1
2016 ആഗസ്റ്റ് 1 - 15
സ ർശിക്കുക www.kssp.in www.wiki.kssp.in www.luca.co.in facebook.com /ksspexecutive
ശാസ്ത്രം സാമൂഹയ് വിപല്വത്തിന് േകരള ശാസ്ത്രസാഹിതയ് പരിഷത്ത് പ്രസിദ്ധീകരണം
2016 ആഗ ് 1-15
വാളയ്ം 16 ലക്കം 15 ഒ പ്രതി 2.50 രൂപ വരിസംഖയ് 50 രൂപ parishadvartha@gmail.com
1000 മാതൃകാ ൈഹസ്കൂളുകൾ സൃ ിക്കും - െപ്രാഫ.സി.രവീ നാഥ് തിരുവനന്തപുരം : െപാതു വിദയ്ാഭയ്ാസ സംരക്ഷണത്തി നായി വിപുലമായ കാമ്പയിh സംഘടിപ്പിക്കുെമന്ന് വിദയ്ാ ഭയ്ാസ മന്ത്രി െപ്രാഫ.സി. രവീ ന്ദ്രനാഥ് പറഞ്ഞു. അതിെന്റ തുടക്കം എന്ന നിലയിh 1000 മാതൃകാ ൈഹസ്കൂളുകെള സൃഷ്ടിക്കുന്നതിന് ബഡ്ജ റ്റിh വക െകാള്ളിച്ചിട്ടുണ്ട്. അഞ്ചുവhഷം െകാണ്ട് 600 എh.പി. സ്കൂളുകെള സമഗ്ര വിദയ്ാഭയ്ാസ പരിപാടിയുെട ഭാഗമാക്കും. െപാതുവിദയ്ാ ലയങ്ങെള സംരക്ഷിക്കണം എന്നതാണ് സhക്കാരിെന്റ പ്ര ഖയ്ാപിത നയെമന്ന് വിദയ്ാഭയ്ാ സമന്ത്രി കൂട്ടിേച്ചhത്തു. േകരള ശാ്രസ്തസാഹിതയ് പരിഷത്ത് സംഘടിപ്പിച്ച സംസ്ഥാനവിദയ്ാ ഭയ്ാസ ശില്പശാല ഉദ്ഘാടനം െചയയ്ുകയായിരുന്നു അേദ്ദഹം. േകന്ദ്ര വിദയ്ാഭയ്ാസ നിയമത്തി നു വിേധയമാക്കിെക്കാണ്ട്
െക.ഇ.ആh. ചhച്ചകhക്കുള്ള തുടക്കം കുറിക്കും. ജനകീയ ചhച്ചകളുെട അടിസ്ഥാന ത്തിh ആയിരിക്കും െക.ഇ. ആh. പരിഷ്കരണം നടപ്പി ലാക്കുക. ഇത്തരം ജനകീയ കാമ്പയിh വളhത്തുന്നതിh പരിഷത്തിന് അനിേഷധയ് മായ സ്ഥാനമുണ്ട്. അത് െപാതുസമൂഹെത്തെക്കാണ്ട് ഏെറ്റടുപ്പിക്കാനുള്ള ശ്രമങ്ങ hക്ക് േനതൃതവ്ം നhകാh പരിഷത്തിന് കഴിയുെമന്നും അേദ്ദഹം അഭിപ്രായെപ്പട്ടു. േഡാ. രാജh വhഗീസ് അധയ് ക്ഷത വഹിച്ചു. െപാതുവിദയ്ാഭയ്ാസം േന രിടുന്ന െവലല്ുവിളികh എന്ന വിഷയത്തിh േഡാ. െക.എh. ഗേണഷ് സംസാരിച്ചു. േഡാ. ടി.പി. കലാധരh, േഡാ. ആh. വി.ജി. േമേനാh, അഡവ്. എ. സുഹൃത്ത്കുമാh, േഡാ. െക.പി.അരവിന്ദh, എസ്.
പ്രതിേരാധകു ജനകീയ മുേ ം ഉ
േകരള ശാ
സാഹിതയ് പരിഷ് സംഘടി ിച്ച സം ാനവിദയ്ാഭയ്ാസ ശി ശാല െപ്രാഫ.സി.രവീ നാഥ് ഉദ്ഘാടനം െചയയ്ുു
സി.ഇ.ആh.ടി. ഡയറക്ടh േഡാ. െജ. പ്രസാദ്, െക.ടി. രാ ധാകൃഷ്ണh എന്നിവh വിവിധ വിഷയങ്ങളിh അവതരണം നടത്തി. തുടhന്ന് നടന്ന ചhച്ചകളിh നിന്ന് െപാതു വിദയ്ാഭയ്ാസ സംരക്ഷണത്തി നായി വിപുലമായ കാമ്പയിh സംഘടിപ്പിക്കാh പരിഷത്ത്
തീരുമാനിച്ചു. ആഗസ്ത്-െസപ്തം ബh മാസത്തിലാണ് കാമ്പയി h സംഘടിപ്പിക്കുക. ഇതിെന്റ ഭാഗമായി ജിലല്ാ തലത്തിh വിദയ്ാഭയ്ാസസംഗമങ്ങളും പഞ്ചായത്ത് തലത്തിh വി ദയ്ാഭയ്ാസസംരക്ഷണസമിതിക ളും രൂപെപ്പടുത്തും. പ്രാ ഥമിക വിദയ്ാഭയ്ാസരംഗത്ത് മലയാള
ിവയ്പുകൾ വിജയി ിക്കാൻ ാവണം - െക.െക.ൈശലജ ടീ ർ സുധീർകുമാർ (മുൻസിപ്പാൽ കൗൺസിലർ), വി.ടി.നാസർ (സംസ്ഥാന ആേരാഗയ് വി ഷയസമിതി) എന്നിവർ സം സാരിച്ചു. 'ഇന്തയ്ൻ ഔഷധ
പകർച്ചവയ്ാധികളും പ്രതിേരാധകു മ
കണ്ണൂh : േകരളം ഇന്തയ് ക്കാെക മാതൃകയാകുേമ്പാഴും ഡിഫ്തീരിയ േപാെലയുള്ള േരാഗങ്ങൾ തിരിച്ചു വരുന്ന ത് ഗൗരവമായി കാണണം. സർക്കാർ തലത്തിൽ ഇതി നാവശയ്മായ നടപടികൾ സവ്ീകരിക്കുന്നുണ്ട്. എന്നാൽ പ്രതിേരാധ കുത്തിവയ്പുകൾ വിജയിപ്പിക്കുന്നതിനായി ജന കീയ മുേന്നറ്റങ്ങൾ ഉണ്ടാവ ണെമന്ന് ആേരാഗയ് വകുപ്പ് മന്ത്രി െക.െക.ൈശലജ അഭി
് ിവയ കളും എ ലഘുേലഖ പി.ആർ.നായർക്ക് നൽകി ി പ്രകാശനം െചയയ്ു
പ്രായെപ്പട്ടു. േഡാക്ടർമാരുെട തസ്തികകh ഒഴിഞ്ഞുകിടക്കു ന്നതാണ് ആേരാഗയ്രംഗെത്ത നിലവിെല പ്രധാന പ്രശ്നം. ശാ്രസ്തസാഹിതയ് പരിഷ ത്തിെന്റ ആഭിമുഖയ്ത്തിൽ പാനൂരിൽ 'ഡിഫ്തീരിയ േരാ ഗവും പ്രതിേരാധവും' എന്ന െസമിനാർ ഉദ്ഘാടനം െച യ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ശാ്രസ്തസാഹിതയ് പരി ഷത്ത് പ്രസിദ്ധീകരിച്ച പകർ ച്ചവയ്ാധികളും പ്രതിേരാധ
മാധയ്മത്തിെന്റ ആവശയ്കതയി ലൂന്നിയ ശക്തമായ പ്രചരണം സംഘടിപ്പിക്കാനും തീരുമാനി ച്ചു. അടച്ചുപൂട്ടh ഭീഷണി േനരിടുന്ന വിദയ്ാലയങ്ങെള സംരക്ഷിക്കാനുള്ള പ്രേതയ്ക കാമ്പയിനുകh ഉണ്ടാകും.
കുത്തിവയ്പുകളും എന്ന ല ഘുേലഖ പി.ആർ.നായർക്ക് നൽകി മന്ത്രി പ്രകാശനം െചയ്തു. മ േ ഞ്ച ര ി െ മ ഡ ി ക്ക ൽ േകാേളജ് പീഡിയാട്രിക്സ് വി ഭാഗം തലവൻ േഡാ.െക. േമാഹൻദാസ് വിഷയം അ വതരിപ്പിച്ച് സംസാരിച്ചു. പ രിഷത്ത് കണ്ണൂർ ജിലല്ാ പ്ര സിഡണ്ട് െക.വിേനാദ് കു മാറിെന്റ അധയ്ക്ഷതയിൽ േചർന്ന േയാഗത്തിൽ െക.െക.
PARISHAD VARTHA 2016 Aug 1 - 15 Volume:16 Issue: 15 page no.1
േമഖല ഇന്നെല, ഇന്ന് ' എന്ന പുസ്തകം നൽകി െക.ഹരിദാ സൻ മന്ത്രിെയ സവ്ീകരിച്ചു. െക.നാണു മാസ്റ്റർ സവ്ാഗത വും എൻ.െക ജയപ്രസാദ് നന്ദിയും പറഞ്ഞു.
2
2016 ആഗസ്റ്റ് 1 - 15
േദശീയകാഡർ കയ്ാ ് സമാപി .
''സാക്ഷരത, വിദയ്ാഭയ്ാസം, ശാസ്ത്രേബാധം'' ഒരുവർഷം നീ
മധയ്പ്രേദശ് : അഖിേലന്തയ്ാ ജനകീയ ശാ്രസ്ത പ്രസ്ഥാനങ്ങ ളുെട നാലുദിവസം നീണ്ടുനിന്ന േദശീയ കാഡh കാമ്പ് ജൂൈല 21 മുതh 24വെര പാച്ച്മടിയി െല (മധയ്പ്രേദശ്) സഞ്ജയ് ഗാന്ധി ഇhസ്റ്റിറ്റയ്ൂട്ട് ഓഫ് റൂറh ഡവലപ്െമന്റിh വച്ച് നടന്നു. പ്രമുഖ ഹിന്ദി കവിയും, ആക്ടിവിസ്റ്റും േകന്ദ്ര സാഹിതയ് അക്കാദമി അവാhഡ് േജതാവു മായ ( ഇേദ്ദഹം േകന്ദ്രസhക്കാ രിെന്റ നയസമീപനങ്ങേളാടുള്ള വിേയാജിപ്പ് േരഖെപ്പടുത്തി അ വ ാ h ഡ് ത ി ര ി ച്ചുെ ക ാ ടുത്തു) രാേജഷ് േജാഷി കയ്ാമ്പ് ഉദ്ഘാടനം െചയ്തു. ജനാധിപതയ്ം, മേതതരതവ്ം, ശാ്രസ്തേബാധം തുടങ്ങിയവ സംരക്ഷിക്കെപ്പടണെമങ്കിh മാറിയ സാഹചരയ്ത്തിh ജ നകീയ ശാ്രസ്തപ്രസ്ഥാന ങ്ങളുെട പ്രവhത്തനങ്ങh
ഒരു നിരന്തരപ്രക്രിയയായിരി ക്കണെമന്നും സാമൂഹയ്പ്രശ്ന ങ്ങെള വിമhശനാത്മകമായി സമീപിച്ചാh മാത്രേമ ഇത് സാധയ്മാവുകയുള്ളൂെവന്നും ഉദ്ഘാടന പ്രസംഗത്തിh അേദ്ദഹം വയ്ക്തമാക്കി. SJRD ഡയറക്ടh രാംകുമാh ശhമ ആശംസകളhപ്പിച്ചു സംസാരി ച്ചു. ജനകീയ ശാ്രസ്തപ്രസ്ഥാനം (People Science Movement) േനരിടുന്ന െവലല്ുവിളികളും പ്രതിസന്ധികളും എന്ന വിഷ യത്തിh േഡാ.അമിത് െസh ഗുപ്ത സംസാരിച്ചു. അവതര ണത്തിനുേശഷം ജനകീയ ശ ാ ്രസ്ത പ്രസ്ഥ ാ ന ങ്ങ ളു െ ട സംഘടനാേശഷിയും അവ േനരിടുന്ന െവലല്ുവിളികളും േമഖലാടിസ്ഥാനത്തിh ഗ്രൂ പ്പുതിരിഞ്ഞ് ചhച്ച െചയ്തു. രണ്ടാം ദിവസം ''India for All and All for Justice'' എന്ന
മുദ്രാവാകയ്ം മുേന്നാട്ടുവച്ചു െകാണ്ട് നടത്താh േപാകുന്ന കാമ്പയിെന്റ ആവശയ്കതയും കാമ്പയിh പരിപാടികളും AIPSN എക്സികയ്ൂട്ടീവ് അംഗം നേരഷ് േപ്രhണ അവതരിപ്പി ച്ചു. BGVS നടത്തിെക്കാണ്ടി രിക്കുന്ന വിദയ്ാഭയ്ാസ കാമ്പ യിh പരിപാടികെളക്കുറിച്ചുള്ള െസക്രട്ടറി ആശാ മിശ്രയുെട അവതരണമായിരുന്നു തുട hന്നു നടന്നത്. മൂന്നാംദിവസം പുതിയ േദശീയ വിദയ്ാഭയ്ാസനയം ഉയ hത്തുന്ന ആശങ്കകളും ഇന്തയ് േനരിട്ടുെകാണ്ടിരിക്കുന്ന സമ കാലികവിദയ്ാഭയ്ാസ പ്രശ്നങ്ങളും െപ്രാഫ.രാജമാണികയ്ം അവത രിപ്പിച്ചു. പുത്തh സാമ്പത്തിക നയങ്ങളും നയരൂപീകരണവും, പുത്തh സാമ്പത്തികനയങ്ങ ളും ആേരാഗയ്വും, പുത്തh സാമ്പത്തികനയങ്ങളും ജന്റ
നിൽക്കു
കാ യിൻ ആരംഭിക്കും
റും എന്നീ 3 വിഷയങ്ങh ഡhഹി സയhസ്േഫാറത്തി െല േഡാ.ഡി.രഘുനന്ദനh, േഡാ.സതയ്ജിത്ത് രഥ്, േഡാ. വിനീത ബാലh എന്നിവh അവതരിപ്പിച്ചു. അതിനുേശഷം നടന്ന ''Understanding Science'' എന്ന വിഷയത്തിലുള്ള േഡാ. സതയ്ജിത്ത് രഥിെന്റ കല്ാസ്സ് ഏെറ ആേവശകരമായിരുന്നു. കാരയ്കാരണബന്ധേത്താെട സാമൂഹയ്പ്രശ്നങ്ങെള സമീപി ക്കുവാh എലല്ാ അംഗങ്ങെള യും പ്രാപ്തരാേക്കണ്ടതിെന്റ ആവശയ്കതയും അതത്ര എളു പ്പമായ കാരയ്മെലല്ന്നുമാണ് തെന്റ കല്ാസ്സിലൂെട അേദ്ദഹം ആവhത്തിച്ച് വയ്ക്തമാക്കിയ ത്. നാലാംദിവസം ''Science to Reason'' എന്ന വിഷയത്തിh അരുന്നാദമിത്ര കല്ാെസ്സടുത്തു. െപാതു അവതരണങ്ങ hക്കുേശഷം നടന്ന ഗ്രൂപ്പുച hച്ചകളും െപാതുചhച്ചകളും കാരയ്ങ്ങളിh കൂടുതh ആശ യവയ്ക്തത ലഭിക്കാh കാ മ്പംഗങ്ങെള സഹായിച്ചു. 19 സംസ്ഥാനങ്ങളിhനിന്നായി 121 പ്രതിനിധികh കാമ്പിh പെങ്കടുത്തു. AIPSN ജനറ hെസക്രട്ടറി രേമഷ്, േഡാ.ഡി. രഘുനന്ദനh, ടി.ഗംഗാധരh, േ ഡ ാ . അ മ ി ത് െ സ h ഗു പ്ത , ആശാമിത്ര തുടങ്ങിയവh കാമ്പിന് േനതൃതവ്ം നhകി. കലാസാഹിതയ് രംഗത്തു
നിന്നുള്ള പ്രമുഖ വയ്ക്തികെള പെങ്കടുപ്പിച്ചുെകാണ്ടുള്ള കാ വയ്ാലാപനവും നൃത്താവിഷ്കാ രങ്ങളും കാമ്പിെന്റ ഭാഗമായി ഉണ്ടായിരുന്നു. ഇ.ജിനh കാ വയ്ാലാപനത്തിന് േനതൃതവ്ം നhകി. വിവിധ സംസ്ഥാന ങ്ങളിെല ഭാഷ, േവഷം, ജീവി തരീതി, സാമൂഹയ്വയ്വസ്ഥ, ആധുനിക ഇന്തയ്യിh PSM േനരിടുന്ന െവലല്ുവിളികളും പ്രതിസന്ധികളും തുടങ്ങിയവ മനസ്സിലാക്കുവാh കാമ്പി ലൂെട സാധിച്ചു. കാമ്പിെന്റ ഭാഗമായി ദക്ഷിേണന്തയ്h സംസ്ഥാനങ്ങളിh 5 േമളകh സംഘടിപ്പിക്കുവാh തീരുമാന മായി. യുവജനേമള (േകരളം), അധയ്ാപകേമള (കhണാടകം), വനിതാേമള (തമിഴ്നാട്), കാ hഷികേമള (േപാണ്ടിേച്ചരി), ബാലേമള (െതലുങ്കാന), ശാ ്രസ്തസംഗമം (ആന്ധ്രാപ്രേദശ്). ശാ്രസ്തസാഹിതയ് പരിഷത്തി െന പ്രതിനിധീകരിച്ച് പി.െക. നാരായണh, ടി.െക.മീരാഭായ്, ഇ.ജിനh എന്നിവh കയ്ാമ്പിh പെങ്കടുത്തു. സാക്ഷരത, വിദയ്ാ ഭയ്ാസം, ശാ്രസ്തേബാധം എന്നീ വിഷയങ്ങളിh ഊന്നിെക്കാണ്ട് നവംബhമാസം മുതh ഒരു വhഷം നീണ്ടുനിhക്കുന്ന കാമ്പയിh പ്രവhത്തനങ്ങളു െട ആസൂത്രണം കയ്ാമ്പിh നടന്നു.
ബഹിരാകാശ പരയ്േവഷണം- ശാസ്ത്രവും സാേങ്കതികവിദയ്യും
പരയ്േവക്ഷണവും പരയ്േവഷണവും
പുസ്തകം പര്കാശനം െചയ്തു
ശ്രീ.പി.എം.സിദ്ധാർത്ഥൻ രചിച്ച ബഹിരാകാശ പരയ്േവഷണം : ശാസ്ത്രവും സാേങ്കതികവിദയ്യും എന്ന ഗ്രന്ഥത്തിെന്റ പരസയ്ം േകരള ത്തിെല പ്രമുഖ ആനുകാലികങ്ങളിൽ നൽകിയിരുന്നു. പരസയ്ംകണ്ട് പുസ്തകത്തിെന്റ േപരിെന സംബന്ധിച്ച് നിരവധി സുഹൃത്തുക്കൾ കത്തിലൂെടയും േഫാണിലൂെടയും േനരിട്ടും സംശയം പ്രകടിപ്പിക്കുകയു ണ്ടായി. പരയ്േവക്ഷണം എന്നേല്ല േവണ്ടത്, പരയ്േവഷണം െതറ്റേല്ല, പരയ്േവഷണം െതറ്റാെണന്ന് അപശബ്ദേബാധിനിയിൽ പറഞ്ഞി ട്ടുണ്ടേല്ലാ, അങ്ങെനെയാരു വാക്ക് ശബ്ദതാരാവലിയിലില്ലേല്ലാ ഇെതാെക്കയാണ് അവർ പറഞ്ഞ കാരയ്ങ്ങൾ. അവർ പറഞ്ഞെതാെക്ക ശരിയാണ്. എന്നാൽ ഇവിെട പരയ്േവഷണം എന്ന വാക്കുപേയാ ഗിച്ചിരിക്കുന്നത് Exploration എന്ന വാക്കിെന്റ തർജമയായാണ്. Exploration ന് Travel with a view of making discovery, Examine thoroughly to get a truth എെന്നാെക്കയാണ് നിഘണ്ടുകാരന്മാർ വിശദീകരണം നൽകിയിട്ടുള്ളത്. പരയ്േവക്ഷണത്തിന് പരിേശാധന, േമൽേനാട്ടം എന്നാണ് ശബ്ദതാരാവലിയിൽ അർഥം െകാടുത്തി ട്ടുള്ളത്. ഇതുേപാലുള്ള രണ്ടുപദങ്ങൾ കൂടിയുണ്ട്. Search, Survey. Search പരിേശാധന, പേരയ്ഷണം എന്നും Surveyക്ക് നിരീക്ഷണം, പരിേശാധന എന്നുമാണ് അർഥം പറഞ്ഞിട്ടുള്ളത്. Exploration എന്ന വാക്കിെന്റ പൂർണമായ അർഥവും ആശയവും പരയ്േവക്ഷണം എന്ന പദംെകാണ്ട് ലഭിക്കുന്നില്ല. അതുെകാണ്ടാണ് പരയ്േവഷണം എന്ന് ഞങ്ങൾ പ്രേയാഗിച്ചത് (ഭാഷാഇൻസ്റ്റിറ്റയ്ൂട്ട് പ്രസിദ്ധീകരിച്ച വാങ്മയിയുെട ഭാഷാപരയ്ടനം എന്ന ഗ്രന്ഥത്തിൽ പരയ്േവഷണം എന്ന പദം െകാടുത്തിട്ടുണ്ട്. ഭാഷാശാസ്ത്രപണ്ഡിതനായ േഡാ.പ്ര േബാധചന്ദ്രൻനായരാണ് പ്രസ്തുത ഗ്രന്ഥത്തിെന്റ പരിേശാധകൻ). ജീവൽഭാഷയിൽ പുതിയ പദങ്ങളും പ്രേയാഗങ്ങളും ഉണ്ടായിെക്കാ േണ്ടയിരിക്കും. ചില പദങ്ങളുെട അർഥം പൂർണമായി മാറിേപ്പാേയ ക്കും. പശുവിെന അേനവ്ഷിക്കുക എന്നർഥമുള്ള ഗേവഷണം എന്ന പദത്തിെന്റ അർഥപരിണാമം പ്രേതയ്കം പറേയണ്ടതില്ലേല്ലാ. പുതിയ കാലെത്തയും പുതിയ ആശയങ്ങെളയും ഉൾെക്കാള്ളാനും ആവിഷ്ക രിക്കാനും കഴിയുേമ്പാഴാണ് ഒരു ഭാഷ വളരുന്നത്, േശ്രഷ്ഠമാകുന്നത്. കൺവീനർ പ്രസിദ്ധീകരണസമിതി
തിരുവനന്തപുരം: 2016 ചാന്ദ്രദിനേത്താടനുബന്ധിച്ച് േകരള ശാ്രസ്തസാഹിതയ് പരി ഷത്ത് പ്രസിദ്ധീകരിച്ച പി.എം. സിദ്ധാhത്ഥെന്റ ബഹിരാകാശ പ ര യ്േ വ ഷ ണ ം - ശ ാ ്രസ്ത വും സാേങ്കതികവിദയ്യും എന്ന പുസ്തകത്തിെന്റ പ്രകാശന വും ഇന്തയ്h ബഹിരാകാശ പരയ്േവഷണത്തിെന്റ ഭാവി
എന്ന വിഷയത്തിh പ്രഭാഷ ണവും തിരുവനന്തപുരം പ്രസ് കല്ബിh വച്ച് വി.എസ്.എസ്. സി. മുh ഡയറക്ടറും മുഖയ്മ ന്ത്രിയുെട ശാ്രസ്തഉപേദഷ്ടാവു മായ പത്മശ്രീ എം.സി. ദത്തh നിhവഹിച്ചു. എh.പി.എസ്. സി. മുh െഡപയ്ൂട്ടി ഡയറക്ടh േഡാ.പി.രാധാകൃഷ്ണh പുസ്തകം
പരിചയെപ്പടുത്തി സംസാരിച്ചു. േഡാ.ആh.വി.ജി. േമേനാh അധയ്ക്ഷനായിരുന്നു. ഗ്രന്ഥ കാരh പി.എം. സിദ്ധാhത്ഥh, നിതയ് എസ്. എന്നിവh സം സാരിച്ചു. േഡാ. കാവുമ്പായി ബാലകൃഷ്ണh സവ്ാ ഗതവും ഷിബു അരുവിപ്പുറം നന്ദിയും പറഞ്ഞു.
ലൂക്കയിൽ വായിക്കുക മലയാളത്തിന് പുതിയ അക്ഷരരൂപം – മഞ്ജരി, സവ്തന്ത്ര മലയാളം കമ്പയ്ൂട്ടിംഗിൽ നിന്ന് മനുഷയ്ൻ ചന്ദ്രനിൽ േപായിട്ടുേണ്ടാ ? മൂന്ന് സൂരയ്ൻമാരുള്ള ഗര്ഹം മാവിെന്റ മണ്ടയിെല പിക്കാച്ചു ഇനി അനയ്ഗര്ഹ ജീവികേളാട് സംസാരിക്കാം
PARISHAD VARTHA 2016 Aug 1 - 15 Volume:16 Issue: 15 page no.2
3
2016 ആഗസ്റ്റ് 1 - 15
ജനറൽ െസക്ര റിയുെട ക
്
പര്തിേരാധകുത്തിവയ്പിനായുള്ള
കാമ്പയിൻ ശക്തിെപ്പടുത്തുക മലപ്പുറം ജില്ലയിൽ ഡിഫ്തീരിയ േരാഗലക്ഷണങ്ങ േളാെട ചികിത്സ േതടുന്നവരുെട എണ്ണം വർധിച്ചുെകാണ്ടി രിക്കുകയാണ്. േകാളറയും തിരേനാട്ടം നടത്തിയിരിക്കുന്നു. ൈദവേകാപം െകാണ്ടാണ് പകർച്ചവയ്ാധികൾ പിടി െപടുന്നെതന്നു വിശവ്സിച്ചിരുന്ന ഒരു കാലമുണ്ടായിരു ന്നു. ആധുനിക വിദയ്ാഭയ്ാസം വയ്ാപിക്കുകയും ശുദ്ധജല ലഭയ്ത വർധിക്കുകയും ചികിത്സാസൗകരയ്ം ലഭയ്മാവുകയും പ്രതിേരാധ കുത്തിവയ്പ് വയ്ാപകമാവുകയും െചയ്തേതാ െട പകർച്ചവയ്ാധികൾ നിയന്ത്രണ വിേധയമാവുകയും അതുമൂലമുള്ള മരണം വളെരേയെറ കുറയുകയും െചയ്തു. അതുവഴി പകർച്ചവയ്ാധികൾ ൈദവേകാപം മൂലമാെണ ന്ന അന്ധവിശവ്ാസം ഇല്ലാതാക്കാനുമായി. 90 ശതമാനത്തിലധികം ആളുകൾ കുത്തിവയ്പ് എടു ത്തിട്ടുള്ള ഒരു സമൂഹത്തിൽ ഡിഫ്തീരിയ വരാനുള്ള സാധയ്ത വളെര കുറവാണ്. ഡിഫ്തീരിയ കെണ്ടത്തിയ പ്രേദശങ്ങളിൽ കുത്തിവയ്പ് ഈ അളവിൽ എത്തി യിട്ടില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 1970കളിലാണ് ഡിഫ്തീരിയെക്കതിെര പ്രതിേരാധ കുത്തിവയ്പ് ആരംഭിച്ചത്. അതിനു മുമ്പ് ജനിച്ചവർക്ക് ഈ േരാഗത്തിെനതിെര പ്രതിേരാധശക്തി കുറവായി രിക്കും. അതുെകാണ്ട് ഒരു സ്ഥലത്ത് േരാഗം െപാട്ടിപ്പു റെപ്പട്ടാൽ അത് മുതിർന്നവെര ബാധിക്കുന്നതിനുള്ള സാധയ്ത വളെരേയെറയാണ്. അങ്ങെന േനാക്കുേമ്പാൾ ഇേപ്പാൾ േരാഗം തലെപാക്കിയിരിക്കുന്നതിെന ഒരു സൂചനയായി കാണണം. വരാൻ േപാകുന്ന വലിയ വിപത്തിെനക്കുറിച്ചുള്ള സൂചന. ഇതിെന മലപ്പുറെത്ത ഒരു പ്രശ്നം മാത്രമായി കുറച്ചു കാണാനാവില്ല. േരാഗലക്ഷണങ്ങേളാെട ചികിത്സേതടുന്നവരുെട എണ്ണം വർധിച്ചുെകാണ്ടിരിക്കുേമ്പാഴും അതയ്പൂർവമായി മാത്രം കാണുന്ന പാർശവ്ഫലങ്ങെള െപരുപ്പിച്ച് കപട ശാസ്ത്രവും അന്ധവിശവ്ാസവും കൂട്ടിേച്ചർത്ത് ആധുനിക സാേങ്കതിക വിദയ്കൾ യേഥഷ്ടം പ്രേയാജനെപ്പടുത്തി പ്രതിേരാധ കുത്തിവയ്പ് എടുക്കാതിരിക്കാൻ ജനങ്ങെള േപ്രരിപ്പിക്കുന്ന കാഴ്ചയാണ് കാണുന്നത്. പ്രതിേരാധ കുത്തിവയ്പുകൾെക്കതിരായ ഈ പ്രചരണെത്ത ഫല പ്രദമായി തടേയണ്ടതുണ്ട്. സൂക്ഷ്മജീവികളായ േരാഗാണുക്കളാണ് േരാഗം പര ത്തുന്നെതന്ന് നമുക്കറിയാം. ആഗസ്റ്റ് 17 മുതൽ 23 വെര നടക്കുന്ന ഈ വർഷെത്ത വിജ്ഞാേനാത്സവത്തിെന്റ വിഷയം സൂക്ഷ്മജീവികളാണ്. വിജ്ഞാേനാത്സവ ത്തിനായി ആഗസ്റ്റ് ലക്കം ശാസ്ത്രേകരളവും ആഗസ്റ്റ് ആദയ് ലക്കം യുറീക്കയും സൂക്ഷ്മജീവികെളക്കുറിച്ചുള്ള സ്െപഷൽ പതിപ്പുകളായിട്ടാണ് പ്രസിദ്ധീകരിച്ചിരി ക്കുന്നത്. സൂക്ഷ്മജീവികൾ പരത്തുന്ന േരാഗങ്ങെളക്കു റിച്ചും അവെയ തുരത്തുന്ന വാക്സിനുകെളക്കുറിച്ചുമുള്ള വിജ്ഞാനപ്രദവും രസകരവുമായ നിരവധി വിഭവങ്ങൾ ഇവയിലുണ്ട്. ഇതുപേയാഗിച്ച് വിദയ്ാർഥികൾക്കിടയിലും അധയ്ാപകർക്കും രക്ഷിതാക്കൾക്കുമിടയിലും ശക്തമായ പ്രചാരണം സംഘടിപ്പിക്കാനാകും. കഴിയാവുന്നത്ര സ്കൂ ളുകളിൽ പ്രാേദശികമായി ലഭയ്മാകുന്ന േഡാക്ടർമാെര പെങ്കടുപ്പിച്ചുെകാണ്ട് പ്രേതയ്ക പതിപ്പിെന്റ പ്രകാശനം നടത്തണം. അതിനു പുറെമ മാസികാദിനത്തിൽ സ്കവ്ാഡു പ്രവർത്തനം കഴിഞ്ഞ് േമഖലയിൽ സൗകരയ്പ്രദമായ േകന്ദ്രങ്ങളിൽ (കഴിയുെമങ്കിൽ എല്ലാ യൂണിറ്റുകളിലും) പ്രവർത്തകർ ഒത്തുേചർന്ന് സൂക്ഷ്മജീവി പതിപ്പിെന്റ പ്രകാശനം സംഘടിപ്പിക്കണം. പ്രാേദശികമായി ലഭയ് മാകുന്ന ആേരാഗയ്പ്രവർത്തകെര പെങ്കടുപ്പിച്ചുെകാണ്ട് എളുപ്പത്തിൽ ഇത് സംഘടിപ്പിക്കാനാകും. ഈയിെട പു റത്തിറക്കിയ 'പകർച്ചവയ്ാധികളും പ്രതിേരാധ കുത്തിവയ്പും 'എന്ന ലഘുേലഖയും ഇതിനുപേയാഗിക്കാവുന്നതാണ്. അങ്ങെന ഈ വർഷെത്ത മാസികാദിനത്തിൽ മാസിക പ്രചാരണേത്താെടാപ്പം പ്രതിേരാധ കുത്തിവയ്പുകൾക്കാ യുള്ള പ്രചാരണവും നടത്താൻ എല്ലാ യൂണിറ്റുകളിലും പരിപാടി തയ്യാറാക്കണെമന്നും എല്ലാ പ്രവർത്തകരും ഇതിൽ അണിനിരക്കണെമന്നും അഭയ്ർഥിക്കുന്നു. മുരളീധരൻ.പി ജനറൽ െസക്രട്ടറി
എഞ്ചിനീയറിങ് പ്രേവശനം: ഗുണനിലവാരം ഉയർത്തുന്നതിന് സഹായകമായ തീരുമാനങ്ങൾ സവ്ാഗതാർഹം പത്രകുറിപ്പ് എഞ്ചിനീയറിങ് വിദയ്ാഭയ്ാ സത്തിെന്റ ഗുണനിലവാരം ഉയhത്താh സഹായിക്കു ന്ന തീരുമാനങ്ങളാണ് സ hക്കാരും സhവകലാശാല യും അടുത്തകാലത്ത് എ ടുത്തിട്ടുള്ളത്. സവ്ാശ്രയേകാേളജുകളി h അേനകം സീറ്റ് ഒഴിഞ്ഞു കിടന്നിട്ടും എഞ്ചിനീയറിങ് പ്രേവശനത്തിനുള്ള കുറഞ്ഞ േയാഗയ്ത ഇളവ് െചേയയ്ണ്ട എന്ന സhക്കാh തീരുമാന മാണ് ആദയ്േത്തത്. എഞ്ചി നീയറിങ് േകാേളജുകളിh ഓേരാ വhഷവും പരീക്ഷ പാ സ്സായാh മാത്രേമ അടുത്ത കല്ാസ്സിേലക്ക് െപ്രാേമാഷh െകാടുക്കൂ എന്ന സhവകലാ ശാലാതീരുമാനമാണ് രണ്ടാ മേത്തത്. സവ്ാശ്രയ എഞ്ചിനീയറിങ് േകാേളജുകളിെല വിജയശ തമാനം ഇേപ്പാhത്തെന്ന വ ളെര കുറവാണ്. പത്തു േകാ േളജുകളിh വിജയം പത്തു
ശതമാനത്തിh താെഴയും പലയിടത്തും ഇരുപതിh താെഴയും. പ്രേവശന േയാഗയ്ത യിh ഇളവ് നhകി കൂടുതh കുട്ടികെള പ്രേവശിപ്പിക്കുന്നതു െകാണ്ട് സവ്ാശ്രയേകാേളജു കhക്ക് കൂടുതh കുട്ടികെള കിട്ടുെമന്നും അവരുെട ലാഭം വhധിക്കുെമന്നുമലല്ാെത മെറ്റാ രു പ്രേയാജനവും കാണുന്നിലല്. പ്രേവശനേയാഗയ്തയിh ഇളവ് നhകുന്നേതാെട േതാhക്കു ന്നവരുെട എണ്ണം ഇനിയും വhധിക്കുകയും െചയയ്ും. ഓേരാ വhഷവും പരീക്ഷ പാസ്സായാh മാത്രേമ അടുത്ത കല്ാസ്സിേലക്ക് െപ്രാേമാഷh െകാടുക്കൂ എന്നത് പണ്ടുമു തേലയുള്ള ചട്ടമാണ്. പെക്ഷ ഇടക്കാലത്ത് ഇതിh ഇളവ് െകാടുത്ത് ഒന്നാംവhഷം മുതh ഒരു പരീക്ഷയും പാസ്സാകാ െത നാലുവhഷവും പഠിക്കാം എന്ന നിലയിേലക്ക് എത്തു കയാണ് ഉണ്ടായത്. എഞ്ചി നീയറിങ് േകാേളജുകളിെല
വിജയശതമാനം താഴാനു ള്ള ഒരു പ്രധാന കാരണം ഇതാണ്. നാല് വhഷം പൂhത്തിയാവുേമ്പാh പല hക്കും പത്തും ഇരുപതും േപപ്പറുകളാണ് പാസ്സാകാh ബാക്കിയുണ്ടാവുക. അങ്ങ െനയുള്ളവhക്ക് മുഴുവh വി ഷയങ്ങളും പാസ്സായി ഡിഗ്രി ലഭിക്കുക എന്നത് അത്ര എ ളുപ്പമലല്. എഞ്ചിനീയറിങ് വിദയ്ാഭയ്ാസത്തിെന്റ ഗുണ നിലവാരം ഉയhത്തുന്നതിന് സഹായകമായ ഈ രണ്ടു തീരുമാനങ്ങെളയും ഞങ്ങh സവ്ാഗതം െചയയ്ുന്നു. അേതാെടാപ്പം, ആെരാ െക്കത്തെന്ന എതിhത്താലും ഈ തീരുമാനങ്ങളിh ഉറച്ചു നിhക്കണെമന്നും യാെതാരു സാഹചരയ്ത്തിലും ഇതിh വിട്ടുവീഴ്ച െചയയ്രുെതന്നും േകരള സhക്കാരിേനാടും സാ േങ്കതികസhവകലാശാലേയാ ടും േകരള ശാ്രസ്തസാഹിതയ് പരിഷത്ത് അഭയ്hഥിക്കുന്നു.
'വാക്സിേനഷൻ' കാമ്പയിൻ ആരംഭിച്ചു
'വാക്സിേനഷൻ നമ്മുെട നാടിെന്റ ആേരാഗയ്ത്തിന്' എന്ന ആശയം മുhനിർത്തി താനാളൂർ പഞ്ചായത്തിെന്റയും താനാളൂർ പ്രാഥമികാേരാഗയ് േകന്ദ്രത്തിെന്റയും സഹകരണ േത്താെട പഞ്ചായത്തിെല 14 േവദികളിലായി ആേരാഗയ് കല്ാസുകൾ സംഘടിപ്പിച്ചു. സംസ്ഥാനെത്ത വിവിധ െമ ഡിക്കൽ േകാേളജ് വിദയ്ാർഥി കളുെട കൂട്ടായ്മ, േകരള ശാ്രസ്ത സാഹിതയ് പരിഷത്ത് കാമ്പസ് ശാ്രസ്തസമിതി എന്നിവരുെട
േനതൃതവ്ത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഡിഫ്ത്തീരിയ പ്രതിേരാധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിെന്റ ഭാഗ മായാണ് കാമ്പയിh. പകര എ.എം.എൽ.പി സ്കൂളിൽ െവച്ച് വി.അബ്ദുh റഹിമാൻ എം.എൽ.എ കാ മ്പയിh ഉദ്ഘാടനം െചയ്തു. േബല്ാക് പ്രസിഡണ്ട് സി.െക. എം. ബാപ്പുഹാജി, പഞ്ചായ ത്ത് പ്രസിഡണ്ട് വി.അബ്ദുൽ റസാഖ്, േഡാ.അരുൺ എൻ. എം, േഡാ.ൈസറു ഫിലിപ്,
േഡാ. ബിനൂപ് തുടങ്ങിയവർ സംസാരിച്ചു. താനാളൂർ, പാ ണ്ടിയാട്ട്, മീനടത്തൂർ, തറയിൽ, പുതുക്കുളങ്ങര, േകാരങ്കാവ്, പട്ടർപറമ്പ് േകന്ദ്രങ്ങളിലായി മൂവായിരേത്താളം േപർ കല്ാ സുകളിലും സംവാദങ്ങളിലും പെങ്കടുത്തു. ആശാ പ്രവർ ത്തകർ, സ്കൂൾ പി.ടി.എ.കൾ, അയൽക്കൂട്ടങ്ങൾ, പഞ്ചായത്ത് ഗ്രാമസഭകൾ തുടങ്ങിയവയു െട േനതൃതവ്ത്തിൽ ജനകീയ പ്രചാരണ പ്രവർത്തനങ്ങൾ ഇതിെന്റ ഭാഗമായി നടന്നു.
ചാന്ദ്രദിനം ആേഘാഷിച്ചു മാനന്തവാടി : ഈ വhഷ െത്ത ചാന്ദ്രദിനം വയ്തയ്സ്ത പരിപാടികേളാെട മാനന്ത വാടി ഗവ.െവാേക്കഷണh ഹയh െസക്കണ്ടറി സ്ക്കൂളിh ആേഘാഷിച്ചു. ചാന്ദ്രദിനപ്പ തിപ്പിെന്റ പ്രകാശനം പ്രധാ നാധയ്ാപകh പി.ഹരിദാസh
നിhവവ്ഹിച്ചു. ചിത്രപ്രദhശനം, വിദയ്ാലയത്തിെല എലല്ാ വിദയ്ാhഥികേളയും ഉhെപ്പ ടുത്തിയുള്ള പ്രേശ്നാത്തരി, ശാ്രസ്തേബാധം വളhത്തുന്ന വീഡിേയാ പ്രദhശനം എന്നിവ സംഘടിപ്പിച്ചു. സയhസ് കല്ബ്ബിെന്റ േനതൃതവ്ത്ത ിh
PARISHAD VARTHA 2016 Aug 1 - 15 Volume:16 Issue: 15 page no.3
നടത്തിയ പരിപാടിയിh സതയ്ഭാമ, േജാhമാതയ്ു, െക.െക.സുേരഷ് കുമാh, െക.െജ.പ്രകാശ്, വിദയ്, വിദയ്ാhഥികളായ അനന്തു അേശാകh,അhഷ എന്നിവh േനതൃതവ്ം നhകി.
4
2016 ആഗസ്റ്റ് 1 - 15
''മത്സയ്െത്താഴിലാളിഗ്രാമം'' പഠനം തുടങ്ങി കണ്ണൂh: ശാ്രസ്തസാഹി തയ് പരിഷത്ത് കണ്ണൂർ ജിലല് വികസന സബ് കമ്മിറ്റി രൂപം െകാടുത്ത മത്സയ്െത്താഴിലാ ളി ഗ്രാമപഠന പദ്ധതികളുെട ൈപലറ്റ് പരിപാടി തലേശ്ശരി േഗാപാൽേപട്ടയിൽ ജൂൈല 2,3 തിയയ്തികളിൽ പൂർത്തിയായി. 35 പരിഷത്ത് പ്രവർത്തകരും അത്രതെന്ന മത്സയ്െത്താഴിലാ ളി യൂണിയh പ്രവർത്തകരും പെങ്കടുത്തു. ജൂൈല 4 മുതൽ 12 വെര യുവസമിതിയിെല 11 കംപയ്ൂട്ടർ വിദഗ്ധh ഡാറ്റാ എൻട്രി െചയ്തു. കരട് റിേപ്പാർട്ട് ആയി. ൈപലറ്റ് ഘട്ടത്തിൽ നിരവ ധി നിർേദശങ്ങൾ ലഭിച്ചിരു ന്നു. അെതലല്ാം പരിഗണിച്ച്
ജിലല്യിൽ േഗാപാൽേപട്ട ഒഴിെക 11 മത്സയ്െത്താഴിലാ ളി ഗ്രാമങ്ങളിലും സമ്പൂർണ പഠനം ജൂൈല 20 മുതൽ 31 വെര 5000 കുടുംബങ്ങെള ബന്ധിപ്പിച്ച് നടക്കുകയാണ്. വികസന സബ്കമ്മിറ്റിയുെട േനതൃതവ്ത്ത ിൽ േകാർടീം പ്രവർത്തിക്കുന്നുണ്ട്. മുഖയ് ചുമതലക്കാർക്കും സംഘാടന ചുമതലക്കാർക്കും േമഖലാ െസക്രട്ടറിമാർക്കും വികസന കമ്മിറ്റി അംഗങ്ങൾക്കുമായുള്ള പരിശീലനം ജൂൈല 17 ഞായർ 2.30നു കണ്ണൂർ പരിഷദ്ഭവ നിൽ നടക്കും. ടി.ഗംഗാധരh, പി.വി.രത്നാകരൻ എന്നിവർ കല്ാെസ്സടുക്കും.
അട്ടക്കുളങ്ങര െസൻട്രൽ എച്ച്.എസിെന മികവിെന്റ േകന്ദ്രമാക്കാനുള്ള ശ്രമങ്ങൾക്ക് പൂർണപിന്തുണ നൽകും: േഡാ.പി.എ. ഫാത്തിമ
സീമാ ് ഡയറക്ടർ േഡാ. പി.എ. ഫാ ിമ പരിസരകല പ്രകാശനം നിർവഹിക്കു
തിരുവനന്തപുരം : അട ച്ചുപൂട്ടh ഭീഷണിയിh നി ന്നും അതിജീവനത്തിെന്റ ഉദാത്തമാതൃകയായി പ്രവ hത്തിക്കുന്ന അട്ടക്കുളങ്ങര െസhട്രh ൈഹസ്കൂളിെന മികവിെന്റ േകന്ദ്രമാക്കി മാ റ്റുന്നതിനുള്ള എലല്ാവിധ പ്രവhത്തനങ്ങhക്കും പൂ hണപിന്തുണ നhകുെമന്ന് സീമാറ്റ് ഡയറക്ടh േഡാ. പി.എ. ഫാത്തിമ പറഞ്ഞു. സ്കൂളിെന്റ വികസനപ്രവ hത്തനങ്ങhക്കും കുട്ടികളുെട പഠനനിലവാരം െമച്ചെപ്പടു ത്തുന്നതിനും സ്കൂh സംര ക്ഷണസമിതിയും സന്നദ്ധ സംഘടനകളും കാണിക്കുന്ന താല്പരയ്ം മാതൃകാപരമാണ്. ശാ്രസ്തസാഹിതയ് പരിഷത്ത് തിരുവനന്തപുരം േമഖലാക മ്മിറ്റിയുെട േനതൃതവ്ത്തിh പുറത്തിറക്കിയ പരിസര കലണ്ടറിെന്റ പ്രകാശനം നിhവഹിക്കുകയായിരുന്നു അവh. ചടങ്ങിh േമഖലാ പ്രസിഡണ്ട് അഡവ്.വി.െക. നന്ദനh അധയ്ക്ഷത വഹിച്ചു. പരിസ്ഥിതിഅവേബാധം ലക്ഷയ്മാക്കിയാണ് കലണ്ടh
റിെ
തയയ്ാറാക്കിയത്. 2016 ജൂh മുതh 2017 െമയ് വെരയുള്ള കലണ്ടറിh ഐകയ്രാ്രഷ്ടസഭ അംഗീകരിച്ച പരിസ്ഥിതിപ്രാ ധാനയ് ദിനങ്ങh, മഹദ്വചന ങ്ങh, ശാ്രസ്തദിനങ്ങh, പ്രമു ഖരുെട ജനനവും മരണവും, പരിസ്ഥിതി വിജ്ഞാനീയ കു റിപ്പുകh, കഴിഞ്ഞ 15 വhഷ െത്ത േലാകപരിസ്ഥിതി ദിന സേന്ദശങ്ങh, തണ്ണീhത്തടം, പശ്ചിമഘട്ടം, കടലിെല ചവ റുപാടം, ൈജവൈവവിധയ്ം തുടങ്ങിയ വിവരങ്ങh ഈ ബഹുവhണകലണ്ടറിലുണ്ട്. സ്കൂളിെല മുഴുവh കുട്ടിക hക്കും കലണ്ടh സൗജനയ്മാ യി വിതരണം െചയ്തു. ഓേട്ടാേമഷh ഏഷയ് അേസാസിേയറ്റ്സ് മാേനജി ങ് ഡയറക്ടh എ. അേശാകh, േമഖലാ െസക്രട്ടറി പി. ഗിരീശh, സ്കൂh െഹഡ്മാ സ്റ്റh ആh.എസ്. സുേരഷ് ബാബു, സ്റ്റാഫ് െസക്രട്ടറി ആh.എസ്. അരുh എന്നി വh സംസാരിച്ചു. ജി.എസ്. ഹരീഷ്കൃഷ്ണh, ജി. കൃഷ്ണ hകുട്ടി, പി. പ്രദീപ് എന്നിവh േനതൃതവ്ം നhകി.
െപാങ്ങലക്കരി േകാളനി സാമൂഹയ് - സാമ്പത്തിക സ്ഥിതി പഠനം ആരംഭിച്ചു കുമരകം: ശാ്രസ്തസാഹിതയ് പരിഷത്ത് കുമരകം യൂണിറ്റി െന്റ ആഭിമുഖയ്ത്തിൽ കുമര കത്ത് െമത്രാൻ കായലിേനാട് േചർന്നുള്ള െപാങ്ങലക്കരി േകാളനിയുെട സാമൂഹയ് - സാ മ്പത്തിക സ്ഥിതി പഠനം ആരം ഭിച്ചു. ആെക നൂറ്റിപ്പതിെനട്ട് കുടുംബങ്ങൾ താമസിക്കുന്ന േകാളനിയിൽ മുപ്പത്തിേയഴ് പട്ടികജാതി കുടുംബങ്ങളും അമ്പത്തിയഞ്ച് ഓ.ഇ.സി കു ടുംബങ്ങളും - ഇരുപത്തിനാല് ഒ.ബി.സി കുടുംബങ്ങളും ഉള്ള േപ്പാൾ െപാതുവിഭാഗത്തിൽ െപട്ട രണ്ട് കുടുംബങ്ങൾ മാ ത്രമാണുള്ളത്. നാല് വശവും െവള്ളത്താൽ ചുറ്റെപ്പട്ട ദവ്ീപ് സദൃശമായ ഈ തുരുത്തിെല ആെക ജനസംഖയ് 468 ആണ്. 1995 ൽ േവൾഡ് വിഷൻ എന്ന സർക്കാരിതര സംഘടന നിർമിച്ച് െകാടുത്ത നടപ്പാലം മാത്രമാണ് േകാളനിയിേലക്കു ള്ള പ്രേവശന കവാടം. ആദയ് മഴക്കുതെന്ന െവള്ളം െപാങ്ങും. കായലിൽ നിന്ന് മണ്ണിട്ട് നിക ത്തിെയടുത്ത സ്ഥലമാണിത്. മണ്ണിന് ഉറപ്പിലല്. ഓേരാ െവ ള്ളെപ്പാക്കവും കഴിയുേമ്പാൾ മണ്ണ് ഒഴുകിേപ്പാകും. അങ്ങെന കലല്് െകട്ടി നിർമിച്ച വീടുകെള ലല്ാം െപാട്ടിെപ്പാളിയും. ഇത് തടയാൻ എട്ട് ഏക്കർ വരുന്ന േകാളനിക്ക് ചുറ്റും കരിങ്കലല്് െകട്ടി സംരക്ഷിക്കണം എന്ന് ഇവിടുെത്ത താമസക്കാർ ആവശയ്െപ്പടുന്നു. ഓലേമഞ്ഞതും ടാർേപ്പാ
ളിൻ െകാണ്ടു മറച്ചതുമായ വീടുകൾ ധാരാളം. നടവഴി കൾ മുഴുവൻ െചളി നിറഞ്ഞി രിക്കുന്നു. കക്കൂസ് ഇലല്ാത്ത വീടുകൾ ധാരാളം. സ്കൂൾ, െഹൽത്ത് സബ് െസന്റർ, അങ്ക ണവാടി എന്നിവെയാന്നും ഒരു കിേലാമീറ്റർ നടെന്നത്താവുന്ന ദൂരപരിധിയിലലല്. സുേരഷ് കുറുപ്പ് എം. എൽ.എ യുെട സമ്പൂർണ ൈവദയ്ുതീകരണ പദ്ധതിപ്രകാ രം എലല്ാ വീട്ടിലും ൈവദയ്ുതി എത്തിയിട്ടുണ്ട്. എന്നാൽ എം .എൽ.എ യുെട പ്രാേദശിക വികസനഫണ്ടിൽ നിന്ന് പാലം നിർമിക്കാൻ അനുവദിച്ച ഒരു േകാടി പത്ത് ലക്ഷം രൂപ യഥാ സമയം വിനിേയാഗിക്കാൻ കഴിഞ്ഞിലല്. ഈ േകാളനിയുെട വിക സനാവശയ്ങ്ങൾ -ജനങ്ങൾ എന്താഗ്രഹിക്കുന്നു എന്ന പഠനമാണ് ഇേപ്പാൾ ആരംഭിച്ചി ട്ടുള്ളത്. ജനസംഖയ്, സമുദായം, വിദയ്ാഭയ്ാസ േയാഗയ്ത, വീ ടിെന്റ ഉടമസ്ഥത, കടബാ ധയ്തകൾ, ആേരാഗയ്സ്ഥിതി, ജനങ്ങളുെട േനാട്ടത്തിൽ േകാളനിയുെട േപാരായ്മകൾ, െമച്ചങ്ങൾ, ഉടൻ െചേയയ്ണ്ട കാ രയ്ങ്ങൾ എന്നിവയാണ് പഠന വിേധയമാക്കുന്നത്. നിഷാ േമാൾ, േജാസഫ്, ജാനറ്റ് േജാൺസൺ എന്നിവർ വി വരേശഖരണവും അനുബന്ധ അക്കാദമിക പ്രവർത്തനവും നടത്തുന്നു. ഇതിന് സമാന്തര മായി വിവിധ വിഭാഗം ജനങ്ങൾ
ജനകീയസംവാദ സദസ്സ് ച ങ്ങാ ങ്ങ ാതിക്കൂ ക്കൂട്ട ട്ടം ട്ട ം ചങ്ങാതിക്കൂട്ടം സ ംഘടിപ്പ പ്പിിച്ചു പ്പ ച്ചു. സംഘടിപ്പിച്ചു.
േചലക്കര എം.എൽ.എ യു.ആർ.പ്രദീപിന് െക.മേനാഹരൻ പു കം ൈകമാറു
തിരു വിലവ്ാമല : പരിഷ ത്ത് തി രുവിലവ്ാമല യൂണിറ്റ് വി.െക.എh സ്മാരകഹാളിh വച്ച് ' െപാതുവിദയ്ാലയങ്ങh അടച്ചുപൂട്ടുന്നത് ആhക്കുേവ ണ്ടി' എന്ന േപരിh ജനകീയ സംവാദ സദസ്സ് സംഘടിപ്പിച്ചു. ബഹു േചലക്കര എം.എh.എ യു.ആh.പ്രദീപ് പരിപാടി ഉദ്ഘാടനം െചയ്തു. പരിഷത്ത് േകന്ദ്രനിhവാഹകസമിതിയം ഗം െക.മേനാഹരh വിഷയം
അവതരിപ്പിച്ചു. െഡപയ്ൂട്ടി കളക്ടh വിജയരാഘവ പണി ക്കh, എസ്.രാമh, കൃഷ്ണhകു ട്ടി, ശാന്തകുമാരി എന്നിവh സംസാരിച്ചു. പരിഷത്ത് യൂണിറ്റ് പ്ര സിഡണ്ട് ടി.സഹേദവh അ ധയ്ക്ഷത വഹിച്ച സദസ്സിന് െസക്രട്ടറി എം.ആh.േഗാപി സവ്ാഗതവും അനിhകുമാh നന്ദിയും േരഖെപ്പടുത്തി.
PARISHAD VARTHA 2016 Aug 1 - 15 Volume:16 Issue: 15 page no.4
പെങ്കടുക്കുന്ന േഫാക്കസ്ഗ്രൂപ്പ് ചhച്ചകളും ആരംഭിച്ചു. േകാളനിയുെട ചരിത്രവും വികസന പ്രവർത്തനങ്ങൾക്കാ യി ഇതുവെര മുേന്നാട്ട് വച്ച നിർേദശങ്ങൾ, അവ സാധയ്മാ ക്കാൻ നടത്തിയ പരിശ്രമങ്ങൾ, അവക്കുണ്ടായ തടസ്സങ്ങൾ എന്നിവ മനസ്സിലാക്കുന്നതിനാ യി േകാളനിയിെല 50 വയസ്സി ന് േമൽ പ്രായമുള്ളവരുെടയും, േകാളനിയുെട ഭാവിെയക്കു റിച്ചുള്ള പുതുതലമുറയുെട സവ്പ്നങ്ങൾ േക്രാഡീകരിക്കുന്ന തിനായി 25 വയസ്സിൽ താെഴ പ്രായമുള്ള യുവാക്കളുെടയും ചർച്ചാേയാഗങ്ങൾ േചർന്നു. േകാളനി വികസനെത്തക്കു റിച്ച് ഇവിെട പ്രവർത്തിക്കുന്ന സാമുദായിക സംഘടനകളുെട നിർേദശങ്ങൾ േക്രാഡീകരി ക്കാൻ അവയുെട േനതാക്ക ളുെട േയാഗം ഉടെന നടക്കും. വിവരേശഖരണത്തിലും ചർച്ച കളിലും ഉയരുന്ന നിർേദശങ്ങ ളിൽ നിന്ന് േകാളനി വികസന േരഖ തയയ്ാറാക്കി സർക്കാരിന് സമർപ്പിക്കുകയാണ് ലക്ഷയ്ം. ശാ്രസ്തസാഹിതയ് പരിഷത്ത് സംസ്ഥാന െസക്രട്ടറി േജാജി കൂട്ടുേമ്മൽ, ഏറ്റുമാനൂർ േബല്ാക്ക് പഞ്ചായത്ത് െമമ്പർ െക.എം.ബാബു, കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.പി.സലിേമാൻ, ൈവസ് പ്ര സിഡണ്ട് സിന്ധു രവികുമാർ, കുമരകം യൂണിറ്റ് െസക്രട്ടറി മേഹഷ് ബാബു എന്നിവർ ചർച്ചകൾക്കും പഠനങ്ങൾക്കും േനതൃതവ്ം നൽകും.
യൂണിറ്റ് സയൻസ് സ്കൂൾ കൂനത്തറ : ഒറ്റപ്പാലം േമഖലയിെല കൂനത്തറ യൂണിറ്റ് സയൻസ് സ്കൂൾ ൈ ച ല യ ാ ട് അ ം ഗ ന വാടിയിൽ ജൂൈല 24 രാവിെല 10 മുതൽ 12.30 വെര നടന്നു. യൂണിറ്റ് െസക്രട്ടറി േദവദാസ്, േമ ഖലാകമ്മിറ്റിയംഗങ്ങളായ ധർമ്മദാസ്, സുകമാരൻ എന്നിവർ േനതൃതവ്ം ന ൽകിയ പരിപാടിയിൽ 13 േപർ പെങ്കടുത്തു. േകാളറ, മഞ്ഞപ്പിത്തം തുടങ്ങിയ േരാഗങ്ങൾ അയൽ പ്ര േദശങ്ങളിൽ റിേപ്പാർട്ട് െചയ്ത സാഹചരയ്ത്തിൽ അംഗനവാടികൾ േകന്ദ്രീ കരിച്ച് ആേരാഗയ് കല്ാസ്സ്, േബാധവൽക്കരണ കല്ാസ്സ് എന്നിവ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
5
2016 ആഗസ്റ്റ് 1 - 15
ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചു
ഫ്രണ്ട്സ്ഓഫ് െക.എസ്. എസ്.പി യു.എ.ഇ േനാ hേത്തh എമിേററ്റ്സ് ചാ പ്റ്റh ‘ചങ്ങാതിക്കൂട്ടം-2016’ സംഘടിപ്പിച്ചു. ജൂൈല 8നു അജ്മാh അh അമീh ഇംഗല്ീഷ് ൈഹസ്കൂളിh വച്ചു നടന്ന കയ്ാമ്പിh നൂറിേലെറകുട്ടികh പെങ്കടുത്തു. വിേനാദത്തിലൂ െടകുട്ടികളുെട അറിവുംസാ മൂഹയ്േബാധവും വളhത്താh
ഉതകുന്ന നിരവധി പ്രവhത്ത നങ്ങh ചങ്ങാതിക്കൂട്ടത്തിh ഉhെപ്പടുത്തിയിരുന്നു. ശാ്രസ്തമൂല, സാസ്കാരികമൂല, കൗതുകമൂല, സൂക്ഷ്മജീവിക ളുെട േലാകം എന്നിങ്ങെന വയ്തയ്സ്തമൂലകളിലായി പരിപാ ടികh നടന്നു. ൈവകുേന്നരം കയ്ാമ്പംഗങ്ങh “മഴെയങ്ങു േപായി” എന്നസംഗീതശില്പം അവതരിപ്പിച്ചു.
ചുേണ്ടൽ യൂണിറ്റ് രൂപീകരണ േയാഗം ചുേണ്ടൽ : േചേലാട് െഗ യ്റ്റിനടുത്ത് നിർമാണം നടക്കു ന്ന ബഹുനില െകട്ടിടം വയൽ പ്രേദശത്താെണന്നും അത് പ്രേദശത്ത് കുടിെവള്ളക്ഷാമം സൃഷ്ടിക്കുെമന്നും അതിനാൽ നിർമാണ അനുമതി പുനഃപരി േശാധിക്കണെമന്നും ശാ്രസ്ത സാഹിതയ്പരിഷത്ത് ചുേണ്ടൽ യൂണിറ്റ് രൂപീകരണ േയാഗം അധികൃതേരാട്ആവശയ്െപ്പട്ടു. പ്രേദശെത്ത പരിസ്ഥിതിക്ക് േദാഷകരമായ നിർമാണ പ്ര വർത്തനങ്ങൾ തടയുന്നതിനും ടൗണിെല മാലിനയ് പ്രശ്നങ്ങൾ ക്ക് പരിഹാരം കാണുന്നതിനും നടപടി േവണെമന്നും കൂടി
േയാഗം ആവശയ്െപ്പട്ടു. െക.എം.വാസു അധയ്ക്ഷത വഹിച്ച േയാഗത്തിൽ െക പ്രദീഷ്, െക.വിജയകുമാരി, െക.ആർ.റാേഫൽ, െക.ലക്ഷ്മ ണൻ, പി.വി.േജാസഫ്, സജി, െക. സുഭാഷ്, അനിൽ കുമാർ പി എന്നിവർ സംസാരിച്ചു. യൂണിറ്റ് ഭാരവാഹികളായി െക.എം വാസു - പ്രസിഡണ്ട്, സബിതാേശഖരൻ ൈവസ് പ്രസിഡണ്ട്, എം.സുഭാഷ് - െസക്രട്ടറി, െക പ്രതീഷ് േജാ: െസക്രട്ടറി എന്നിവെര തിരെഞ്ഞടുത്തു.
മൺസൂൺ
കയ്ാമ്പ് സമാപിച്ചു
കണ്ണൂh: ജൂൈല 16,17 തീ യതികളിൽ പയയ്ന്നൂർ േമഖല യിെല മാത്തിൽ കുറുേവലി വിഷ്ണുശർമ എൽ.പി സ്കൂളിൽ സംഘടിപ്പിച്ച കയ്ാമ്പിൽ വിവിധ േമഖലകളിൽനിന്നും കാമ്പസ്സുകളിൽ നിന്നുമുള്ള 56 േപർ പെങ്കടുത്തു. വിേവചന ത്തിെന്റ ഭിന്ന മുഖങ്ങൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി ആക്ടിവിസ്റ്റും ഫറൂഖ്
േകാേളജിെല വിദയ്ാർഥിയു മായ ദിനു.െക ഉദ്ഘാടനം െചയ്തു. സംഘാടകസമിതി െചയർമാൻ ടി.നാരായണൻ സവ്ാഗതം പറഞ്ഞു. പരിഷദ് ജിലല്ാപ്രസിഡണ്ട് െക. വിേനാദ് കുമാർ അധയ്ക്ഷത വഹിച്ചു. യുവമനസിെന്റ സഞ്ചാരങ്ങ െളക്കുറിച്ച് േഡാ.െക.എം. രേമശൻ കല്ാസ് എടുത്തു. സംഘടനയും യുവജനങ്ങളും
ആലുവ േമഖലാ പരിഷത്ത് സ്കൂൾ ആലുവ : േമഖലാ പരി ഷത്ത് സ് കൂh ജൂൈല 08,09,10 തിയയ്തികളിh മന യ്കപ്പടി ജി.എh.പി.എസിh നടന്നു. ഒന്നാം ദിവസം ൈവകു േന്നരം 6.30 ന് മഞ്ഞുരുക്കh പരിപാടിയിലൂെട സ്കൂh ആരംഭിച്ചു. തുടhന്ന് അംഗങ്ങ h സവ്യം പരിചയെപ്പടുത്തി. ' ' ശ ാ ്രസ്ത േ ബ ാ ധ വു ം നമ്മളും'' എന്ന ഗ്രൂപ്പ് ചhച്ചയ്ക്ക് പി.രാധാകൃഷ്ണh േനതൃതവ്ം നല്കി. ഗ്രൂപ്പ് റിേപ്പാhട്ടിങ്ങ്, സംവാദം എന്നിവയ്ക്കു േശഷം േഡാ.എh.ഷാജി (ശാ്രസ്തഗ തി എഡിറ്റh), എ.പി.മുരളീ ധരh എന്നിവh െസഷh േക്രാഡീകരിച്ചു. രണ്ടാം ദിവസം രാവിെല 10 മണിക്ക് ൈമേക്രാസ്േകാ പ്പിലൂെടയുള്ള സൂക്ഷ്മജീവി നിരീക്ഷണെത്തത്തുടhന്ന് വിവിധതരം ൈമേക്രാസ്േകാ പ്പുകെളക്കുറിച്ചും അവയുെട പ്രവhത്തനരീതികെളക്കുറിച്ചു മുള്ള േഡാ:േഡവിഡ് സാജ് മാതയ്ുസാറിെന്റ (േബാട്ടണി വിഭാഗം േമധാവി, യു.സി േകാളജ്, ആലുവ) കല്ാസ്സാ യിരുന്നു. അേദ്ദഹം ൈമേക്രാ സ്േകാപ്പിലൂെട കാണാവുന്ന സൂക്ഷ്മജീവികളുെട ഇേമജുക h പവhേപായിന്റ് പ്രസേന്റ ഷനിലൂെട കയ്ാമ്പംഗങ്ങhക്ക് പരിചയെപ്പടുത്തി. കയ്ാമ്പം ഗങ്ങളുെട സംശയങ്ങhക്ക് മറുപടിയും നല്കി. ൈവകീട്ട് 5.30ന് അംഗ ങ്ങെളലല്ാം രണ്ടു ഗ്രൂപ്പുകളി ലായി തിരിഞ്ഞ് സ്കൂളിനു സമീപപ്രേദശത്തുള്ള വീടു കളിh െചന്നു വീട്ടുകാെര ൈമേക്രാസ്േകാപ്പിലൂെട സൂ ക്ഷ്മജീവികെള നിരീക്ഷിക്കാh ക്ഷണിച്ചു. രണ്ടുവീടുകളിh അതിനുള്ള സംവിധാനം ഏhെപ്പടുത്തുകയും െചയ്തു. നിരീക്ഷണത്തിെനത്തിയ പരിസരവാസികhക്ക് സൂ ക്ഷ്മ ജ ീ വ ി ക െ ള ക്കു റ ി ച്ചു ം അവയുെട ഗുണ േദാഷങ്ങh, േരാഗങ്ങh, പ്രതിേരാധകു ത്തിവയ്പുകളുെട പ്രാധാനയ്ം,
വാക്സിേനഷെന്റ ശാ്രസ്തീയത, ഗുണങ്ങh എന്നിവെയക്കു റിച്ചും ചുരുങ്ങിയ സമയം െകാണ്ടു വിവരങ്ങh നല്കുക യും അവരുെട സംശയങ്ങhക്ക് മറുപടി നല്കുകയും െചയ്തു. പിന്നീട് ''ലിംഗസമതവ്ത്തിh നാെമവിെട നില്ക്കുന്നു'' എന്ന വിഷയത്തിh ട്രാhസ്ജന്റh േനരിടുന്ന പ്രശ്നങ്ങളും അനു ഭവങ്ങളും പങ്കുവച്ചു. കടുത്ത ലിംഗവിേവചനം േനരിടുന്ന ഇന്നെത്ത സമൂഹത്തിh ്രസ്തീ േയാ പുരുഷേനാ അലല്ാെത ഹിജഡകളായി ജീവിേക്കണ്ടി വരുന്ന ഒരു കൂട്ടം മനുഷയ്രുെട പ്രശ്നങ്ങh അവതരിപ്പിക്കെപ്പ ട്ടു. കയ്ാമ്പംഗങ്ങhക്ക് ഇെതാരു പുതിയ അനുഭവമായിരുന്നു. ശ്രീയും േനഹയും േചാദയ്ങ്ങ hക്ക് മറുപടി പറഞ്ഞു. നിഷേമാh (റിസhച്ച് സ് േ ക ാ ള h , അ ൈ പല് ഡ് എക്കേണാമിക്സ് വിഭാഗം, കുസാറ്റ്) ലിംഗസമതവ് െസഷന് േനതൃതവ്ം നല്കി. ്രസ്തീവിേവച നത്തിെന്റ തീവ്രത േബാധയ്മാ ക്കുന്ന ടാക് േറാസ്, അലിഫ്, ഒഴിമുറി എന്നീ സിനിമകളുെട ഭാഗങ്ങളും ചhച്ചക്കായി ഉപ േയാഗിച്ചു. എം.എസ്.സി അൈപല്ഡ് ഇലേ്രക്ടാണിക്സിന് പഠിക്കുന്ന േചാലനായ്ക്കh വി ഭാഗത്തിെല ആദയ് േപാസ്റ്റ്ഗ്രാ േജവ്റ്റ് വിദയ്ാhഥി വിേനാദ് ആദിവാസിേക്ഷമ പദ്ധതിക ളുെട േശാചനീയാവസ്ഥയും ആദിവാസേമഖലയിെല സhക്കാh ഇടെപടലിെന്റ അപ രയ്ാപ്തതകളും സംക്ഷിപ്തമായി വിവരിച്ചു. നിഷേമാh, എ.പി. മുരളീധരh എന്നിവh െസഷh േക്രാഡീകരിച്ചു. ''വികസനസംവാദം'' െസഷ നിh അംഗങ്ങെള കൃഷി, വിദയ്ാ ഭയ്ാസം, ആേരാഗയ്ം, ഊhജം, ഗതാഗതം എന്നീ ഗ്രൂപ്പുകളാക്കി തിരിച്ചു. ഗ്രൂപ്പ് ചhച്ചയ്ക്ക് േശഷം ആശയങ്ങh േപാസ്റ്ററുകളി ലായി എഴുതി അവതരിപ്പിച്ചു. തുടhന്ന് നടന്നെപാതുസംവാ ദം വിവിധ വിഷയങ്ങളിെല നിലപാടുകളുെട രാ്രഷ്ടീയ വിശ കലനത്തിന് സഹായകമായി.
േശഷം എം.െക. രാേജന്ദ്രh െസഷh േക്രാഡീകരിച്ചുെകാ ണ്ടു പരിഷത്ത് നിലപാടുകh അവതരിപ്പിച്ചു. മൂന്നാംദിവസം ''പരിഷ ത്തും സംഘാടനവും'' എന്ന െസഷനിh േമഖലാ യൂണി റ്റുതലങ്ങളിെല വിജ്ഞാേനാ ത്സവം, മാസികാകാമ്പയിh പ്രവhത്തനങ്ങെളക്കുറിച്ച് േഹാംവhക്ക് െചയ്തുവരാh നhകിയ നിhേദശത്തിെന്റ പശ്ചാത്തലത്തിh അവയുെട വിജയത്തിനാവശയ്മായ നൂ തനാശയങ്ങളും സംഘാടന പരിപാടികളും ചhച്ച െചയ്തു. ജയ്േമാh േനതൃതവ്ം നല്കിയ ഗ്രൂപ്പ്െഗയിമിനുേശഷം പരി ഷത്ത് അംഗങ്ങh, യൂണിറ്റ് േമഖലാഭാരവാഹികh എന്നി വരുെട േറാളുകh വയ്ക്തമാ ക്കാh കൂട്ടായി ചhച്ച നടത്തി. മധു േക്രാഡീകരിച്ചു. ''പിന്നിട്ട പാതകളും ഇന്നെത്ത പ്രസക്തിയും '' െസഷനിh പങ്കാളികെള ആകhഷിച്ച പരിഷത്ത് പ്ര വhത്തനങ്ങh ലിസ്റ്റ് െചയയ്ു കയും അവ മാപ്പ് െചയയ്ുകയും െചയ്തു. അവെയ കൂട്ടിയിണ ക്കി പരിഷത്തിെന്റ പിറവി, വളhച്ച, ഏെറ്റടുത്ത പ്രധാന പ്രവhത്തനങ്ങh, പ്രസക്തി, ശാ്രസ്തപ്രചാരണത്തിെന്റ പ്രാ ധാനയ്ം തുടങ്ങിയവ എ.പി. മുരളീധരh വിശദീകരിച്ചു. സതീശh നിലാമുറി സവ്ാഗ തസംഘെത്ത പരിചയെപ്പടു ത്തി. സവ്ാഗതസംഘത്തിെന്റ േനതൃതവ്ത്തിh നട മഴക്കാല ശുചിതവ് േബാധവhക്കരണപ രിപാടിയുെട അവതരണവും വിശകലനവും ജയ്േമാഹh നിhവഹിച്ചു. 10 യൂണിറ്റുകളിh നി ന്നായി 50 േപh പെങ്കടുത്തു. കരുമാലല്ൂh യൂണിറ്റാണ് േമഖലാ പരിഷത്ത് സ്കൂളിന് ആതിഥയ്മരുളിയത്. ഗ്രാമപ ഞ്ചായത്ത്പ്രസിഡണ്ട് ജി ഡി ഷിജു െചയhമാനും സതീശh നിലാ മുറി ജനറh കhവീന റുമായ സവ്ാഗതസംഘമാണ്.
എന്ന വിഷയത്തിൽ െപ്രാഫ. െക.ബാലൻ കയ്ാമ്പംഗങ്ങേളാ ട് സംവദിച്ചു. കാലാവസ്ഥാ വയ്തിയാനെത്തക്കുറിച്ച് ടി.വി നാരായണൻ കല്ാെസടുത്തു.
കയ്ാമ്പംഗങ്ങളുെട പരിചയെപ്പ ടൽ െക.പി രാമകൃഷ്ണൻ മാസ്റ്റർ രസകരമാക്കി. കൂട്ടായ്മയുെട ശരി, ഞാനും നീയും ഞങ്ങളും എന്ന െസഷനിലൂെട ബിജു നിടുവാലൂർ മഞ്ഞുരുക്കി. സംസ്ഥാന െസക്രട്ടറി എ.എം. ബാലകൃഷ്ണൻ കയ്ാമ്പംഗങ്ങ െള അഭിസംേബാധന െചയ്ത് സംസാരിച്ചു. വി.ചന്ദ്രബാ ബു, മേനാജ് െക.വി എന്നി വർ വിവിധ െസഷനുകൾ ൈകകാരയ്ം െചയ്തു. ഗിരീഷ്, വിേവക് സി.വി എന്നിവർ യുവസമിതി സംഘടനാ സം വിധാനവും ഭാവി പ്രവർത്തന ങ്ങളും അവതരിപ്പിച്ചു. ആനന്ദ്, രാേജഷ്, േമാഹനൻ എന്നിവ h സംഘാടനം മികവുറ്റതാക്കി.
ജിലല്ാെസക്രട്ടറി എം.ദിവാക രൻ, പി.െക സുധാകരൻ, ഹരി, സംസ്ഥാന ട്രഷറർ െക.േഗാപി, പിസി സുേരഷ് ബാബു , മാതമംഗലം േമഖലാ െസക്രട്ടറി െക.സി പ്രകാശൻ, എടക്കാട് േമഖലയിെല രാേജഷ്, േമഖലയിെല മറ്റു പ്ര വർത്തകർ എന്നിവർ കയ്ാമ്പ് സന്ദർശിച്ചു. സംവാദങ്ങൾ െകാണ്ടും പാട്ടിെന്റ താളം െകാണ്ടും കയ്ാമ്പംഗങ്ങൾ മുഴുവൻ സമയവും നിറഞ്ഞു നിന്നു. ജിലല്ാ ഐ.ടി കൺവീ നർ നീതു ടി.പി ആയിരുന്നു കയ്ാമ്പ് ഡയറക്ടർ.
PARISHAD VARTHA 2016 Aug 1 - 15 Volume:16 Issue: 15 page no.5
6
2016 ആഗസ്റ്റ് 1 - 15
കിണർ റിചാർജിംഗ് കല്ാസും പ്രാേയാഗിക പരിശീലനവും
ഭീമനാട് : ശാ്രസ്തസാഹിതയ് പരിഷത്ത് മണ്ണാhക്കാട് േമഖ ലാകമ്മിറ്റിയുെട േനതൃതവ്ത്തി h കിണh റിചാhജിംഗ് കല്ാസും പ്രാേയാഗിക പരിശീലനവും ജൂൈല 17 ഞായറാഴ്ച ഭീമനാട് വച്ച് നടത്തി. പരിഷത്തിെന്റ ഗേവഷണ സ്ഥാപനമായ ഐ.ആh.ടി.സി യും നബാ hഡുമായി സഹകരിച് ഭീമനാട് വച്ചു നടത്തിയ പരിപാടിയിh 100 ഓളം േപh പെങ്കടുത്തു. െനന്മാറ എh എസ് എസ് േകാേളജിെല വാട്ടh എഡയ്ു േക്കഷh െസന്റh േകാhഡിേന റ്റh േഡാ. വാസുേദവh പിള്ള കിണh റിചാhജിംഗിെനക്കുറിച്ച് കല്ാസ്സ് എടുത്തു . േമഖലാ പ്രസിഡണ്ട് അനുജ െന്റ അധയ്ക്ഷതയിh േചhന്ന പരിപാടിയിh െസക്രട്ടറി അനിത മുരളീധരh സവ്ാഗ തവും രഞ്ജിത്ത് നന്ദിയും പറഞ്ഞു. രാവിെല പത്തു മണി മുതh ൈവകീട്ട് നാലു മണി വെര നടന്ന പരിപാടി േകാേട്ടാപ്പാടം ഗ്രാമപഞ്ചായ ത്ത് പ്രസിഡണ്ട് മുഹമ്മദ് ഇലയ്ാസ് ഉദ്ഘാടനം െചയ്തു . പേത്താളം ജനപ്രതിനിധികളും മറ്റു പ്രമുഖരും മുഴുവh സമയ
പങ്കാളികളായത് കഴിഞ്ഞ വhഷെത്ത ജല ദൗhലഭയ്ത്തി െന്റ തീവ്രത വിളിേച്ചാതുന്നു . ഉച്ചക്ക് േശഷം ഭീമനാട് " കൃഷ്ണകൃപ " യിh രാമചന്ദ്രെന്റ വീട്ടിh കിണh റിചാhജിംഗി െന്റ പ്രാേയാഗിക പരിശീലനം നടത്തി. ഐ.ആh.ടി.സി പുതുതായി വികസിപ്പിെച്ചടുത്ത ഫിhറ്ററിം ഗ് യൂണിറ്റിെനക്കുറിച്ച് പഠിക്കാ നും, പരിശീലനം േനടാനുമായി ഈ േമഖലയിh െതാഴിh െച യയ്ുന്നവh ഉhെപ്പെടയുള്ളവh പെങ്കടുത്തു. േകാേട്ടാപ്പാടം പഞ്ചായത്ത് ഈ പദ്ധതിക്ക് ഫണ്ട് വകയി രുത്തിയതായി പ്രസിഡണ്ട് പറഞ്ഞു. ജല സംരക്ഷണത്തിനുള്ള അടിയന്തര ഉപാധിയായി ഈ പദ്ധതിെയ പരിശീലനത്തിh പെങ്കടുത്തവh വിലയിരുത്തി. വീടിനു മുകളിh വീഴുന്ന െവള്ളം ഫിhറ്ററിംഗ് യൂണിറ്റി ലൂെട കടത്തി വിട്ട് കിണറിേല ക്ക് ഇറക്കി കിണh ജലസം പുഷ്ടമാക്കുകയും അങ്ങെന മുറ്റത്ത് ഒരു " വറ്റാത്ത കിണh " എന്ന സവ്പ്നം ഈ സംവിധാനം െകാണ്ട് സാക്ഷാത്കരിച്ചു.
മൺസൂൺ കയ്ാമ്പ് വാഴച്ചാh : ശാ്രസ്തസാഹി തയ് പരിഷത്ത് എറണാകുളം ജിലല്ാ പരിസരവിഷയസമി തിയുെട ആഭിമുഖയ്ത്തിൽ വാഴച്ചാലിൽ വച്ച് രണ്ട് ദിവ സങ്ങളായി മhസൂh കയ്ാമ്പ് സംഘടിപ്പിച്ചു. ജൂൈല 22 െവള്ളിയാഴ്ച ൈവകീട്ട് 6.30ന് വാഴച്ചാലിെല േഫാറസ്റ്റ് േഡാർ െമട്രിയിൽ േഡാ.എ.പി.െജ.അ ബ്ദുൾകലാമിെന്റ "വരുെമാരു കാലം (ഭൂമി 2070ൽ)" എന്ന പവർേപായിന്റ് പ്രസേന്റഷൻ പ്രദ ർ ശ ി പ്പ ി ച്ചുെ ക ാ ണ്ട ാ ണ് കയ്ാമ്പ് ആരംഭിച്ചത്. തുടർന്ന് കയ്ാമ്പ് ഡയറക്ടർ േഡാ.െക. എം.സംഗേമശെന്റ അധയ് ക്ഷതയിh എറണാകുളം ജിലല്ാ പരിസര കൺവീനർ എം.എസ്.േമാഹനൻ അംഗ ങ്ങെള കയ്ാമ്പിേലയ്ക്ക് സവ്ാഗതം െചയ്തു. വാഴച്ചാൽ േഫാറസ്റ്റ് േറഞ്ചിെല േറഞ്ച് ഓഫീസർ സദാനന്ദൻ, പരിഷത്തിെന്റ സംസ്ഥാന നിർവാഹകസ മിതി അംഗം ശാന്തിേദവി എന്നിവർ ആശംസയർപ്പിച്ചു. തുടർന്ന്, ആലപ്പുഴ മുhസിപ്പാ ലിറ്റിയിെല മാലിനയ്സംസ്കരണ േപ്രാജക്ടിെല മുഴുവൻ സമയ പ്രവർത്തകനായിരുന്ന േകാല േഞ്ചരിയിെല ഹരിലാൽ "മാലി നയ്സംസ്കരണം : സാമൂഹയ്വും രാ്രഷ്ടീയവും " എന്ന വിഷയം അവതരിപ്പിച്ച് സംസാരിച്ചു. തുടർന്ന് കയ്ാമ്പംഗങ്ങൾ വി ശദമായി പരിചയെപ്പട്ടേതാെട
ആദയ്ദിവസ പരിപാടികൾക്ക് സമാപനമായി. രണ്ടാം ദിവസം രാവിെല ആറര മണിയ്ക്ക് വനാതിർത്തി യിലൂെട ഒരു പുലർകാല നടത്തവുമായിട്ടായിരുന്നു പരിപാടികളുെട തുടക്കം. കയ്ാമ്പ് ഡയറക്റ്റർ സംഗേമ ശൻ മാഷിെന്റ േനതൃതവ്ത്തിൽ വനത്തിെല അന്തരീക്ഷത്തിൽ വച്ചുനടത്തിയ െമഡിേറ്റഷൻ എലല്ാവർക്കും നെലല്ാരു അനു ഭവമായിരുന്നു. പിന്നീട് നട ന്നത് വാഴച്ചാൽ േറഞ്ചിെല െഡപയ്ൂട്ടി േറഞ്ച് ഓഫീസർ ശ്രീ.രേമശിെന്റ വാഴച്ചാൽ കാടുകെളക്കുറിച്ചുള്ള കല്ാസ്സാ യിരുന്നു. ഉച്ചഭക്ഷണത്തിനു േശഷം കുറച്ചുേനരം കളികളും മറ്റും നടത്തി. മൂന്നുമണിക്ക് ശാ്രസ്തസാഹിതയ് പരിഷത്ത് സംസ്ഥാന നിർവാഹകസമി തി അംഗം േജാജി കൂട്ടുേമ്മൽ "പ്രകൃതിയും മനുഷയ്നും" എന്ന വിഷയത്തിൽ കല്ാസ്സ് നയിച്ചു. മനുഷയ്നും പ്രകൃതിയും തമ്മി ലുെണ്ടന്ന് നാം വിചാരിക്കുന്ന സംഘർഷങ്ങൾ യഥാർഥ ത്തിൽ മനുഷയ്നും മനുഷയ്നും തമ്മിലുള്ളതാെണന്ന് അേദ്ദഹം ലളിതമായ ചരിത്രപരമായ ഉദാ ഹരണങ്ങളിലൂെട വരച്ചുകാ ണിച്ചു. തുടർന്ന് കുട്ടികളുെട സംശയങ്ങൾക്ക് മറുപടിയും അേദ്ദഹം പറഞ്ഞു. രാത്രി മഴ യായതിനാൽ കയ്ാമ്പ്ഫയർ
നടത്താനായിെലല്ങ്കിലും അംഗ ങ്ങളുെട വിവിധകലാപരിപാടി കൾ അരേങ്ങറി. മൂന്നാം നാൾ രാവിെല മഴനനഞ്ഞുെകാണ്ടുള്ള മല കയറ്റമായിരുന്നു. കഴിഞ്ഞ ദിവസെത്തേപ്പാെലതെന്ന രാവിെല ആറരയ്ക്ക് ആരംഭിച്ച നടത്തം പത്തുമണിവെര നീ ണ്ടുനിന്നു.തുടർന്ന് പരിസര കൺവീനർ ജിലല്യിെല പരിസ രപ്രശ്നങ്ങെള സ്പർശിച്ചുെകാണ്ട് സംസാരിച്ചു. പരിസരസമിതി െചയയ്ണെമന്നാഗ്രഹിക്കുന്ന കാ രയ്ങ്ങളും വിശദീകരിച്ചു. തുടർ ന്ന് കയ്ാമ്പംഗങ്ങെള മൂന്നായി തിരിച്ച് ഗ്രൂപ്പ് ചർച്ചയായിരുന്നു. ഭാവനാസമ്പന്നവും േപ്രാത്സാ ഹജനകവുമായിട്ടുള്ള നിര വധി നിർേദശങ്ങൾ ഈ ചർ ച്ചയിലൂെട ഉയർന്നുവന്നു. ഇതിേനാട് പ്രതികരിച്ചുെകാ ണ്ട് കൺവീനർ സംസാരിച്ചു. കയ്ാമ്പ് അവേലാകനം െചയ്ത് കുട്ടികളും പിന്നീട് സംഘാ ടകരായ േഡാ.സംഗേമശൻ, ശാന്തിേദവി , എം.എസ്. േമാഹനൻ എന്നിവരും പ്രതി കരിച്ചു. കൂട്ടപ്പാേട്ടാെട കയ്ാമ്പ് രണ്ട് മണിക്ക് അവസാനിച്ചു. എറണാകുളം ജിലല്യിെല വിവിധേമഖലകളിൽ നിന്നായി 14 യുവാക്കളും സംഘാടകരാ യി മൂന്നുേപരുമടക്കം 17 േപർ ആണ് കയ്ാമ്പിൽ മുഴുവൻ സമയവും ഉണ്ടായിരുന്നത്.
മഴക്കാല പുഴപഠനവും മഴയാത്രയും നടത്തി
എറണാകുളം ജില്ലയിൽ 50% യൂണിറ്റ് കൺെവൻഷനുകൾ പൂർത്തീകരിച്ചു. 104 യൂണിറ്റിൽ 52 എണ്ണ ത്തിൽ കൺെവൻഷനുകൾ നടന്നു. ജൂൺ 26 ന് നടന്ന ജിലല്ാ പ്രവർത്തകേയാഗെത്ത തുടർന്ന് ജൂൈല 3നകം എലല്ാ േമഖലാകമ്മിറ്റികളും േചർന്ന് യൂണിറ്റ് കൺെവൻഷൻ തി യയ്തികൾ തീരുമാനിച്ചു. ആദയ് കൺെവൻഷh നടന്നത് േകാല േഞ്ചരി േമഖലയിെല െവമ്പിള്ളി
യൂണിറ്റിലാണ് (ജൂൈല - 3 ന്) പിന്നീടുള്ള രണ്ടാഴ്ച െകാണ്ടാണ് 52 കൺെവൻഷh നടന്നത് (17-7-2016 വെര). ജൂൈല 31 നകം മുഴുവൻ കൻെവൻഷ നുകളും പൂർത്തീകരിക്കലാണ് ജിലല്ാകമ്മിറ്റിയുെട ലക്ഷയ്ം. ഇതിെന തുടർന്ന് സയൻസ് സ്കൂളും മാസികാ പ്രചാരണവും നടക്കും.
വി.മേനാജ് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുെട േദശീയ റിവയ്ു മിഷൻ അംഗം ര ാ ജ യ്ത്ത് ന ട ക്കു ന്ന സ്കൂh ഉച്ചഭക്ഷണ-ആേരാ ഗയ് പരിപാടികh റിവയ്ു െച യയ്ുന്നതിനുള്ള 9-ാം േദശീയ റിവയ്ു മിഷന് േകന്ദ്ര മാനവ വിഭ വേശഷി മന്ത്രാലയം രൂപം
നhകി. ബീഹാh, മിേസാറാം, ഹിമാചhപ്രേദശ്, ഉത്തhപ്ര േദശ്, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങh േക ന്ദ്രീകരിച്ചാണ് ഈ വhഷം 'മിഷെന്റ' േനതൃതവ്ത്ത ിh
എലവേഞ്ചരി : ശാ്രസ്തസാ ഹിതയ് പരിഷത്ത് എലവേഞ്ചരി യൂണിറ്റും യുവസമിതിയും സം യുക്തേനതൃതവ്ത്തിൽ എലവ േഞ്ചരിയിെല 'ഇക്ഷുമതി' പുഴ െയക്കുറിച്ച് പഠിക്കാൻ മഴ-പുഴ യാത്ര സംഘടിപ്പിച്ചു . മഴ-പുഴ യാത്രയിൽ 60 പ്രവർത്തകർ പങ്കുേചർന്നു. ൈവ.കലയ്ാണ കൃഷ്ണൻ, അരവിന്ദാക്ഷൻ പദ്ധതി വിലയിരുത്തh പ്രവ hത്തനങ്ങh നടക്കുക. കhണാടകത്തിhനിന്നുള്ള സീനിയh ഐ.എ.എസ്. ഉദയ്ാ ഗസ്ഥh ചിരഞ്ജീവ് സിംഗ് ആണ് 9-ാം മിഷെന്റ ലീഡh. സംഘത്തിh 12 േപh അംഗങ്ങ ളാണ്. ഈ സംഘത്തിേലക്ക് െകാടുങ്ങലല്ൂh സവ്േദശിയും വിദയ്ാഭയ്ാസ പ്രവhത്തകനും
എന്നിവരുെട േനതൃതവ്ത്തിൽ മൂന്ന് ഗ്രൂപ്പായി തിരിഞ്ഞ് പുഴയുെട വിവിധ അവസ്ഥ കെളക്കുറിച്ച് പഠനം നടത്തി. പുഴയുെട അരികിൽ സ്ഥിതി െചയയ്ുന്ന മൂന്ന് കുന്നുകളും സന്ദർശിച്ചു. പുഴ പഠനത്തി െന്റ ആദയ്ഘട്ടം എന്നനിലയിൽ പ്രാഥമിക പഠനമാണ് നടത്തി യത്. വിശദമായ രണ്ടാംഘട്ടം നാരായണമംഗലം യൂണിയh എh.പി. സ്കൂh അധയ്ാപകനു മായ വി.മേനാജും െതരെഞ്ഞ ടുക്കെപ്പട്ടു. പരിഷത്ത് തൃശ്ശൂh ജിലല്ാ കമ്മറ്റി അംഗമാണ്. േനരെത്ത േകരളത്തിെല സ്കൂ h ഉച്ചഭക്ഷണ-ആേരാഗയ് പരി പാടികളുെട വിലയിരുത്തലി നായി സുപ്രീം േകാടതി രൂപീ കരിച്ച കമ്മീഷനിലും മേനാജ് പ്രവhത്തിച്ചിട്ടുണ്ട്.
PARISHAD VARTHA 2016 Aug 1 - 15 Volume:16 Issue: 15 page no.6
ജനുവരി മാസത്തിൽ നടക്കും. ജിലല്ാ ഭാരവാഹികളായ േമാഹനൻ, പ്രദീപ്, സുനിൽ, ശരണയ്ചന്ദ്രൻ എന്നിവർ പു ഴയാത്രയിൽ ഉണ്ടായിരുന്നു. യൂണിറ്റ് ഭാരവാഹികളായ പ്രകാശൻ, രാേജഷ്.എം, രാേജഷ്.ആർ എന്നിവർ േനതൃതവ്ം നൽകി
7
2016 ആഗസ്റ്റ് 1 - 15
കുടിനീരിനായി മഴെവ ം െകായയ്ാം
ഐ.ആh.ടി.സിയുെട ഫിhറ്റh യൂണിറ്റ് തയയ്ാറാകുന്നു
ഐ.ആh.ടി.സി: വാhഷിക ശരാശരിയായി 3000 മി.മീറ്റh മഴ കിട്ടുേമ്പാഴും േവനലിh േകരളം കുടിെവള്ളത്തിനായി െനേട്ടാട്ടേമാടുകയാണ്. േകരള ത്തിെല പ്രതിശീhഷ ജലലഭയ്ത കഴിഞ്ഞ നൂറുവhഷങ്ങളിh അഞ്ചിെലാന്നായി കുറഞ്ഞ് 583 m3/year എന്ന അളവി െ ല ത്ത ി യ ി ര ി ക്കു ക യ ാ ണ് . (ഇത് ഇന്തയ്h ശരാശരിയുെട മൂന്നിെലാന്ന് മാത്രമാണ്.) ആേഗാളതാപനവും മഴലഭയ് തയിh ഉണ്ടാകുന്ന വയ്തിയാ നവും കൂടിയാകുേമ്പാh വരും വhഷങ്ങളിh ജലദൗhലഭയ്ം കൂടുതh രൂക്ഷമാകും. 2021 h േകരളത്തിെന്റ ജലലഭയ്ത ആവശയ്മായതിേനക്കാh 5900 ദശലക്ഷം ഘനമീറ്റh കുറവായി രിക്കുെമന്നാണ് കണക്കാക്കു ന്നത്. ശരാശരി 126 ദിവസം മഴലഭിക്കുന്ന േകരളത്തിh പ്രധാനമായും ഭൂഗhഭ ജലേത്ത യാണ് നാം കുടിക്കാനും മറ്റാവ ശയ്ങ്ങhക്കും ആശ്രയിക്കുന്നത്. ഏറ്റവും കൂടുതh കിണh സാ ന്ദ്രതയുള്ള േകരളത്തിh 72% ജനങ്ങhക്കും കിണറാണ് ജല േസ്രാതസ്സ്. കിണh സാന്ദ്രത തീരപ്രേദശങ്ങളിh ചതുരശ്ര കിേലാമീറ്ററിന് നിന്ന് 200 ഉം ഇടനാട്ടിh 150 ഉം മലനാട്ടിh
70 ഉം ആണ്. ഓേരാ വhഷം കഴിയുേന്താറും േവനhക്കാല ത്ത് വറ്റുന്ന കിണറുകളുെട എണ്ണം വhധിച്ചുവരികയാണ്. കിണh വറ്റുേമ്പാh കുഴhക്കി ണh കുഴിച്ച് താhക്കാലിക പരിഹാരം കെണ്ടത്താh ശ്രമം നടക്കുന്നു; േവനhക്കാലം
നമ്മുെട കിണറുകെള വhഷം മുഴുവh െവള്ളമുള്ളതാക്കി നിലനിhത്തുന്ന പ്രവhത്ത നം നമുക്ക് എന്തുെകാണ്ട് ഏെറ്റടുത്തുകൂടാ? 2003h 1767mm മഴലഭിച്ച പാലക്കാട് ജിലല്യിെല കണക്ക് പ്രകാരം ആയിരം ചതുരശ്ര
കുഴhക്കിണh കുഴിക്കുന്നവ hക്ക് ചാകരക്കാലമാണ്. ഒരു കുഴhകിണh വറ്റുേമ്പാh കൂടുതh ആഴത്തിh മെറ്റാന്ന് കുഴിച്ച് ഭൂഗhഭ ജലത്തിനായു ള്ള മത്സരവും ചിലയിടങ്ങളിh അരേങ്ങറുന്നു. ഈ സാഹച രയ്ത്തിh പാഴായിേപ്പാകുന്ന േമhക്കൂരയിh വീഴുന്ന മഴെവ ള്ളം കിണറിേലക്ക് എത്തിച്ച് പ ര ി േ പ ാ ഷ ി പ്പ ി ച്ചുെ ക ാ ണ്ട്
അടി വരുന്ന ഒരു േമhക്കൂര യിh നിന്നും (80% േശഖരി ക്കുകയാെണങ്കിh) 1,47,860 ലിറ്റh െവള്ളം കിണറിേലക്ക് പരിേപാഷിപ്പിക്കാം; മാhച്ച്, ഏപ്രിh, െമയ് മാസങ്ങളിെല മാത്രം എടുത്താh േപാലും പരിേപാഷണം 13440ലിറ്റh വരും. തുലാവhഷത്തിലും േവ നhക്കാലത്തും കിണറിേലക്ക് പരിേപാഷിപ്പിക്കുന്ന െവള്ളം
മഴെവള്ള െകായ് ത്തിനുള്ള filter സംവിധാനം പരിചയ െപ്പടുത്തുക എന്നതും െതര െഞ്ഞടുത്ത ഒരു വീട്ടിh ഈ സംവിധാനം ഫിറ്റ് െചയ്തുകാണി ക്കുക എന്നതും പരിശീലനത്തി െല മുഖയ് ഇനങ്ങളായിരുന്നു. വളെര സൗകരയ്പ്രദമായി ഫിറ്റ് െചയയ്ാh കഴിയുന്ന ഈ ഫിhറ്റh വികസിപ്പിക്കുന്നതി h ചിറ്റൂh ഗവ.േകാേളജിെല െപ്രാഫ.വാസുേദവh പിള്ള, ഐ.ആh.ടി.സിയിh നിന്ന് സതീഷ്, െപ്രാഫ.മുസ്തഫ, രം ഗസവ്ാമി, പ്രസാദ് എന്നിവh മുഖയ്പങ്ക് വഹിച്ചു. േമhക്കൂ രയുെട വിസ്തൃതിക്കനുസൃത മായി ഫിhറ്റh യൂണിറ്റിെന്റ വലിപ്പം വhധിപ്പിക്കുന്നതിനും, ഫിhറ്ററിh ഉപേയാഗിക്കു ന്ന സാധനങ്ങh ബുദ്ധിമുട്ടു കൂടാെത പുറെത്തടുത്ത് കഴുകി വൃത്തിയാക്കി വീണ്ടും നിറച്ച് ഉപേയാഗിക്കാെമന്നതും ഇതിെന്റ സവ്ീകാരയ്ത വhധിപ്പി ക്കുന്ന ഘടകമാണ്. ഫിhറ്റh യൂണിറ്റ് ഒരു ഉhപ ന്നെമന്ന നിലയിh ready to fit യൂണിറ്റായി ആവശയ്ക്കാ hക്ക് ലഭയ്മാക്കുന്നതിനുള്ള അവസാനഘട്ട പ്രവhത്തന ങ്ങh ഐ.ആh.ടി.സിയിh നടന്നുവരുന്നു.
ഭാവേഭദ ളുെട ജനിതകം
പുതു അറിവ് െപ്രാഫ.െക.ആh.ജനാhദനh ''എേപ്പാഴും ചിരിച്ച മുഖമാ ണയാhക്ക് '', ഒാ അയാെള കണ്ടാh ''എേന്താ സംഭവിച്ചു െവന്ന് േതാന്നും'' ആളുകെള തിരിച്ചറിയുന്നതിന് നാം നhകുന്ന ഓേരാ അടയാളമാ ണിത്. ഏത് ദുhഘടഘട്ടത്തി ലും പ്രസന്നവദനരായി ചിലh കാണെപ്പടുന്നു. അേതസമയം എലല്ാ സൗഭാഗയ്വും ഉെണ്ടന്ന് നാം നിനക്കുന്ന ചില സുഹൃ ത്തുക്കh എേപ്പാഴും മല്ാന ചിത്തരായി കാണെപ്പടുന്നു. എന്തുെകാണ്ട്? സുഖാനുഭവം, സൗഖയ്ം, േക്ഷമം എന്നീ കൃതയ് മായി നിhവചിക്കാേനാ അള ക്കാേനാ ആവാത്ത ഭാവങ്ങh കൂടുതh കൂടുതh ശാ്രസ്തീയ വിവരങ്ങhക്ക് വിേധയമായി െക്കാണ്ടിരിക്കുകയാണ്. ഈ സാഹചരയ്ത്തിലാണ് േമ hസൂചിപ്പിച്ച പഠനങ്ങളുെട പ്രസക്തി. പ്രസന്നവദനവും വിഷാദമുഖവും ശാ്രസ്തജ്ഞെര സംബന്ധിച്ചിടേത്താളം ഒരു പ്രേഹളികതെന്നയായിരുന്നു. എന്നാh ഇേപ്പാh അവh ഇതിെനാരു വിശദീകരണം കെണ്ടത്തിയിരിക്കുന്നു. സുഖാനുഭവങ്ങളിh വയ്ക്തി
കിണറിെല േവനhക്കാല ജലനിരപ്പ് ഉയhത്തുന്നതിh നലല് പങ്ക് വഹിക്കുന്നുെവന്ന് പഠനങ്ങh കാണിക്കുന്നു. കിണh റീചാhജിംഗ് സിസ്റ്റ ത്തിന് പ്രധാനമായും നാലു ഭാഗങ്ങh ആണ് ഉള്ളത്. 1. േശഖരണ സംവിധാനം (േമ hക്കൂരയും േശഖരണ ഗട്ട റുകളും) 2. കhെവയhസ് ൈപപ്പും ഇhെലറ്റ് വാhവും, 3. ഫിhറ്റh, 4. റീചാhജ് ൈപപ്പ്) മഴെവള്ളം കിണറിേലക്ക് റീചാhജ് െചയയ്ുന്നതിനുമു മ്പായി േമhക്കൂരയിhനിന്നും വന്നുേചരുന്ന മാലിനയ്ങ്ങh നീക്കം െചേയയ്ണ്ടത് ആവശയ് മാണ്. പലതരത്തിലുള്ള ഫി hറ്ററുകh ഇതിനായി ഉപേയാ ഗിച്ചു വരുന്നുണ്ട്. എന്നാh കൂടുതh ഫലപ്രദമായതും, ഇടേവളകളിh കഴുകി വൃത്തി യാക്കി വീണ്ടും ഉപേയാഗിക്കാ നും കഴിയുന്ന ഒരു ഫിhറ്റh യൂണിറ്റാണ് ഐ.ആh.ടി.സി. രൂപകല്പന െചയ്തിട്ടുള്ളത്. പരിശീലനവും പ്രചരണവും ഐ . ആ h . ട ി . സ ി . യു ം നബാhഡും േചhന്ന് പാ ലക്കാട് ജിലല്യിെല ആറു േകന്ദ്രങ്ങളിh െപാതുവായി പരിശീലന പരിപാടികh സംഘടിപ്പിക്കുകയുണ്ടായി.
കhക്കിടയിh കാണുന്ന വയ് തയ്ാസം വിശദീകരിക്കുവാh കഴിയുന്ന ഹയ്ൂമh ജിേനാമിെല ചില ഘടകങ്ങh ഗേവഷകh തിരിച്ചറിഞ്ഞിരിക്കുന്നു. ''ശാ ്രസ്തചരിത്രത്തിെല ഒരു നാഴിക ക്കലല്്'' എന്നാണ് അവh ഈ സാധനെയ വിേശഷിപ്പിച്ചത്. സേന്താഷാനുഭൂതിയിh വരുന്ന ജനിതക വയ്തയ്ാസങ്ങh മുഖയ് മായും പ്രകാശിക്കെപ്പടുന്നത് േകന്ദ്രനാഡീവയ്ൂഹത്തിലാണ േത്ര. പ്രേതയ്കിച്ച് അഡ്രിനh ഗ്രന്ഥി (Adrenal glands) കളിലും ആേഗ്നയവയ്ൂഹത്തിലും (pancr eatic system) സേന്താഷവും സന്താപവും തമ്മിലുള്ള ഒരു ജനിതക ഇടകലhപ്പ് (overlap) കെണ്ടത്താനും ഗേവഷകhക്ക് കഴിഞ്ഞു. ഏതാണ്ട് 300,000 േപh ഉhെപ്പട്ട അതിബൃഹത്തായ ഒരു അന്താരാ്രഷ്ട പഠനപദ്ധതി യിലൂെടയാണ് േമhസൂചിപ്പിച്ച വസ്തുതകh െവളിവായത്. മ ീ ക്ക ബ ാ h െ ട h സ് , ഫിലിപ് േകാലിhഗh (വൃെഷ യുണിേവഴ്സിറ്റി െനതhലാന്റ്) ഡാനിേയh െബഞ്ചമിh (യൂ ണിേവഴ്സിറ്റി ഓഫ് സേതh
കാലിേഫാhണിയ, േലാസ് ആഞ്ചhസ്) എന്നിവരുെട േനതൃതവ്ത്ത ിലാണ് പഠനം നടന്നത്. സുസ്ഥിതിയുെട ജനിതകൈവവിധയ്ങ്ങh സം ബന്ധിച്ച ഏറ്റവും വിപുലമായ പഠനമായിരുന്നു ഇത്. (Nature remities 18 April 2016) 145 ശാ ്രസ്തഗേവഷണസ്ഥാപനങ്ങളും 181 ഗേവഷകരുമാണ് വിജയ കരമായി പരയ്വസാനിച്ച ഈ ഗേവഷണപദ്ധതിയിh പെങ്ക ടുത്തത്. േറാട്ടhഡാം, േഗ്രാ നിhഗh, ലീഡh, യൂട്െറച്ച് എന്നിവിടങ്ങളിെല െമഡിക്കh റിസhച്ച് സ്ഥാപനങ്ങളും േറാ ട്ടhഡാം, േഗ്രാനിhഗh എന്നീ യൂണിേവഴ്സിറ്റികളുമായിരുന്നു മുഖയ്പങ്കാളികh.
വയ്ക്തിഗത സുഖാനുഭവവു മായി ബന്ധെപ്പട്ട 3 ജനിതക രൂപേഭദങ്ങളും വിഷാദവുമായി ബന്ധെപ്പട്ട രണ്ട് ജനിതക രൂപാ ന്തരങ്ങളുമാണ് തിരിച്ചറിയെപ്പ ട്ടത്. കൂടാെത ആകുലത, ഭയം, മല്ാനത, വിഷണ്ണത, വയ്ാകുലത, അസൂയ, േമാഹഭംഗം, ശങ്കാ ശീലത, ഏകാന്തത തുടങ്ങിയ വയ്ക്തിതവ്ഗുണം അെലല്ങ്കിh സവ്ഭാവ വിേശഷത ( persanality trait) സംബന്ധിച്ച 11 ജനിതക രൂപേഭദങ്ങളും പഠനസംഘം േവhതിരിച്ചറിഞ്ഞു. 17 രാജയ് ങ്ങളുhെപ്പട്ട ഈ പദ്ധതിയിh 3 ലക്ഷം വയ്ക്തികളുെട DNA സാമ്പിളുകh പഠനവിേധയ മാക്കെപ്പട്ടു. FAAH എന്നു േപരിട്ട ഒരു ജീh എhേകാഡ്
PARISHAD VARTHA 2016 Aug 1 - 15 Volume:16 Issue: 15 page no.7
െചയയ്ുന്ന ഒറു സവിേശഷ േപ്രാ ട്ടീh ജലവിേശല്ഷണത്തിനു വി േധയമാകുേമ്പാh ഉണ്ടാകുന്ന അേനകം ൈപ്രമറി, െസക്കണ്ട റി, ഫാറ്റി, അമല് അൈമഡുക ളാണ് (amides) സുഖദുഃഖങ്ങ െള സവ്ാധീനിക്കുന്നത്. ഈ ജീനിെന്റ ഒരു സവിേശഷ പ്രകാരേഭദം (version) വഹി ക്കുന്നവh കൂടുതh പ്രസന്നചി ത്തരും ഉത്സാഹഭരിതരുമായിരി ക്കും. ''പുഞ്ചിരിക്കുന്ന മുഖം'' അവരുെട േട്രഡ്മാhക്കാകും. പണവും ആേരാഗയ്വും ഉണ്ടായ തുെകാണ്ട് സേന്താഷമുണ്ടാ കിെലല്ന്ന് ഇേപ്പാh മനസ്സിലാ യിേലല്. അതുണ്ടാകണെമങ്കി h നിങ്ങളുെട ജീh തെന്ന തീരുമാനിക്കണം.
Date of Publication 05-08-2016.Regd. No of Newspaper KERMAL/2001/10969Regd No. KL/CT/53/2015-17 Licence to post without pre-payment at RMS Calicut on 5th Aug 2016 L No. KL/PMG/NR/WPP/6/KKD/15-17
8 ്രസ്തീപക്ഷം
ജ ർ, ട്രാൻസ്ജ ർ
ആh.പാhവതി േദവി
ജ
ന്റ h എ ന്ന ത് വികസന അജ ണ്ടയിെല പ്രധാന പദമായി മാറിയിരിക്കുന്നു. ്രസ്തീ ശാക്തീകരണവുമായി ബന്ധെപ്പട്ടാണ് ജന്റh സാ ധാരണയായി ഉപേയാഗിച്ച് വരുന്നത്. എന്നാൽ ്രസ്തീക്കും പുരുഷനും ഇടയിൽ അേനകം ൈലംഗിക വയ്ക്തിതവ്ങ്ങ ൾ ഉെണ്ടന്നു നാം പലേപ്പാഴും വിസ്മരിക്കുന്നു. മഴവിലല്ിൽ ഏഴു നിറം ആെണങ്കിൽ ഇത് എത്രേയാ കൂടുതൽ ആണ്. ഇംഗല്ീഷിൽ LGBTIQA എന്നാണിേപ്പാൾ സാധാരണ പരാമർശിക്കാറുള്ളത്. ഇേതാ േരാന്നും എന്താെണന്നു വി ശദീകരിക്കുവാൻ ഈ ഒരു ലക്കം മതിയാവിലല്. ജന്റh സാമൂഹയ്നിർമിതിയും െസക്സ് ൈജവശാ്രസ്തപരവും ആണ്. ട്രാൻസ് ജന്റh ്രസ്തീയും പുരു ഷനും അലല്ാത്ത, അെലല്ങ്കിൽ ്രസ്തീയും പുരുഷനും േചർന്ന വയ്ക്തികൾ എന്ന് തല്കാലം നിർവചിക്കാം. നിർഭാഗയ് വശാൽ മലയാളത്തിൽ ഇ വെര സൂചിപ്പിക്കുവാൻ നലല് പദങ്ങൾ കെണ്ടത്തിയിട്ടിലല്. തമിഴിലും കന്നഡത്തിലും സു ന്ദരമായ വാക്കുകൾ ഉെണ്ടന്ന തും പറയാെത വയയ്. അതു െകാണ്ടു നമുക്ക് ട്രാൻസ് ജന്റh എന്ന് തെന്ന പറയാം. ്രസ്തീ ശാക്തീകരണത്തിെന്റ അടിസ്ഥാനം ലിംഗനീതി ആണ്. ഒരു വയ്ക്തി ്രസ്തീ എന്ന ലിംഗതവ്ം ഉള്ളത് െകാ ണ്ട് മാത്രം വിേവചനവും ചൂഷണവും േനരിടുന്നത് അനീതി ആെണന്ന് തിരിച്ചറി യുകയും അതിനുള്ള പരിഹാ രമാർഗങ്ങൾ കെണ്ടത്തുകയും െചയയ്ുന്നതാണേലല്ാ ്രസ്തീവാദം. അങ്ങെന ആകുേമ്പാൾ മറ്റാ െരങ്കിലും ഇത്തരത്തിൽ തെന്റ ലിംഗതവ്ം മൂലം പീഡനം േനരി ടുന്നുെണ്ടങ്കിൽ അവെരയും ലിംഗനീതിക്കു േവണ്ടിയുള്ള േപാരാട്ടങ്ങളിൽ അണിേചർ ക്കുക തെന്ന േവണം. ട്രാൻസ് ജന്റh വിഭാഗത്തിൽെപട്ടവർ തങ്ങളുെട ലിംഗതവ്ത്തിെന്റ ഭാരം േപറുന്നവർ ആണ്. ്രസ്തീ കെളക്കാൾ എത്രേയാ മടങ്ങ് വിേവചനം ആണ് ഇക്കൂട്ടർ അനുഭവിക്കുന്നത്. ഒരു പെക്ഷ മറ്റു സംസ്ഥാനങ്ങേളക്കാൾ േകരളത്തിലാണ് ഇവർ കഠിന യാതന അനുഭവിക്കുന്നത്. േകരളം അടുത്തയിെട യാണ് ഇങ്ങെനയും ചിലർ നമ്മുെട ഇടയിൽ ഉെണ്ടന്നു േപാലും അംഗീകരിക്കുവാൻ തയാറായത്. ഹിജഡകൾ വടേക്ക ഇന്തയ്യിൽ മാത്രം കാണുന്നവരാെണന്നാണ് നാം ധരിച്ചു വശായിരുന്ന ത്. യഥാർഥത്തിൽ സവ്ന്തം ലിംഗതവ്ം വയ്ക്തമാക്കുവാൻ ഉള്ള സവ്ത ന്ത്രമായ ഇടം
േകരളത്തിൽ ഇലല്. ്രസ്തീേയാ പുരുഷേനാ അലല്ാെത ജനി ക്കുന്നവെര ഒറ്റെപ്പടുത്തുകയും അപമാനിക്കുകയും ആണ് േകരളീയ സമൂഹം െചയയ്ുന്നത്. അതുെകാണ്ടു തെന്ന തെന്റ ലിംഗതവ്ം ഭാരമാകുേമ്പാൾ ഇവർ േകരളം വിട്ടു മറ്റു സംസ്ഥാനങ്ങളിൽ അഭയം, പ്രാപിക്കുന്നു. പഠനം പൂർത്തി യാക്കാെത നാട് വിടുന്നവർ ക്കു ഭിക്ഷാടനവും േവശയ്ാവൃ ത്തിയും അലല്ാെത മെറ്റാന്നും ഉപജീവനത്തിനായിലല് എന്ന സ്ഥിതി ആണ്. േകരളത്തിൽ അതിനു േപാലും കഴിയാത്തത്ര ഭീകരാവസ്ഥ ആണ്. പുരുഷനാെണന്ന് സമൂഹം കരുതിയിരുന്ന താൻ ഒരു ്രസ്തീ ആെണന്ന സതയ്ം തിരിച്ചറി യുേമ്പാൾ അവൾ അനുഭവി ക്കുന്നത് കടുത്ത മാനസിക സംഘർഷം ആയിരിക്കും. കുറ്റേബാധവും അപമാനഭാ രവും സാമൂഹയ് സമ്മർദവും അവെള നാട്ടിലും വീട്ടിലും ഒറ്റെപ്പടുത്തുന്നു. ഒരുപെക്ഷ തനിക്ക് എന്താണ് സംഭവിക്കു ന്നത് എന്നുേപാലും ശരിയായി മനസ്സിലാക്കുവാൻ അവർക്കു കഴിഞ്ഞിലല് എന്ന് വരാം. ഇവർ ക്ക് ശരിയായ മാർഗനിർേദശം നൽകുവാേനാ ശാ്രസ്തീയമായി ഇവർക്ക് ൈലംഗിക വിദയ്ാഭയ്ാ സം നൽകാേനാ േകരളത്തിനു ൈവദഗ്ധയ്ം ഇലല്. "ആണും െപണ്ണും െകട്ടവർ" എന്നത് ഏറ്റവും വലിയ ആേക്ഷപം ആയാണ് കണക്കാക്കുന്നത്. അധികൃതരും നിയമപാലകരും ഉൾെപ്പെട ട്രാൻസ് ജന്ററുക െള മനുഷയ്തവ്ര ഹിതമായി ആക്രമിക്കുന്ന വാർത്തകൾ നാം വായിക്കാറുണ്ട്. ൈലം ഗികെതാഴിൽ െചയയ്ുന്ന ്രസ്തീ കെളക്കാൾ കൂടുതൽ ഇവർ അതിക്രമങ്ങൾക്കിരയാകുന്നു. അടുത്തയിെട അഭിജിത് എന്ന േഫാേട്ടാഗ്രാഫർ െചയ്ത "അവളിേലക്കുള്ള ദൂരം " എന്ന േഡാകയ്ുെമന്ററി െപാതു സമൂ ഹത്തിെന്റ കണ്ണ് തുറപ്പിക്കു ന്നതാണ്. ഈ ചിത്രത്തിെല സൂരയ്യും ഹരിണിയും തങ്ങളു െട ജീവിതം നമ്മുെട മുന്നിൽ മറ ഇലല്ാെത തുറന്നു െവക്കുന്നു. േഡാകയ്ുെമന്ററിയുെട പ്രകാ ശനചടങ്ങിൽ സൂരയ് പറഞ്ഞു, '്രസ്തീകൾ പീഡിപ്പിക്കെപ്പടുന്നു
എന്ന് പറയുേമ്പാൾ ഞാൻ േചാദിക്കെട്ട നിരന്തരം തങ്ങ ളുെട വ്രസ്തം മാറ്റി ലിംഗതവ്ം െതളിയിേക്കണ്ട ഗതിേകട് ഏതു ്രസ്തീക്കുണ്ട്? ഞങ്ങൾക്ക് എേപ്പാഴും അത് െചേയയ്ണ്ടി വരുന്നു." ഇേപ്പാൾ സൂരയ്യും ഹരി ണിയും ഉhെപ്പെട ശ്രസ്തക്രിയ ക്കു വിേധയരായി പൂർണ്രസ്തീ കൾ ആയിരിക്കുന്നു. ഇവർ എലല്ാവരും കൂെട ഒരു വീെട ടുത്തു ഒരുമിച്ചു ജീവിക്കുന്നു. അവിെട ഒരാൾ അമ്മയാണ്. മറ്റുള്ളവർ േചലകൾ, അഥവാ സേഹാദരങ്ങൾ. ഇവർക്ക് വയ്തയ്സ്തമായ ബന്ധങ്ങൾ ആണുള്ളത്. സവ്ന്തം കുടും ബെത്ത ഉേപക്ഷിച്ച ഇക്കൂ ട്ടർ സവ്യം മെറ്റാരു കുടുംബം സൃഷ്ടിക്കുന്നു. ഇവെര ഉൾെക്കാള്ളാനുള്ള വലിയ മനസ് േകരളത്തിന് േവണം. തങ്ങൾക്കിടയിൽ വയ് തയ്സ്ത ൈലംഗിക േചാദനകൾ ഉള്ളവർ ഉെണ്ടന്ന തിരിച്ചറി വ് േവണം. ശാരീരികമായി വയ്തയ്സ്ത ൈലംഗിക സവ്തവ്ം യാഥാർഥയ്മാെണന്നു അംഗീ കരിക്കണം. ഇതിനു സ്കൂളു കളിൽ നിന്നും േബാധവൽക്ക രണം തുടങ്ങണം. ഇവരുെട മനുഷയ്ാവകാശങ്ങളും പൗരാ വകാശങ്ങളും സംരക്ഷിക്കെപ്പ ടണം. ഇക്കുറി സൂരയ് േവാട്ട് െചയ്തു, ്രസ്തീ എന്ന നിലയിൽ. പെക്ഷ ട്രാൻസ് ജന്റh എന്ന നിലയിൽ തെന്ന, ആഗ്രഹി ക്കുെന്നങ്കിൽ ജീവിക്കാൻ ഇവർക്ക് കഴിയണം. ഇവരുെട വിദയ്ാഭയ്ാസം, ആേരാഗയ്ം, െതാഴിൽ, പാർപ്പിടം തുട ങ്ങിയ അടിസ്ഥാന ആവശയ് ങ്ങൾ ലഭയ്മാക്കുന്നതിന് നയ രൂപീകരണം നടത്തണം. എൽ ഡി എഫ് പ്രകടനപത്രികയിൽ ആദയ്മായി ട്രാൻസ് ജന്റh എന്ന പദം കടന്നു വന്നു. ഇ തിെന്റ തുടർച്ചയായി ബജറ്റി ലും ട്രാൻസ് ജന്ററുകാർക്കു ആനുകൂലയ്ങ്ങൾ പ്രഖയ്ാപിച്ചു. ഇത് നലല് തുടക്കം ആണ്. ഇനിയും ശക്തമായ ഇടെപട ലുകൾ ഉണ്ടാകണം. രാ്രഷ്ടീയ സംഘടനകളിൽ ഇവർക്ക് അംഗതവ്ം ഉണ്ടാകണം. മുഖയ് ധാരയിൽ ഇവെര എത്തിേക്ക ണ്ട ബാധയ്ത നമുക്കുണ്ട്.
പ്രവർ
2016 ആഗസ്റ്റ് 1 - 15
കരുെട േചാദയ് ൾ
േചാദയ്ം: നിങ്ങh കുത്തിവയ്പ് എടുത്ത് സുരക്ഷിതരായിെക്കാള്ളൂ. ഞങ്ങെള ഞങ്ങളുെട വിശവ്ാസത്തി ന് വിേട്ടര്. ഇതിെലന്താ െതറ്റ്? ഉത്തരം: 100 വീടുകളുള്ള ഒരു േകാളനി. 5 വീട്ടുകാർ ഓേരാരുത്ത െര രാത്രി കാവലിന് നിർത്തുന്നു. ആ വീടുകളിൽ കള്ളൻ കയറാൻ സാദ്ധയ്തയിലല്. കാവൽക്കാരൻ ഉറങ്ങിേപ്പായാൽ കയറിേയക്കാം. മറ്റു വീടുകൾക്ക് കാരയ്മായ സുര ക്ഷിതതവ്മിലല്. എന്നാൽ 75 വീട്ടുകാ രും കാവൽക്കാെര വച്ചാേലാ? കാ വൽക്കാെര െവക്കാത്ത വീടുകളും കാവൽക്കാരൻ ഉറങ്ങിേപ്പായ വീടുകളുമടക്കം എലല്ാ വീടുകളും സുരക്ഷിതമാകുന്നു. കുത്തിവ യ്പുകളും ഇതുേപാെല തെന്ന. ഒരു സമൂഹത്തിെല ഭൂരിപക്ഷം േപരും പ്രതിേരാധ കുത്തിവയ്പുകൾ എടുക്കുകയാെണങ്കിൽ െചറിയ ശതമാനം കുത്തിവയ്പ് എടുക്കാത്ത വരും കുത്തിവയ്പ് ഫലപ്രദമാകാ ത്ത അപൂർവം േപരും ഉൾെപ്പെട എലല്ാവരും സംരക്ഷിക്കെപ്പടുന്നു. ഇതിെന Herd Immunity എന്ന് പറ യുന്നു. ഇത് ലഭിക്കണെമങ്കിൽ ഭൂരിപക്ഷം േപരും കുത്തിവയ്പ് എടുക്കണം. േപാളിേയാ മരുന്ന് െകാടുത്തിട്ടിെലല്ങ്കിലും നിങ്ങളുെട കുഞ്ഞിന് ഇേപ്പാൾ േപാളിേയാ വരാതിരിക്കുന്നത് മറ്റു കുട്ടി കൾ തുള്ളിമരുന്നു സവ്ീകരിച്ചത് െകാണ്ടാെണന്നർഥം. േചാദയ്ം: കുത്തിവയ്പുകൾ എടുത്താൽ കുഞ്ഞിനു പനിയും മറ്റസുഖങ്ങളും വരിേലല്? ഉത്തരം: ശരിയാണ്. െചറിയ പനി, േവദന, കരച്ചിൽ എന്നിവ ഉണ്ടാകാറുണ്ട്. എന്നാൽ കുത്തി വയ്പ് മൂലം നാം തടയുന്ന അസുഖ ങ്ങൾ വന്നാലുള്ള അവസ്ഥ ഒന്നാ േലാചിച്ചുേനാക്കൂ. അതുമായി താരതമയ്െപ്പടുത്തുേമ്പാൾ ഇവ നിസ്സാരം. മാത്രവുമലല് പാരസിറ്റ േമാh (paracetamol) എന്ന മരുന്ന് ഉപേയാഗിച്ച് ഈ പ്രശ്നങ്ങൾ തടയാനും കഴിയും. േചാദയ്ം: വാക്സിൻ വയ്ാപാരത്തി ലൂെട ബഹുരാ്രഷ്ട കുത്തകകൾ ലാഭം െകായയ്ുകയേലല്? ഉത്തരം: ഇന്ന് ഇന്തയ്യിൽ ഉപേയാഗിക്കുന്ന കുത്തിവയ്പുകൾ (പ്രേതയ്കിച്ചും േദശീയ പ്രതിേരാധ ചികിത്സാക്രമത്തിൽ ഉൾെപ്പടുത്തി യവ) എലല്ാംതെന്ന ഇന്തയ്യിൽ നിർമിക്കുന്നവയാണ്. കുത്തിവയ്പ് എടുക്കാതിരുന്നാൽ അസുഖ ങ്ങൾ കൂടുന്നത് വഴി കൂടുതൽ മരുന്ന് െചലവാകുേമ്പാൾ ആണ് മരുന്നുകമ്പനികൾക്ക് കൂടുതൽ ലാഭം കിട്ടുന്നത്. കുത്തിവയ്പുകൾ വികസിപ്പിെച്ചടുക്കാനുള്ള ഗേവഷ ണങ്ങൾക്ക് െചലവാക്കിയ പണം കമ്പനികൾക്ക് തിരിച്ചുപിടിേക്കണ്ട തുെണ്ടന്നത് ഒരു യാഥാർഥയ്മാണ്. േചാദയ്ം: ഞങ്ങളുെട വീട്ടിൽ ആർക്കും കുത്തിവയ്പുകൾ എടു ത്തിട്ടിലല്.എന്നിട്ടും ഇതുവെര ഒരു കുഴപ്പവും ഉണ്ടായിട്ടിലല്. ഉത്തരം: ഭൂരിപക്ഷം േപരും കുത്തിവയ്പ് എടുക്കുന്നതുെകാ ണ്ടാണ് അത്. േനരെത്ത പറ ഞ്ഞത് ഓർമ്മയുണ്ടേലല്ാ. ഒരു പ്രേതയ്ക അസുഖം അധികം കാ ണാത്തേപ്പാൾ നാം വിചാരിക്കും, ഇനി അസുഖെമാന്നും വരിലല്, കുത്തിെവേക്കണ്ട ആവശയ്ം ഇലല് എന്ന്. അങ്ങെന കൂടുതൽ േപർ കുത്തിെവക്കാതാവുേമ്പാൾ Herd Immunity ഇലല്ാതാവുന്നു. അസുഖം അേനകം േപർക്ക് ഒന്നിച്ചു വരുന്നു (epidemic). ഈയിെട അേമരിക്ക യിൽ ഉണ്ടായ അഞ്ചാംപനി ഇതിന് ഉദാഹരണമാണ്. േചാദയ്ം: കുത്തിവയ്പ് എടുത്തി ട്ടും േരാഗങ്ങൾ വരുന്നുണ്ടേലല്ാ? ഉത്തരം: ഒരു കുത്തിവയ്പും 100% ഫലപ്രദമലല്. േനരെത്ത കാവൽക്കാരൻ ഉറങ്ങിേപ്പായ വീടിെന്റ അവസ്ഥ പറഞ്ഞേപാെല.
എന്നാൽ ബഹുഭൂരിപക്ഷം േപരും കുത്തിവെയ്പടുത്താൽ ഈെയാരവ സ്ഥ ഉണ്ടാകിലല്. േചാദയ്ം: പല േരാഗങ്ങളും നിർമാർജനം െചയയ്െപ്പട്ടത് നലല് ഭക്ഷണം, വയ്ക്തിശുചിതവ്ം, പ രിസര ശുചിതവ്ം എന്നിവ െകാണ്ട േലല്? വാക്സിൻ നിലവിhവരുന്നതിന് മുമ്പുതെന്ന പല അസുഖങ്ങളും കുറഞ്ഞുതുടങ്ങിയിേലല്? ഉത്തരം: ആദയ്ം കുറഞ്ഞു തുടങ്ങിയത് േരാഗം മൂലമുള്ള മരണമാണ്. െമച്ചെപ്പട്ട ചികിത്സ ലഭയ്മായതും നലല് ഭക്ഷണം ലഭയ്മാ യത് വഴി േപാഷകാഹാരക്കുറവ് പരിഹരിക്കെപ്പട്ടതുമാണ് കാരണം. എന്നാൽ വാക്സിൻ ലഭയ്മായേപ്പാൾ അസുഖം ബാധിക്കുന്നവരുെട എണ്ണം കുത്തെന കുറഞ്ഞു എന്ന് വിവിധ കണക്കുകൾ സൂ ചിപ്പിക്കുന്നു. െമാത്തം ജീവിത നിലവാരവും ശുചിതവ്വും ഒന്നും കാരയ്മായി െമച്ചെപ്പടാത്ത ദരിദ്ര രാജയ്ങ്ങളിൽേപ്പാലും പ്രതിേരാധ കുത്തിവയ്പുകൾ െകാണ്ട് ഈ േരാഗങ്ങളുേടയും അതു മൂലമു ള്ള മരണങ്ങളുേടയും േതാതിൽ ഗണയ്മായ കുറവുണ്ടായി. േചാദയ്ം: േപാളിേയാ തുള്ളിമ രുന്ന്, റുെബലല് വാക്സിൻ എന്നിവ ചില പ്രേതയ്ക വിഭാഗങ്ങളുെട ജനസംഖയ് കുറയ്കാh േവണ്ടിയുള്ള ഗൂഢാേലാചനയാേണാ? ഉത്തരം: പൾസ് േപാളിേയാ േപ്രാഗ്രാം തുടങ്ങുേമ്പാൾ ഈ ആേരാപണം ഉണ്ടായിരുന്നു. എന്നാൽ വർഷങ്ങേളാളം ഉപ േയാഗിച്ചേപ്പാൾ അത് െതറ്റാ െണന്നു െതളിഞ്ഞു. ഇേപ്പാൾ അേത ആേരാപണം റുെബലല്ാ വാക്സിന് എതിെര പ്രേയാഗിക്കുന്നു. തികച്ചും വാസ്തവ വിരുദ്ധമാണ് അത്. േരാഗപ്രതിേരാധചികിത്സാ പദ്ധതിെയ നിർേലാഭം സഹായി ക്കുന്ന േലാകത്തിെല ഏറ്റവും വലിയ പണക്കാരനായ ബിൽേഗ റ്റ്സിെന്റ ഒരു പ്രസംഗം െതറ്റായി വയ്ാഖയ്ാനം െചയ്താണ് ഇതിന് ഉപേയാഗിക്കുന്നത്. എലല്ാവരും കുത്തിവയ്പ് എടുത്താൽ േലാക ജനസംഖയ് കുറയുെമന്നേദ്ദഹം പറഞ്ഞു. കാരണം ജനിക്കുന്ന കുട്ടികൾ മരിക്കാെത വലുതായി ക്കിട്ടുേമാ എന്ന സംശയം മാതാ പിതാക്കhക്ക് ഉണ്ടായിരുന്നതു െകാണ്ട് മുമ്പ് ഒരാൾക്ക് എട്ടും പത്തും കുട്ടികh ഉണ്ടായിരുന്നു. കുത്തിവയ്പുകൾ വയ്ാപകമാവു േമ്പാൾ ഈ സ്ഥിതി മാറുെമന്നും െചറിയ കുടുംബങ്ങളാകുെമന്നുമാ ണ് അേദ്ദഹം ഉേദ്ദശിച്ചത്. േചാദയ്ം: റുെബലല്ാ വാക്സിൻ എടുത്ത കുട്ടികൾക്ക് പിന്നീട് ഓട്ടിസം എന്ന േരാഗം കൂടുതലാ യി കണ്ടുവരുന്നതായി റിേപ്പാർ ട്ട് െചയയ്െപ്പട്ടിട്ടുണ്ടേലല്ാ. ഇത് ശരിയാേണാ? ഉത്തരം: ഇത് തികച്ചും െതറ്റാണ്. പ്രശസ്തിക്കുേവണ്ടി ഒരു ശാ്രസ്തജ്ഞൻ െതറ്റായി പ്രസിദ്ധീ കരിച്ച റിേപ്പാർട്ടിലാണ് ഇങ്ങെന പറയുന്നത് . ഇത് െതറ്റാെണന്ന് പിന്നീട് െതളിഞ്ഞു. ആ േലഖനം പിൻവലിച്ചു. േലാകെത്തലല്ാ രാജയ് ങ്ങളിലും റുബലല്ാ/എം എം ആർ വാക്സിൻ ഉപേയാഗിക്കുന്നുണ്ട് േചാദയ്ം: ഇന്തയ്യിൽ േപാളിേയാ നിർമാർജനം െചയയ്െപ്പട്ടു കഴി ഞ്ഞേലല്ാ. ഇനിയും തുള്ളിമരുന്നു െകാടുേക്കണ്ടതുേണ്ടാ? ഉത്തരം: നമ്മുെട അയൽരാ ജയ്ങ്ങളിൽ ഇേപ്പാഴും േപാളിേയാ ഉണ്ട്. അവിെട നിന്നും േരാഗം ഇേങ്ങാട്ട് വരാൻ സാധയ്ത ഉണ്ട്. അതിനാൽ അവിെടയും േപാളിേയാ നിർമാർജനം െചയയ് െപ്പടുന്നതുവെര തുടേരണ്ടിവരും. ആ രാജയ്ങ്ങളിൽനിന്നു വരുന്നവ െര േപാളിേയാമരുന്ന് െകാടുത്ത േശഷേമ നമ്മുെട നാട്ടിൽ പ്രേവശിപ്പിക്കുകയുള്ളു.
PARISHAD VARTHA 2016 Aug 1 - 15 Volume:16 Issue: 15 page no.8
Printed by P. Muraleedharan, published by P. Muraleedharan, on behalf of Kerala Sasthra Sahithya Parishad and printed at Kamala Printers, 7/165, Oyitty Road, Calicut 673001 and published at Parishad Bhavan, Chalappuram, Calicut - 673002, Phone : 0495-2701919, e-mail:parishadvartha@gmail.com. Editor: P. Muraleedharan.