്ണിന്റെ ഉപരിതലത്തിലുളള നനവ് ആഗിരണം ചെയ്യുംവിധമാണ് ഇതിന്റെ വേരുപടലം. ഭൂഗർഭജലത്തിന് ഇത് ഹാനികരമല്ല. കൂടാതെ, അത്ര ജലനിർബന്ധമുളള വൃക്ഷവുമല്ല യൂക്കാലിപ്റ്റസ് .

എ) യൂക്കാലിപ്റ്റസ് ഭൂഗർഭജലത്തിനു വേണ്ടിയ�ോ ഇതരവിളകളുടെ ജലം ചൂഷണം ചെയ്യുന്നതിനുവേണ്ടിയ�ോ ഒരിക്കലും മത്സരിക്കുന്നില്ല.

ബി) യൂക്കാലിപ്റ്റസിന് ധാരാളം വെളളം ആവശ്യമില്ല.

സി) യൂക്കാലിപ്റ്റസ് മണ്ണിന്റെ ഘടന നശിപ്പിക്കുകയ�ോ വളക്കൂറ് നശിപ്പിക്കുകയ�ോ ചെയ്യുന്നില്ല.

അതിനാൽ തടിയുടെ ലഭ്യത, ഉപജീവന വരുമാനലഭ്യത ത�ൊഴിലവസരങ്ങൾ ആഗ�ോളതാപനത്തിലേക്ക് നയിക്കാവുന്ന കാർബൺ സംഭരണം കുറയ്ക്കുക തുടങ്ങി വിവിധ ദൈനം-ദിന പാരിസ്ഥിതിക ഘടകങ്ങൾ മുൻനിർത്തി യൂക്കാലിപ്റ്റസ് ത�ോട്ടങ്ങൾ നിലനിർത്തുകയും വളർത്തുകയും വേണം.

ജലവിനിയ�ോഗം

ദില്ലിയിലെ ഇന്ത്യൻ- കാർഷിക ഗവേഷണ സ്ഥാപനത്തിലെ പ്രമുഖ ഗവേഷകനായ ഡ�ോ.ദിനേശ് കുമാർ ഇതെക്കുറിച്ച് വിശദമായി 80

Krishi Jagran Malayalam Volume 02 Issue 01 January 2018 Rs. 35


www.krishijagran.com

81


KRISHI JAGRAN

www.krishijagran.com

India’s largest circulated agri rural magazine (Limca Book of Records certified) KERALA NETWORK V.R.Ajith Kumar ISSN 245-11

d¤o®YJ«

01 k´« 01

www.kr

www.krishija

gran.com

d¤o®YJ«

9891405403

2017 മാർച്ച് വില `35

Head, Southern States ajith@krishijagran.com 9891899064

12

©dQ® 72 l¢k

ishijagr

`35

an.com

l¢k `35 01 ©dQ® 52 01 k´«

AL INAUGUR IN EDITION AM MALAYAL

ഇന്നത്തെ

മഴ ത്വള്ളം നാളത്തെ കുടിത്വള്ളം

വരൾച്ത്െ com നനരിടാൻ

Suresh Muthukulam

ർ വില `35

2016 ഡിസംബ

hijagran. www.kris 403 9891405

ഒരുങാളം

State Head suresh@krishijagran.com 7356914141 / 9446306909

ഇനി പാലിന

എ.ടി.എളം! ളം

കേരളത്തെ േത്​്യൊഴിയുന്ന മഴകമഘങ്ങൾ www.krishijagr

t h e

p u l s e

o f

g l o b a l

a g r i c u l t u r e

ISSN 24558184

www.krishi.jag

an.com

1

ran

www.krishi.jag

ran

9891405403

www.kr www.krishijagr

an.com

FERTILIZER MANAGEMEN T IN RICE-WHEAT CROPPING SYST EM www.krish

ijagran.co

ishijagr

an.com

VOLUME 3 ISSUE 04 APRIL 2017 `

Sreeja S Nair

1

Associate Editor (Portal) sreejanair@krishijagran.com 7356333144

70

1

m

Karthika B.P.

www.krishijagr

an.com

Assistant Editor English karthika@krishijagran.com 7356603963

PULSES FOR NUTRITION SECURITAGRICULTU Y RE MAY 2017

WORLD

Saritha Reghu

DISTRICT COORDINATORS

Marketing Executive saritha@krishijagran.com 7356915151

Bijimol V

Remya M remyam@krishijagran.com Litty Jose 7356603956 littyjose@krishjijagran.com 8921713854

Office Admin 7356333145

S.Gopakumar

Circulation Executive sgopa@krishijagran.com 7356603958

Vidhya M.V. vidhyamv@krishijagran.com 7356603961

Smrithi R.B. smrithirb@krishijagran.com 7356603962 Saritha N.R. sarithanr@krishijagran.com 7356603957

Southern Regional Cum Kerala State Office

A/5, Elankam Gardens Vellayambalam, Sasthamangalam Thiruvananthapuram- 695010 Email- malayalam@krishijagran.com malayalamkrishi@gmail.com Ph-0471 -4059009 Krishijagran.com

Head Office THE PULSE OF RURAL INDIA

Remya C.N. remyacn@krishijagran.com 7356603954

Dhanya M.T. dhanya@krishijagran.com 7356917171

Remya K. Prabha remyakprabha@krishijagran.com 7356603955

K.B. Bainda kbbainda@krishijagran.com 7356603951

Asha S. ashas@krishijagran.com 7356603950

Magazine Editor : Suresh Muthukulam suresh@krishijagran.com 7356914141 www.krishi.jagran

www.krishi.jagran

60/9,3rd Floor, Yusuf Sarai Market New Delhi – 110016 Ph-011-26511845, 26517923 Email- info@krishijagran.com

Karnataka Office

1st Floor, 33/3, BM Mansion, Geddalahalli, Sanjay Nagar Main Road, RMV 2nd stage, , Bangalore-560094 Email- kannada@krishijagran.com Ph-011-26511845, 26517923

Chennai Office

126/329, 2nd FloorArcot Road, Kodambakkom, Chennai-600024 Ph-011-26511845, 26517923 9891405403


www.krishijagran.com

83


www.krishijagran.com

84


Turn static files into dynamic content formats.

Create a flipbook
Issuu converts static files into: digital portfolios, online yearbooks, online catalogs, digital photo albums and more. Sign up and create your flipbook.