Krishi Jagran Malayalam July 2017

Page 1

www.krishi.jagran

www.krishi.jagran

9891405403

www.krishijagran.com KRISHI JAGRAN | MALAYALAM VOLUME 3 ISSUE 07 JULY 2017 ` 35

കൃഷി ജാഗരൺ മാസിക ലിംക ബുക്ക് ഓഫ് റെക്കോഡ്‌സിൽ

ImÀjnI-Omb ]-IÀ¶

IÀ½IieX Adnbmw ]mensâ

hntij§Ä

sNd-mbn Xo-cs¯

P-e-Ir-jn hnhw www.krishijagran.com

1


MALAYALAM VOLUME 01 ISSUE 07 JULY 2017 PAGES 84 ` 35

2

www.krishijagran.com


www.krishijagran.com

5


പരീക്ഷണശാലയിൽ നിന്നു പാടത്തേക്ക് സാങ്കേതികവിദ്യ കർഷകന്റെ വീട്ടുപടിക്കൽ....

പൂസാ- മിനി ലാബ് STFR കിറ്റ് പൂസാ- മിനി ലാബ്- മണ്ണു പരിശ�ോധനക്കും വളം ശുപാർശക്കും സ്വയം ത�ൊഴിലന്വേഷകർക്ക്‌ ഒരു സുവർണ്ണാവസരം

ഭാരത സർക്കാർ അംഗീകരിച്ചത് കിറ്റിന്റെ സവിശേഷതകൾ

• കൈക്കൊതുങ്ങുന്ന വിലയ്ക്ക് ലഭ്യം • ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് ക�ൊണ്ടു പ�ോകാൻ സൗകര്യപ്രദം. • മൂന്ന് മണിക്കൂർ ബാറ്ററി ചാർജ് സൗകര്യം • RS 232 പ്രിന്റർ ഇന്റർഫെയിസ് • അമിത ചാർജിങ്ങിനും ചാർജില്ലാത്തതിനും സൂചകങ്ങൾ • സൂക്ഷ്മതല നിയ�ിത സാങ്കേതിക വിദ്യ • 999 സാമ്പിൾ വരെയുള്ള ഡാറ്റാ സംഭരണത്തിനനുയ�ോജ്യമായ മെമ്മറി • കമ്പ്യൂട്ടർ ബന്ധിത പ്രവർത്തനത്തിന് സംവിധാനം • വിസ്തൃതമായ എൽ.സി.ഡി. ഡിസ്‌പ്ലേ. • എസ്.എം.എസ്. സൗകര്യം (ആവശ്യമെങ്കിൽ മാത്രം) • സൗര�ോർജ ചാർജിങ് സൗകര്യം (ആവശ്യമെങ്കിൽ മാത്രം) • 100 വിളകൾക്കാവശ്യമുള്ള വളപ്രയ�ോഗ ശുപാർശകൾ ലഭ്യം

ഇവ കണ്ടെത്താൻ സഹായകം ജൈവ കാർബൺ വിദ്യുത് ചാലകത പ�ൊട്ടാസ്യം, പി.എച്ച്. ഫ�ോസ്ഫറസ്, സിങ്ക് ബ�ോറ�ോൺ, ഇരുമ്പ് ചെമ്പ് നൈട്രജൻ, കുമ്മായത്തിന്റെ അളവ് ജിപ്സ ‌ ത്തിന്റെ അളവ് *സൾഫർ *മാംഗനീസ്

കൂടാതെ ഈ കിറ്റ് വിളയധിഷ്ഠിത വള ശുപാർശയും നൽകും സ�ോയിൽ ഹെൽത്ത്കാർഡ് തയ്യാറാക്കുന്നു

സ�ോയിൽ ഹെൽത്ത്കാർഡ്

മറാത്തി ഭാഷയിലും ലഭ്യം

*സൾഫർ, മാംഗനീസ് ഇവ പരീക്ഷണഘട്ടത്തിലാണ് സാങ്കേതികവിദ്യ അംഗീകരിച്ചത്.

ഐ.സി.എ.ആർ - ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പൂസ ക്യാമ്പസ്, ന്യൂഡൽഹി - 110012 (ഇന്ത്യ)

മണ്ണു പരിശ�ോധന നടത്തുക

ലൈസൻസി, നിർമ്മാതാക്കൾ, വിപണനം:

പ്ലാസ്റ്റി സർജ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്,

എ-70, എം.ഐ.ഡി.സി, ഇൻഡസ്ട്രിയൽ ഏരിയ, അമരാവതി - 444 607 (എം.എസ്) ഫ�ോൺ : +91-721-2521295/6 മ�ൊബൈൽ : 9168908880/ 9975629108, ഇ.മെയിൽ : info@soiltestingindia.com സന്ദർശിക്കുക: www.soiltestingindia.com, www.psidispo.com

വളം ലാഭിക്കുക

പണം ലാഭിക്കുക ഭൂമിയെ സംരക്ഷിക്കുക 51 www.krishijagran.com


MALAYALAM VOLUME 01 ISSUE 07 JULY 2017 PAGES 84 ` 35 KRISHI JAGRAN | MALAYALAM VOLUME 01 ISSUE 07 JULY 2017 ` 35

Editor-in-Chief Directors V.P. Int. Business Sr. Executive Editors Technical Editor VP Spcl. Initiative Marketing Head GM - Marketing Circulation Head Assistant Editor Head Pre-Press Social Media Head Legal Advisor HR Accounts Head -Southern States

M.C. Dominic Shiny Dominic MG Vasan D.D. Nair Gavrilova Maria Dr. KT Chandy RK Teotia Dr. B.C Biswas Dr. Mahendra Pal Chandra Mohan Sanjay Kumar Farha Khan Nishant Kr. Taak Ruby Jain Karthika B. R. Yogesh Kumar Aniket Sinha James P. Thomas Mahima Shukla Neha Rani Ajith Kumar V R

K E R AL A

Magazine Editor Designer Sr. Marketing Manager

Suresh Muthukulam Anil Raj Saranya K.J

KRISHIJAGRAN DISTRICT CO-ORDINATORS

Dhanya. M.T Thiruvananthapuram Asha. S Kollam K.B. Bainda Alappuzha Remya. C.N Kottayam Remya K Prabha Ernakulam Smrithi. R.B Malappuram Saritha N.R Thrissur Vidhya M.V Palakkad K.R. Jubeesh Kozhikode Litty Jose Kannur Remya M Kasaragod

Printed and Published by: M. C. Dominic 60/9, 3rd Floor, Yusuf Sarai Market, Near Green Park Metro Station, New Delhi 110016. Tel: 011-26511845, 26517923 Mobile: +91-9313301029, +91-9654193353 Email: info@krishijagran.com, editor@krishijagran.com Web: www.krishijagran.com Printed at: HT Media Press B - 2 Sector -63, Nodia.- 201301 Distt.- Gautam Budh Nagar (U.P.)

SOUTH ZONE OFFICE: A/5-2A Elankam Gardens Sasthamangalm P.O, Thiruvananthapuram- 10 email: malayalamkrishi@gmail.com Phone: 0471 4059009 web: www.krishijagran.com Disclaimer:

While every care has been taken to ensure accuracy of the information contained in this publications, the publishers are not responsible for any errors or omissions that might have crept into this publications. No part of this publication may be reproduced or kept in a retrieval system, without the express permission of the publishers.

All Rights reserved Copyright @ krishijagran media group Total number of pages : 84

4

www.krishijagran.com

ഉള്ളടക്കം

കാർഷികഛായ പകർന്ന കർമ്മകുശലത

മിനി സി.എൽ

08

വീണാറാണി ആർ

16

രമേശൻ പേരൂൽ

20

എ. ജെ അലക്സ ‌ ് റ�ോയ്

26

എ. എൻ ത�ോമസ്

30

ഗ്രോബാഗ് പച്ചക്കറി�ഷിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നാട് നീങ്ങുന്ന പച്ചില വളവൃക്ഷങ്ങൾ ഇത് ഡെന്നീസിന്റെ കൃഷിശാസ്ത്രം അറിയാം പാലിന്റെ വിശേഷങ്ങൾ രണ്ടരസെന്റിലെ ഫാം ടൂറിസം

റ�ോസ് മേരി ജ�ോയിസ്

34

എൻ. എസ്. ജ�ോഷ്

36

പാലക്കുന്നിൽ വീട്ടിലെ മാമ്പഴമധുരം

മണ്ണ് സുരക്ഷ ജീവൻ സുരക്ഷയ്ക്ക് അനിവാര്യം

44

ഡ�ോ. പി സുരേഷ് കുമാർ, ഡ�ോ. ഗീത. പി

ജില്ലാവാർത്തകൾ ജാതികൃഷി വാർഷിക വരുമാനം 40 ലക്ഷം രൂപ ഡ�ോ. ബി. ശശി കുമാർ

48

മഴയ�ോ ? ടെൻഷൻ വേണ്ട മഴമറയുണ്ടല്ലോ..

52

നീതു വി.പി

വിത്തും കൈക്കോട്ടും

54

സുരേഷ് മുതുകുളം

റംബൂട്ടാൻ കൃഷിയിലെ നവീന സങ്കേതങ്ങൾ

ഡ�ോ. സണ്ണി ജ�ോർജ്ജ്

58

വിഷ്ണു എസ്. പി

64

ഇന്ദൂ നാരായൺ

78

അഗ്രോ ക്ലിനിക് കാർഷിക ഉത്പന്നസംരംഭങ്ങൾ തുടങ്ങാൻ സഹായം പച്ചമാങ്ങ വേറിട്ട വിഭവങ്ങൾ


MALAYALAM VOLUME 01 ISSUE 07 JULY 2017 PAGES 84 ` 35

മുഖമ�ൊഴി

{]hÀ¯\\ncXw Cu IÀatk\IÄ കാ

ർഷികമേഖലയിലെ ത�ൊഴിലാളി ദൗർലഭ്യമാണ് ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളില�ൊന്ന്. യാത�ൊരു വിധ കൃഷിപ്പണി ചെയ്യാനും സമയബന്ധിതമായി ആളെക്കിട്ടാത്ത അവസ്ഥ. പ്രത്യേകിച്ച് നെൽകൃഷിമേഖലയിൽ. കാലവും കണക്കും ന�ോക്കിയുളള നെൽകൃഷിയിൽ ഞാറ് നടാൻ ആളെ കിട്ടുന്നില്ല എന്നു പറയുന്നവർ തന്നെ വിളവ് ക�ൊയ്യാനും ആളെ കിട്ടുന്നില്ല എന്ന് പരാതിപ്പെടുന്നു. നെൽകൃഷിയുടെ കാര്യത്തിൽ മാത്രമല്ല ഈ സവിശേഷസാഹചര്യം പ്രതികൂലമായി നിൽക്കുന്നത്. ത�ോട്ടവിള മേഖലയും ത�ൊഴിലാളി ദൗർലഭ്യത്തിന്റെ നീരാളിപ്പിടിത്തത്തിൽ നട്ടം തിരിയുന്നു. സാമാന്യം ഉയർന്ന കൂലിയുണ്ടെങ്കിൽ പ�ോലും കേരളത്തിൽ കൃഷിപ്പണിയ്ക്ക് ആളെ കിട്ടുന്നില്ല എന്നതാണ് ഏറ്റവും വലിയ വിര�ോധാഭാസം. ത�ൊഴിലാളികളുടെ സേവനം സദാ വേണ്ടിവരുന്ന നെല്ല്, സുഗന്ധവിളകൾ പ�ോലുളള വിളകൾ ഉപേക്ഷിച്ച് അത് കുറച്ചു മാത്രം ആവശ്യമുളള റബ്ബർ പ�ോലുളള വിളകളിലേക്ക് സ്വയം തിരിയാൻ കർഷകരെ പ്രേരിപ്പിക്കുന്നതും വലിയ�ൊരു പരിധി വരെ ഈ ത�ൊഴിലാളി ദൗർലഭ്യമാണ്. ഇത് നമ്മുടെ നാട്ടിലെ പരമ്പരാഗതകൃഷി സ�ദായങ്ങളിൽ തന്നെ മാറ്റം വരുത്താൻ ഇടയാക്കു� എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. കൃഷിപ്പണിയ്ക്ക് ആളെ കിട്ടുന്നില്ല എന്ന സവിശേഷ സാഹചര്യം നിലവിലെ കാർഷിക സമ്പദ് വ്യവസ്ഥയ്ക്ക് തന്നെ തിരിച്ചടിയായി എന്നതിനു പുറമേ ഈ മേഖലയിലേക്ക് പുതിയ ആളുകൾക്ക് കടന്നു വരുന്നതിനും പ്രേരകമല്ലാതായി. വിവിധ കാരണങ്ങളാൽ ആശങ്കകൾ നേരിടുന്ന കേരളത്തിലെ കാർഷിക മേഖല പുതിയ ഈ പ്രശ്ന ‌ ത്തിൽപെട്ട് കൂടുതൽ സങ്കീർണ്ണതയിലേക്ക് പ�ോകുന്നത് തടയുന്നതിനു വേണ്ടിയാണ് സംസ്ഥാന കൃഷിവകുപ്പ് 2009 ൽ കാർഷിക കർമസേന എന്ന പുതിയ ആശയത്തിന് ബീജാവാപം ചെയ്തത്. പ്രവർത്തന വൈവിധ്യത്താൽ ശ്രദ്ധേയമായ തിരുവനന്തപുരം ജില്ലയിലെ കുടപ്പനക്കുന്ന് കൃഷിഭവന�ോടനുബന്ധിച്ച് പ്രവർത്തനമാരംഭിച്ച കാർഷിക കർമ്മസേനയായിരുന്നു തുടർന്നു വന്ന കാർഷിക കർമ്മസേനാശ്രേണിയിലെ പ്രഥമ കണ്ണി. ഇതിന്റെ മാതൃക വിജയകരവും ശ്രദ്ധേയവുമായത�ോടെ കേരളത്തിലുടനീളം കാർഷിക കർമ്മസേനകൾ പ്രവർത്തനസജ്ജമായി. കേരളത്തിലെ കാർഷികമേഖലയിലെ വിവിധ കൃഷിപ്പണികൾക്ക് ത�ൊഴിലാളികളെ കിട്ടുന്നില്ല എന്ന സാഹചര്യത്തിന് ഫലപ്രദമായ പരിഹാരവുമായി. കാർഷികവൃത്തിയുടെ സന്ദേശവാഹകരായി കേരളത്തിൽ പ്രവർത്തനമാരംഭിച്ച കർമ്മസേനകളേയും അവയുടെ കാലിക പ്രസക്തിയേയും കുറിച്ചാണ് ഈ ലക്കം 'കൃഷി ജാഗരൺ' മാസിക ചർച്ച ചെയ്യുന്നത്. ഒപ്പം എറണാകുളം ജില്ലയിലെ പളളിപ്പുറം സർവീസ് സഹകരണ ബാങ്കിൽ വേറിട്ട മുൻകൈ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ പ്രഥമ അക്വാപ�ോണിക്സ ‌ ് ഗ്രാമമായി മാറിയ ചെറായിയുടെ വിജയകഥയും ഈ ലക്കത്തിലുൾപ്പെടുത്തിയി രിക്കുന്നു. കൂടാതെ ഉപകാരപ്രദവും വിജ്ഞാനകരവുമായ ഒരു പിടി ലേഖനങ്ങൾ വേറെയും. വായനക്കാരുടെ ആവശ്യവും മനസ്സുമറിഞ്ഞാണ് ഈ ലക്കം ഞങ്ങൾ ഒരുക്കിയിരിക്കുന്നത്. എം.സി. ഡ�ൊമിനിക് മാനേജിങ് എഡിറ്റർ

6

www.krishijagran.com


ജെ.യു അഗ്രി സയൻസസ് (ISO 9001 : 2008)

...പരിസ്ഥിതി സൗഹൃദല�ോകം സൃഷ്ടിക്കുന്നു...

ഇക്കോമാക്‌സ്

ഫുൾ ഡ�ോസ്

ജീവാണുവളം

ജൈവവളം

കുറഞ്ഞ ചെലവ്, ഉയർന്ന വിളവ്, രാസവളങ്ങളുടെ കുറഞ്ഞ ഉപയ�ോഗം, നമ്മളും മണ്ണും ആര�ോഗ്യപൂർണമായിരിക്കും ആ�ാപ്രദേശ് - 9640491212 തെലങ്കാന - 9160187878 കർണ്ണാടക -9663882274 തമിഴ്‌നാട് - 839145631 കൂപ്പൺ

ഈ കൂപ്പണുമായി വന്ന് 4 കി. ഗ്രാം ഇക്കോ മാക്‌സ�ോ 2 കി. ഗ്രാം ഫുൾ ഡ�ോസ�ോ വാങ്ങുമ്പോൾ 20 രൂപ കിഴിവ് ലഭിക്കും. ഏറ്റവുമടുത്ത ജെ. യു. വ്യാപാരിയുമായി ബന്ധപ്പെടുക. www.krishijagran.com

7


MALAYALAM VOLUME 01 ISSUE 07 JULY 2017 PAGES 84 ` 35

ഫ�ോക്കസ്

മിനി സി.എൽ

ImÀjnIOmb ]IÀ¶ IÀ½IpieX

നന്തപുരിയിലെ ജീവിതത്തിരക്കുകൾക്കിടയിൽ നഗരവാസികളെ കൃഷി സ്‌നേഹികളാക്കി കുടപ്പനക്കുന്ന് കർമ്മസേന. ഇവരുടെ ആത്മാർത്ഥമായ പ്രവർത്തനത്തിലൂടെ കൃഷി ചെയ്യാൻ സ്ഥലവും സമയവും ഇല്ലെന്ന് പരിതപിച്ചവർ ഇന്ന് കൃഷിയുടെ പ്രചാരകരാണ്. പച്ചക്കറി കൃഷിക്കൊപ്പം വീട്ടുവളപ്പിലെ മാലിന്യസംസ്ക ‌ രണത്തിനും വിപണനത്തിനും ഊന്നൽ നൽകിയുള്ള കർമ്മസേനയുടെ പ്രവർത്തനം കൂടുതൽ പേരെ കൃഷിയിലേക്ക് ആകർഷിച്ചു. കുടപ്പനക്കുന്ന് കർമ്മസേനയുടെ മാതൃകാപരമായ പ്രവർത്തനമാണ് പിന്നീട് മറ്റുള്ള 200 പഞ്ചായത്തുകളിൽ ഇതേ മാതൃക തുടരാൻ കൃഷിവകുപ്പിന് പ്രേരകമായത്. പ്രവർത്തനം ആരംഭിച്ചശേഷം കാർഷിക

8

www.krishijagran.com

കർമ്മസേന നിരവധി പ്രവർത്തനങ്ങൾ നടപ്പാക്കി വരുന്നു. •

പ്രാദേശിക കർഷക കൂട്ടായ്മകൾ രൂപീകരിച്ച് തരിശു ഭൂമി ഏറ്റെടുത്ത് കൃഷി യ�ോഗ്യമാക്കി

ഗ്രോബാഗുകളിൽ പ�ോട്ടിംഗ് മിശ്രിതം നിറച്ച് മട്ടുപ്പാവു കൃഷി പ്രോത്സാഹിപ്പിച്ചു. വിത്തുകളും പ്രോട്രേ തൈകളും നട്ടു ക�ൊടുക്കൽ, സ്കൂ ‌ ൾ പച്ചക്കറി ത�ോട്ടങ്ങൾ, കൃഷിപാഠം, സ്കൂ ‌ ൾ കൃഷി പഠനവും കൃഷിയും, റസിഡന്റ്‌സ് അസ�ോസിയേഷനുകളും മറ്റു സംഘടനകളുമായി ചേർന്ന് ഓഫ് ക്യാംപസ് പരിശീലനങ്ങൾ ആരംഭിച്ചു. പഠന സന്ദർശന യാത്രകൾ, ജൈവവിപണി, പ്രദർശന പ്രചരണം പരിപാടികൾ എന്നിവ സംഘടിപ്പിച്ചു.


വിദ്യാലയങ്ങളിലും/ സ്ഥാപനങ്ങളിലും ബയ�ോഗ്യാസ് പ്ലാന്റുകൾ സ്ഥാപിച്ചു.

സർക്കാർ സർക്കാരിതര സ്ഥാപനങ്ങളിൽ പ്രോജക്റ്റടിസ്ഥാനത്തിൽ കൃഷി.

ജൈവ കൃഷി പ്രോത്സാഹിപ്പിക്കാൻ സഹകരണബാങ്കുമായി ചേർന്ന് പ്രത്യേക പരിപാടി

പലിശരഹിതവായ്പ ലഭ്യമാക്കി സഹകാരികളുടെ വീടുകളിൽ ജൈവകൃഷിത്തോട്ടങ്ങൾ തയ്യാറാക്കി ക�ൊടുക്കുന്നു. സാങ്കേതിക പരിശീലനങ്ങൾ നൽകി ഓര�ോ വീട്ടിലും ആവശ്യമുള്ള പച്ചക്കറികൾ ജൈവകൃഷി രീതിയിലൂടെ ഉത്പാദിപ്പിക്കുന്നു. സ്കൂ ‌ ളുകളിൽ ഫാം ക്ലബുകളുടെ നേതൃത്വത്തിൽ കൃഷി വിജ്ഞാപനവ്യാപനം.

50,000 കുടുംബങ്ങൾക്ക് ബയ�ോഗ്യാസ് പ്ലാന്റ്, പൈപ്പ് കമ്പോസ്റ്റ്, മണ്ണിര കമ്പോസ്റ്റ്, പ�ോട്ട് കമ്പോസ്റ്റ് എന്നിവ സ്ഥാപിച്ചു നൽകി. മാലിന്യ സംസ്‌കരണവും കൃഷിയാവശ്യത്തിന് ജൈവവളവും ഇങ്ങനെ ഉത്പാദിപ്പിക്കുന്നു.

600 ഹെക്ടർ തരിശുഭൂമിയിൽ കൃഷിയിറക്കി. 11 ഹെക്ടർ നെൽകൃഷി പുനരാരംഭിച്ചു വരുന്നു.

പത്മനാഭസ്വാമി ക്ഷേത്രമടക്കം ക്ഷേത്രാചാരങ്ങളുടെ ഭാഗമായി നെൽകൃഷി ചെയ്തു വരുന്നു.

കർമ്മസേന കാര്യനിർവഹണം ഇങ്ങനെ •

കർമ്മസേന സേവനം നൽകുന്നതിന്റെ ഭാഗമായി സമാഹരിക്കുന്ന തുകയിൽ നിന്നാണ് പ്രവർത്തകർക്ക് ശമ്പളം, ഇൻസെന്റീവ്, മറ്റ് ആനുകൂല്യങ്ങൾ, മെഷീൻ മെയിന്റനൻസ് എന്നിവയ്ക്കുള്ള തുക വിനിയ�ോഗിക്കുന്നത്. സർക്കാര�ോ തദ്ദേശസ്വയം ഭരണസ്ഥാപനമ�ോ ഇതിന് തുക മാറ്റിവയ്‌ക്കേണ്ടതില്ല.

കൃത്യസമയത്ത് സമയബന്ധിതമായി കൃഷിപ്പണികൾ ചെയ്തു ക�ൊടുക്കും.

ഓര�ോ ജ�ോലിയ്ക്കും കൃത്യമായ വേതന നിരക്ക് ഉപദേശകസമിതി തീരുമാനിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൃഷിയാവശ്യത്തിന് ത�ൊഴിലാളികളെ തിരക്കി നടക്കേണ്ടതില്ല. ഒരു ഫ�ോൺക�ോൾ മതി സേവനം കിട്ടാൻ.

ജ�ോലി കഴിഞ്ഞാൽ ബില്ല് രസീത് എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രം പണം ശേഖരിക്കും.

കർഷകർക്ക് യഥാസമയം ആവശ്യാനുസരണം കുറഞ്ഞ ചെലവിൽ ഗുണനിലവാരമുള്ള ഉത്പാദന�ോപാധികൾ ലഭ്യമാക്കാൻ ജൈവവിഭവ വികസനകേന്ദ്രവും പ്രവർത്തിക്കുന്നു.

കർഷകകൂട്ടായ്മകൾ രൂപീകരിച്ചുള്ള തരിശുഭൂമി കൃഷി വ്യാപനം.

നഗരപരിസരം മെച്ചപ്പെടുത്തി

നഗരപ്രദേശത്ത് ജൈവകൃഷി, മാലിന്യ സംസ്‌കരണത്തിലൂടെ വളം നിർമ്മാണം, തുള്ളിനന സംവിധാനത്തിലൂടെ ജനസേചനത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തൽ, തുടർപരിശീലനം, പരിപാലന സംവിധാനങ്ങൾ ലഭ്യമാക്കൽ എന്നിവയിലൂടെ പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിനും സാദ്ധ്യമായിടത്തെല്ലാം അനുബന്ധമേഖലകൾ കൂട്ടിയിണക്കി ജൈവജീവനത്തിലേയ്ക്ക് നാഗരിക ജനതയെ ക�ൊണ്ടു വരാനും സാധിച്ചു.

തിരിനന സംവിധാനം (വിക് ഇറിഗേഷൻ)

സെൻട്രൽ വാട്ടർ റിസ�ോഴ്സ ‌ ് ഡവലപ്പ്‌മെന്റ് ആന്റ മാനേജ്‌മെന്റ് (CWRDM) വികസിപ്പിച്ച തിരിനന സംവിധാനത്തിന് ആദ്യമായി പ്രദർശനത്തോട്ടമ�ൊരുക്കി.

കർമ്മസേനയുടെ നേട്ടങ്ങൾ •

8 അഗ്രികൾച്ചർ ടെക്ന ‌ ീഷ്യന്മാരിൽ തുടങ്ങി ഇന്ന് 135 ടെക്‌നീഷ്യന്മാർ ഇവിടെ സ്ഥിരം ജ�ോലി ചെയ്യുന്നു.

50,000 നുമേൽ കുടുംബങ്ങൾ നഗരപ്രദേശത്ത് കൃഷി ചെയ്യുന്നു. തുള്ളിനന സംവിധാനത്തിലൂടെ ശാസ്ത്രീയ ജലസേചന സൗകര്യമ�ൊരുക്കി 1000 കുടുംബങ്ങളെ ഒരു വർഷം ക�ൊണ്ട് കൃഷിയിലേക്കെത്തിച്ചു.

കുടപ്പനക്കുന്ന് മാതൃക ഇതര പഞ്ചായത്തുകളിലേക്ക്

ഒരു ഗ്രാമപഞ്ചായത്തിന് കാർഷിക മേഖലയിൽ നടത്താവുന്ന മുൻകൈപ്രവർത്തനങ്ങളുടെ ഉദാത്ത മാതൃകയായിരുന്നു കുടപ്പനക്കുന്ന് കൃഷിഭവന്റേത്. ഇങ്ങനെയാണ് തെരഞ്ഞെടുത്ത 92 പഞ്ചായത്തുകളിൽ കാർഷിക കർമ്മസേനകൾക്ക് തുടക്കമാകുന്നത്. ഇതിൽ 9 www.krishijagran.com

9


MALAYALAM VOLUME 01 ISSUE 07 JULY 2017 PAGES 84 ` 35

ഫ�ോക്കസ്

പഞ്ചായത്തുകളിൽ നന്നായി പ്രവർത്തിച്ചു വരുന്നു. 56 പഞ്ചായത്തുകളിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. മാതൃസംഘടന എന്ന നിലയിൽ കുടപ്പനക്കുന്ന് ഈ പ്രവർത്തനങ്ങൾക്ക് കേരളത്തിലുടനീളം പിൻതുണയും നൽകുന്നു.

വിൽപ്പനക്കുണ്ട്. കുടപ്പനക്കുന്ന് കൃഷി ഓഫീസറാണ് ലേഖിക ഫ�ോൺ : 9387877557

ഇതിന്റെ ഭാഗമായി 62 പഞ്ചായത്തുകളിൽ 15 ദിവസം പരിശീലനം, RATTC വൈറ്റില, FTC പന്തളം എന്നീ പരിശീലന കേന്ദ്രങ്ങളിൽ പരിശീലന സഹായം മറ്റ് പഞ്ചായത്തുകളിൽ മാനേജ്‌മെന്റ് പരിശീലനം എന്നിവ നൽകി. തുടർപരിശീലനങ്ങളിലൂടെ കപ്പാസിറ്റി ബിൽഡിംഗ് ജൈവ ഉത്പന്നങ്ങളുടെ വിപണനശൃംഖല - ഉദാ. കഞ്ഞിക്കുഴി വെണ്ടയ്ക്കയും സാലഡ് വെള്ളരിയും കുടപ്പനക്കുന്ന് കർമ്മസേനയുടെ വിപണിയിൽ ലഭ്യമാക്കുന്നു.

പുതിയ പ്രവർത്തനങ്ങളുമായി മുന്നോട്ട് മ�ൊബൈൽ കർമ്മസേന

ഇനിയും കർമ്മസേനയുടെ സേവനം ലഭ്യമാക്കാൻ കഴിയാത്തവരിലേക്കെത്താനും നിലവിലുള്ള ഉപഭ�ോക്താക്കൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ നൽകാനും എല്ലാ ജൈവ ഉത്പാദന�ോപാധികളും സേവനങ്ങളും വീട്ടുപടിക്കൽ ലഭ്യമാക്കിക്കൊണ്ട് മ�ൊബൈൽ കർമ്മസേന പ്രവർത്തനമാരംഭിച്ചു. സ്ഥാപനങ്ങൾക്കും അസ�ോസിയേഷനുകൾക്കും കർഷകഗ്രൂപ്പുകൾക്കും മ�ൊബൈൽ കർമ്മസേനയുടെ സേവനത്തിന് വിളിക്കാം. നിശ്ചിത സേവനവുമായി യഥാസമയം മ�ൊബൈൽ കർമ്മസേന എത്തും.

ഇക്കോഷ�ോപ്പ്

ജൈവകൃഷിയ്ക്ക് ആവശ്യമായ എല്ലാ ഉത്പാദന�ോപാധികളും ജൈവഉത്പന്നങ്ങളും കർഷകർക്കു ഒരു മേൽക്കൂരയ്ക്ക് താഴെ ലഭ്യമാക്കി ഇക്കോഷ�ോപ്പ് തയ്യാറാക്കി കഴിഞ്ഞു. ഗുണന്മേയുള്ള വിത്തുകൾ, തൈകൾ, സമ്പുഷ്ടീകരിച്ച ജൈവവളം (ട്രൈക്കോഡെർമ, പി.ജി.പി.ആർ), പിണ്ണാക്കുകൾ, വിളകളുടെ ആവശ്യം അനുസരിച്ച് തയ്യാറാക്കിയ പ്രത്യേക ജൈവവളക്കുട്ടുകൾ, നാടൻ - ജൈവ കീടനാശിനികളായ ഗ�ോമൂത്രം/കാന്താരിമുളകു മിശ്രിതം, വേപ്പെണ്ണ/ബാർസ�ോപ്പ് മിശ്രിതംആവണക്കെണ്ണ ഇമൾഷൻ, മഞ്ഞൾപ്പൊടി പാൽക്കായ മിശ്രിതം, വളർച്ചാ ത്വരകങ്ങളായ ഘനജീവാമൃതം, മത്തി - ശർക്കര മിശ്രിതം, മുട്ട അമിന�ോ ആസിഡ് തുടങ്ങിയവ, ബയ�ോ കൺട്രോൾ ഏജന്റുകൾ, കൂടാതെ ജൈവ കാർഷിക ഉത്പന്നങ്ങളും ഇവിടെ

10

കുടപ്പനക്കുന്ന് കളക്ടറേറ്റിലെ പച്ചക്കറിക്കൃഷി www.krishijagran.com


നേട്ടങ്ങൾ ഒറ്റന�ോട്ടത്തിൽ •

മാസശമ്പളക്കാരായ 135 ടെക്‌നീഷ്യന്മാർ • ഇതിൽ 40 സ്ത്രീകൾ 95 പുരുഷന്മാർ • ഇവരിൽ 50 പേർ ചെറുപ്പക്കാരാണ് • 45 ലക്ഷം രൂപയുടെ യ�ങ്ങൾ • 14,250 കർഷകർക്ക് നേരിട്ട് സേവനം നൽകി വരുന്നു. • 57,427 കൃഷി സ്‌നേഹികൾക്ക് സേവനം • 732 സംഘടനകൾക്ക് നിരന്തര സഹായം • 2121 ഗ്രൂപ്പുകൾക്ക് കൃഷി ചെയ്യാൻ സഹായം • 122 സ്ഥാപനങ്ങൾക്ക് കൃഷി ചെയ്യാൻ സഹായം • 600 ഹെക്ടർ സ്ഥലത്ത് നേരിട്ട് കൃഷി • 51228 വീടുകളിൽ മട്ടുപ്പാവുകൃഷി • 25000 വീടുകളിൽ പൈപ്പ് കമ്പോസ്റ്റ് • 1382 ബയ�ോഗ്യാസ് പ്ലാന്റ് • 104 സ്‌കൂളുകളിൽ കൃഷി • 112 മണ്ണിര കമ്പോസ്റ്റ് • 855 പ�ോട്ട് കമ്പോസ്റ്റ് ഒരു വർഷം ശരാശരി 120 പരിശീലനം വീതം കർഷകർക്ക് നൽകി വരുന്നു.

യ�വൽക്കരണ വാഹനങ്ങളുടെ പ്രവർത്തന�ോദ്ഘാടനം www.krishijagran.com

11


MALAYALAM VOLUME 01 ISSUE 07 JULY 2017 PAGES 84 ` 35

ഫ�ോക്കസ്

കേ

രളത്തിലെ കാർഷിക മേഖലയിലെ ത�ൊഴിലാളി ദൗർലഭ്യം പരിഹരിക്കുന്നതിനും യഥാസമയം ന്യായമായ വേതനത്തിൽ ത�ൊഴിലാളികളെ കൃഷിപ്പണികൾക്ക് ആവശ്യാനുസരണം കർഷകർക്ക് ലഭ്യമാക്കുന്നതിനുമാണ് സംസ്ഥാനത്ത് 200 പഞ്ചായത്തുകളിൽ ത�ൊഴിൽസേന അഥവാ കാർഷിക കർമ്മസേന രൂപീകരിച്ചത്. തിരുവനന്തപുരത്ത് 16, ക�ൊല്ലം 8, പത്തനംതിട്ട 10, ആലപ്പുഴ 16, ക�ോട്ടയം 14, ഇടുക്കി 10, എറണാകുളം 17, തൃശ്ശൂർ 19, പാലക്കാട് 20, മലപ്പുറം 19, ക�ോഴിക്കോട് 14, വയനാട് 5, കണ്ണൂർ 25, കാസർഗ�ോഡ് 7 അങ്ങനെ ആകെ 200 പഞ്ചായത്തുകളിലാണ് കർമ്മസേനകൾ പ്രവർത്തിക്കുന്നത്. കാർഷികമേഖലയിൽ ത�ൊഴിൽ ചെയ്യാൻ മാനസികമായും ശാരീരികമായും സന്നദ്ധരായ 25 -30 വരെ കർഷകത�ൊഴിലാളികൾ അടങ്ങുന്നതാണ് കാർഷിക കർമ്മസേന.

പ്രധാന ലക്ഷ്യങ്ങൾ •

• • •

ന്യായവേതനത്തിന് ആവശ്യാനുസരണം യഥാസമയം കാർഷിക ത�ൊഴിലാളികളുടെ സേവനം കർഷകർക്ക് ലഭ്യമാക്കുക. പാട്ടവ്യവസ്ഥയിൽ കർഷകരുടെ സ്ഥലം ഏറ്റെടുത്ത് കൃഷി ചെയ്യുക. കാർഷികവൃത്തി ലാഭകരമാക്കുക. ആധുനിക കൃഷിരീതികളെക്കുറിച്ച്

12

www.krishijagran.com

കർമ്മസേന അംഗങ്ങൾക്ക് പരിശീലനം നൽകി ഭൂമിയുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുക. • കാർഷിക മേഖലയിൽ ത�ൊഴിലാളിമുതലാളി ബന്ധത്തിന് സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിക്കുക. • നിയമാനുസൃതമായ ചട്ടക്കൂടിനുള്ളിൽ ഗ്രാമീണ കർഷക ത�ൊഴിലാളികളുടെ പ്രവർത്തനം ചിട്ടപ്പെടുത്തുക. ഇപ്രകാരം രൂപീകരിച്ച കർമ്മസേനകൾക്ക് പരിശീലനവും യന്ത്രോപകരണ വിതരണവും വിവിധ പദ്ധതികളിലൂടെ നൽകുന്നു.

കാർഷിക കർമ്മസേനകൾ ഇവിടെ.. 1. തിരുവനന്തപുരം കാര�ോട്,

ക�ൊല്ലയിൽ, വെങ്ങാനൂർ, പനവൂർ, പെരിങ്ങമ്മല, വാമനപുരം, ത�ൊളിക്കോട്, കടയ്ക്കാവൂർ, ഇടവ, ചെറുന്നിയൂർ, കരവാരം, മടവൂർ, പുളിമാത്ത്, മലയിൻകീഴ്, കല്ലിയൂർ, ഉള്ളൂർ, കുടപ്പനക്കുന്ന്.

2.ക�ൊല്ലം ഓച്ചിറ, കല്ലുവാതുക്കൽ, കുമ്മിൾ, ആര്യങ്കാവ്, കെ.എസ്.പുരം, മൈനാഗപ്പള്ളി, എഴുക�ോൺ, കുളത്തൂപ്പുഴ

3. പത്തനംതിട്ട കുളനട, ഓമല്ലൂർ, ഏനാദിമംഗലം, ഏഴംകുളം, കവിയൂർ, നിരണം, പെരിങ്ങര, ത�ോന്നല്ലൂർ, നെടുമ്പുറം, കുട്ടൂർ. 4. ആലപ്പുഴ അരൂക്കുറ്റി, വയലാർ,


കർമ്മസേന ഗൈഡ്‌

എഴുപുന്ന, പുന്നപ്ര സൗത്ത്, മണ്ണഞ്ചേരി, അമ്പലപ്പുഴ സൗത്ത്, പുറക്കാട്, പുലിയൂർ, ചെറുതന, തെക്കേക്കര, ചുനക്കര, കൃഷ്ണപുരം, ചമ്പക്കുളം, കാവാലം, രാമങ്കരി, കഞ്ഞിക്കുഴി

5. ക�ോട്ടയം തലയ�ോലപ്പറമ്പ്, കൂര�ോപ്പട, കാഞ്ഞിരപ്പള്ളി, കുമരകം, അതിരംപുഴ, തൃക്കൊടിത്താനം, മാടപ്പള്ളി, കാടനാട്, വാഴൂർ, കറുകച്ചാൽ, പൂഞ്ഞാർ സൗത്ത്, കുറവിലങ്ങാട്, നാട്ടകം, മറവൻതുരുത്ത്

6. എറണാകുളം നെടുമ്പാശ്ശേരി, ആമ്പല്ലൂർ,

ആലങ്ങാട്, കടമക്കുടി, തിരുമാറാടി, അരക്കുഴ, കിഴക്കമ്പലം, എടക്കാട്ടു വയൽ, മാറാടി, കൂവപ്പടി, പിറവം, കാലടി, കല്ലൂർക്കാട്, വാരപ്പെട്ടി, ഐക്കരനാട്, പുത്തൻ കുരിശ്, മണീട്

7. ഇടുക്കി ക�ോടികുളം, അടിമാലി,

രാജക്കാട്, കട്ടപ്പന, സേനാപതി, കരുണാപുരം, കുമളി, ഏലപ്പാറ, ഉടുമ്പന്നൂർ, മാങ്കുളം

8. തൃശ്ശൂർ പുന്നയൂർ, കടുകുറ്റി, വടക്കേക്കാട്, വള്ളച്ചിറ, പ�ോർക്കുളം, അളഗപ്പ നഗർ, കാടങ്ങോട്, അന്നമനട, കട്ടകാസൽ, പെരിങ്ങനം, തിരുവില്വാമല, കൈപ്പറമ്പ, പാവറട്ടി, നാട്ടിക, ക�ൊണ്ടാടി, പുത്തൻചിറ, മുണ്ടത്തിക്കോട്, ചേലക്കര, വരവൂർ

9. പാലക്കാട് തരൂർ, ആലത്തൂർ,

എരിമയൂർ, പെരിങ്ങോട്ടുകുറിശ്ശി, കണ്ണാടി, കുഴൽമന്ദം, ഇലവഞ്ചേരി, പല്ലശ്ശന, പെരുവമ്പ്, പുതുനഗരം, ക�ൊടുവായൂർ, പെരുമാട്ടി, തത്തമംഗലം പ�ൊറ്റശ്ശേരി, മങ്കര, ക�ൊഴിഞ്ഞമ്പാറ, മരുതംറ�ോഡ്, അഗളി,

ഒറ്റപ്പാലം, ചാലിശ്ശേരി

10. മലപ്പുറം വെള്ളിയാംക�ോട്,

വട്ടംകുളം, ഇരുമ്പിയം, പുറത്തൂർ, പെരുമണ്ണക്കരി,പരപ്പനങ്ങാടി, വള്ളിക്കുന്ന്, വേങ്ങര, ക�ൊടൂർ, പൂക്കോട്ടൂർ, മൂർക്കനാട്, പെരിന്തൽമണ്ണ, ഓർങ്ങാട്ടിരി, എടപ്പാൾ, തിരുവള്ളി, ചുങ്കത്തറ, പള്ളിക്കൽ, മുതുവള്ളൂർ, അമരമ്പലം.

11. ക�ോഴിക്കോട് കടലുണ്ടി, കക്കോടി, കട്ടിപ്പാറ, കു�മംഗലം, ചാത്തമംഗലം, മണിയൂർ, ക�ോട്ടൂർ, മൂടാടി, നാദാപുരം, വേളം, നരിപ്പറ്റ, മേപ്പയൂർ, കൂത്താളി, ഒഞ്ചിയം

12. വയനാട് ഇടവക, മീനങ്ങാടി, നൂൽപ്പുഴ, മുട്ടിൽ, കണിയംപറ്റ

13. കണ്ണൂർ എറമംകൂട്ടൂർ, പരിയാരം,

നടുവിൽ, ആലക്കോട്, കുറുമത്തൂർ, കടന്നപ്പള്ളി - പനമ്പുഴ, പയ്യന്നൂർ, എരുവശ്ശേരി, ചെറുതാഴം, ക�ോലച്ചേരി, പെരിങ്ങോംവയക്കര, പിണറായി, കൂത്തുപറമ്പ്, ക�ോട്ടയം മലബാർ, കുന്നോത്തുപറമ്പ്, തൃപ്പങ്ങോട്ടൂർ, പാനൂർ, മ�ോകേരി, കരിയാട്, പെരിങ്ങളം, ചങ്ങലായി, പടിയൂർ, ഉളിക്കൽ, ചെമ്പില�ോട്, പന്നിയന്നൂർ

14. കാസർഗ�ോഡ് നീലേശ്വരം മുനിസിപ്പാലിറ്റി, പീലിക്കോട്, വെസ്റ്റ് എളേരി, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി, വ�ോർക്കാടി, മഡൂർ, മൂളിയാർ കർമ്മസേനയുടെ സേവനം ആവശ്യമുള്ളവർ അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെട്ടാൽ മതി.

www.krishijagran.com

13


വഴികാട്ടി

MALAYALAM VOLUME 01 ISSUE 07 JULY 2017 PAGES 84 ` 35

മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന ഫാമുകൾക്ക് ലൈസൻസ് ഏർപ്പെടുത്തിക്കൊണ്ട് 2012-ൽ കേരള പഞ്ചായത്ത് രാജ് ചട്ടങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. അതിൻപ്രകാരം 5 പശുക്കൾ/എരുമകൾ/20 ആടുകൾ/ 5 പന്നികൾ/25 മുയൽ/100 പക്ഷികൾ എന്നിവയിൽ കൂടുതൽ വളർത്തുവാൻ ഫാമുകൾക്ക് ലൈസൻസ് ആവശ്യമാണ്. ഫാമുകൾക്ക് ലൈസൻസ് നൽകുന്നത് അവ പ്രവർത്തിക്കുന്ന പ്രദേശത്തെ തദ്ദേശസ്വയംഭരണസ്ഥാപനമാണ്. മേൽപറഞ്ഞവയിൽ കൂടുതൽ എണ്ണം പക്ഷികളേയ�ോ മൃഗങ്ങളേയ�ോ വളർത്തുന്നതിന് ഫാമുകളെ മൃഗങ്ങളുടെ/ പക്ഷികളുടെ എണ്ണത്തിനനുസരിച്ച് തരംതിരിച്ചിട്ടുണ്ട്‌. ഫാമുകൾ സ്ഥാപിക്കുമ്പോൾ ആവശ്യമായ ഭൂമിയുടെ ഏറ്റവും കുറഞ്ഞ വിസ്തൃതിയും നിഷ്ക ‌ ർഷിച്ചിട്ടുണ്ട്‌. ഒരു സെന്റ് ഭൂമിയാണ് 1 പശു/ 4 ആട്/ 2 പന്നി/ 10 മുയൽ/ 15 ക�ോഴി എന്നിവയ്ക്ക് യഥാക്രമം നിശ്ചയിച്ചിട്ടുള്ളത്. മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യുന്നതിന്

ന്നുകാലി ഫാം/പന്നിഫാം - വളക്കുഴി, ശേഖരണ ടാങ്ക്, കമ്പോസ്റ്റ് കുഴി, ജൈവവാതകപ്ലാന്റ്

ഫാം ആരംഭിക്കുന്നതിനുള്ള അനുമതി ലഭിച്ച ഏത�ൊരാളും ഇതിലേയ്ക്കാവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയശേഷം ഫാം നടത്തുന്നതിനുള്ള ലൈസൻസിനായി സെക്രട്ടറിയ്ക്ക് അപേക്ഷ (ഫ�ോറം - 2) നൽകണം.

ആട് ഫാം - വളക്കുഴി, ശേഖരണടാങ്ക് മുയൽ ഫാം - വളക്കുഴി

പൗൾട്രി ഫാം - വളക്കുഴി, ക്ലാസ് V, VI എന്നിവയ്ക്ക് ജഡം സംസ്ക ‌ രിക്കാനുള്ള കുഴി ആവശ്യമാണ്

ഫാം നടത്തുന്നതിനുള്ള അനുമതി

സെക്രട്ടറി ആവശ്യമായ അനേ്വഷണം നടത്തിയശേഷം ഫ�ോറം 3-ൽ ഫാമിന് ലൈസൻസ് നൽകുകയ�ോ അപേക്ഷ നിരസിക്കുകയ�ോ ചെയ്യുന്നതാണ്. ലൈസൻസ്

ഫാമുകളിൽ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ മൃഗങ്ങൾ / പക്ഷികളുടെ എണ്ണം

ഫാമിന്റെ ക്ലാസ്

കന്നുകാലികൾ

ആടുകൾ

പന്നി

മുയൽ

പൗൾട്രി

I

6 - 20

21 - 50

6 - 15

26 - 50

101 - 250

II

51 - 100

101 - 200

51 - 100

101 - 200

501 - 1000

401 - 500

5001 - 10000

II IV V

VI

14

21 - 50

101 - 200 201 - 400

51 - 100

201 - 500 501 - 750

400 നു മുകളിൽ 750 നു മുകളിൽ www.krishijagran.com

16 - 20

101 - 200 201 - 400

400 നു മുകളിൽ

51 - 100

201 - 400 500 നു മുകളിൽ

251 - 500

1001 - 5000

10000 നു മുകളിൽ


ലൈസൻസ് ഫീസ് ഫാമിന്റെ ക്ലാസ്

കന്നുകാലികൾ

ആടുകൾ

പന്നി

മുയൽ

പൗൾട്രി

I

100

100

100

100

100

II

300

300

300

200

200

II

250

IV 500

250 500

250 500

150 250

150 250

V 1000 1000 1000 350 350 VI 2000 2000 2000 500 500

നൽകപ്പെടുന്ന ഓര�ോ ഫാമും നിശ്ചിത ഫീസ് ഒടുക്കേണ്ടതാണ്. ലൈസൻസ് അതാതു സാമ്പത്തികവർഷം അവസാനിക്കുന്നതും പുതുക്കുന്നതിനുള്ള അപേക്ഷ അടുത്ത സാമ്പത്തിക വർഷത്തിന് 30 ദിവസം മുമ്പ് നൽകേണ്ടതുമാണ്. നിലവിലുള്ള ഫാമുകളും ഈ നിയമപ്രകാരം ലൈസൻസ് നേടേണ്ടതാണ്. ലൈസൻസ് ലഭിച്ച ഫാമുകളിൽ പക്ഷിമൃഗാദികൾക്കുണ്ടാകുന്ന ര�ോഗങ്ങൾ നിയ�ിക്കുന്നതിനാവശ്യമായ എല്ലാ മുൻകരുതലുകളും ഫാമുടമ സ്വീകരിക്കേണ്ടതാണ്. അത�ോട�ൊപ്പം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി/ വെറ്ററിനറി സർജൻ/ പബ്ലിക് ഹെൽത്ത് ഓഫീസർ എന്നീ ഉദേ്യാഗസ്ഥർക്ക് ഫാമുകളിൽ പകൽ സമയത്ത് പരിശ�ോധന നടത്താൻ അധികാരമുണ്ടായിരിക്കുന്നതാണ്. ലൈസൻസ് പ്രകാരമുള്ള നിബന്ധനകൾ ലംഘിക്കപ്പെട്ടാൽ സെക്രട്ടറിയ്ക്ക് ഫാമുടമയ്ക്ക് കാരണം കാണിക്കൽ ന�ോട്ടീസ് നൽകാനും തുടർന്ന് ലൈസൻസ് റദ്ദാക്കാനും അധികാരമുണ്ടായിരിക്കും. സർക്കാർഫാമുകൾക്ക് മേൽപറഞ്ഞ ലൈസൻസ് ആവശ്യമില്ല. എന്നാൽ ഫാമിലെ മൃഗങ്ങളുടെ ഇനം, എണ്ണം, മാലിന്യ നിയ�ണ സംവിധാനങ്ങൾ എന്നിവ അടങ്ങുന്ന റിപ്പോർട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ എല്ലാവർഷവും ഗ്രാമപഞ്ചായത്തുകൾക്ക് സമർപ്പിക്കേണ്ടതാണ്. കുടപ്പനക്കുന്ന് കൃഷിഭവനിൽ കൃഷി ഓഫീസറാണ് ലേഖിക ഫ�ോൺ - 9387877557

ഫാം ആരംഭിക്കുന്നതിനുള്ള അനുമതി

ഫാം ആരംഭിക്കുന്നതിനു വേണ്ടി കെട്ടിടമ�ോ/ ഷെഡ്ഡോ നിർമ്മിക്കുന്നതിനു മുൻപായി പഞ്ചായത്ത് സെക്രട്ടറിയ്ക്ക് നിശ്ചിത ഫ�ോറത്തിൽ (ഫ�ോറം നം.1) അപേക്ഷ നൽകണം. അപേക്ഷയിൽ വളർത്താനുദ്ദേശിക്കുന്ന മൃഗങ്ങൾ/ പക്ഷികളുടെ എണ്ണം, ലഭ്യമായ സ്ഥലം, നിർമ്മിക്കാനുദ്ദേശിക്കുന്ന കെട്ടിടത്തിന്റെ വിസ്തീർണ്ണം, മാലിന്യക്രമീകരണങ്ങൾ, കെട്ടിടത്തിന്റെ സ്‌കെച്ച്, പ്ലാൻ എന്നിവ ഉൾപ്പെടുത്തിയിരിക്കണം. ഈ അപേക്ഷ സെക്രട്ടറി പരിശ�ോധിച്ച് ചട്ടങ്ങൾ പ്രകാരമുള്ള ക്രമീകരണങ്ങൾ അതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തി നേരിട്ട് അനുമതി നൽകാവുന്നതാണ്. അല്ലാത്തപക്ഷം മലിനീകരണ നിയ�ണ ബ�ോർഡിൽ നിന്നുള്ള റിപ്പോർട്ട് / ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിൽ അനുമതി നൽകാവുന്നതാണ്. മലിനീകരണ നിയന്ത്രണ ബ�ോർഡിന്റെ ജില്ലാതല ഓഫീസിൽ അപേക്ഷ സമർപ്പിച്ച് അവിടെ നിന്നും അനുമതി നേടാവുന്നതാണ്. ബ�ോർഡിന്റെ വെബ്‌സൈറ്റിൽ (www.keralapcb. org) നിന്നും അപേക്ഷഫ�ോറവും കൂടുതൽ വിവരങ്ങളും ലഭിക്കുന്നതാണ്. അപേക്ഷകൾ ഓൺലൈനായും സമർപ്പിക്കാം. www.krishijagran.com

15


MALAYALAM VOLUME 01 ISSUE 07 JULY 2017 PAGES 84 ` 35

കവർ സ്റ്റോറി വീട്ടുകൃഷി

t{Km_mKv

]¨¡dnrjnbn {i²nt¡­Imcy§Ä

വീണാറാണി ആർ

രാൾ ഒരു ദിവസം 300ഗ്രാം പച്ചക്കറി കഴിക്കണമെന്നാണ് കണക്ക്. 125ഗ്രാം ഇലക്കറിയും 100ഗ്രാം കിഴങ്ങ്‌വർഗ്ഗങ്ങളും 75ഗ്രാം കായ്കറികളും ഉൾപ്പെടെയുള്ള പച്ചക്കറികൾ നമ്മുടെ ദിന മെനുവിൽ ഉൾപ്പെടുത്തണം. തണൽ വിരിച്ചിരിക്കുന്ന നമ്മുടെ പറമ്പിൽ നിന്ന് പച്ചക്കറി എന്നേ അപ്രത്യക്ഷമായിരിക്കുന്നു. ടെറസിലേക്ക് വഴിമാറിയ പച്ചക്കറി കൃഷിക്ക് ഏറ്റവും ഉത്തമം ഗ്രോബാഗുകൾ തന്നെ.

പ�ോട്ടിംഗ് മിശ്രിതം നിറയ്ക്കുന്നതു മുതൽ ശ്രദ്ധിച്ചാൽ ഗ്രോബാഗിലെ പച്ചക്കറി കൃഷി വിജയിപ്പിക്കാം. വളക്കൂറുള്ള ചുവന്ന മണ്ണ്, മണൽ, ചാണകപ്പൊടി അല്ലെങ്കിൽ കമ്പോസ്റ്റ് എന്നിവ 1:1:1 എന്ന അനുപാതത്തിൽ കലർത്തിയാണ് പ�ോട്ടിംഗ് മിശ്രിതം തയ്യാറാക്കേണ്ടത്. മണലിന് പകരം ഉമി കരിച്ചതായാൽ ഏറെ നന്ന്. മണ്ണിന്റെ പുളി രസം കളയാനായി 100ഗ്രാം കുമ്മായം കൂടി ഓര�ോ ഗ്രോബാഗിലും ചേർക്കണം.

16

www.krishijagran.com

ഈ രീതിയിൽ തയ്യാറാക്കിയ മിശ്രിതം ഗ്രോബാഗിന്റെ മുക്കാൽ ഭാഗത്തോളം മാത്രമേ നിറയ്ക്കാവൂ. 40 സെന്റീമീറ്റർ നീളവും 24 സെന്റീമീറ്റർ വീതം വീതിയും ഉയരവുമുള്ള ഗ്രോബാഗാണ് പച്ചക്കറി കൃഷിക്ക് നല്ലത്. ഇനി പച്ചക്കറിയെ ര�ോഗങ്ങളിൽ നിന്നും പ്രതിര�ോധിക്കാനായി ഓര�ോ ബാഗിലും 50ഗ്രാം ട്രൈക്കോഡെർമ്മ എന്ന മിത്രകുമിൾ ചേർക്കണം. ഇടയ്ക്ക് നനച്ച് ക�ൊടുത്ത് ഇളക്കി തണലിൽ രണ്ടാഴ്ച്ച വച്ചതിന് ശേഷം മാത്രമേ പച്ചക്കറി കൃഷിക്ക് രംഗം ഉണരൂ. പച്ചക്കറി വിത്ത് ആറ് മണിക്കൂർ നേരം കുതിർത്തുവച്ചതിന് ശേഷം നടുന്നതാണ് നല്ലത്. 25ഗ്രാം സ്യൂഡ�ോമ�ോണസ് 75മില്ലി വെള്ളത്തിൽ കലക്കിയ ലായനിയാണ് വിത്ത് മുക്കാൻ തയ്യാറാക്കേണ്ടത്. വിത്തിന്റെ വലിപ്പമാണ് വിത്താഴം. ഗ്രോബാഗിലാണെങ്കിലും പച്ചക്കറി വിത്തുകൾ ആഴത്തിൽ


നടരുത്. വിത്തിന് പകരം തൈയാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ പ്രോട്രേയുടെ അടിവശം അമർത്തി തൈകൾ പുറത്തെടുത്ത് ഗ്രോബാഗിൽ ചെറിയ കുഴികൾ ഉണ്ടാക്കിയേ നടാവൂ. ആദ്യത്തെ രണ്ടാഴ്ച്ച തണലിൽ വച്ച് രാവിലേയും വൈകുന്നേരവും നനക്കണം.

പത്തുദിവസത്തില�ൊരിക്കൽ ജൈവവളക്കൂട്ടുകൾ തയ്യാറാക്കി നൽകണം. ഒരേ വളം തന്നെ ചേർക്കാതെ പലതരം വളം ചേർത്തു ക�ൊടുക്കാം. ജീവാണുവളങ്ങളായ പി.ജി.പി.ആർ മിക്സ ‌ ്-1, വാം, അസ�ോള തുടങ്ങിയവ മാറിമാറി ചേർക്കുന്നത് വിളയുടെ വളർച്ചയും ആര�ോഗ്യവും മുൻപ�ോട്ട് നയിക്കും.

വീട് എന്നും നിലനിൽക്കേണ്ടത് അത്യാവശ്യമായ കാര്യമാണ് അതുക�ൊണ്ട് ടെറസും ഗ്രോബാഗ് പച്ചക്കറി കൃഷിക്ക് സജ്ജമാണം. ലീക്ക് പ്രൂഫ് ക�ോമ്പൗണ്ട് ഒരു ക�ോട്ട് ടെറസിൽ അടിച്ചു ടെറസ് ഒരുക്കാം. ടെറസിൽ രണ്ട് വരി ഇഷ്ടിക നിരത്തി അതിനു മുകളിലായി ഗ്രോബാഗ് വയ്ക്കണം. ഗ്രോബാഗ് പച്ചക്കറി കൃഷിയിൽ രണ്ട് വരികൾ തമ്മിലും രണ്ട് ബാഗുകൾ തമ്മിലും രണ്ടടി അകലം നൽകണം. കരിയില ക�ൊണ്ട് ഗ്രോബാഗിൽ പുത നൽകുന്നതും ചൂടിനെ പ്രതിര�ോധിക്കാൻ അത്യാവശ്യം.

കാന്താരി മുളക് -ഗ�ോമൂത്ര മിശ്രിതം നേർപ്പിച്ച് ആഴ്ച്ചയില�ൊരിക്കൽ തളിക്കുന്നത് പച്ചക്കറികൃഷിയിലെ വില്ലന്മാരായ കീടങ്ങളെ അകറ്റാൻ സഹായിക്കും. ര�ോഗങ്ങളെ പ്രതിര�ോധിക്കാൻ 20ഗ്രാം സ്യൂഡ�ോമ�ോണസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനിയാണ് ഉത്തമം. മിത്ര കീടങ്ങളെ ആകർഷിക്കുവാനും സ്ഥിരമായി പച്ചക്കറി ത�ോട്ടത്തിൽ നിലനിർത്താനും വിവിധ സ്വഭാവ സവിശേഷതകളുള്ള ചെണ്ടുമല്ലി, മുള്ളങ്കി, പുതിന, തുളസി തുടങ്ങിയ ചെടികളെ കൂടി ഗ്രോബാഗ് കൃഷിയിൽ ഒപ്പം കൂട്ടാം.

മിക്ക പച്ചക്കറി വിളകളും മൂന്നും നാലും മാസം വിളദൈർഘ്യമുള്ളവയാണ്. വളർച്ചയിലും വിളവിലും വിഘ്‌നമില്ലാതിരിക്കാൻ

(നീലേശ്വരം കൃഷി അസിസ്റ്റന്റ് ഡയറക്ടറാണ് ലേഖിക ഫ�ോൺ 9446071460 www.krishijagran.com

17


MALAYALAM VOLUME 01 ISSUE 07 JULY 2017 PAGES 84 ` 35

ഹസ്‌ക�വർണ

പുതിയ ഉല്പന്നങ്ങളുമായി ഇന്ത്യയിൽ

നവൽക്കരണത്തിനും ലാൻഡ് സ്‌കേപ്പി ങ്ങിനും ആവശ്യമായ ഉപകരണങ്ങൾ നിർമ്മിക്കുന്ന ല�ോക�ോത്തര ബ്രാൻഡായ ഹസ്‌ക�വർണ ഇന്ത്യയിലെ വനങ്ങൾ, പാർക്കുകൾ, ഉദ്യാനപരിപാലനം എന്നിവയ്ക്ക് അനുയ�ോജ്യമായ പുതിയ വാതിൽപ്പുറ ഉല്പന്നങ്ങളുമായി എത്തിയിരിക്കുന്നു. സ്വീഡിഷ് ബ്രാൻഡായ ഹസ്‌ക� വർണ 325-ലേറെ വർഷമായി നൂറ�ോളം വൈവിദ്ധ്യമാർന്ന ഉല്പന്നങ്ങളുമായി ഈ രംഗത്ത് പ്രവർത്തിച്ചുവരികയാണ്. ഇന്ത്യൻ സാഹചര്യങ്ങൾക്കിണങ്ങിയ ഗുണമേന്മ യുളള വലിയ�ൊരു നിര ഉല്പങ്ങളാണ് ഇവർ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ആധുനിക എഞ്ചിനിയറിംഗ് സാങ്കേതിക വിദ്യ വളരെ ലളിതമായി ജനങ്ങളിലെത്തിക്കുകയും വൈവിദ്ധ്യമാർന്ന ഉല്പന്നങ്ങളിലൂടെ ഉല്പാദന ക്ഷമത വർദ്ധിപ്പിക്കുകയുമാണ് ലക്ഷ്യം. ഹസ്‌ക�വർണയുടെ ഇന്ത്യൻ ഏജൻസിയായ ഹസ്‌ക�വർണ ഇന്ത്യയ്ക്ക് ഇപ്പോൾ തന്നെ ഇന്ത്യയിൽ ഏകദേശം 60 വ്യാപാരികളുളള ശക്തമായ ഒരു വിപണന ശൃംഖലയുണ്ട്. 2017 അവസാനത്തോടെ ഇത് നൂറിനപ്പുറത്തേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. ''ഞങ്ങൾ ഇന്ത്യയിലെ വിപണന സാധ്യതകൾ വിശകലനം ചെയ്തിട്ടുളളതാണ്... ഞങ്ങളെ സംബന്ധിച്ച് ഇന്ത്യയാണ് അതിവേഗം വളരുന്ന ഒരു മാർക്കറ്റ് ... ഇന്ത്യയിലെ ദുർഘടമായ വിപണിസാഹചര്യങ്ങൾക്കിണങ്ങിയതും ശ്രമകരമായ ജ�ോലികൾ ചെയ്യാൻ പര്യാപ്തമായതുമായ ഉല്പന്നങ്ങളാണ് ഞങ്ങൾ നിർമ്മിക്കുന്നത്. ശരിയായ ഉല്പ്പന്നം ശരിയായ ഉപഭ�ോക്താവിൽ ശരിയായ സമയത്ത് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇവയിൽ ഉചിതമായ ഏതാനും ചിലത് മാത്രമാണ് ഞങ്ങൾ

18

www.krishijagran.com

ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്....'' ഹസ്‌ക�വർണ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായ രാജേഷ് രാഘവൻ പറയുന്നു. ''മൂവായിരം ക�ോടി രൂപയുടേതാണ് ഇപ്പോൾ കണക്കാക്കിയിരിക്കുന്ന ഇന്ത്യയിലെ വ്യാവസായിക വരുമാനം. കൈ ക�ൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഉപകരണങ്ങളുടെ കാര്യത്തിൽ അടുത്ത 3 മുതൽ 5 വർഷത്തിനുളളിൽ ഏതാണ്ട് 10 ശതമാനത്തോളം വിപണി വളർച്ച കമ്പനി പ്രതീക്ഷിക്കുന്നു.....'' ഹസ്‌ക�വർണ ഡിവിഷന്റെ ഗ്ലോബൽ പ്രസിഡന്റായ പവേൽ ഹജ്മാൻ പറയുന്നു. കഴിഞ്ഞ 5 വർഷത്തിനുളളിൽ ഇന്ത്യയിലെ വനവൽ ക്കരണ- ഉദ്യാന വിപണിമൂല്യം ഏകദേശം 3 ശതമാനത്തോളം വാർഷിക വളർച്ചയാണ് കാണിച്ചിരിക്കുന്നത്. ഹസ്‌ക�വർണ ഗ്രൂപ്പിന്റെ ഉല്പന്നങ്ങൾ സജീവമായി എത്തിച്ചേരുന്ന സ്ഥലങ്ങളിൽ 1352 ദശലക്ഷം രൂപയുടെ വിപണിയാണ് കണക്കാക്കിയിരിക്കുന്നത്. 1689 മുതൽ വളരെ ഉയർന്ന പ്രവർത്തനശേഷിയുളള നിരവധി ഉല്പന്നങ്ങളാണ് ഹസ്‌ക�വർണ നിർമ്മിച്ച് വിപണിയിലെത്തിച്ചിരിക്കുന്നത്. സ്വയം നിയ�ിത പ്രവർത്തന ശേഷിയുളള ചെയിൻ സ�ോയുടെ നിർമാണം വഴി ല�ോകത്തെ ആദ്യത്തെ വാണിജ്യ റ�ോബ�ോട്ടിക് മ�ോവർ തന്നെ ഹസ്‌ക� വർണ രംഗത്തിറക്കി. 2014-ൽ ല�ോകത്തെ ഏറ്റവും സുസ്ഥിരമായ കമ്പനികളില�ൊന്നായി 'ഗ്ലോബൽ 100' ഹസ്‌ക�വർണയെ കണ്ടെത്തുകയും ' FTSE 4 GOOD '- ൽ ഉൾപ്പെടുത്തുകയും ചെയ്തു. കമ്പനികൾക്ക് അവരുടെ പാരിസ്ഥിതിക- സാമൂഹികഭരണ പരമായ നേട്ടങ്ങൾ കൈവരിക്കുന്നതിന് അവാർഡുകൾ നൽകുന്നു.


www.krishijagran.com

19


MALAYALAM VOLUME 01 ISSUE 07 JULY 2017 PAGES 84 ` 35

ജൈവം ജീവനം

\mSv \o§p¶ ]¨nehfhr£§Ä

രമേശൻ പേരൂൽ

ച്ചിലവളവൃക്ഷങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. നിലവിലുളളവ നിലനിർത്തുന്നതും കുറയുന്നു. എന്നാൽ പുതുതായി പറമ്പുകളിൽ നട്ടുപിടിപ്പിക്കുന്നുമില്ല. ഒരു പ്രയ�ോജനവുമില്ലാത്ത ഒരു മരത്തെ എന്തിനാണ് നിലനിർത്തുന്നത് ? ജൈവവസ്തുക്കൾ വിഘടിക്കുകയും പ�ോഷകവിസ്തൃതി ഉത്പ്പാദിപ്പിക്കുകയും ചെയ്യുന്ന്ത് പ്രധാനമായും മേൽമണ്ണിലാണ്. ഇതു നടന്നില്ലെങ്കിൽ മണ്ണിന്റെ ഫലപുഷ്ടി കുറയും. മണ്ണിൽ സസ്യപ�ോഷകമൂലകങ്ങളുടെ ദാരിദ്ര്യം സൃഷ്ടിക്കപ്പെടും. നഷ്ടപ്പെടുന്ന ഇത്തരം ധാതുക്കൾ തിരിച്ച് മണ്ണിലേക്ക് വരുന്നതുവഴി ഇതു പരിഹരിക്കാം. സൂക്ഷ്മ ജീവികൾ ജൈവവസ്തുക്കൾ വിഘടിപ്പിക്കുകയും സസ്യങ്ങൾക്കും മറ്റ് ജീവികൾ ക്കും വേണ്ടി പ�ോഷകവസ്തുക്കൾ ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെ മണ്ണിൽ ശേഖരിക്കപ്പെടുന്ന പ�ോഷകവസ്തുക്കൾ ലീച്ചിംഗ് വഴി വലിയ അളവ�ോളം ഓര�ോ മഴക്കാലം കഴിയുമ്പോഴും നഷ്ടപ്പെട്ടുപ�ോകുന്നുണ്ട്. ആഴത്തിലേക്ക് ശക്തമായ മഴയിലൂടെയും മറ്റും പ�ോകുന്ന സൂഷ്മമൂലകങ്ങളടങ്ങിയ പ�ോഷകവസ്തുക്കൾ മേൽമണ്ണിലെ ചെറുസസ്യങ്ങൾക്കും പച്ചക്കറികൾക്കും ലഭിക്കാതെ പ�ോകുകയും ചെയ്യുന്നു. ഇങ്ങനെ ആഴത്തിലേക്കുളള മൂലകച�ോർച്ചയെ ലീച്ചിംഗ് എന്നാണ് അറിയപ്പെടുന്നത്. അടിമണ്ണിലടിയുന്ന പ�ോഷകധാതുക്കളെ മേൽമണ്ണിലേക്കെത്തിക്കുന്ന പ്രക്രിയ മുമ്പ് സാധാരണമായിരുന്നു. അതിന് സഹായിച്ചിരുന്നത് പച്ചിലവളവൃക്ഷങ്ങളായിരുന്നു. ഈ വൃക്ഷങ്ങളുടെ ശിഖരങ്ങൾ വെട്ടിമാറ്റി മണ്ണിൽ ഇട്ടുക�ൊടുത്താൽ വേഗത്തിൽ അഴുകി അവ മണ്ണിൽ ലയിക്കും. വെട്ടിമാറ്റിയ ഉടനെ വേഗത്തിൽ തളിരുകൾ കിളിർത്തുവരികയും ചെയ്യും. ക�ോപ്പിസിംഗ് എന്ന ഈ കഴിവ് പച്ചിലവള വൃക്ഷങ്ങൾക്ക് വേണ്ടുവ�ോളമുണ്ട്. ഇവയുടെ ചെറുവേരുകൾ സ്ഥായിയായി നിലനിൽക്കില്ല. പുതിയ വേരുകൾ വന്നുക�ൊണ്ടിരിക്കുന്നതിനാൽ നശിക്കുന്ന വേരുകൾ മണ്ണിന് മുതൽ�ട്ടാകുകയും ചെയ്യും. ഈ രംഗത്ത് ഇന്ന് നേരിടുന്ന പ്രധാന പ്രശ്‌നം പച്ചിലമരവൃക്ഷങ്ങളുടെ നാശമാണ്. മിക്കതും പടുമരങ്ങളുടെ ഗണത്തിൽപ്പെടുത്തി

20

www.krishijagran.com

മുറിച്ചുനീക്കുകയാണ്. പ്രകൃതി സൗഹൃദ മരയുരുപ്പടികൾക്കായി ബാക്കിയുളളതിന്റേയും കടക്കൽ അറക്കവാൾ വീഴുകയാണ്. അടിമണ്ണിലേക്ക് കിനിഞ്ഞിറങ്ങുന്ന സൂക്ഷ്മമൂലകങ്ങളെ വേരുകളിലൂടെ ഇലകളിലെത്തിക്കുകയും അത്തരം വൃക്ഷങ്ങളുടെ ഇലയും തണ്ടും മണ്ണിൽ വീണടിയുന്നതുവഴി മേൽമണ്ണിലേക്ക് അവ വീണ്ടുമെത്തുന്നു. കൂടാതെ പച്ചിലവളവൃക്ഷങ്ങളിൽ മിക്കതും കാലിത്തീറ്റ, പച്ചിലവളം, തടിവ്യവസായം, ഔഷധനിർമ്മാണം തുടങ്ങി ഒട്ടേറെ ആവശ്യങ്ങൾക്ക് ഉപയ�ോഗപ്പെടുന്നു. അതുക�ൊണ്ടു തന്നെ ഇവ വിവിധ�ോദ്യേശ�വൃക്ഷങ്ങളുടെ ഗണത്തിലുൾപെടുത്താം. നമ്മുടെ നാട്ടിൽ ഒരു കാലത്ത് വീട്ടുവളപ്പിലും പറമ്പിലും ധാരാളമായി കണ്ടുവരുന്ന ഇത്തരം വൃക്ഷങ്ങൾ നാശ�ോന്മുഖമായിക്കൊണ്ടിരിക്കു കയാണ്. ശീമെ�ാന്ന, വീട്ടി, ചെങ്കൊല്ലി, മുളളുവേങ്ങ തുടങ്ങിയ പച്ചിലവളവൃക്ഷങ്ങൾ നാട്ടിൽ ധാരാളമായി ഉണ്ടായിരുന്നു. ഇതിൽ ശീമക്കൊന്ന ഇപ്പോഴും വീട്ടുപറമ്പിൽ കാണാം. വളർത്തുവാനുളള സ്ഥലസൗകര്യ�റവാണ് പ്രധാനമായും മറ്റൊരു കാരണമായി പറയുന്നത്. ഇവ ആഴത്തിലുളള സസ്യപ�ോഷകമൂലകങ്ങളെ ഇലകളിലേക്ക് ആവാഹിക്കുകയും അവ ക�ൊഴിഞ്ഞുവീഴുന്നതും വെട്ടിയെടുക്കുന്നതുമായ ഇലകളിലൂടെ സ്വാഭാവികമായും മണ്ണിൽ പ്രത്യേകിച്ച് മേൽമണ്ണിലേയ്‌ക്കെത്തിക്കുന്ന പ്രവർത്തനം നടത്തുന്നത് ആരും കാണുന്നില്ല. ഈ നിശബ്ദസേവനത്തിന് വിലയിടുകയാണെങ്കിൽ അത് നിലവിലെ അക്കങ്ങളിൽ ഒതുങ്ങില്ല. എല്ലാ സസ്യജന്തുജാലങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഒന്നിന്റെ നാശം മറ്റൊന്നിന്റേതുകൂടിയാണല്ലോ. കൃഷിജീവിതത്തിൽ താങ്ങായും തണലായും പ്രശ�ോഭിക്കുന്ന പച്ചിലവള വൃക്ഷങ്ങള�ോടുളള അവഗണന ജൈവകൃഷിയെ ബാധിക്കും. നമുക്ക് നൽകാം ഇത്തിരി മണ്ണ് ഈ പാവം പച്ചിലവള വൃക്ഷങ്ങൾക്കും. നമുക്കുളളതുപ�ോലെ ജീവിക്കുവാനുളള അവകാശം അവയ്ക്കുമുണ്ടല്ലോ. പെരിങ്ങോം വയക്കര കൃഷിഭവനിൽ കൃഷി അസിസ്റ്റന്റാണ് ലേഖകൻ ഫ�ോൺ- 9747369672


ദിനംപ്രതി കുറയുന്ന ചില പച്ചിലവള വൃക്ഷങ്ങൾ പേര്

ശാസ്ത്രനാമം

പ്രത്യേകത

ചടച്ചി

ഗ്രിവിയ ടിലിഫ�ോളിയ

ഇടത്തരം തടി വൃക്ഷം

താന്നി

ടെർമിനേലിയ ബെല്ലറിക്ക

വേങ്ങ

കനിമരുത്

പുല്ലമരുത്

വെന്തേക്ക്

വട്ട

ഉങ്ങ്

ജലാംശം കൂടിയ പ്രദേശങ്ങൾ ഇവ മല� ദേശങ്ങളിൽ വ്യാപകം

റ്റീറ�ോക�ൊർപ്പസ് തണുപ്പിനെ അതിജീവിക്കില്ല മാർസുപിയം വെയിലും വെളിച്ചവും വളർച്ചക്കാവശ്യം വലിയമരം ടെർമിനേലിയ ക്രെ�ലേറ്റ

നടീൽ കാലം പച്ചിലവളം കൂടാതെയുളള മറ്റുപയ�ോഗങ്ങൾ ജൂൺആഗസ്റ്റ്

കാലി�ീറ്റ(ഇല) വാഹനഭാഗങ്ങൾ ഫർണിച്ചർ (തടി)

മാർച്ച്ഏപ്രിൽ

ത�ോണി, ബ�ോട്ട്, കരവാഹനങ്ങൾ എന്നിവയുടെ നിർമ്മാണം (തടി) ഔഷധനിർമ്മാണം (കുരു)

ഏപ്രിൽമെയ്

ഫർണിച്ചർ, കാർഷി ക�ോപകരണങ്ങൾ പ്ലൈവുഡ്, വിസിബി, പലക എന്നിവയുടെ നിർമ്മാണം

മെയ്-ജൂൺ വരണ്ടമണ്ണ് എല്ലാതരത്തിലുളള മണ്ണിലും വളരും. വരൾച്ചയെ അതിജീവിക്കില്ല

തടി വൃക്ഷം ഡിസംബർ നീർവാർച്ച മെയ് യുളളമണ്ണ് അഭികാമ്യം തടിക്ക് ചിന്നുന്ന സ്വഭാവം നനുത്ത വായു മാർച്ച്ലാജർസ്‌ട്രോമിയ അറകൾ ഏപ്രിൽ ലാൻസിയ�ോലെറ്റ കൂടിയതുമായ മണ്ണിൽ നന്നായി വളരുന്ന തടി വൃക്ഷം വരണ്ട ഈർപ്പം ജൂലായ്മക്കറാൻഗ കുറഞ്ഞ മണ്ണിൽ പെൽറ്റേറ്റ നന്നായി വളരുന്ന ആഗസ്റ്റ് ചെറിയ മരം ടെർമിനേലിയ പാനിക്കുലേറ്റ

പ�ൊങ്കാമിയ പിന്നേറ്റ

നിത്യഹരിതമരം പുഴയ�ോരത്ത് സജീവം, ശൈത്യവും വരൾച്ചയും അതിജീവിക്കും.

ജൂലായ്ആഗസ്റ്റ്

പട്ടുനൂൽപുഴുവിനെ വളർത്താം, തടി വിറക്, കെട്ടിടനിർമാണത്തിന് ഉപയ�ോഗിക്കാം. ചായപ്പൊടി പ്ലൈവുഡ്, ഫർണിച്ചർ നിർമാണം

തടി, വാഹനഭാഗങ്ങളുടെ നിർമ്മാണം, ഗൃഹനിർമ്മാണം

തടി പൾപ്പിനും തീപ്പെട്ടിക്കും ഉത്തമം

വിറക്, മെഴുക്, ഔഷധം, കീടനിയ�ണ�ോപാധി എന്നിവയ്ക്കായുപയ�ോഗിക്കാം.

www.krishijagran.com

21


MALAYALAM VOLUME 01 ISSUE 07 JULY 2017 PAGES 84 ` 35

ഗ്രീൻ ബസാർ

വരൂ... മികച്ച വിത്തും തൈകളും കൃഷിവകുപ്പ് ഫാമുകളിൽ നിന്ന് വാങ്ങാവുന്ന വിത്തുകൾ, നടീൽവസ്തുക്കൾ, മറ്റ് ഉത്പാദന�ോപാധികൾ ഇതാ... തിരുവനന്തപുരം 1. ഡിസ്ട്രിക്ട് അഗ്രികൾച്ചറൽഫാം, പെരിങ്ങമ്മല (0472 2846488) നടീൽ വസ്തു- ഫലവൃക്ഷഗ്രാഫ്റ്റ്, മാവ്, പ്ലാവ്, നെല്ലി, നാരകം എന്നിവയുടെ വിവിധ ഇനങ്ങൾ റംപൂട്ടാൻ, ജാമ്പ, വെസ്റ്റ് ഇന്ത്യൻ ചെറി, ലൗല�ോലി, ആന്തൂറിയം, പച്ചക്കറിവിത്തുകൾ, തൈകൾ, അലങ്കാരസസ്യം. മറ്റുളളവ- പച്ചമാങ്ങ,പാഷൻഫ്രൂട്ട്, സ്‌ക്വാഷ്, മണ്ണിരകമ്പോസ്റ്റ് 2. സ്റ്റേറ്റ് സീഡ് ഫാം, ഉളളൂർ 0471 2530035 9446330879) പച്ചക്കറിവിത്തുകൾ, നെൽവിത്ത്, അലങ്കാരച്ചെടികൾ (ആന്തൂറിയം, കുറ്റിമുല്ല, ഓർക്കിഡ് ) 3. സ്റ്റേറ്റ് സീഡ്ഫാം, ചിറയിൻകീഴ് (0470 2644291 , പച്ചക്കറിവിത്തുകൾ, പച്ചക്കറിത്തൈകൾ, ടിഷ്യുകൾച്ചർ വാഴ (നേ�ൻ, ക്വിന്റൽ വാഴ) മറ്റുളളവ- അസ�ോള, ജൈവവളം,ചാണകം, ദ്രാവകവളം 4. ക�ോക്കനട്ട് നഴ്‌സറി, വലിയതുറ (0471 2508222) തെങ്ങിൻതൈ (WCT,DXT,Dwarf), ടിഷ്യുകൾച്ചർ വാഴ (നേ�ൻ) 5. ക�ോക്കനട്ട് നഴ്‌സറി, കഴക്കൂട്ടം 04712413195 തെങ്ങിൻതൈ (WCT) ടിഷ്യുകൾച്ചർ വാഴ (നേന്ത്രൻ), പച്ചക്കറിത്തൈകൾ (കത്തിരിക്ക, മുളക്, തക്കാളി), പച്ചക്കറിവിത്തുകൾ (ചീര, പാവൽ,

22

www.krishijagran.com

വെണ്ട) മറ്റുളളവ- സംപുഷ്ടീകരിച്ച ചാണകം, ചകിരികമ്പോസ്റ്റ്, വെർമികമ്പോസ്റ്റ്, അസ�ോള, മണ്ണിര, വെർമിവാഷ്

ക�ൊല്ലം

1. ഡിസ്ട്രിക്ട് അഗ്രികൾച്ചറൽ ഫാം അഞ്ചൽ (0475 2270447,9895599291) തെങ്ങിൻതൈകൾ (ചാവക്കാട് യെല്ലോ ഡ്വാർഫ്, ചാവക്കാട്ഗ്രീൻ ഡ്വാർഫ്, മലയൻ യെല്ലോ ഡ്വാർഫ് ), കുരുമുളക് വളളി, പ്ലാവ് ഗ്രാഫ്റ്റ്, മാവ് ഗ്രാഫ്റ്റ്, കശുമാവ് ഗ്രാഫ്റ്റ്, ടിഷ്യുകൾച്ചർ വാഴ (നേ�ൻ, റെഡ്ബനാന, പൂവൻ, റ�ോബസ്റ്റ, കദളി, ക്വിന്റൽ വാഴ, രസകദളി), ചാമ്പ, കറിവേപ്പ്, മുരിങ്ങ, നെല്ലിക്ക, പേര (തൈ, ഒട്ടുപേര), പപ്പായ (റെഡ്‌ലേഡി, നാടൻ), അലങ്കാര-ചെടികൾ, ഓർക്കിഡ്, ആന്തൂറിയം. 2. കാഷ്യൂ ഫാം, ക�ൊട്ടാരക്കര (0474 2045235, 9447052050) പച്ചക്കറിത്തൈകൾ, കശുമാവ് ഗ്രാഫ്റ്റ് (ജൂലൈയിൽ) 3.സ്റ്റേറ്റ് സീഡ് ഫാം, ക�ൊട്ടാരക്കര (0474 2045235) നെൽവിത്ത്, പച്ചക്കറിവിത്തുകൾ, പച്ചക്കറിത്തൈകൾ. 4. ക�ോക്കനട്ട് നഴ്സ ‌ റി, കരുനാഗപ്പളളി 0476 2620290, 9446590250 തെങ്ങിൻതൈകൾ, പച്ചക്കറിത്തൈകൾ 5. സ്റ്റേറ്റ് സീഡ് ഫാം, കടയ്ക്കൽ (0474 2426666) പച്ചക്കറിത്തൈകൾ, നെൽവിത്ത് (ഉമ), വാഴക്കന്നുകൾ


(നേ�ൻ, റ�ോബസ്റ്റ, പാളയംത�ോടൻ)

പത്തനംതിട്ട 1. സ്റ്റേറ്റ് സീഡ് ഫാം, അടൂർ, (04734 227868) പച്ചക്കറിത്തൈകൾ, പച്ചക്കറിവിത്തുകൾ 2. സ്റ്റേറ്റ് സീഡ് ഫാം, പുല്ലാട് (0469 2661917) നെൽവിത്ത്(ജ്യോതി), കുരുമുളക് വളളി, പച്ചക്കറിത്തൈകൾ, പച്ചക്കറിവിത്തുകൾ 3. സ്റ്റേറ്റ്കരിമ്പ് ഫാം, പന്തളം (04734 252500) തെങ്ങിൻതൈകൾ (WCT,DXT,Dwarf), ടിഷ്യുകൾച്ചർ വാഴത്തൈകൾ, പച്ചക്കറിത്തൈകൾ, കറിവേപ്പ് (ഓണക്കാലത്ത് പന്തളം ശർക്കരയും കിട്ടും)

ആലപ്പുഴ 1. സ്റ്റേറ്റ് സീഡ് ഫാം, അറുന്നൂറ്റിമംഗലം (0479 2358700, 8089508848) പച്ചക്കറിത്തൈകൾ, വിത്തുകൾ, കുരുമുളക് വളളി (പന്നിയൂർ, കരിമുണ്ട) ടിഷ്യുകൾച്ചർ വാഴ 2. സ്റ്റേറ്റ് സീഡ് ഫാം, വീയപുരം (0479 2318490,8089144911) കറിവേപ്പില, നെൽവിത്ത്(ഉമ),പച്ചക്കറിവിത്തുകൾ, വെണ്ട, പച്ചക്കറിത്തൈകൾ, റെഡ് ലേഡി പപ്പായ 3. ഡിസ്ട്രിക്ട് അഗ്രികൾച്ചറൽ ഫാം, മാവേലിക്കര (0479 2357690)

തെങ്ങിൻതൈകൾ, പച്ചക്കറിത്തൈകൾ (വഴുതന, മുളക്, തക്കാളി) പച്ചക്കറിവിത്തുകൾ (പാവൽ, പ്രിയങ്ക) പടവലം (കൗമുദി), വെളളരി(മുടിക്കോട് ല�ോക്കൽ), പച്ചചീര (സി.ഒ.ഒന്ന് ) ചുവന്ന ചീര (അരുൺ), മത്തൻ, ചുരയ്ക്ക, നിത്യവഴുതന, വാളരി, മുളക, വഴുതന, ഫലവൃക്ഷത്തൈകൾ, കുരുമുളക് വളളി, അസ�ോള

ക�ോട്ടയം 1. ഡിസ്ട്രിക്ട് അഗ്രികൾച്ചറൽ ഫാം, ക�ോഴ (9947745114) തെങ്ങിൻതൈകൾ, പച്ചക്കറിത്തൈകൾ, മാവ്, പ്ലാവ്, സപ്പോട്ട, പാഷൻ ഫ്രൂട്ട്, ചെറി, ചാമ്പ, പപ്പായ, പേര, നാരകം 2. സ്റ്റേറ്റ് സീഡ് ഫാം, ക�ോഴ (9496000934) നെൽവിത്ത് 3. സ്റ്റേറ്റ് സീഡ് ഫാം, വാലാച്ചിറ(8281652915) നെൽവിത്ത്(ഉമ),പച്ചക്കറിവിത്ത്(പയർ,കുറ്റിപ്പയർ)

ഇടുക്കി

1. ഡിസ്ട്രിക്ട് സീഡ് ഫാം, അരീക്കുഴ(04862 278599) ഒട്ടുപേര, ഒട്ടുനാരങ്ങ, ചാമ്പ, ഒട്ടുജാതി, പ്ലാവ്, മാവ്ഗ്രാഫ്റ്റ്, സപ്പോട്ട, കാരമ്പോള, റംബൂട്ടാൻ, തെങ്ങിൻതൈകൾ (വെസ്റ്റ്‌ക�ോസ്റ്റ് ടാൾ, DXT), വേരുപിടിപ്പിച്ച കുരുമുളക്, കുറ്റിക്കുരുമുളക്, പച്ചക്കറിത്തൈകൾ,

www.krishijagran.com

23


MALAYALAM VOLUME 01 ISSUE 07 JULY 2017 PAGES 84 ` 35

ഗ്രീൻ ബസാർ

പപ്പായത്തൈകൾ, വാഴക്കന്നുകൾ, പ്ലാവ്, കമുക്, ആത്ത, കുടംപുളി 2. സംസ്ഥാന പച്ചക്കറിത്തോട്ടം വണ്ടിപ്പെരിയാർ (9447980867) അത്യുത്പാദനശേഷിയുളള ഹൈബ്രിഡ് ഇനം പച്ചക്കറിത്തൈകൾ, കുരുമുളക് വളളി, കാപ്പിത്തൈ, ടിഷ്യുകൾച്ചർ വാഴത്തൈകൾ, കറിവേപ്പ്, മുരിങ്ങ, പപ്പായ, കായ്ഫലമുളള പച്ചക്കറിത്തൈകൾ, ഗ്രോബാഗിൽ, പാഷൻ ഫ്രൂട്ട്, പെപ്പിന�ോ

എറണാകുളം 1. ഡിസ്ട്രിക്ട് അഗ്രിക്കൾച്ചറൽ ഫാം നേരിയമംഗലം 0485 2554416, 9447665550) തെങ്ങിൻതൈകൾ (കുറിയ ഇനം), പ്ലാവ് ഗ്രാഫ്റ്റ്, മാവ് ഗ്രാഫ്റ്റ് തുടങ്ങിയ ഫലവൃക്ഷ ഗ്രാഫ്റ്റുകൾ,(പച്ചക്കറിത്തൈകൾ (ആവശ്യമനുസരിച്ച് ), ട്രൈക്കോഡെർമ. 2. സ്റ്റേറ്റ് സീഡ് ഫാം, ഒക്കൽ (9447388326) നെൽവിത്ത് (ജ്യോതി, ഉമ), പച്ചക്കറിവിത്തുകൾ, അലങ്കാരച്ചെടികൾ, കറിവേപ്പില, ക�ോവൽ (ആവശ്യമനുസരിച്ച് ), തെങ്ങിൻതൈകൾ, പച്ചക്കറിത്തൈകൾ 3. ക�ോക്കനട്ട് നഴ്‌സറി, നെട്ടൂർ, (0484 2700779, 9895973901 കറിവേപ്പില, അഗത്തിച്ചീര, മുരിങ്ങ, പപ്പായ, മറ്റുളളവ കായീച്ചക്കെണി/ഗ്രോബാഗ്

തൃശൂർ 1. ഡിസ്ട്രിക്ട് അഗ്രിക്കൾച്ചറൽ ഫാം, ചേലക്കര

24

www.krishijagran.com

(04884 252636, 9496003615) പച്ചക്കറിവിത്തുകൾ, പച്ചക്കറിത്തൈകൾ, തെങ്ങിൻതൈകൾ, (കുറിയ ഇനം), കമുക് (മ�ോഹിത്ന ‌ ഗർ), പതിമുഖം തൈകൾ, മാവ് ഗ്രാഫ്റ്റ് 2. സ്റ്റേറ്റ് സീഡ് ഫാം, മണ്ണുത്തി (9496003619) തെങ്ങിൻതൈകൾ, പച്ചക്കറിത്തൈകൾ, വിത്തുകൾ, ജാതി, കുരുമുളക് വളളി, അടയ്ക്കാ തൈ, മാവ്, സപ്പോട്ട, പ്ലാവ്. 3. സ്റ്റേറ്റ് സീഡ് ഫാം, പാണഞ്ചേരി (9496003620) തെങ്ങിൻതൈകൾ (കുറിയഇനം), ടിഷ്യുകൾച്ചർ വാഴ, ജാതി, നേർക്കൂമ്പ് ബഡ് തൈകൾ, പപ്പായ (റെഡ് ലേഡി നാടൻ), മുരിങ്ങത്തൈ മറ്റുളളവ- പഞ്ചഗവ്യം, ദശഗവ്യം, ജീവാമൃതം, അമൃത്പാനി, വേപ്പെണ്ണ എമൽഷൻ, ഘനജീവാമൃതം, ഗ�ോമൂത്രം 4. സ്റ്റേറ്റ് സീഡ് ഫാം, പഴയന്നൂർ (04884 226260, 9496003621) നെൽവിത്ത്, മഞ്ഞൾ, തെങ്ങിൻതൈ, കുരുമുളക്, ഇഞ്ചി. 5. സ്റ്റേറ്റ് സീഡ് ഫാം, ക�ോടശ്ശേരി (0480 2743834) നെൽവിത്ത്, കുരുമുളക് വളളി, പച്ചക്കറിവിത്തുകൾ. 6. സ്റ്റേറ്റ്‌സീഡ് ഫാം, എടത്തുരുത്തി (9496003618) നെൽവിത്ത് (ജ്യോതി), പച്ചക്കറിവിത്തുകൾ, പച്ചക്കറിത്തൈകൾ (ആവശ്യമനുസരിച്ച് ) 7. സ്റ്റേറ്റ് സീഡ ്ഫാം, നടവരമ്പ് (9447829429, 9447823622)


നെൽവിത്ത് (ജ്യോതി), ഇഞ്ചി, മഞ്ഞൾ, കുരുമുളക് തൈകൾ,പച്ചക്കറിവിത്തുകൾ, പച്ചക്കറിത്തൈകൾ. 8. ക�ോക്കനട്ട് നഴ്‌സറി, ഇരിങ്ങാലക്കുട (9496003624) തെങ്ങിൻ തൈകൾ (കുറിയ ഇനം, DXT)

പാലക്കാട് 1. ഹ�ോർട്ടികൾച്ചർ ഡവലപ്പ്‌മെന്റ് ഫാം, മലമ്പുഴ (0491 2815331,9446531558) മാവ്, തെങ്ങിൻതൈ (കുറിയ ഇനം), പച്ചക്കറിവിത്തുകൾ, ടിഷ്യുകൾച്ചർവാഴ, പപ്പായ(റെഡ് ലേഡി), മുരിങ്ങ, കറിവേപ്പില, അലങ്കാരച്ചെടികൾ 2. ഓറഞ്ച്&വെജിറ്റബിൾ ഫാം നെല്ലിയാംപതി (9446530758, 0492-3246225) ടിഷ്യുകൾച്ചർ വാഴത്തൈകൾ, പാഷൻഫ്രൂട്ട് തൈകൾ,ആന്തൂറിയം തൈകൾ. 3. സമഗ്രവിത്തു വികസന കൃഷിത്തോട്ടം, എരുത്തിയാംപതി (04923 236007) കുറിയ ഇനം തെങ്ങിൻതൈകൾ, വേരുപിടിച്ച കുരുമുളക് കൃഷിത്തോട്ടം, തൈകൾ, മാവ് ഗ്രഫ്റ്റ്, ഔഷധച്ചെടികൾ, ടിഷ്യുകൾച്ചർ വാഴ 4. സെൻട്രൽ ഓർച്ചാർഡ്, പട്ടാമ്പി (0466 2212009) മാവ് ഗ്രഫ്റ്റ്, പച്ചക്കറിവിത്തുകൾ, അടയ്ക്കാതൈ, അലങ്കാരച്ചെടികൾ. 5. സംസ്ഥാന വിത്തുൽപാദന കേ�ം, ആലത്തൂർ (0492 2223313) പച്ചക്കറിവിത്തുകൾ, കുരുമുളക് 6. സംസ്ഥാന വിത്തുൽപാദന കേ�ം, കുന്നന്നൂർ (0491-2572224) ജ്യോതിനെൽവിത്ത് 7. സംസ്ഥാന വിത്തുൽപാദന കേ�ം, അനങ്ങനടി (0466 2243171) നെൽവിത്ത്, പച്ചക്കറി, കുരുമുളക് 8. സംസ്ഥാന വിത്തുൽപാദന കേ�ം, മുതലമട (0466 223171), മുതലമട (04923 212125, 9447742588) നെൽവിത്ത്, പച്ചക്കറി

മലപ്പുറം 1. സീഡ് ഗാർഡൻ ക�ോംപ്ലക്‌സ് മുണ്ടേരി (04931 2099040,209044) DXTകുറിയഇനം തെങ്ങ്, MYDഡ്വാർഫ് തെങ്ങിൻതൈകൾ, കശുമാവ് ഗ്രാഫ്റ്റ്, മാവ് ഗ്രാഫ്റ്റ്, പ്ലാവ് ഗ്രാഫ്റ്റ്, ജാതിഗ്രാഫ്റ്റ്, കുടമ്പുളി, പാഷൻഫ്രൂട്ട് തൈകൾ, നാരകം ലെയർ 2. ജില്ലാകൃഷിത്തോട്ടം, ചുങ്കത്തറ, (04931230104,9446305041) കുരുമുളക് വളളി, വെസ്റ്റ് ഇന്ത്യൻചെറി, കറിവേപ്പ്‌തൈകൾ, പച്ചക്കറിവിത്തുകൾ, കശുമാവ് 3. സംസ്ഥാന വിത്തുൽപാദന കേ�ം,ച�ൊക്കാട് (04931-212144)

നെൽവിത്ത് 4. സംസ്ഥാന വിത്തുൽപാദന കേ�ം, തവനൂർ (0494 2628061,9747631849) - ടിഷ്യുകൾച്ചർ വാഴ, പ�ൊപ്പേലു, റ�ോബസ്റ്റ, നെൽവിത്ത്,പച്ചക്കറിവിത്ത് 5. സംസ്ഥാന വിത്തുൽപാദന കേ�ം, ആനക്കയം (0483 2848126) നെൽവിത്ത്, വാഴക്കന്ന് 6. ക�ോക്കനട്ട്‌നഴ്‌സറി, പരപ്പനങ്ങാടി (0494 2413314) WCT,TxD,DxT കുറിയഇനം തെങ്ങിൻതൈകൾ, കറിവേപ്പ്

ക�ോഴിക്കോട് 1. ജില്ലാകൃഷിത്തോട്ടം, കൂതാളി (0496 2662264) കുളളൻ തെങ്ങിൻതൈകൾ, അടയ്ക്കാത്തൈ, കുരുമുളക് വളളി, ജാതിത്തൈ, അലങ്കാരച്ചെടികൾ, പച്ചക്കറിവിത്തുകൾ 2. ക�ോക്കനട്ട് നഴ്‌സറി, തിക്കോടി (94962606788) കുളളൻ തെങ്ങിൻതൈകൾ 3. സംസ്ഥാന വിത്തുൽപാദനകേ�ം പുതുപ്പാടി (0495 2220175) നെൽവിത്ത് 4. സംസ്ഥാന വിത്തുൽപാദന കേ�ം പേരാ� (0496 2614221) നെൽവിത്ത്, പച്ചക്കറിവിത്തുകൾ

കണ്ണൂർ 1. ജില്ലാ കൃഷിത്തോട്ടം, തളിപ്പറമ്പ് (0460 2203154) മാവ് ഗ്രാഫ്റ്റ്, കശുമാവ് ഗ്രാഫ്റ്റ്, പ്ലാവ് ഗ്രാഫ്റ്റ്, മാതളം ലെയർഗ്രാമ്പൂതൈ, ടിഷ്യൂകൾച്ചർവാഴത്തൈ, കറിവേപ്പ്, മുരിങ്ങത്തൈ 2. ക�ോക്കനട്ട് നഴ്‌സറി,പാലയാട് (0490 2345766, 9447655265) WCT,DxT കുറിയ ഇനം തെങ്ങിൻതൈകൾ, കുരുമുളക് വളളി, കശുമാവ് തൈ, പച്ചക്കറിത്തൈ 3. സംസ്ഥാന വിത്തുൽപാദന കേ�ം, കാങ്കോൽ (04985280050) നെൽവിത്ത്

കാസർഗ�ോഡ് 1. സംസ്ഥാന വിത്തുൽപാദന കേ�ം, കാസർഗ�ോഡ് (04994 230510) കുരുമുളക് വളളി,നെൽവിത്ത്, പച്ചക്കറിവിത്തുകൾ, പച്ചക്കറിത്തൈകൾ 2. സംസ്ഥാന വിത്തുൽപാദന കേ�ം, പുല്ലൂർ (0467 2268808,9745311595) കുരുമുളക് വളളി, നെൽവിത്ത്, പച്ചക്കറിവിത്തുകൾ, 3.സംസ്ഥാന വിത്തുല്പാദനകേ�ം വേങ്ങോട് (0490 2308047, 9400826719) 4. കശുമാവ് വികസനകേ�ം, (04994 262272) കശുമാവ് ഗ്രാഫ്റ്റ്, മാവ് ഗ്രാഫ്റ്റ്, കറിവേപ്പ്, ജാതി, മുരിങ്ങ,പപ്പായ (റെഡ് ലേഡി തൈകൾ) www.krishijagran.com

25


MALAYALAM VOLUME 01 ISSUE 07 JULY 2017 PAGES 84 ` 35

വേറിട്ട വ്യക്തി

ഇത് ഡെന്നീസിന്റെ കൃഷിശാസ്ത്രം

കാ

എ.ജെ.അലക്‌സ് റ�ോയ്

ഞ്ഞിരപ്പള്ളിയെ റബ്ബറിന്റെ നാടായാണ് കേരളം വിലയിരുത്തുക. ശാസ്ത്രീയ റബ്ബർ കൃഷിയുടെ പിതാവായ ജ�ോൺ ജ�ോസഫ് മർഫി സായ്പ് കേരളത്തിൽ ആദ്യമായി റബ്ബർകൃഷി തുടങ്ങിയതു തന്നെ കാഞ്ഞിരപ്പള്ളിയിൽ മുണ്ടക്കയത്തിന് സമീപമുള്ള ഏന്തയാർ ഗ്രാമത്തിലും. കാഞ്ഞിരപ്പള്ളിക്കാരുടെ ജീവിത നിലവാരത്തിന് എക്കാലവും മാറ്റുകൂട്ടിയിരുന്നതും റബ്ബർ എന്ന വരവു വിളതന്നെ. എന്നാൽ കഴിഞ്ഞ കുറച്ചുകാലമായി റബ്ബറിനെക്കുറിച്ചുള്ള ചിന്തകൾ അയവിറക്കുമ്പോഴും കേരളത്തിന്റെ തനതുവിളയായ തെങ്ങിനെ മുൻനിർത്തിയുള്ള കൃഷിരീതികൾ എങ്ങനെ കൂടുതൽ പ്രായ�ോഗികമാക്കാം എന്ന് ചിന്തിക്കുന്ന ശരാശരി മലയാളികളെ പ�ോലെ കാഞ്ഞിരപ്പള്ളിക്കാരും.

26

www.krishijagran.com

കാഞ്ഞിരപ്പള്ളി കപ്പാടുള്ള കപ്പലുമാക്കൽ വീട്ടിൽ ഡെന്നീസ് ജ�ോസിന് പ്രായം നാല്പത്തേഴിന�ോടുക്കുന്നു. റബ്ബറിന്റെ നല്ലകാലത്തെ നന്മകൾ ചെറുപ്രായത്തിൽ തന്നെ രുചിച്ചുവെങ്കിലും ഇന്ന് കാര്യങ്ങൾ അത്ര പന്തിയല്ലെന്നുള്ള തിരിച്ചറിവ് രണ്ട് വർഷം മുൻപാണ് ഉണ്ടായത്. നല്ല ഭക്ഷണത്തെക്കുറിച്ചുള്ള ചിന്തകൾ, സുസ്ഥിര സമ്മിശ്ര കൃഷിരീതികളിലേക്ക് മാറേണ്ടതിന്റെ ആവശ്യകത ഇതെല്ലാം ഏറ്റവുമധികം ചർച്ച ചെയ്തിരുന്ന ഒരു ഗ്രൂപ്പായിരുന്നു ഡെന്നീസിന്റേത്. ഇക്കാലത്തു തന്നെയാണ് കൃഷി വകുപ്പിന്റേയും നാളികേര വികസന ബ�ോർഡിന്റെയും ആഭിമുഖ്യത്തിൽ നാളികേര ഉല്പാദക സംഘങ്ങൾ മേഖലയിൽ കാര്യമായിത്തന്നെ രൂപീകരിക്കപ്പെടുന്നതും സ്വാഭാവികമായി നാട്ടിൽ പുതുതായുണ്ടായ ഹരിത നാളികേര ഉല്പാദക


പറമ്പിലെ കാട്ടുകല്ലുകൾ ക�ൊണ്ട് കയ്യാലകൾ നിർമ്മിച്ച് മണ്ണുസംരക്ഷിച്ചു. കയ്യാലകൾ പറമ്പിലെ ജലം ഒരു തുള്ളി പ�ോലും പുറത്തേയ്ക്ക് കളയാതെ മണ്ണിലിറക്കി. ആവശ്യത്തിന് മഴക്കുഴികളും കൂടെ നിർമ്മിച്ചത�ോടെ മണ്ണൊരുക്കം പൂർത്തിയായി.

കൃഷിയിൽ പുതുമ

പരമ്പരാഗത രീതികളിൽ അത്യാവശ്യം മാറ്റം വരുത്തിയായി തുടക്കം. തെങ്ങുകൾ തമ്മിൽ 9 മീറ്റർ അകലം നൽകി. 1മി ഃ 1മി ഃ 1മി വലുപ്പത്തിൽ തെങ്ങിന് കുഴിയെടുത്തു. പറമ്പിലുള്ള മേൽമണ്ണും, ചാണകപ്പൊടി എല്ലുപ�ൊടി മിശ്രിതവും കൂട്ടി പകുതിഭാഗം കുഴിയും നിറച്ചു.

വിത്തുഗുണം പത്തുഗുണം

ദീർഘകാല വിളയായ തെങ്ങിന്റെ കൃഷിയിൽ തൈകളുടെ തെരഞ്ഞെടുപ്പാണ് ഏറ്റവും പ്രധാനം. വിത്തൊത്തില്ലെങ്കിൽ എല്ലാം പ�ൊളിയും. ഡെന്നീസ് കൂട്ടുകാരെയും കൂട്ടി നാളികേര വികസന ബ�ോർഡിന്റെ നേര്യമംഗലം ഫാമിലെത്തി കുള്ളനും നെടിയതും സങ്കരയിനവുമായി 60 തൈകൾ സംഘടിപ്പിച്ചു. ജൂണിലെ മഴയ്ക്കു ത�ൊട്ടുമുമ്പായി ഇവയെ നട്ടുക�ൊണ്ടായി തുടക്കം.

തെങ്ങിന് കൂട്ട് ഇടവിളകൾ

സംഘത്തിന്റെ പ്രസിഡന്റായതും ഡെന്നീസ് തന്നെ. വെട്ടി കാലാവധി കഴിഞ്ഞ ഒന്നര ഏക്കറിലെ റബ്ബർ മരങ്ങൾ മുറിച്ചു നീക്കിയായിരുന്നു പുതുകൃഷിയിലേക്കുള്ള ചുവടുവയ്പ്. തെങ്ങധിഷ്ഠിത സമ്മിശ്ര കൃഷിരീതികൾക്ക് പുതിയ�ൊരു ഭാഷ്യം രചിക്കണമെന്ന ചിന്തയായിരുന്നു ഡെന്നീസിന്.

മണ്ണുപരിശ�ോധനയിൽ തുടക്കം

പഴമയുടെ നന്മകളിൽ ഉറച്ചുനിൽക്കുമ്പോഴും പുതുമയുടെ ശരികൾ സ്വീകരിക്കാൻ ഡെന്നീസ് മടിച്ചില്ല. കാഞ്ഞിരപ്പള്ളി കൃഷിഭവന്റെ നിർദ്ദേശാനുസരണം മണ്ണുസാമ്പിളുകൾ ശേഖരിച്ച് പരിശ�ോധിച്ച് തുടക്കം. പുളിമാറ്റാൻ ആവശ്യത്തിന് കുമ്മായവും ചേർത്തു.

മണ്ണും ജലവും കരുതി തുടക്കം

ഫലഭൂയിഷ്ഠമായ മേൽമണ്ണിനെ കരുതി വേണം കൃഷി തുടങ്ങാനെന്ന് ഡെന്നീസ് പറയും. ആദ്യം

ഒൻപതുമീറ്റർ അകലത്തിൽ തെങ്ങിൻ തൈകൾ നട്ടശേഷം നാലു തെങ്ങിൻ തൈകൾക്ക് മധ്യഭാഗത്തായി കുഴിയ�ൊരുക്കി ബഡ്ഡുജാതി തൈയും വച്ചു. ജാതിയുടെ വർഗ്ഗഗുണം ന�ോക്കി പ്രാദേശികമായി സംഘടിപ്പിച്ചതായിരുന്നു. ഉണക്കിനെ പ്രതിര�ോധിക്കാൻ കാട്ടുജാതിയിൽ ഒട്ടിച്ച തൈകൾ ആണ് തെരഞ്ഞെടുത്തത്. ജാതിയ്ക്ക് തണൽ അത്യാവശ്യം. തണൽ വിളകളായി ഞാലിപ്പൂവൻ, പാളയം ത�ോടൻ, നേന്ത്രൻ, ചുവന്ന പൂവൻ, നാട്ടുപൂവൻ, ചാരപ്പൂവൻ, റ�ോബസ്റ്റ എന്നിങ്ങനെ വ്യത്യസ്ത ഇനത്തിൽപെട്ട വാഴകളെ പറമ്പിൽ വച്ചു. കൂടുതൽ തണൽ വേണ്ടിടത്തും വേലിയായും ശീമക്കൊന്നകളും പിടിപ്പിച്ചു. ശീമക്കൊന്നകൾ പെട്ടെന്നു വളരും. മണ്ണിൽ നൈട്രജൻ അന്തരീക്ഷത്തിൽ നിന്നു വലിച്ചെടുത്തു നൽകും. പ്രോട്ടീൻ സമ്പുഷ്ടമായ ഇലയുണക്കി പശുവിന് നൽകാം. അല്ലെങ്കിൽ ഇല ക�ോതി വിളകൾക്കിടുകയുമാകാം. ഒന്നാന്തരം ജൈവവളം. മണ്ണിലെ ഈർപ്പവും ഉറപ്പാക്കാം. അത്യാവശ്യം കീടനാശിനിയുടെ ഗുണമുണ്ടെന്ന മെച്ചവുമുണ്ട്.

തീറ്റപ്പുൽ ബംപർ ഇടവിള

തീറ്റപ്പുല്ലായി പിന്നെ പിടിപ്പിച്ച പ്രധാന ഇടവിള. ഇീ3 ഇനമാണ് മികച്ച വളർച്ചാഗുണം പ്രദേശത്ത് കാണിക്കുന്നത്. നല്ല വില്പന സാധ്യതയും നിലവിൽ തീറ്റപ്പുല്ലിനുണ്ട്. നട്ട് രണ്ടുമാസമായാൽ ആദ്യവിളവെടുക്കാം. തുടർന്ന് എല്ലാ നാല്പതാംദിനവും തലപ്പരിയാം. വേനൽക്കാലത്ത് കില�ോയ്ക്ക് ആറുരൂപയും മഴക്കാലത്ത് അഞ്ചുരൂപയും ശരാശരി വില്പന വില ഉറപ്പാക്കാവുന്ന സുന്ദരൻവിള. www.krishijagran.com

27


MALAYALAM VOLUME 01 ISSUE 07 JULY 2017 PAGES 84 ` 35

വേറിട്ട വ്യക്തി

വെളിച്ചംകിട്ടുന്ന ഇടങ്ങളിലെല്ലാം പയർ ആവരണ വിളകളും പച്ചക്കറി വിളകളും നട്ടുറപ്പിച്ചു. പച്ചക്കറി വിളകളിൽ വലിയ പരിചരണം വേണ്ടാത്ത നാടൻ ഇനങ്ങൾക്കാണ് പ്രഥമ പരിഗണന നൽകിയത്. കൃഷിവകുപ്പിന്റെ സഹായത്തോടെ പറമ്പിൽ ആവശ്യമായ ജലസേചന സൗകര്യങ്ങൾ ഒരുക്കി. ഡ്രിപ്പും സ്പ്രിംഗ്‌ളറും ആവശ്യത്തിന് സ്ഥാപിച്ചായി ജലസേചനം.

കാലിയില്ലാതെ കൃഷിയില്ല

തെങ്ങ്കൃഷി തുടങ്ങിയത�ോടെ വീട്ടിലെ ത�ൊഴുത്തിൽ മൂന്നു പൂവാലികളും അതിഥികളായെത്തി. നല്ല ഉൽപാദന ഗുണമുള്ള മേൽത്തരം സങ്കരയിനം പശുക്കൾ. പറമ്പിലാണെങ്കിൽ ആവശ്യത്തിന് തീറ്റപ്പുല്ലും. പശുക്കൾക്കാണെങ്കിൽ തീറ്റയ്‌ക്കൊരു പഞ്ഞവുമില്ല. തീറ്റപ്പുല്ലിന്റെ സുഭിക്ഷത കാലികളുടെ തീറ്റച്ചെലവ് കാര്യമായിത്തന്നെ കുറച്ചു. ഡെന്നീസിന്റെ വീട്ടിലെ നറും പശുവിൻപാലിന് നാട്ടിലാകെ പേരായി. ശുദ്ധമായ പാൽതേടി നാട്ടുകാർ വീട്ടിലെത്തി. ബാക്കി പ്രാദേശിക ക്ഷീരസംഘത്തിലും നൽകുന്നു.

കൃഷിപ്പണിയിൽ കാഠിന്യമരുത്

കൃഷിപ്പണികൾ പരമാവധി ലഘൂകരിക്കാൻ ശ്രദ്ധിക്കണമെന്ന് ഡെന്നീസ് പറയും. സ്ഥിരം നനയ്ക്കാനുള്ള സംവിധാനം ഒരുക്കുക. ചുമട് ഒഴിവാക്കി ചെറു ഉന്തുവണ്ടികൾ ഉപയ�ോഗിക്കുക. സ്ലറി പമ്പുകൾ, കറവയന്ത്രം എന്നിവയുടെ ഉപയ�ോഗം, പറമ്പിൽ സ്ഥിരമായി പുതയിടുക എന്നിങ്ങനെ സാധ്യമായ പരമാവധി ലഘൂകരണ മാർഗ്ഗങ്ങൾ കർഷകർ സ്വീകരിക്കണമെന്നാണ് ഡെന്നീസിന്റെ പക്ഷം. കർഷകർക്കും സ്വസ്ഥമായിരിക്കാൻ, അത്യാവശ്യം ചിരിക്കാൻ, ചിന്തിക്കാൻ, യാത്രചെയ്യാൻ, ഉറ്റവര�ോട�ൊപ്പമായിരിക്കാൻ ഒക്കെ കഴിയണം.

കർഷകപക്ഷ വിപണികൾ നിർബന്ധം വിഷമില്ലാതെ വിളയിക്കുന്ന വിളകൾക്ക് മാന്യമായ വില ഉറപ്പാക്കാൻ കർഷകർ

28

www.krishijagran.com

തന്നെ നടത്തുന്ന വിപണികൾ കേരളത്തിൽ വ്യാപിക്കണമെന്ന് ഈ യുവകർഷകൻ പറയുന്നു. കാഞ്ഞിരപ്പള്ളിയിൽ കർഷകർക്ക് തുണയായി ഇത്തരം വിപണികൾ ഉള്ളതാണ് തന്നെപ്പോലുള്ള കർഷകരെ പിടിച്ചു നിൽക്കാൻ സഹായിക്കുന്നതെന്ന് ഡെന്നീസ്. കാളകെട്ടി ഹരിതമൈത്രി കാർഷിക വിപണിയും കാഞ്ഞിരപ്പള്ളിയിലെ കൃഷിവകുപ്പ് കർഷക കൂട്ടായ്മകളുടെ ഫെഡറേഷനായ ഗ്രീൻഷ�ോറുമാണ് ഡെന്നീസിന്റെ വിഷമില്ലാ വിളകളുടെ പ്രധാന വിപണനകേന്ദ്രങ്ങൾ. വിപണനത്തിൽ കർഷകന്റെ വിശ്വാസ്യത പരമപ്രധാനമെന്നും ഡെന്നീസ് പറയുന്നു.

സകുടുംബം വേണം കൃഷി

കൃഷി ഉപജീവനമാർഗ്ഗമെന്നതിലുപരി കേരളത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗംകൂടിയാണെന്ന തിരിച്ചറിവ് മലയാളി വീണ്ടെടുക്കേണ്ടതുണ്ടെന്നും ഈ യുവകർഷകൻ. വരും തലമുറയെ കൃഷിയുമായി അടുപ്പിക്കേണ്ടതുണ്ട്. ഡെന്നീസിന്റെ കൃഷിയിടത്തിൽ ഭാര്യ മറിയമ്മ, മക്കളായ ന�ോയൽ, ലിയ�ോൺ എന്നിവർക്കെല്ലാം അവരുടേതായ റ�ോളുകളാണ്. ഇവിടെ കൃഷിയെന്നാൽ ഇവരുടെ വീട്ടുകാര്യം തന്നെയാണ്. ഇതുതന്നെയാണ് കേരളത്തിന് വേണ്ടതും. കപ്പലുമാക്കൽ വീട്ടിൽ ഡെന്നീസിന്റെ തെങ്ങധിഷ്ഠിത കൃഷിരീതികൾ കേരളത്തിന് പുതുമയാകാം. രണ്ടുവർഷമാകുന്ന ത�ോട്ടത്തിൽ വിളകളുടെ വളർച്ച നമ്മെ അത്ഭുതപ്പെടുത്തും. കൃത്യതയാർന്ന ഈ സമ്മിശ്ര കൃഷിമുറകൾ കാർഷിക കേരളത്തിന് നൽകുന്നത് പുതിയ പ്രതീക്ഷകൾ മാത്രമല്ല.

ഡെന്നീസ് ജ�ോസ് ഫ�ോൺ: 9447911830 വാഴൂർ കൃഷിഭവനിൽ അസി. കൃഷി ആഫീസർ ആണ് ലേഖകൻഫ�ോൺ: 9446275112, 9207706215 E-mail: ajalexroy@gmail.com


www.krishijagran.com

JULY 2017

AGRICULTURE

WORLD


MALAYALAM VOLUME 01 ISSUE 07 JULY 2017 PAGES 84 ` 35

സമ്പൂർണ ഭക്ഷണം

Adnbmw ]mensâ hntij§Ä

ഭാ

എ.എൻ. ത�ോമസ്

രതീയരുടെ ദൈനംദിന ജീവിതത്തിലെ ഒഴിച്ചു കൂടാനാവാത്ത ആഹാരമാണ് പാൽ. ആയൂർവേദത്തിൽ ഔഷധഘടകമായും ആചാരങ്ങളിൽ പൂജാവസ്തുവായും ആഘ�ോഷങ്ങളിൽ രുചികരമായ വിഭവമായും പാലും പാലുല്പന്നങ്ങളും പ്രാമുഖ്യം നേടുന്നു. പുരാണത്തിലൂടെ കണ്ണോടിക്കുമ്പോൾ ല�ോക പരിരക്ഷ നടത്തുന്ന മഹാവിഷ്ണു അനന്തശയനം നടത്തുന്നത് ‘’പാലാഴി’’യിലാണ് എന്നത് പുരാണങ്ങളിലെ പാലിന്റെ പരിപാവനതയും, ആചാരങ്ങളിൽ പാലഭിഷേകം, പാലുകാച്ചൽ എന്നിവ പാലിന്റെ പ്രാധാന്യവും ഉയർത്തിക്കാട്ടുന്നു. പാൽ പായസവും, പാലട പ്രഥമനും, ഐസ്‌ക്രീമും ഉത്സവാഘ�ോഷങ്ങൾക്ക് മധുരം പകരുമ്പോൾ തൈരും, വെണ്ണയും നെയ്യും, മ�ോരും സദ്യകൾ രുചികരമാക്കുന്നു. ട�ോൺഡ്പാൽ, ഡബിൾ ട�ോൺഡ് പാൽ, സ്‌കിംഡ് പാൽ എന്നിങ്ങനെ വ്യാവസായിക നാമങ്ങളിൽ പാൽ വിപണനം ചെയ്യുന്നു. പാലിന്റെ ശാസ്ത്രീയ നിർവ്വചനം ന�ോക്കു.

‘’ആര�ോഗ്യമുള്ള ഒരു കറവ മൃഗത്തിന്റെ അകിടിൽ നിന്നും പ്രസവിച്ച് എഴുപത്തി രണ്ട് മണിക്കൂർ കഴിഞ്ഞശേഷം പൂർണ്ണമായി കറന്നെടുത്ത നിയമപ്രകാരമുള്ള ഘടകങ്ങൾ ഉൾക്കൊള്ളുന്ന സ്രവമാണ് പാൽ’’

30

www.krishijagran.com

നാം കാണുന്ന പാൽ ദ്രാവകമായിരിക്കുന്നതിനു പ്രധാനകാരണം അതിലടങ്ങിയിരിക്കുന്ന ഏകദേശം 87 -88 ശതമാനം ജലത്തിന്റെ സാന്നിദ്ധ്യമാണ്. പാലിന് നിറവും രുചിയും, ഗുണവും നൽകുന്നതാകട്ടെ ബാക്കിയുള്ള ഏകദേശം 12 - 13 ശതമാനത്തോളം വരുന്ന ഖരപദാർത്ഥങ്ങളും. ഖരപദാർത്ഥങ്ങളെ ക�ൊഴുപ്പ് (ഫാറ്റ് ), ക�ൊഴുപ്പിതര ഖരപദാർത്ഥങ്ങൾ (SNF സ�ോളിഡ് ന�ോൺഫാറ്റ് ) എന്നിങ്ങനെ രണ്ടായി തരം തിരിച്ചിരിക്കുന്നു. പശുവിൻ പാലിൽ 3.5 ശതമാനം ക�ൊഴുപ്പും 8.5 ശതമാനം ക�ൊഴുപ്പിതര ഖരപദാർത്ഥങ്ങളുമുണ്ട്. ക�ൊഴുപ്പിതര ഖരപദാർത്ഥങ്ങളിൽ പ്രോട്ടീൻ അഥവാ മാംസ്യം 3.5%വും പാൽ പഞ്ചസാര എന്നറിയപ്പെടുന്ന ലാക്‌ട�ോസ് 4.5%വും കൂടാതെ കാത്സ്യം, ഫ�ോസ്ഫറസ് മുതലായ ധാതുലവണങ്ങളും വിറ്റാമിൻ എ, ബി, ഡി, ഇ, കെ എന്നിവയും അടങ്ങിയിരിക്കുന്നു. പാലിൽ വിറ്റാമിൻ സി ഇല്ല. മനുഷ്യനാവശ്യമായ മിക്കവാറും എല്ലാ ഘടകങ്ങളും ഉള്ളതിനാൽ പാൽ ഒരു സമ്പൂർണ്ണ ആഹാരമായി കരുതാം. പാലിലെ ക�ൊഴുപ്പ് ഊർജ്ജം പ്രദാനം ചെയ്യുന്നു. മാംസ്യം, ശരീരകലകളുടെ നിർമ്മാണവും തേയ്മാന പരിഹാരവും നിർവ്വഹിക്കുന്നു. ലാക്‌ട�ോസ് കുട്ടികളുടെ തലച്ചോറിന്റെ വികാസത്തിന് സഹായിക്കുന്നു. കാത്സ്യം,


ഭാരതീയരുടെ ദൈനംദിന ജീവിതത്തിലെ ഒഴിച്ചു കൂടാനാവാത്ത ആഹാരമാണ് പാൽ. ആയൂർവേദത്തിൽ ഔഷധഘടകമായും ആചാരങ്ങളിൽ പൂജാവസ്തുവായും ആഘ�ോഷങ്ങളിൽ രുചികരമായ വിഭവമായും പാലും പാലുല്പന്നങ്ങളും പ്രാമുഖ്യം നേടുന്നു. പുരാണത്തിലൂടെ കണ്ണോടിക്കുമ്പോൾ ല�ോക പരിരക്ഷ നടത്തുന്ന മഹാവിഷ്ണു അനന്തശയനം നടത്തുന്നത് ‘’പാലാഴി’’യിലാണ് എന്നത് പുരാണങ്ങളിലെ പാലിന്റെ പരിപാവനതയും, ആചാരങ്ങളിൽ പാലഭിഷേകം, പാലുകാച്ചൽ എന്നിവ പാലിന്റെ പ്രാധാന്യവും ഉയർത്തിക്കാട്ടുന്നു.

ഫ�ോസ്ഫറസ് തുടങ്ങിയ ധാതുലവണങ്ങൾ എല്ലിന്റെയും പല്ലിന്റെയും വളർച്ചയ്ക്കും ഉറപ്പിനും സഹായിക്കുന്നു. ജീവകം എ കാഴ്ചശക്തി വർദ്ധിപ്പിക്കുന്നു. ശുദ്ധമായ പാൽ അന്തരീക്ഷ താപനിലയിൽ ഏകദേശം ആറുമണിക്കൂർ മാത്രമേ കേടാകാതെ ഇരിക്കുകയുള്ളൂ. ബാക്ടീരിയകളുടെ ദ്രുത വളർച്ചയ്ക്ക് സഹായിക്കുന്ന ലാക്‌ട�ോസ് ഉള്ളതിനാൽ പാലിലെ ബാക്ടീരിയകളുടെ പ്രവർത്തനഫലമായി അമ്ലത വർദ്ധിക്കുകയും പാൽ പിരിഞ്ഞു കേടാവുകവും ചെയ്യും. കൂടാതെ പരിസരത്തെ ഗന്ധങ്ങൾ വലിച്ചെടുക്കുന്നതിന് കഴിവുള്ളതിനാലാണ് പാൽ വൃത്തിയുള്ള സ്ഥലത്തു സൂക്ഷിക്കണമെന്നും പെട്ടെന്നു തന്നെ കാച്ചി വയ്ക്കുകയ�ോ ശീതികരിച്ച് സൂക്ഷിക്കുകയ�ോ ചെയ്യണമെന്നും പറയുന്നത്. പാലിലെ ക�ൊഴുപ്പ് കണികകളായി ഉപരിതലത്തിലാണ് കാണപ്പെടുന്നത്. ക�ൊഴുപ്പിന് സാന്ദ്രത കുറവായതാണ് ഇതിനു കാരണം.

കേരളത്തിൽ പാലിന്റെ ലഭ്യത മൂന്നു തലങ്ങളിലാണ്.

1. കർഷക ഭവനങ്ങൾ: പാൽ കറന്ന ഉടനെ ലഭിക്കുന്നത് കർഷക ഭവനങ്ങളിൽ ആണ്. ഇവിടെ പാൽ പുതുമ നഷ്ടപ്പെടാതെയും സമയകൃത്യതയ�ൊടെയും ലഭിക്കുമെങ്കിലും ഗുണനിലവാരം ഉറപ്പാക്കാനാവില്ല. പാൽ വില നിയ�ണം ഇല്ല.

2. ക്ഷീര സംഘങ്ങൾ: ദിവസവും നിർദ്ദിഷ്ട സമയങ്ങളിൽ അസംസ്‌കൃത പാൽ ലഭിക്കുന്ന സ്ഥലമാണ് ക്ഷീര സംഘങ്ങൾ. കേരളത്തിലങ്ങോളമിങ്ങോളമുള്ള ഏകദേശം 3500 ഓളം ക്ഷീരസംഘങ്ങളിൽ കർഷകർ എത്തിക്കുന്ന പാൽ മണം, രുചി, ഊഷ്മാവ്, ആപേക്ഷിക സാ�ത, ക�ൊഴുപ്പ് എന്നിവ പരിശ�ോധിച്ച് ശേഖരിക്കുകയും ആവശ്യക്കാർക്ക് ഉടൻ തന്നെ വിൽക്കുകയും ചെയ്യുന്നു. വിൽപ്പന വില ഇവിടെ നിയ�ണവിധേയമാണ്. 3. കവർ പാൽ വിപണന കേ�ങ്ങൾ: ക്ഷീര സംഘങ്ങൾ കേരളാ മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷനു നൽകുന്ന പാൽ ഫെഡറേഷന്റെ വിവിധ പ്ലാന്റുകളിൽ എത്തിച്ച് ആവശ്യമായ സംസ്‌കരണത്തിനുശേഷം വിവിധ വ്യാവസായിക നാമങ്ങളിൽ കവർ പാലായി പിറ്റേദിവസം എത്തുന്നു. സ്വകാര്യ സംരംഭകരും ഇപ്രകാരം ചെയ്യുന്നുണ്ട്. ഇത്തരം കവർ പാൽ ഏജൻസികൾ വഴി വിതരണം ചെയ്യും. നഗരങ്ങളിൽ കവർ പാൽ ആണ് ലഭിക്കുക. ഗ്രാമങ്ങളിൽ ഉള്ള ഉപഭ�ോക്താക്കൾ കഴിയുന്നതും കർഷക ഭവനത്തില�ോ ക്ഷീര സംഘങ്ങളില�ോ എത്തി പാൽ വാങ്ങുന്നതാണ് ഉചിതം. നന്നായി ഇളക്കിയശേഷം പാൽ വാങ്ങാൻ ശ്രദ്ധിക്കുക. കവർ പാൽ വാങ്ങുന്നവർ വിശ്വാസ്യതയുള്ള ബ്രാൻഡ്പാൽ വാങ്ങുന്നതിന് ശ്രദ്ധിക്കണം. കവറിന്റെ പുറത്ത് നിയമാനുസൃതം രേഖപ്പെടുത്തേണ്ടുന്ന വിവരങ്ങൾ ഉണ്ടോ എന്ന് ന�ോക്കുക. www.krishijagran.com

31


MALAYALAM VOLUME 01 ISSUE 07 JULY 2017 PAGES 84 ` 35

സമ്പൂർണ ഭക്ഷണം

പ്രത്യേകിച്ച് എന്നു വരെ ഉപയ�ോഗിക്കാം എന്നുള്ള വിവരം. കവർ പാൽ വിൽക്കുമ്പോൾ കവറിനു പുറത്ത് ക�ൊഴുപ്പ്, SNF എന്നിവയുടെ അളവ് (ശതമാന കണക്കിൽ), പാലിന്റെ അളവ്, പായ്ക്ക് ചെയ്ത തീയതി, കാലാവധി തീരുന്ന തീയതി, കമ്പനിയുടെ പേര് തുടങ്ങിയവ ഉണ്ടായിരിക്കണമെന്ന് നിയമം നിഷ്ക ‌ ർഷിക്കുന്നു. വെള്ള നിറത്തില�ോ ക്രീം നിറത്തില�ോ ഉള്ള കവറിലെ പാലാണ് സുതാര്യമായ കവറിൽ നിറച്ച പാലിനേക്കാൾ നല്ലത്. കഴിവതും ഓര�ോ സമയത്തും ആവശ്യമായ അളവിൽ മാത്രം പാൽ വാങ്ങുക. പാൽ ക�ൊണ്ടുവന്നാലുടൻ ചില്ലർ ട്രേയില�ോ തിളപ്പിച്ച് തണുപ്പിച്ച് സൂക്ഷിക്കുകയ�ോ ചെയ്യണം. സൂക്ഷിച്ചാൽ വീണ്ടും ഉപയ�ോഗിക്കുമ്പോൾ അല്പം എടുത്ത് രുചിച്ച് ന�ോക്കി ചെറിയ അളവ് എടുത്ത് ചൂടാക്കി പിരിയുന്നില്ല എന്നു ഉറപ്പാക്കി മാത്രം ഉപയ�ോഗിക്കുക.

32

www.krishijagran.com

ക്ഷീരസംഘങ്ങളിൽ കർഷകർ എത്തിക്കുന്ന പാലിന് അതിന്റെ ഘടന അനുസരിച്ചാണ് വില നിശ്ചയിക്കുക. പാലിന്റെ സാമ്പിൾ എടുത്ത് അതിൽ ലാക്‌ട�ോമീറ്റർ ഇട്ട് സാ�ത അടിസ്ഥാനമായി ‘റീഡിംഗ് ’ എടുക്കുന്നു. ഇതേ സാമ്പിൾ പരിശ�ോധിച്ച് ക�ൊഴുപ്പ് ശതമാനം നിർണ്ണയിക്കും. ക�ൊഴുപ്പു ശതമാനവും സാന്ദ്രതയും (റീഡിംഗ് ) അടിസ്ഥാനമാക്കി ഒരു സമവാക്യത്തിലൂടെ ക�ൊഴുപ്പിതര ഖരപദാർത്ഥ ശതമാനം കണ്ടെത്തും. ഇവ രണ്ടിന്റെയും അടിസ്ഥാനത്തിൽ പാലിന് വില നൽകും. പാലിന്റെ മണവും രുചിയും ന�ോക്കി നല്ല പാൽ ആണ�ോ കേടായ പാൽ ആണ�ോ എന്ന് തിരിച്ചറിയുവാൻ സാധിക്കും. കേടായ പാലിന് പുളിരുചിയുണ്ടാകും. പാലിലെ ക�ൊഴുപ്പിന്റെയും ക�ൊഴുപ്പിതര ഖരപദാർത്ഥങ്ങളുടെയും അളവിൽ നിയമ വിധേയമായി മാറ്റം വരുത്തി വിവിധ ഇനം


ലഘുയ�ങ്ങൾ

ചക്ക

ത�ൊലി നീക്കി ചുളയെടുക്കാൻ

നൂതന യ�ം

ചക്ക പ�ൊളിച്ച്, അരക്ക് നീക്കി, ചുള വേർതിരിച്ചെടുക്കാനുള്ള ഒരു ലഘുയന്ത്രത്തിന് കേരള കാർഷിക സർവ്വകലാശാലയുടെ തവനൂർ കേളപ്പജി കാർഷിക എഞ്ചിനീയറിങ് ക�ോളേജ് രൂപം നൽകി. സമയനഷ്ടം കൂടാതെ ശുചിയാക്കി ഒരു മിനിട്ടു ക�ൊണ്ട് ചക്ക വൃത്തിയാക്കി ചുളയെടുക്കാൻ പാകത്തിന് വളരെ ലളിതമായി രൂപകല്പന ചെയ്തിരിക്കുന്ന ഈ യന്ത് രം അനായാസം പ്രവർത്തിപ്പിക്കാം. 85 മുതൽ 90 ശതമാനം വരെയാണ് ഈ ലഘുയന്ത്രത്തിന്റെ പ്രവർത്തന ക്ഷമത. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാവുന്ന ഫ�ോൺ നമ്പർ: 0494 - 2687980; 9446547714

പാൽ ലഭ്യമാണ്. (പശുവിൻ പാലിൽ നിയമപ്രകാരം 3.5% ക�ൊഴുപ്പും 8.5% ക�ൊഴുപ്പിതര ഖരപദാർത്ഥവും (SNF) നിഷ്‌കർഷിച്ചിട്ടുണ്ട്. 1. ട�ോൺഡ് മിൽക്ക്: ഇതിൽ 3% ക�ൊഴുപ്പും 8.5% SNF ഉം അടങ്ങിയിരിക്കുന്നു. 2. ഡബിൾ ട�ോൺഡ് മിൽക്ക്: ഇതിൽ 1.5% മാത്രം ക�ൊഴുപ്പും 9% SNF ഉം കാണപ്പെടുന്നു. 3. സ്റ്റാൻഡേർഡൈസ്ഡ് മിൽക്ക്: 4.5%ക�ൊഴുപ്പും 8.5% SNF ഉം അടങ്ങിയിരിക്കുന്നു. 4. സ്‌കിംഡ് മിൽക്ക്: 0.5% ൽ കൂടാതെ ക�ൊഴുപ്പും 8.7% ൽ കുറയാത്ത SNF ഉം കാണപ്പെടുന്നു. പാലിന്റെ ഗുണനിലവാരം പരിശ�ോധിക്കാൻ എല്ലാ ജില്ലയിലും ക്ഷീരവികസന വകുപ്പിന്റെ

ലബ�ോറട്ടറി പ്രവർത്തിക്കുന്നു. വിപണിയിൽ ലഭ്യമാകുന്ന കവർ പാൽ പരിശ�ോധിച്ച് റിപ്പോർട്ട് ഗവൺമെന്റിന് സമർപ്പിക്കും കൂടാതെ ഓണക്കാലത്ത് ചെക്ക് പ�ോസ്റ്റ് വഴി കടന്നു വരുന്ന പാലിന്റെ ഗുണനിലവാരവും പരിശ�ോധിക്കുന്നു. ചില ബ്രാഞ്ചുകളിലെ കവർ പാലിൽ പാൽ കേടാകാതിരിക്കാനായി ഫ�ോർമലിൻ പ�ോലുള്ള രാസ പദാർത്ഥങ്ങൾ ചേർക്കുന്നതായി ക്ഷീരവികസന വകുപ്പിന്റെ പരിശ�ോധനാ വിഭാഗം നടത്തിയ പരിശ�ോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഏതു പ്രായക്കാർക്കും ഉപയ�ോഗിക്കുന്ന ഭക്ഷ്യവസ്തുവായ പാൽ ഏറെ ശുദ്ധമായ സാഹചര്യത്തിൽ സൂക്ഷ്മതയ�ോടെ ഉപയ�ോഗിക്കണം. പട്ടണക്കാട് ഡയറിഫാം ഇൻസ്ട്രക്ടർ ആണ് ലേഖകൻ ഫ�ോൺ : 9447464008 www.krishijagran.com

33


MALAYALAM VOLUME 01 ISSUE 07 JULY 2017 PAGES 84 ` 35

മാതൃക

c­c skânse

^mw Sqdnkw റ�ോസ്‌മേരി ജ�ോയിസ്​്

ന്ത്യയിൽ എത്തുന്ന വിദേശ വിന�ോദസഞ്ചാരികളിൽ ഭൂരിഭാഗവും സന്ദർശിക്കാനാഗ്രഹിക്കുന്ന സ്ഥലമാണ് ഫ�ോർട്ട് ക�ൊച്ചി. പഴമയുടെ പ്രൗഢിയും, ചീനവലകളും അറബിക്കടലിലെ അസ്തമയ സൂര്യൻ സമ്മാനിക്കുന്ന സൗന്ദര്യക്കാഴ്ചയും എല്ലാം സഞ്ചാരികളെ ക�ൊച്ചിയിലേയ്ക്ക് ആകർഷിക്കുന്നു. ക�ൊച്ചിലെ നല്ലൊരു വിഭാഗം ജനങ്ങളുടെ ഉപജീവനവും ടൂറിസത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ടൂറിസം മേഖലയിൽ വേറിട്ട ഇടപെടലുകൾ നടത്തി വരുമാനം കണ്ടെത്തുന്നു ജ�ോജി ജ�ോർജ്ജ് എന്ന യുവ കർഷകൻ.

ഫ�ോർട്ട്‌ക�ൊച്ചി ചുള്ളിക്കലിൽ രണ്ടര സെന്റിൽ സ്ഥിതി ചെയ്യുന്ന വീടിന്റെ ടെറസ്സിൽ സമീപത്തുള്ള സെന്റ്. ആന്റണി ചർച്ചിലെ പെരുന്നാളിന�ോടനുബന്ധിച്ച് നടത്തിയ നേർച്ച സദ്യയിലേക്ക് ആവശ്യമായ മുഴുവൻ ക�ോളി ഫ്ള ‌ വറും കൃഷി ചെയ്ത് സൗജന്യമായി നല്കിയ വാർത്ത മാധ്യമങ്ങളിൽ വന്നത�ോടു കൂടിയാണ്

34

www.krishijagran.com

ജ�ോജി ശ്രദ്ധേയനാകുന്നത്. 40 കില�ോയ�ോളം ക�ോളിഫ്‌ളവറാണ് ജ�ോജി ജൈവരീതിയിൽ ഉല്പാദിപ്പിച്ചത്. ഈ വാർത്തയറിഞ്ഞ് ഒട്ടേറെ പേർ ജ�ോജിയുടെ ടെറസ് ഗാർഡൻ സന്ദർശിക്കുവാൻ എത്തി. വിദേശ വിന�ോദ സഞ്ചാരികളെ ക�ൊച്ചിയിൽ എത്തിക്കുന്ന ഏജൻസികൾ ഈ വിവരം അറിഞ്ഞ് സഞ്ചാരികൾക്ക് ടെറസ് ഗാർഡൻ സന്ദർശിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനെക്കുറിച്ച് ജ�ോജിയുമായി ചർച്ച ചെയ്തു. തുടർന്ന് കൃഷിഭവനിൽ നിന്നും അനുവദിച്ച മഴമറ നിർമ്മിച്ച് തന്റെ കൃഷി വിപുലീകരിച്ച ജ�ോജി ഇന്ന് സന്ദർശകർക്കായി കേരള സദ്യ ഒരുക്കുകയും കൃഷിയിടത്തിൽ വച്ച് തന്നെ സദ്യ കഴിക്കുവാൻ കഴിയുന്ന രീതിയിൽ തന്റെ ടെറസ്സ് മാറ്റുകയും ചെയ്തു. വൈറ്റില കൃഷിഭവനിൽ നിന്നു ലഭിച്ച സൗജന്യ ഗ്രോബാഗുകളിലാണ് ജ�ോജി തന്റെ ജൈവകൃഷി നടത്തുന്നത്. വൃത്തിയ�ോടും ചിട്ടയ�ോടും ഒരുക്കിയിരിക്കുന്ന ഗ്രോബാഗുകളിൽ വിളവെടുക്കുവാൻ തയ്യാറായി നില്ക്കുന്ന വെണ്ടയും, വഴുതനയും,


തക്കാളിയും ചീരയും കാബേജും ക�ോളിഫ്ള ‌ വറും ആരെയും ക�ൊതിപ്പിക്കും. കൂടാതെ പയർ, ക�ോവൽ, പാഷൻ ഫ്രൂട്ട് എന്നിവ മഴമറയ്ക്ക് ചുറ്റും ഭിത്തി തീർത്തിരിക്കുന്നു. 15 ഗ്രോബാഗുകളിലായി വിതച്ചിരിക്കുന്ന ഉമ ഇനം നെല്ലും ക�ൊയ്ത്തിന് തയ്യാറായി, ടെറസ്സിന്റെ മൂലയിൽ ബാരലിൽ വച്ചിരിക്കുന്ന ചൈനീസ് ഓറഞ്ചിൽ വിളഞ്ഞ് കിടക്കുന്ന ഓറഞ്ചിന്റെ ജ്യൂസാണ് അതിഥികളെ സ്വീകരിക്കുമ്പോൾ ആദ്യം നല്കുന്നത്. വിദേശികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ എരിവ് കുറഞ്ഞ രുചികരമായ കറികളാണ് സദ്യയ്ക്ക് ഒരുക്കുന്നത്. ജ�ോജിയുടെ ഭാര്യ വിദ്യ, അമ്മ, സഹ�ോദരിമാർ എന്നിവരാണ് ടീം. ഇത�ോട�ൊപ്പം താല്പര്യമുള്ളവർക്ക് കേരള സദ്യ ഒരുക്കാൻ പാചക ക്ലാസ്സും നടത്തുന്നുണ്ട്. ഫ്രാൻസ്, ഹ�ോളണ്ട്, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കൂടുതലും അതിഥികളായി എത്തുന്നത്. സുഹൃത്തും വാർഡ് കൗൺസിലറുമായ ആന്റണി എല്ലാ സഹായങ്ങളുമായി ജ�ോജിയുടെ ഒപ്പമുണ്ട്.

ഞാറക്കൽ, വൈറ്റില, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിലെ വാഹനത്തിന്റെ താല്ക്കാലിക ഡ്രൈവറായി സേവനമനുഷ്ഠിക്കുന്ന ജ�ോജി, ജ�ോലിയുടെ ഭാഗമായി കൃഷി ഉദേ്യാഗസ്ഥര�ോട�ൊപ്പം വിവിധ കൃഷിയിടങ്ങളിൽ നടത്തിയ സന്ദർശനങ്ങളിൽ നിന്നാണ് തന്റെ വീടിന്റെ ടെറസ്സ് കൃഷിയിടമാക്കാനുള്ള തീരുമാനത്തിലെത്തുന്നത്. കേവലം മാനസിക ഉല്ലാസത്തിന് ആരംഭിച്ച ടെറസ് കൃഷി ഇന്ന് ജ�ോജി ജ�ോർജ്ജിനും കുടുംബത്തിനും സാമ്പത്തിക ദൃഢതയും സാമൂഹിക അംഗീകാരവും നല്കുന്നു. കഴിഞ്ഞ വർഷം മികച്ച മട്ടുപ്പാവ് കർഷകനുള്ള പുരസ്‌കാരം ഉൾപ്പെടെ ചെറുതും വലുതുമായ നിരവധി കാർഷിക പുരസ്ക ‌ ാരങ്ങളും ഈ കുടുംബത്തെ തേടിയെത്തി. പരിമിതികളെ അവസരങ്ങളാക്കി മാറ്റിയ ജ�ോജിയുടെ കൃഷിയിടവും മറ്റ് പ്രവർത്തനങ്ങളും ആർക്കും പ്രച�ോദനമാണ്; മാതൃകയാണ്. എഫ്.ഐ.ബി.എറണാകുളം പ്രാദേശികകേന്ദ്രം കൃഷി അസിസ്റ്റന്റ് ഡയറക്ടറാണ് ലേഖിക ഫ�ോൺ : 8301903821

www.krishijagran.com

35


MALAYALAM VOLUME 01 ISSUE 07 JULY 2017 PAGES 84 ` 35

വീട്ടമ്മ

]me¡p¶n ho«nse

am¼ga[pcw

എൻ.എസ്. ജ�ോഷ്

ര�ോ മാമ്പഴക്കാലം തീരുമ്പോഴും മാസങ്ങള�ോളം മാമ്പഴത്തിന്റെ സാന്നിദ്ധ്യം മാമൂട്ടിലെ പാലക്കുന്നിൽ വീട്ടിൽ നിലനിൽക്കും. പരമ്പരാഗത രീതിയിൽ നാടൻ മാമ്പഴം ഉണക്കി സൂക്ഷിക്കുന്നു. ചങ്ങനാശേരിക്കാരി ഗീതാ ട�ോം ആണ് ഇവിടുത്തെ നായിക. ചെറുപുളിയുള്ള നാടൻ മാങ്ങയാണ് മാങ്ങാത്തെരയുണ്ടാക്കാൻ ഉത്തമം. ആദ്യം നാട്ടുമാങ്ങ ത�ോല് പ�ൊളിച്ച് മിക്സ ‌ ിയിൽ അടിച്ച് പൾപ്പാക്കും. വെയിലത്ത് വിരിച്ച തഴപ്പായയിൽ എണ്ണ പുരട്ടിയശേഷം മാമ്പഴ പൾപ്പ് ചെറിയ കനത്തിൽ തേച്ച് പടിപ്പിക്കണം. വെള്ളം വാർന്ന ശേഷം വീണ്ടും തേച്ചുപിടിപ്പിക്കും. ഉച്ചയ്ക്ക് രണ്ട് മണി വരെ 5 - 6 പ്രാവശ്യം ഈ വിധം പൾപ് തേയ്ക്കൽ തുടരും. വൈകുന്നേരം തഴപ്പായ വീടിനകത്ത് നിരത്തി സൂക്ഷിക്കും. പല്ലി, പാറ്റ എന്നിവയെ ഒഴിവാക്കാൻ ക�ൊതുക് വലയ�ോ മറ്റോ വിരിക്കും. ഒരു ദിവസത്തേയ്ക്ക് ആവശ്യമായ പൾപ്പ് ഉണ്ടാക്കാൻ 10-15 മാങ്ങ വേണ്ടി വരും. രണ്ടാം ദിവസവും തഴപ്പായ വെയിലത്തു വച്ച് മാമ്പഴച്ചാറ് തലേ ദിവസം തേച്ചു പിടിപ്പിച്ചതിന് മുകളിലായി ചെറിയ കനത്തിൽ വീണ്ടും തേച്ച് പിടിപ്പിക്കും. 5-6 പ്രാവശ്യം ഇത് തുടരും. മൂന്നാം ദിവസം മുതൽ മാമ്പഴച്ചാറിന�ോട�ൊപ്പം 2 ടേബിൾ സ്പൂൺ അരി വറുത്ത് പ�ൊടിച്ചതും ആവശ്യത്തിന് പഞ്ചസാരയും കൂട്ടി ചേർക്കും. തഴപ്പായയിലെ ഉണങ്ങിയ മാമ്പഴ ചാറിന് മുകളിലായി ചെറിയ കനത്തിൽ ദിവസവും ഉച്ചയ്ക്ക് 2 മണിവരെ 5 - 6 തവണ തേച്ച് പിടിപ്പിക്കാം. മൂന്ന് ആഴ്ചവരെ ദിവസവും ഇത് ആവർത്തിക്കാം. നന്നായി ഉണങ്ങുമ്പോൾ ഈ പൾപ്പിന് ഒരിഞ്ച് കനം ഉണ്ടാകും. ഇത് സ്‌കെയിലിന്റെ വീതിയിൽ മുറിച്ച് തഴപ്പായയിൽ നിന്ന് ഇളക്കി സൂക്ഷിക്കാം.

36

www.krishijagran.com

തേങ്ങയും, പഞ്ചസാരയും ചേർത്ത് അവിൽ നനക്കുന്നതുപ�ോലെ ഇത് ഉപയ�ോഗിക്കാമെന്ന് ഗീതാ ട�ോം സാക്ഷ്യപ്പെടുത്തുന്നു. ചങ്ങനാശേരി മാമൂട് പാലക്കുന്നിൽ വീട്ടിൽ പ്രവാസിയായ തങ്കച്ചന്റെ ഭാര്യയാണ് ഗീതാ ട�ോം. സ്വാദിഷ്ടമായ മാങ്ങാത്തെരയെ കുറിച്ച് പറയുമ്പോൾ ഈ വീട്ടമ്മയ്ക്ക് നൂറുനാവാണ്. വ്യാവസായികാടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മാങ്ങാത്തെര ‘മാംഗ�ോ ബാർ’ എന്ന പേരിൽ ഇപ്പോൾ സൂപ്പർ മാർക്കറ്റുകളിലും കിട്ടുന്നു. വണ്ടിപ്പെരിയാർ സ്റ്റേറ്റ് വെജിറ്റബിൾ ഫാം സൂപ്രണ്ടും ഇടുക്കി വെജിറ്റബിൾ സ�ോൺ സ്‌പെഷ്യൽഓഫീസറുമാണ്‌ ലേഖകൻ ഫ�ോൺ : 9447980867


കവിത ഫല സംസ്‌കരണം

വി.ആർ ന�ോയൽ രാജ് ജീവിതം ഭൂമിയിൽ സുന്ദരമാക്കാൻ

വിളവുകൾ വേണമെൻ കൂട്ടുകാരേ, മണ്ണിൽ വിളയിക്കും പ�ൊന്നെന്നു കേട്ടിട്ട് ര�ോമാഞ്ചമാണല്ലോ കൂട്ടുകാരേ, വയലുകൾ പാടങ്ങൾ പ�ോയി മറയുന്നു ക�ോൺക്രീറ്റു ക�ോട്ടകൾ പ�ൊങ്ങിടുന്നൂ.... നമ്മുടെ വീടിന്റെ ചുറ്റിലുമിത്തിരി കാർഷിക വൃത്തികൾ ചെയ്തീടേണം ; അന്നേക്കു നമ്മൾക്കു വേണ്ടുന്ന ഭക്ഷണം ത�ൊടിയിൽ വിളഞ്ഞു വിലസട്ടെ.

രു ചെറു വിത്താണെന്നാലും മണ്ണിൽ കുഴിയിലിരിക്കട്ടെ, വെളേളാം വളവും ചെല്ലുമ്പോൾ മുളയായ് നന്നായ് വളരട്ടെ; പ്രകൃതി കനിഞ്ഞിട്ടേകുമ്പോൾ കായ�ോ പഴമ�ോ ആകട്ടെ. നമ്മുടെ ഭക്ഷണമാകട്ടേ വിഷമില്ലാത്തവയാകട്ടേ.....! എറണാകുളം പള്ളിപ്പുറം സർവീസ് സഹകരണ ബാങ്കിൽ അസി. സെക്രട്ടറിയാണ് കവി ഫ�ോൺ : 656217497

കശുമാങ്ങ

മൂല്യവർധിത ഉല്പന്നങ്ങൾ

ശുമാവ് കൃഷിയിലേയ്ക്ക് കർഷകരെ ആകർഷിക്കാനും അവർക്ക് വരുമാനലഭ്യത ഉറപ്പാക്കാനും കശുവണ്ടി വികസന ക�ോർപ്പറേഷൻ പുതിയ പദ്ധതിക്ക് രൂപം നൽകി. ക�ോർപ്പറേഷന്റെ ക�ൊട്ടിയത്തെ ഫാക്റ്ററിയിലാണ് ഇതിനുള്ള പ്രാഥമിക പ്രവർത്തനങ്ങളാരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ കശുമാമ്പഴത്തിൽ നിന്ന് ജ്യൂസ്, ജാം, വിനാഗിരി, സ�ോഡ എന്നിവ ഉത്പാദിപ്പിക്കും. നിലവിൽ വർഷംത�ോറും പാഴായിപ്പോകുന്ന ടൺ കണക്കിന് കശുമാമ്പഴം ഉത്പന്ന വൈവിധ്യവൽക്കരണത്തിലേക്ക് ക�ൊണ്ടു വന്ന് കർഷകർക്ക് കില�ോയ്ക്ക് 5 രൂപയെങ്കിലും നൽകി സംഭരിക്കും. കശുമാങ്ങ മരത്തിൽ നിന്ന് നിലത്തു വീണ് കേടാകാതെ വല ഉപയ�ോഗിച്ച് സംരക്ഷിക്കാനും ഉദ്ദേശിക്കുന്നു. കശുവണ്ടി വികസന ക�ോർപ്പറേഷന്റെ ഫാക്റ്ററി വളപ്പുകളിലും കശുമാവ് കൃഷി വ്യാപിപ്പിക്കും. അത്യുത്പാദനശേഷിയുള്ള കശുമാവിൻ തൈകളുടെ പ്രദർശനത്തോട്ടവും സ്ഥാപിക്കും. കശുമാവ് കൃഷിയിലും കശുവണ്ടിയിൽ നിന്നുള്ള മൂല്യ വർദ്ധിത ഉല്പന്നങ്ങളിലും ഗവേഷണം നടത്താനും പുതിയ പദ്ധതിയിൽ ക്രമീകരണങ്ങളുണ്ട്.

www.krishijagran.com

37


MALAYALAM VOLUME 01 ISSUE 07 JULY 2017 PAGES 84 ` 35

പരിസരശുചിത്വം

ho«p amen\y¯n \n¶v Aaqeyamb CÔ\w

ടിക്കടി വില വർദ്ധിക്കുന്ന ഗ്യാസിനെക്കുറിച്ചോർത്ത് ആശങ്കപ്പെടാതിരിക്കാൻ ഒരു ഉത്തമ പരിഹാരം; വീട്ടു മാലിന്യത്തിൽ നിന്ന് അമൂല്യമായ ബയ�ോഗ്യാസ് തയ്യാറാക്കാം. ഗാസ്ത്ര സാങ്കേതിക പരിഷത്തിന്റെ സാങ്കേതിക വിഭാഗമായ ഐ.ആർ.ടി.സി (Integrated Rural Technology Centre) ആണ് പ്ലാന്റുകൾ നിർമ്മിച്ചു നൽകുന്നത്. ജൈവ മാലിന്യം മികവ�ോടെ സംസ്‌കരിക്കുന്നത�ോട�ൊപ്പം പാചകവാതകവും വളവും കിട്ടുമെന്നതാണ് ബയ�ോഗ്യാസ് പ്ലാന്റിന്റെ നേട്ടം. പ്ലാന്റ് വീട്ടിൽ സ്ഥാപിക്കാൻ 1.5 മീറ്റർ നീളവും അത്രയും തന്നെ വീതിയുമുള്ള സ്ഥലം മതി. ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാനും പ്രയാസമില്ല. ഉറവിട മാലിന്യ സംസ്ക ‌ രണം എന്ന മഹത്തായ ആശയവും ഇതുവഴി പ്രാവർത്തികമാക്കാൻ സാധിക്കും. 500 ലിറ്ററിന്റെ ബയ�ോഗ്യാസ് ടാങ്കിൽ ഒരു ദിവസം 3 കില�ോ ജൈവമാലിന്യം നിക്ഷേപിച്ചാൽ ഒരു മണിക്കൂർ നേരം ഒരു

38

www.krishijagran.com

ബർണർ കത്തിക്കാനുള്ള ഗ്യാസ് ലഭിക്കും. 1000 ലിറ്ററിന്റേതാണെങ്കിൽ ഒരു കില�ോ മാലിന്യം നൽകിയാൽ രണ്ടു മണിക്കൂർ നേരം ബർണർ കത്തിക്കാം. എത്ര കില�ോ മാലിന്യമാണ�ോ അത്രയും ലിറ്റർ വെള്ളവുമ�ൊഴിക്കണം. കഞ്ഞിവെള്ളമ�ോ അരിയും മറ്റും കഴുകിയ വെള്ളമ�ോ ശുദ്ധജലമ�ോ ഉപയ�ോഗിക്കാം. പുതുതായി ഉപയ�ോഗിച്ചു തുടങ്ങുന്ന ടാങ്കിൽ ആദ്യമായി ആറുകുട്ട പുതിയ ചാണകം ഇട്ടു നൽകണം. ഒരാഴ്ചക്ക് ശേഷം മാലിന്യം ഇടാം. ഓക്‌സിജൻ ആവശ്യമില്ലാത്ത അനെയറ�ോബിക് ബാക്ടീരിയയുടെ പ്രവർത്തനമാണ് ടാങ്കിൽ നടക്കുന്നത്. ടാങ്ക് നിറയുന്നത�ോടെ ബയ�ോഗ്യാസ് ലഭിച്ചു തുടങ്ങും. ഫൈബർ ഗ്ലാസിൽ നിർമ്മിച്ച ടാങ്ക്, പൈപ്പുകൾ, സ്റ്റവ്, ബർണർ എന്നിവയാണ് ഐ.ആർ.ടി.സി നൽകുന്നത്. ടാങ്ക് സ്ഥാപിക്കാനും ഇതുമായി ബന്ധപ്പെട്ട പരിശീലനത്തിനും വിളിക്കാവുന്ന ഫ�ോൺ നമ്പർ : 0491 - 2832324/ 2832663 - സീമ ദിവാകരൻ


നീലല�ോഹിതം 'ബദാം ഉരുളക്കിഴങ്ങ്'!

കൂ

ച്ച്ബീഹാറിലെ പുൻഡിബാരിയിൽ വച്ച് ഒരു ഔദ്യോഗിക ചടങ്ങിലെ ലഞ്ച് സമയത്താണ് പൂരിയ്‌ക്കൊപ്പം വിളമ്പിയ കറിയിലെ ചെറിയ ഉരുളക്കിഴങ്ങ് ശ്രദ്ധയിൽപ്പെടുന്നത്; ഏകദേശം ഒരു ചെറിയ അടയ്ക്ക വലുപ്പത്തിൽ ഉള്ള നീണ്ടുരണ്ട ഉരുളക്കിഴങ്ങു കട്ട്(cut) ചെയ്യാതെ ചെയ്യാതെ തന്നെ കറിയിൽ! ഇത്രയും ചെറിയ ഉരുളക്കിഴങ്ങോ എന്ന് അതിശയിച്ചപ്പോൾ, ആതിഥേയരാണ് പറഞ്ഞത് ഇത് സാധാരണ കാണുന്ന ഉരുളക്കിഴങ്ങല്ല, വടക്കുകിഴക്കേ ഇന്ത്യയിൽ മാത്രമായി കാണുന്ന 'ബദാം ഉരുളക്കിഴങ്ങ് ' അഥവാ 'അസാമിയ ഉരുളക്കിഴങ്ങ് ' ആണ് എന്ന്! ഏകദേശം ചക്ക ക്കുരുവിന്‌ടെ ആകൃതിയും, പുറമെ മാന്തളിരിന്റെ നിറവും (Purple) ഉള്ള ഈ ചെറു കിഴങ്ങുകൾ നമ്മൾ കണ്ടു പരിചയിച്ച സാധാരണ ഉരുളക്കിഴങ്ങിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് സൈസിലും, രുചിയിലും, ഗുണത്തിലും. പെട്ടന്ന് വേവുന്നതും, നല്ല ഔഷധഗുണമുള്ളതുമായ

ബദാം ഉരുളക്കിഴങ്ങ് ഫ്രൈ ആയും, മറ്റു പച്ചക്കറികൾക്കും, ഇറച്ചിക്കും ഒപ്പവും വിവിധ റിസൈപ്പുകൾക്ക് ഏറ്റവും ഉചിതമാണ്. ആസാമിലെ ബ്രഹ്മപുത്രയുടെ എക്കൽ പ്രദേശങ്ങളിലും മറ്റു വടക്കുകിഴക്കൻ സംസഥാനങ്ങളിലും പല കർഷകരും 'ബദാം ഉരുളക്കിഴങ്ങ് ' കൃഷിചെയ്യുന്നുണ്ട്. സാധാരണ ഒക�്ടോബറിൽ വിളയിറക്കി ജനുവരിഫെബ്രുവരി മാസത്തോടെ വിളവെടുക്കും. 1 കില�ോ വിത്ത് നട്ടാൽ 10 കില�ോഗ്രാം വരെ കിഴങ്ങു കിട്ടും. Guti alu, Chota alu എന്നീ പേരുകളിലും ഈ ചെറു ഉരുളക്കിഴങ്ങ് അറിയപ്പെടുന്നുണ്ട്. ബദാമും ആയി സാദൃശ്യം ഒള്ളത് ക�ൊണ്ട് അന്നാട്ടിൽ ' ബദാം ആലു'(Badam Potato) എന്ന വിളിപ്പേരും കിട്ടി! ഡ�ോ. ബി.ശശികുമാർ

Email: sasikumarsooranadu@gmail.com

www.krishijagran.com

39


MALAYALAM VOLUME 01 ISSUE 07 JULY 2017 PAGES 84 ` 35

വേറിട്ട വ്യക്തി

107-mw hbÊnepw Irjnkv-t-\lnbmb ap¯Èn രമ്യ സി.എൻ

ത്രേ

സ്യാച്ചേട്ടത്തിക്ക് വയസ് 107 ആയെങ്കിലും കണ്ണിന് നല്ല കാഴ്ചയുണ്ട്. ഇപ്പോഴും വായിക്കുന്നത് കണ്ണടയില്ലാതെ''. പറഞ്ഞുകേട്ടതിന്റെ പ�ൊരുളറിയാൻ കയ്യിലിരുന്ന 'കൃഷി ജാഗരൺ' മാസിക ചേട്ടത്തിക്കു നേരെ നീട്ടി. തല ഉയർത്തി എന്നെ ന�ോക്കിയിട്ട് പുറംചട്ട വിശദമായി പരിശ�ോധിച്ചു. പിന്നെ മറിച്ചു ന�ോക്കി. നീണ്ട മൗനം. കാഴ്ചയില്ലെന്ന് ഞാനുറപ്പിച്ചു. എന്താണ് എഴുതിയിരിക്കുന്നതെന്ന എന്റെ ച�ോദ്യത്തിന് മറുപടി 'കൃഷി ജാഗരൺ'. ചുറ്റുമുളളവർ പറഞ്ഞത് ശരിയാണ്. നാട്ടുകാരുടെ ത്രേസ്യച്ചേട്ടത്തിയുടെ കണ്ണ് 100 ശതമാനം ഓ കെ. പ്രമേഹമ�ോ രക്തസമ്മർദമ�ോ ഇല്ല. അല്പം കേൾവിക്കുറവുളളത�ൊഴിച്ചാൽ കാര്യമായ യാത�ൊരു പ്രശ്ന ‌ വുമില്ല. ചേട്ടത്തിയുടെ ഈ ആര�ോഗ്യത്തിന്റെ രഹസ്യം 'നല്ല നാടൻ ഭക്ഷണ'മാണ്. രാസവളങ്ങളും കീടനാശിനികളുമില്ലാത്ത കപ്പയും കാച്ചിലും ചേനയും ചക്കയും മാങ്ങയും ഒക്കെയാണ് ചേട്ടത്തിയുടെ ഭക്ഷണം. അതും സ്വന്തമായി കൃഷി ചെയ്തത്. ചേട്ടത്തി മികച്ച ഒരു കർഷക കൂടിയായിരുന്നു എന്നു കേൾക്കുമ്പോൾ

40

www.krishijagran.com

അദ്ഭുതം ഇരട്ടിക്കും. ഫാസ്റ്റ്ഫുഡിനും നിറം ചേർത്ത ഭക്ഷണത്തിനും പുറകേ പ�ോകുന്ന പുതുതലമുറ ഇവരെ കണ്ടുപഠിക്കണം. ക�ോട്ടയം മാന്നാനം ജനസഭ പ്രതിഭ നഗർ റസിഡൻസ് അസ�ോസിയേഷന്റെ ആദരം ഏറ്റുവാങ്ങാനെത്തിയതായിരുന്നു സഭയിലെ ഏറ്റവും പ്രായമുളള അമ്മയായ ത്രേസ്യാച്ചേട്ടത്തി എന്ന ത്രേസ്യാമ്മ മത്തായി പടിഞ്ഞാറെക്കുറ്റ്. ഈ ചേട്ടത്തിയുടെ കാലത്തെ കാർഷിക സംസ്ക ‌ ാരം തിരിച്ചുപിടിക്കാനാണ് ഈ കൂട്ടായ്മയുടെ ആദ്യ ശ്രമം. അതിന്റെ ആദ്യഘട്ടമെന്ന നിലയിൽ കൂട്ടായ്മയിലെ അംഗങ്ങൾക്ക് പച്ചക്കറിത്തൈ വിതരണം ചെയ്ത കൃഷി ജാഗരണും ഈ കൂട്ടായ്മയിൽ ഭാഗമായി. ജാതി, മത, വർഗ, വർണ, രാഷ്ട്രീയ പരിഗണനകൾക്ക് അതീതമായി ഏവരേയും സമ ഭാവനയ�ോടെ കണ്ട് ജനങ്ങളുടെ സമഗ്ര പുര�ോഗതി ലക്ഷ്യമാക്കിയായിരിക്കും കൂട്ടായ്മ പ്രവർത്തിക്കുക. അസ�ോസിയേഷന്റെ ഔപചാരിക ഉദ്ഘാടനം അഡ്വ. കെ സുരേഷ് കുറുപ്പ് എം.എൽ.എ നിർവഹിച്ചു. പ്രതിഭ നഗർ റസിഡൻസ് അസ�ോസിയേഷൻ പ്രസിഡന്റ് ജ�ോർജ് ടി. ഫ്രാൻസിസ് അധ്യക്ഷനായി. ജ�ോസഫ് പടിഞ്ഞാറെക്കിറ്റന്റെ വസതിയിൽ നടന്ന ചടങ്ങിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ പ്രതിഭകളെ ആദരിച്ചു. മാന്നാനം ജനസഭ രക്ഷാധികാരി റവ. ഫാ. ജയിംസ് മുല്ലശ്ശേരി സി.എം.ഐ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ മഹേഷ് ച�ൻ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി മൈക്കിൾ, മാന്നാനം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജ�ോൺ വൈറ്റ്, ഗ്രാമ പഞ്ചായത്ത് പ്രതിനിധികളായ മേരിക്കുട്ടി സെബാസ്റ്റ്യൻ, അച്ചാമ്മ ജ�ോർജ്, റിട്ട. ജ�ോ. ലേബർ കമ്മിഷണർ വിൻസെന്റ് അലക്സ ‌ ്, ഡ�ോ. അനിൽ രാഘവൻ തുടങ്ങിയവർ സംസാരിച്ചു. അസ�ോസിയേഷൻ സെക്രട്ടറി പി.എം ജ�ോസഫ് സ്വാഗതവും വി.കെ. സുകുമാരൻ നന്ദിയും പറഞ്ഞു. ക�ോട്ടയം ജില്ലാ ക�ോർഡിനേറ്ററാണ് ലേഖിക. ഫ�ോൺ: 7356603954


കുട്ടികളുടെ കൃഷി Fsâ ho«nse Ap¡ft¯m«w ആദിത്യ രമേഷ്

സ്റ്റാൻഡേഡ്-9 സെന്റ് ത�ോമസ് സെൻട്രൽ സ്‌കൂൾ മുക്കോല, തിരുവനന്തപുരം

സ്‌കൂളിൽ നിന്ന് ലഭിച്ച പച്ചക്കറി വിത്ത് പായ്ക്കറ്റുകളാണ് എന്നെ കൃഷിയിലേയ്ക്ക് അടുപ്പിച്ചത്. അടുക്കളത്തോട്ടത്തെക്കുറിച്ച് ആല�ോചിച്ചപ്പോൾ ആദ്യം ഓർമ്മ വന്നത് മണ്ണിനെക്കുറിച്ചായിരുന്നു. പറമ്പിൽ വീഴുന്ന ഇലകളും മറ്റ് ജൈവ അവശിഷ്ടങ്ങളും മണ്ണിൽ തന്നെ അലിഞ്ഞുചേരാൻ അവസരമ�ൊരുക്കി. ഇങ്ങനെ ചെയ്തപ്പോൾ ആദ്യ മഴയിൽ തന്നെ മണ്ണിരകളെ ധാരാളം കണ്ടെത്താൻ കഴിഞ്ഞു. ഇതിനുപകരമായി കമ്പോസ്റ്റും ഉപയ�ോഗിക്കാം. കൃഷി ചെയ്യാൻ എനിക്ക് ആവേശം തന്നത് എന്റെ മുത്തച്ഛനാണ്.

ശിവ് സഞ്ചയ്

ക്രൈസ്റ്റ് നഗർ സ്കൂ ‌ ൾ, കവടിയാർ

വീടിന്റെ തെക്കു വശമാണ് കൃഷിചെയ്യാൻ തെരഞ്ഞെടുത്തത്. അവിടെ ചെറിയ കവറുകൾ, മൺകലങ്ങൾ എന്നിവയിൽ വളക്കൂറുള്ള മണ്ണ് നിറച്ച് ചീര, മുളക്, കത്തിരി എന്നിവ ആദ്യമായി നട്ടു.

എന്റെ വീട് തിരുവനന്തപുരത്ത് ഗൗരീശപട്ടം എന്ന സ്ഥലത്താണ്. ഞാനും എന്റെ അച്ഛനമ്മമാരും ചേട്ടനും ഇവിടെ താമസിക്കുന്നു. വീടിനു ചുറ്റും കുറച്ച് സ്ഥലമുണ്ട്. അവിടെ ചില ഫല വൃക്ഷങ്ങളും മറ്റു ചെടികളുമുണ്ട്. ഇതു കൂടാതെ ഗ്രോബാഗുകളിൽ പച്ചക്കറി കൃഷിയുമുണ്ട്. ശാന്തിഗിരി എന്ന സംഘടനയിൽ നിന്ന് 25 ഗ്രോബാഗുകളാണ് ഞങ്ങൾ വാങ്ങിയത്. അവയിൽ വെണ്ട, പച്ചമുളക്, ചീര, വഴുതന, ക്യാപ്‌സിക്കം, പയർ, തുടങ്ങിയവ ചെറിയ ത�ോതിൽ കൃഷി ചെയ്യുന്നു. ചെടികൾക്ക് ഇടാനുള്ള വളവും മരുന്നുകളും സംഘടന നൽകുന്നു. അമ്മയ�ോട�ൊപ്പം ഞാനും ചെടികൾ നനയ്ക്കാനും വളം ചെയ്യാനും കൂടാറുണ്ട്. അവയിൽ ഉണ്ടാകുന്ന മുളകും, പയറും മറ്റും കാണുമ്പോൾ സന്തോഷം ത�ോന്നുന്നു.

എല്ലാ തൈകളും പുഷ്ടി പിടിക്കുന്നതായി കണ്ടില്ല, അതിനാൽ അവയിൽ നിന്ന് ആര�ോഗ്യമുള്ളവ മാത്രം തെരഞ്ഞെടുത്ത് ആഴത്തിൽ കുഴിയെടുത്ത് മാറ്റി നടാൻ ശ്രദ്ധിച്ചു. ചട്ടിയുടെ അടിവശത്ത് ഇഷ്ടിക, ഓട് എന്നിവയുടെ കഷ്ണങ്ങൾ ഇട്ടശേഷം മണ്ണ്, മണൽ, കമ്പോസ്റ്റ് ചേർത്ത മിശ്രിതം നിറച്ചാണ് ഇവ നട്ടത്. ചീരയിൽ ധാരാളം ഉപദ്രവം ഉണ്ടാക്കിയത് പച്ചപ്പുൽച്ചാടികളായിരുന്നു. വെളുത്തുള്ളി ചതച്ചെടുത്ത നീര് ഇവയെ തുരത്താൻ നല്ലതാണ്. ഒരു ചീരച്ചെടി വിത്തിനായി വളരാൻ അനുവദിച്ചു. ചീരയുടെ വിത്ത് ശേഖരിക്കാനും കഴിഞ്ഞു.

ഇതുകൂടാതെ അമരപ്പയർ, മുരിങ്ങ, വാഴ, കാച്ചിൽ, പപ്പായ, ചേന, മാവ്, ശീമച്ചക്ക തുടങ്ങിയവയും എന്റെ വീട്ടിൽ ഉണ്ട്. മുരിങ്ങക്ക, ശീമച്ചക്ക, വാഴപ്പഴം, മാങ്ങ തുടങ്ങിയവ അയൽക്കാർക്കും സുഹൃത്തുക്കൾക്കും നൽകാറുണ്ട്. സ്വന്തം വീട്ടിലുണ്ടാകുന്ന പച്ചക്കറികളും, പഴങ്ങളും ഉപയ�ോഗിക്കുന്നത് വളരെ സന്തോഷവും സംതൃപ്തിയും ഉള്ള കാര്യമാണ്.

പുതിയതായി ഒരു കറിവേപ്പിലയും പപ്പായയും ഞാൻ നട്ടു പിടിപ്പിച്ചിട്ടുണ്ട്. ഇവയിൽ വിരുന്നെത്തുന്ന തേനീച്ചകളും ശലഭങ്ങളും പുൽച്ചാടികളും അവയെ പിടിക്കാൻ തക്കം പാർത്തിരിക്കുന്ന ഓന്തും, ഈ ഓന്തിനെ അകത്താക്കാൻ കാത്തിരിക്കുന്ന വീട്ടിലെ പൂച്ചയും ഒക്കെ അതിജീവനത്തിന്റെ ഒരുപാട് പാഠങ്ങൾ നമുക്ക് മനസ്സിലാക്കിത്തരുന്നു.

(ഇൻസ്റ്റിറ്റ�ഷൻ ഓഫ് എൻജിനിയേഴ്‌സ് കേരള നടത്തിയ ലഘു ഉപന്യാസ രചനയിലെ വിജയികളുടെ രചനകൾ)

മുളകിന്റെ കാര്യത്തിൽ പ്രതേ്യക പരിചരണമില്ലാതെ തന്നെ വളരെയധികം വിളവ് ലഭിച്ചു. പച്ചിലയും ചാണകം ഉണക്കിപ്പൊടിച്ചതുമായിരുന്നു വളമായി ഉപയ�ോഗിച്ചത്. വെള്ളക്കാന്താരി, നീളൻ മുളക് എന്നിവയാണ് കൂടുതൽ ലഭിച്ചത്. കത്തിരി ഒരു ചെടിയിൽ നിന്ന് തന്നെ നിറയെ കായ്കൾ കിട്ടി. അതിലെ വലിയ ഒരു കത്തിരി വിത്തിനായി കരുതി മാറ്റി വച്ചു. മൂപ്പെത്തിയപ്പോൾ അത് ഉണക്കി വിത്ത് ശേഖരിക്കാനും കഴിഞ്ഞു. അമ്മ ഈ വിളവുകളിൽ നിന്നുണ്ടാക്കിയ ത�ോരനും മെഴുക്കുപുരട്ടിക്കും ഒക്കെ പറഞ്ഞറിയിക്കാനാവാത്ത സ്വാദായിരുന്നു. ചമ്മന്തിക്കും, മുട്ട ഓംലെറ്റിനും സ്ഥിരമായി വീട്ടിലെ പച്ചമുളക് ചെടി തന്നെയാണ് ആശ്രയം.

ഈ അടുത്ത ദിവസം കമ്പോസ്റ്റ് കുഴിക്കരികിൽ ഇര തേടാൻ എത്തിയ നീലപ�ൊന്മാനെ കണ്ടപ്പോൾ ഉണ്ടായ ആനന്ദം പറഞ്ഞറിയിക്കുവാൻ കഴിയില്ല. റ�ോഡിലൂടെ ശബ്ദം ഉണ്ടാക്കി പ�ോയ സ്‌കൂൾ ബസും, തെങ്ങിൽ നിന്നു വീണ കരിക്കും ഒക്കെ അവന്റെ തപസ്സിളക്കിയില്ല. പക്ഷെ മ�ൊബൈലിൽ ഒരു ക്ലോസപ്പ് ഫ�ോട്ടോ എടുക്കാനുള്ള എന്റെ ശ്രമം അവൻ വേഗം തിരിച്ചറിഞ്ഞ് പറന്നു കളഞ്ഞു. ആ നീലപ�ൊന്മാൻ എന്നും എന്റെ വീട്ടിൽ എത്താറുണ്ട് എന്നത് എന്നെ ഏറെ സന്തോഷിപ്പിക്കുന്നു. www.krishijagran.com

41


MALAYALAM VOLUME 01 ISSUE 07 JULY 2017 PAGES 84 ` 35

ഇനി എവിടെപ്പോയാലും സലാം നേടി പ�ോരാം!

പ്രസരിപ്പിന് സലാം

42

www.krishijagran.com


ഞങ്ങളുടെ ത�ൊഴിലല്ല, തീക്ഷ്ണമായ ആവേശമാണ് നിങ്ങളുടെ ഹൃദയങ്ങളെ അടിമുടി മാറ്റുന്നത് നിങ്ങളുടെ സഞ്ചാരാവശ്യങ്ങൾ മാത്രമല്ല ഞങ്ങൾ യമഹയിൽ പരിഗണിക്കുന്നത്. വരും തലമുറയുടെ ആവശ്യങ്ങളിലും ഞങ്ങൾ സദാ ശ്രദ്ധാലുക്കളാണ്. കർശനമായ ഗുണമേന്മ മാനദണ്ഡങ്ങളിലൂടെ യമഹ സ്‌കൂട്ടറും മ�ോട്ടോർ സൈക്കിളും പ്രസിദ്ധമായ അന്താരാഷ്ട്ര നിലവാരം പുലർത്തുന്നു എന്ന് ഞങ്ങൾ സദാ ഉറപ്പു വരുത്താറുണ്ട്.

പുതുമകളിലേക്ക് ആവേശകരമായ ശാക്തീകരണം

മുവായിരത്തിലേറെ പ്രവർത്തന കേ�ങ്ങളും വ്യാപാരികളും ഗ്രേറ്റർ ന�ോയിഡ (ഉത്തർ പ്രദേശ് ), ഫരീദബാദ് (ഹര്യാന), ചെന്നൈ (തമിഴ്ന ‌ ാട് ) എന്നിവിടങ്ങളായി ല�ോക�ോത്തര നിലവാരമുളള മൂന്ന് നിർമ്മാണ ശാലകളും; ഈ മൂന്ന് 1955-ൽ 125 സി.സി എഞ്ചിൻ നിർമ്മിച്ചുക�ൊണ്ടായിരുന്നു വ്യവസായശാലകളിലെയും അടിസ്ഥാന സൗകര്യം ഞങ്ങളുടെ തുടക്കം. തുടർന്നു നടത്തിയ നിരന്തര ഗവേഷണങ്ങളുടെ ആഗ�ോള നിർമ്മാണ മാനദണ്ഡങ്ങൾക്കനുസരണമായി ഫലമായി ഓര�ോ തരം ആവശ്യത്തിന് ഇണങ്ങും വിധമുളള ക്രമീകരിച്ചാണ് സ്കൂ ‌ ട്ടറുകളും മ�ോട്ടോർ സൈക്കിളുകളും ഒരു ടൂ-വീലർ നിർമ്മിക്കാൻ ഞങ്ങൾ പുതിയ സാങ്കേതിക വിദ്യ കണ്ടെത്തുകയും അത് സ്വീകരിക്കുകയും ചെയ്തു. വാഹനത്തിന്റെ നിർമ്മിച്ചുവരുന്നത്. ഗ്രേറ്റർ ന�ോയിഡയിലെയും മൈലേജിനെക്കുറിച്ച് ബ�ോധവാനായ ഒരു ഉപഭ�ോക്താവിൽ ചെന്നൈയിലേയും പ്ലാന്റുകൾക്ക് പ്രവർത്തന നിന്ന് ഒരു പവർ ബൈക്ക് ഇഷ്ടപ്പെടുന്ന ഉപഭ�ോക്താവിലേക്കുളള സജ്ജമായ ഗവേഷണ- വികസന വിഭാഗങ്ങളുമുണ്ട്. യാത്രക്കിടയിൽ ഓര�ോ ഹൃദയവും മനസ്സും ത്രസിപ്പിക്കാൻ കഴിവുളള ചെറുയന്ത്രങ്ങളുടെ സാങ്കേതിക വിദ്യയും ഇലക്‌ട്രോണിക് ഒരു യ�ം ഞങ്ങളുടെ പക്കലുണ്ട്. നിയന്ത്രിത സങ്കേതവും ചാസിസ് സാങ്കേതിക വിദ്യയും ഇവിടെ വച്ചാണ് ആധുനിക കാലം ആവശ്യപ്പെടുന്ന അതിസാങ്കേതിക വിദ്യയായി രൂപം മാറ്റുന്നത്. ഈ സവിശേഷ ഗവേഷക സാങ്കേതിക സ്വഭാവം യമഹയിൽ സവാരി നടത്തുമ്പോൾ നിങ്ങൾക്ക് അനുഭവിക്കാൻ കഴിയും.

നിങ്ങളുടെ ആവശ്യങ്ങൾക്കിണങ്ങുന്ന യ�ങ്ങൾ

• • • •

ഗ്രേറ്റർ ന�ോയിഡ, ഫരീദാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ ല�ോക�ോത്തര നിർമ്മാണ കേ�ങ്ങൾ. സ്വന്തമായ ഗവേഷണ-വികസന വിഭാഗം യ� നിർമ്മാണം, വെൽഡിംഗ്, ഇലക്‌ട്രോ പ്ലേറ്റിംഗ്, പെയിന്റിംഗ് തുടങ്ങിയവയ്ക്ക് പര്യാപ്തമായ സ്വന്തം സൗകര്യങ്ങൾ വ്യാപാരികളും സർവീസ് കേ�ങ്ങളും ഉൾപ്പെടെ മൂവായിരത്തിലധികം ഉപഭ�ോക്തൃ സേവനകേ�ങ്ങൾ YAMAHA SALUTES DIVYA

സ്‌കൂട്ടറുകൾ

സിഗ്നസ് റേ Z , സിഗ്നസ് റേ ZR , സിഗ്നസ് ആൽഫ, ഫാസിന�ോ

മ�ോട്ടോർ സൈക്കിൾ

F Z 25, Y Z F - R 15 വേർഷൻ 2.0, Y Z F - R 15 S, ഫേസർ F-1, F Z - S F I, F Z F I, S Z-R R, സല്യൂട്ടോ 125, സല്യൂട്ടോ R X

പ്രീമിയം മ�ോട്ടോർ സൈക്കിൾ

YZF - RI, YZF - RIM, വിമാക്‌സ്, M T - 09

എവിടെ മനസ്സുണ്ടോ, അവിടെ വഴിയുമുണ്ട്.. .

ഹര്യാന ഹുർഗ�ോണിലെ 43-കാരിയായ ശ്രീമതി. കൃഷ്ണ യാദവിന് നിരക്ഷരത ഒരു തടസ്സമായിരുന്നില്ല; കാരണം എവിടെ മനസ്സുണ്ടോ അവിടെ പ�ോംവഴിയുമുണ്ട് എന്ന് അവർ വിശ്വസിച്ചിരുന്നു. ഇന്നിപ്പോൾ അവർ വിജയിയായ ഒരു വനിതാസംരംഭകയായി മാറിക്കഴിഞ്ഞിരിക്കുന്നു. 2001-02 കൃഷിശാസ്ത്രകേന്ദ്രത്തിൽ നിന്നു ലഭിച്ച മൂന്നു മാസത്തെ പരിശീലനമാണ് കൃഷ്ണയുടെ ജീവിതത്തിൽ വഴിത്തിരിവായത്. പരിശീലനത്തിനുശേഷം അവർ കര�ോണ്ട ചെറി ഉപയ�ോഗിച്ച് അച്ചാർ നിർമ്മിക്കുന്ന ഒരു യൂണിറ്റ് തുടങ്ങി. 100 കില�ോ ചെറിയും 5 കില�ോ മുളകും 3000 രൂപ മുതൽ മുടക്കും. ഇതിൽനിന്ന് 5250 രൂപ ലാഭമുണ്ടാക്കാൻ കൃഷ്ണയ്ക്ക് സാധിച്ചു. അച്ചാറും ക്യാൻഡിയും തയാറാക്കി വിറ്റ തുടക്ക കാലത്തു നിന്ന് ഇന്നിപ്പോൾ കൃഷ്ണ യാദവ് ചട്ട്ണി, മുറാബ അച്ചാർ, കറ്റാർ വാഴ ജെൽ, ജാമുകൾ, ലിച്ചി, മാമ്പഴം എന്നിവയിൽ നിന്നുളള ജ്യൂസ് തുടങ്ങി 152 വ്യത്യസ്ഥമായ ഉല്പന്നങ്ങൾ തയാറാകുന്ന സംരംഭമായി വളർന്നിരിരിക്കുന്നു. ഈ ഉല്പന്നങ്ങൾക്കെല്ലാം എഫ്. പി. ഓ ലേബലും ഉണ്ട്. ഇപ്പോൾ 500 ക്വിന്റൽ പഴങ്ങളും പച്ചക്കറികളും സംസ്ക്ക ‌ രിക്കുന്നതു വഴി 2 ക�ോടി രൂപയാണ് കൃഷ്ണയുടെ വാർഷിക വരുമാനം. ബി.എസ്.എഫ് വെറ്റ് ക്യാന്റീൻ ഉൾപ്പെടെയുളള ഏജൻസികളുമായി കൃഷ്ണ മികച്ച ബന്ധം സ്ഥാപിച്ചിരിക്കുന്നു. സ്ഥിരമായി അറുപതും താൽക്കാലികമായി നൂറ്റൻപതും വനിതകൾക്ക് കൃഷ്ണ ജ�ോലി നൽകുന്നു. കൃഷ്ണ പിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ്, ശിവ് ശക്തി ട്രഡിംഗ് കമ്പനി, ജിതേന്ദ്ര ട്രേഡിംഗ് കമ്പനി എന്നീ മൂന്ന് കമ്പനികളുടെ ഉടമസ്ഥയുമാണ് ഇന്ന് കൃഷ്ണ. ആസ്‌ട്രേലിയൻ വിപണിയിലേക്ക് അച്ചാർ കയറ്റി അയയ്ക്കാനുളള ഒരു ഉടമ്പടിയിലും അവർ ഒപ്പുവച്ചു കഴിഞ്ഞു. നിരവധി പുരസ്‌ക്കാരങ്ങൾ കൃഷ്ണയ്ക്ക് ഇതിന�ോടകം ലഭിച്ചു. 2002 ൽ 25 പ്രഗത്ഭ വനിതകളുടെ പട്ടികയിൽ കൃഷ്ണയുടെ പേരും ഉണ്ടായിരുന്നു. 2013 ൽ അവർക്ക് എൻ. ജി. രങ്ക കിസാൻ പുരസ്‌ക്കാർ ലഭിച്ചു.ഹര്യാന ഹുർഗ�ോണിലെ 43-കാരിയായ ശ്രീമതി. കൃഷ്ണ യാദവിന് നിരക്ഷരത ഒരു തടസ്സമായിരുന്നില്ല; കാരണം എവിടെ മനസ്സുണ്ടോ അവിടെ പ�ോംവഴിയുമുണ്ട് എന്ന് അവർ വിശ്വസിച്ചിരുന്നു. ഇന്നിപ്പോൾ അവർ വിജയിയായ ഒരു വനിതാസംരംഭകയായി മാറിക്കഴിഞ്ഞിരിക്കുന്നു. 2001-02 കൃഷിശാസ്ത്രകേന്ദ്രത്തിൽ നിന്നു ലഭിച്ച മൂന്നു മാസത്തെ പരിശീലനമാണ് കൃഷ്ണയുടെ ജീവിതത്തിൽ വഴിത്തിരിവായത്. പരിശീലനത്തിനുശേഷം അവർ കര�ോണ്ട ചെറി ഉപയ�ോഗിച്ച് അച്ചാർ നിർമ്മിക്കുന്ന ഒരു യൂണിറ്റ് തുടങ്ങി. 100 കില�ോ ചെറിയും 5 കില�ോ മുളകും 3000 രൂപ മുതൽ മുടക്കും. ഇതിൽനിന്ന് 5250 രൂപ ലാഭമുണ്ടാക്കാൻ കൃഷ്ണയ്ക്ക് സാധിച്ചു. അച്ചാറും ക്യാൻഡിയും തയാറാക്കി വിറ്റ തുടക്ക കാലത്തു നിന്ന് ഇന്നിപ്പോൾ കൃഷ്ണ യാദവ് ചട്ട്ണി, മുറാബ അച്ചാർ, കറ്റാർ വാഴ ജെൽ, ജാമുകൾ, ലിച്ചി, മാമ്പഴം എന്നിവയിൽ നിന്നുളള ജ്യൂസ് തുടങ്ങി 152 വ്യത്യസ്ഥമായ ഉല്പന്നങ്ങൾ തയാറാകുന്ന സംരംഭമായി വളർന്നിരിരിക്കുന്നു. ഈ ഉല്പന്നങ്ങൾക്കെല്ലാം എഫ്. പി. ഓ ലേബലും ഉണ്ട്.

ഇപ്പോൾ 500 ക്വിന്റൽ പഴങ്ങളും പച്ചക്കറികളും സംസ്‌ക്കരിക്കുന്നതു വഴി 2 ക�ോടി രൂപയാണ് കൃഷ്ണയുടെ വാർഷിക വരുമാനം. ബി.എസ്.എഫ് വെറ്റ് ക്യാന്റീൻ ഉൾപ്പെടെയുളള ഏജൻസികളുമായി കൃഷ്ണ മികച്ച ബന്ധം സ്ഥാപിച്ചിരിക്കുന്നു. സ്ഥിരമായി അറുപതും താൽക്കാലികമായി നൂറ്റൻപതും വനിതകൾക്ക് കൃഷ്ണ ജ�ോലി നൽകുന്നു. കൃഷ്ണ പിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ്, ശിവ് ശക്തി ട്രഡിംഗ് കമ്പനി, ജിതേന്ദ്ര ട്രേഡിംഗ് കമ്പനി എന്നീ മൂന്ന് കമ്പനികളുടെ ഉടമസ്ഥയുമാണ് ഇന്ന് കൃഷ്ണ. ആസ്‌ട്രേലിയൻ വിപണിയിലേക്ക് അച്ചാർ കയറ്റി അയയ്ക്കാനുളള ഒരു ഉടമ്പടിയിലും അവർ ഒപ്പുവച്ചു കഴിഞ്ഞു. നിരവധി പുരസ്‌ക്കാരങ്ങൾ കൃഷ്ണയ്ക്ക് ഇതിന�ോടകം ലഭിച്ചു. 2002 ൽ 25 പ്രഗത്ഭ വനിതകളുടെ പട്ടികയിൽ കൃഷ്ണയുടെ പേരും ഉണ്ടായിരുന്നു. 2013 ൽ അവർക്ക് എൻ. ജി. രങ്ക കിസാൻ പുരസ്‌ക്കാർ ലഭിച്ചു.

www.krishijagran.com

43


MALAYALAM VOLUME 01 ISSUE 07 JULY 2017 PAGES 84 ` 35

മണ്ണറിവ്‌

a®v kpc£

Pohkpc£bv¡v A\nhmcyw

ഭൂ

ഡ�ോ. പി. സുരേഷ്‌കുമാർ, ഡ�ോ ഗീത പി

മിയിൽ ജീവന്റെ നിലനിൽപ്പിന് ആധാരമായ ഒട്ടുമിക്ക ഘടകങ്ങളുടേയും ധാതുമൂലകങ്ങൾ, ജലം, ജൈവാംശം - സ്രോതസ്സും സംഭരണിയുമാണ് മണ്ണ്. സൂക്ഷ്മ ജീവികൾ മുതൽ സസ്യജന്തുജാലങ്ങൾ, (മനുഷ്യനുൾപ്പെടെ) വരെയുള്ള എല്ലാ ജൈവവൈവിധ്യങ്ങളുടേയും നിലനിൽപ്പിന് ആര�ോഗ്യമുള്ള മണ്ണ് അത്യന്താപേക്ഷിതമാണ്. കൃഷിയ്ക്ക് ഉപയുക്തമായ മണ്ണിന്റെ പ്രധാന സ്വഭാവഗുണമായി വളക്കൂറിനെയാണ് നാം കണ്ടിരുന്നത്. അതായത്,

44

www.krishijagran.com

സസ്യങ്ങൾക്കാവശ്യമായ മൂലകങ്ങൾ (17 മൂലകങ്ങൾ) ശരിയായ അളവിൽ, ശരിയായ സമയത്ത്, ശരിയായ അനുപാതത്തിൽ, നൽകുവാനുള്ള മണ്ണിന്റെ കഴിവാണ് വളക്കൂറ് എന്നതുക�ൊണ്ട് അർത്ഥമാക്കുന്നത്. എന്നാൽ വളക്കൂറ് മണ്ണിന്റെ, ആവാസ വ്യവസ്ഥയിലെ ഒരു ധർമ്മം മാത്രമേ ആകുന്നുള്ളൂ. ഭൂമിയുടെ ആവരണമായ മണ്ണ് ജൈവവൈവിധ്യത്തിന്റെ ഒരു കലവറ തന്നെയാണ്. ഒരുപിടി മണ്ണിൽ ജീവിക്കുന്ന സൂക്ഷ്മാണുക്കളുടെ എണ്ണം ന�ോക്കിയാൽ ല�ോക ജനസംഖ്യയുടെ അനേകമടങ്ങ് വരുമെന്നു കാണാം.


മണ്ണും ജലവുമായി ആവാസവ്യവസ്ഥയിലെ സന്തുലനം ആവാസവ്യവസ്ഥയുടെ നിലനിൽപ്പിനു തന്നെ അത്യന്താപേക്ഷിതമാണ്. മഴയിൽ നിന്നു ലഭിക്കുന്ന ജലം മണ്ണിലേയ്ക്ക് എളുപ്പം ഇറങ്ങാനുതകുന്ന മണ്ണിന്റെ ഘടന, അങ്ങനെ മണ്ണിലേയ്ക്കിറങ്ങിയ ജലത്തെ

ഭാവിയിലേക്ക് ഉറ്റുന�ോക്കുന്ന ജല സുരക്ഷയുടെ നിയ�ണം മണ്ണിനാണെന്ന് നിസ്‌സംശയം പറയാം. മണ്ണിന്റെ മറ്റൊരു ധർമ്മം ജൈവ കാർബണിന്റെ സംഭരണമാണ്. ഇതിന് രണ്ടുമാനങ്ങളുണ്ട്. ഒന്ന് മുൻപ് സൂചിപ്പിച്ച ജൈവവൈവിധ്യം. സൂക്ഷ്മ ജീവികളുടെ ഊർജ്ജ സ്രോതസ്സ് മണ്ണിലെ ജൈവാംശം ആണ്. മണ്ണിലേയ്‌ക്കെത്തുന്ന ജൈവമാലിന്യങ്ങളെ വിഘടിപ്പിച്ച് സസ്യങ്ങൾക്കും സൂക്ഷ്മാണുക്കൾക്കും വേണ്ടുന്ന പ�ോഷകമൂലകങ്ങൾ നൽകുന്നത�ോട�ൊപ്പം വീണ്ടും വിഘടനത്തിനു വഴങ്ങാത്ത സംയുക്തങ്ങളായ ക്ലേദം അഥവാ ഹ്യൂമസ് രൂപപ്പെടുകകൂടി ചെയ്യും. ഈ ക്ലേദത്തിന്റെ അളവ് മണ്ണിലെ കാർബൺ സംഭരണത്തിന്റെ ത�ോതായി, ആര�ോഗ്യത്തിന്റെ സൂചികയായി വർത്തിക്കുന്നു. സൂക്ഷ്മ ജീവികൾ ത�ൊട്ടുള്ള എല്ലാ ജീവജാലങ്ങളുടേയും ജൈവവൈവിധ്യത്തിന്റെ തന്നെ ഉറവിടമാകാൻ മണ്ണിനെ സഹായിക്കുന്നത് ഈ ജൈവാംശത്തിന്റെ അളവാണ്. രണ്ടാമതായി, ജൈവാംശം മണ്ണിലെ ഊർജ്ജ സ്രോതസ്സായി വർത്തിക്കുന്നു. ജൈവസംയുക്തങ്ങളുടെ വിഘടനത്തിൽക്കൂടി ലഭ്യമാകുന്ന ഊർജ്ജം ആണ് മണ്ണിലെ സൂക്ഷ്മ ജീവജാലങ്ങളുടെ ഊർജ്ജ സ്രോതസ്സ്. അങ്ങനെ ഊർജ്ജ ശേഖരണ കേന്ദ്രമായും ഊർജ്ജ സ്രോതസ്സായും വർത്തിക്കുന്ന മണ്ണ്, ആവാസവ്യവസ്ഥയുടെ നിലനിൽപ്പിന്റെ നെടുംതൂണാണ്. അതായത് ഭാവിയിലെ ഊർജ്ജ സുരക്ഷയുടെയും നിയന്ത്രണകേന്ദ്രം മണ്ണായിരിക്കും എന്നർത്ഥം.

പിടിച്ചു നിർത്താനും സസ്യങ്ങൾക്കും മറ്റുജീവജാലങ്ങൾക്കും ലഭ്യമാക്കാനും കഴിവുള്ള മണ്ണ്, ഭൗതികമായി ആര�ോഗ്യമുള്ള മണ്ണായി കണക്കാക്കാം. കാരണം, ഇത്തരത്തിലുള്ള മണ്ണിന്റെ ഭൗതികസ്വഭാവങ്ങളായ ഘടന, രചന, സാ�ത, ജൈവാംശം, മണ്ണിലെ സ്ഥൂല, സൂക്ഷ്മ അറകൾ എന്നിവ ജലാഗിരണശേഷി വർദ്ധിപ്പിക്കും വിധമായിരിക്കും. ഇത്തരത്തിൽ ശേഖരിക്കപ്പെടുന്ന ജലത്തിൽ നിന്നാണ് ഭൂഗർഭ ജലസ്രോതസ്സുകളിലേക്ക് ജലലഭ്യത ഉറപ്പുവരുത്തുന്നത്. ചുരുക്കത്തിൽ നല്ല ഭൗതിക സ്വഭാവങ്ങളുള്ള മണ്ണ് ഉൾപ്പെട്ട ആവാസ വ്യവസ്ഥയിൽ മഴവെള്ളം ശേഖരിയ്ക്കപ്പെടുകയും ജല ലഭ്യത ഉറപ്പാക്കുകയും ചെയ്യും. അങ്ങനെ ഇന്ന് നാം ഏറ്റവും കൂടുതൽ ആശങ്കയ�ോടെ

ജൈവവളങ്ങളിലേയും മണ്ണിന്റെ ജൈവാംശത്തിലേയും ഊർജ്ജത്തിന്റെ അളവ് ഊർജ്ജസുരക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നു. 20 ടൺ കൃഷിയിട ജൈവവളങ്ങളിൽ ഏകദേശം 25 ദശലക്ഷം കില�ോ കല�ോറി താപ�ോർജ്ജമാണ് സംരക്ഷിയ്ക്കപ്പെട്ടിട്ടുള്ളത്. മൂന്നു ടൺ കൽക്കരിയിൽ അടങ്ങിയ ഊർജ്ജത്തിന്റെ അളവിനു തുല്യമാണിത്. ഒരു ഹെക്ടർ ഭൂമിയിലെ 15 സെ.മി. ആഴം വരെയുള്ള മണ്ണിൽ 4% ജൈവാംശമുണ്ടെന്നു വിചാരിക്കുക. എങ്കിൽ അതിലടങ്ങിയിരിക്കുന്ന ഊർജ്ജത്തിന്റെ അളവ് ഏകദേശം 400 ദശലക്ഷം കില�ോ കല�ോറി ആണ്. അതായത് ഏകദേശം 50 ടൺ കൽക്കരിക്കു തുല്യം. മേൽപറഞ്ഞ ഊർജ്ജം മുഴുവനും താപ�ോർജ്ജമാക്കി മാറ്റിയാൽ, മേൽപറഞ്ഞ ഒരു ഹെക്ടർ മണ്ണിന്റെ (20 ശതമാനം ജലമുണ്ട് എങ്കിൽ) ഊഷ്മാവ് 600 ഡിഗ്രി സെൽഷ്യസായി ഉയർത്താൻ അളവിലുള്ള ഊർജ്ജമുണ്ടാകുമത്രെ! ഊർജ്ജ സുരക്ഷയിൽ www.krishijagran.com

45


MALAYALAM VOLUME 01 ISSUE 07 JULY 2017 PAGES 84 ` 35

മണ്ണറിവ്‌

മണ്ണിന്റെ പ്രാധാന്യം എത്രത്തോളമെന്നതിന് ഇതിൽ കൂടുതൽ വ്യക്തത ആവശ്യമില്ലല്ലോ. ഏതുവിധ ജൈവമാലിന്യങ്ങളെയും ലയിപ്പിച്ച് മണ്ണിന്റെ ഭാഗമാക്കി മാറ്റാനുള്ള കഴിവ് മണ്ണിന്റെ ജീവനായ സൂക്ഷ്മ ജീവികൾക്കുണ്ട്. എല്ലാ ജൈവമാലിന്യങ്ങളുടേയും കലവറയും സംസ്‌കരണകേ�വുമാണ് മണ്ണ് അതുക�ൊണ്ടുതന്നെ മണ്ണ് എല്ലാ ജീവജാലങ്ങൾക്കും വേണ്ട മൂലകങ്ങളുടേയും പ�ോഷകങ്ങളുടേയും സ്രോതസ്സും അതേസമയം കലവറയുമാണ്. ഇത�ോട�ൊപ്പം തന്നെ സസ്യ ജന്തുജാലങ്ങൾക്ക് ഹാനികരമായ വിഷമാലിന്യങ്ങളേയും മണ്ണ് സംസ്ക ‌ രിച്ച് വിഷവിമുക്തമാക്കുന്നു. ഒപ്പം ഘനല�ോഹങ്ങളെ സസ്യങ്ങൾ വലിച്ചെടുക്കാത്ത രൂപത്തിലുള്ള അവക്ഷിപ്തങ്ങളാക്കാനും (ഇത് മണ്ണിന്റെ പി.എച്ച് മൂല്യത്തെ ആശ്രയിച്ചിരിക്കും) മണ്ണിന് കഴിവുണ്ട്. അതായത് ഒരു പരിധിവരെ ആവാസവ്യവസ്ഥയുടെ സുസ്ഥിരതയെ നിലനിർത്തി ആവാസ വ്യവസ്ഥയുടെ ആര�ോഗ്യപരിരക്ഷണത്തിൽ മണ്ണിന് അന്യാദൃശമായ പങ്കുണ്ട്. ഇത്തരത്തിലുള്ള പ്രവർത്തനത്തിലൂടെ ഭൂഗർഭജലം മലിനമാകുന്നതു തടയുന്ന ഒരു അരിപ്പയുടെ ധർമ്മവും മണ്ണ് അനുഷ്ടിക്കുന്നു. എന്നാൽ മണ്ണിന്റെ ഈ കഴിവിന് തീർച്ചയായും പരിധികളുണ്ട്. ആ പരിധിക്കു പുറത്തേയ്ക്ക് അധികരിച്ച ത�ോതിലുള്ള മലിനീകരണം മണ്ണിനെ മാത്രമല്ല, ആവാസ വ്യവസ്ഥയെത്തന്നെ നശിപ്പിക്കുമെന്ന വസ്തുത നാം പ്രാധാന്യത്തോടെതന്നെ ഓർക്കേണ്ടതുണ്ട്. അങ്ങനെ മണ്ണ് ആവാസവ്യവസ്ഥയുടെ സുസ്ഥിരതയ്ക്ക് ഉതകുന്ന ഉറവിടമായും കലവറയായും അരിപ്പയായും രാസഭൗതികമാറ്റങ്ങളെ ചെറുത്തു നിൽകാനുതകുന്ന നെടുംതൂണായും പ്രവർത്തിക്കുന്നു. ആവാസവ്യവസ്ഥയിൽ മേൽപറഞ്ഞ പ്രവർത്തനങ്ങള�ോട് ബന്ധപ്പെട്ടതും, ജീവന്റെ നിലനിൽപ്പിന് ആധാരമായതും ആയ മണ്ണ്, പ�ോഷക മൂലകങ്ങളുടെ സ്രോതസ്സും കലവറയും ആണെന്നുപറഞ്ഞുവല്ലോ. അതുക�ൊണ്ടുതന്നെ സസ്യ അന്തരീക്ഷ തുടർച്ചയിലൂടെ നടക്കുന്ന പ�ോഷക ചംക്രമണങ്ങളിൽ മണ്ണിന്റെ സ്ഥാനം പ്രഥമമാണ്. കാർബൺ, നൈട്രജൻ, സൾഫർ ചംക്രമണങ്ങൾ (മണ്ണിൽ നിന്നും സസ്യങ്ങൾ വഴിയും ജലത്തിൽക്കൂടിയും നേരിട്ടും ഈ മൂലകങ്ങൾ വാതകാവസ്ഥയിൽ അന്തരീക്ഷത്തിലേക്കും അവിടെനിന്ന് പ്രകാശസംശ്ലേഷണം, നൈട്രജൻ സ്ഥിരീകരണം തുടങ്ങിയ പ്രവർത്തനങ്ങളിൽക്കൂടി തിരിച്ച് മണ്ണിലേക്കും നടക്കുന്ന ചംക്രമണങ്ങൾ) ഉദാഹരണങ്ങളാണ്. ചുരുക്കത്തിൽ മണ്ണിൽ നിന്ന് ജീവജാലങ്ങളെടുക്കുന്ന പ�ോഷക

46

www.krishijagran.com

മൂലകങ്ങൾ അവയുടെ ജീവിതചക്രം കഴിഞ്ഞാൽ തിരിച്ചുമണ്ണിലേക്കുതന്നെ വരുന്ന ചംക്രമണങ്ങൾ മണ്ണിനെ പ�ോഷക മൂലകങ്ങളുടെ സ്ഥായിയായ കലവറയും ഉറവിടവും ആയി ഒരേസമയം പ്രവർത്തനക്ഷമമാക്കുന്നു. ഭക്ഷ്യശൃംഖലാജാലം എന്നത് ഭൂമിയിൽ വസിക്കുന്ന എല്ലാ ജീവജാലങ്ങളെയും തമ്മിൽ ഇണക്കിച്ചേർത്തിരിക്കുന്ന ഒരു ചങ്ങലയാണ്. എല്ലാ ജീവജാലങ്ങളും ഭക്ഷണത്തിന് നേരിട്ടോ അല്ലാതെയ�ോ ആശ്രയിക്കുന്നത് ഈ ചങ്ങലയിലെ ആദ്യകണ്ണിയും പ്രാഥമിക ഉത്പാദകരുമായ സസ്യങ്ങളെയാണ്. സസ്യങ്ങളാകട്ടെ അവയുടെ ജീവന്റെ നിലനിൽപ്പിനും ഭക്ഷേ�ാത്പാദനത്തിനും ആവശ്യമായ എല്ലാ ഘടകങ്ങൾക്കും ആശ്രയിക്കുന്നത് മണ്ണിനേയും. ചെടികളുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമായി ആകെ 17 മൂലകങ്ങളുണ്ട്. ഇതിൽ കാർബൺ, ഹൈഡ്രജൻ, ഓക്‌സിജൻ, നൈട്രജൻ, ഫ�ോസ്ഫറസ് എന്നിവ ചെടികൾക്ക് ഏറ്റവും കൂടുതൽ അളവിൽ ആവശ്യമുള്ളതിനാൽ അവയെ പ്രാഥമിക മൂലകങ്ങൾ എന്ന് വിളിക്കുന്നു. കാർബൺ ചെടികൾക്ക് ലഭിക്കുന്നത് അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്‌സൈഡിൽ നിന്നാണ്. ഹൈഡ്രജൻ, ഓക്‌സിജൻ എന്നീ മൂലകങ്ങൾ ലഭിക്കുന്നത് മണ്ണിൽ അടങ്ങിയിരിക്കുന്ന ജലാംശം വലിച്ചെടുക്കുന്നത് വഴിയാണ്. ഓക്‌സിജൻ അന്തരീക്ഷത്തിൽ നിന്ന് ശ്വസനം വഴിയും എടുക്കുന്നു. ചെടികൾക്ക് വേണ്ട മറ്റ് പ്രാഥമിക മൂലകങ്ങളായ നൈട്രജൻ, ഫ�ോസ്ഫറസ്, പ�ൊട്ടാസ്യം, ദ്വിതീയ മൂലകങ്ങളായ കാൽസ്യം, മഗ്നീഷ്യം, സൾഫർ, സൂക്ഷമ മൂലകങ്ങളായ ഇരുമ്പ്, മാംഗനീസ്, ചെമ്പ്, സിങ്ക്, ബ�ോറ�ോൺ, മ�ോളിബ്ഡിനം, ക്ലോറിൻ, നിക്കൽ എന്നിവ


മണ്ണിൽ നിന്ന് നേരിട്ട് വലിച്ചെടുക്കുന്നു. ഭൂമിയിലെ മറ്റ് ജീവജാലങ്ങളുടെ നിലനിൽപ് ചെടികളുടെ ഭക്ഷേ�ാത്പാദനത്തെ ആശ്രയിച്ചിരിക്കുന്നു. ചെടികളാകട്ടെ ആശ്രയിക്കുന്നത് മണ്ണിനെയും മണ്ണിന്റെ ഉത്പാദനക്ഷമത, മേൽപറഞ്ഞ മൂലകങ്ങളെ മുൻപു പ്രതിപാദിച്ചതുപ�ോലെ കൃത്യമായ അളവിൽ ആവശ്യമായ സമയത്ത് ശരിയായ അനുപാതത്തിൽ സസ്യങ്ങൾക്ക് ലഭ്യമാക്കുവാനുള്ള കഴിവനുസരിച്ചിരിക്കും. അത്തരം മണ്ണിനു നല്ല വളക്കൂറുവേണമെങ്കിൽ മുൻപ് സൂചിപ്പിച്ച മണ്ണിന്റെ ഭൗതിക രാസ ജൈവ ഗുണങ്ങൾ നന്നായിരിക്കണം. (നല്ല ഘടനയുളള, എക്കലിന്റെ അംശം കൂടുതലുള്ള, സാ�ത വളരെ അധികവും (ചെളിമണ്ണ് ) തീരെ കുറവുമാകാത്ത, (മണൽ മണ്ണ് ) ജല പ�ോഷക മൂലകങ്ങളെ പിടിച്ചു നിർത്താൻ കഴിവുള്ള, അമ്ലക്ഷാര ഗുണങ്ങൾ അധികരിക്കാത്ത, പി.എച്ച്. മൂല്യം 7-ന് അടുത്തുള്ള, നല്ല മൂലക വിനിമയ ശേഷിയുള്ള, ജൈവാംശം കൂടുതലുള്ള, സൂക്ഷ്മ ജീവികളും മണ്ണിരയും ധാരാളം വളരുന്ന മണ്ണാണ് ഏറ്റവും ഉത്തമം) മേൽപറഞ്ഞ ഓര�ോ ഘടകവും മണ്ണിന്റെ ഗുണത്തിന്റേയും ആര�ോഗ്യത്തിന്റേയും സൂചികകയാണ്. ഇവയ�ോര�ൊന്നും തിട്ടപ്പെടുത്തി മണ്ണ് ആര�ോഗ്യമുള്ളതാണ�ോ എന്ന് കണ്ടുപിടിക്കാം. ഇനി ആര�ോഗ്യം കുറവായാൽ അതിന്റെ കാരണം മേൽപറഞ്ഞതിൽ ഏതു ഘടകമാണെന്ന് തിരിച്ചറിഞ്ഞ് പ്രതിവിധിയും തേടാം. ഇത്തരത്തിൽ ആര�ോഗ്യമുള്ള മണ്ണിൽ ഉത്പാദന ക്ഷമതയും, ഉത്പാദനവും പരമാവധി അധികരിക്കും. അങ്ങനെ ഭക്ഷ്യസുരക്ഷയുടെ സ്ഥായിയായ ഉറവിടം ആര�ോഗ്യമുള്ള മണ്ണാണെന്നു കാണാം.

ആര�ോഗ്യമുള്ള മണ്ണിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ജൈവ�ോൽപന്നങ്ങൾ തീർച്ചയായും പ�ോഷക സമൃദ്ധമായിരിക്കും. അതുക�ൊണ്ടുതന്നെ ഭക്ഷ്യസുരക്ഷയ്‌ക്കൊപ്പം പ�ോഷകസുരക്ഷയും മണ്ണിന്റെ ആര�ോഗ്യത്തെ ആശ്രയിച്ചിരിക്കുന്നു. ജീവജാലങ്ങളുടെ ആര�ോഗ്യപൂർണ്ണമായ ജീവിതത്തിനും, പ്രത്യുൽപാദനത്തിനും ഭക്ഷ്യസുരക്ഷപ�ോലെ തന്നെ പ്രാധാന്യം അർഹിക്കുന്നതാണ് പ�ോഷകസുരക്ഷ. ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന പ�ോഷകങ്ങളുടെ അളവ്, ഗുണം എന്നിവയാണ് പ�ോഷകസുരക്ഷ ക�ൊണ്ട് അർത്ഥമാക്കുന്നത്. ചെടികൾ ഉത്പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ ഗുണമേന്മ അവ വളരുന്ന മണ്ണിനെയും മണ്ണിൽ അടങ്ങിയിരിക്കുന്ന പ�ോഷക പദാർത്ഥങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ചെടികൾക്ക് വേണ്ട പ�ോഷകങ്ങൾ വേണ്ട അളവിൽ വേണ്ട സമയത്ത്, കൃത്യമായി അനുപാതത്തിൽ നൽകാനും, ചെടികളിലും മറ്റ് ജീവികളിലും അടങ്ങിയിരിക്കുന്ന എല്ലാ പ�ോഷക മൂലകങ്ങളേയും അവയുടെ മരണശേഷം വിഘടിപ്പിച്ച് വലിച്ചെടുക്കാവുന്ന രൂപത്തിൽ സംഭരിച്ച്, സംരക്ഷിച്ച് അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യുന്നത് വഴി പ�ോഷകസുരക്ഷയും മണ്ണിന്റെ മികച്ച ധർമ്മമായി കണക്കാക്കാം. പരിസ്ഥിതി സന്തുലനത്തിലും ആവാസ വ്യവസ്ഥയുടെ സുസ്ഥിരതാപാലനത്തിലും ഇവയിലെ ഏറ്റവും പ്രധാന ഘടകമെന്ന നിലയിൽ മണ്ണിന്റെ സ്ഥാനം അദ്വിതീയമാണ്. പരിസ്ഥിതി സന്തുലനം, ജലസുരക്ഷ, ഊർജ്ജസുരക്ഷ, കാലാവസ്ഥാസ്ഥിരത, ജൈവവൈവിധ്യം, ആവാസവ്യവസ്ഥയിലെ വിവിധ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് മണ്ണുസംരക്ഷണവും മണ്ണിന്റെ ഗുണനിലവാരം, ആര�ോഗ്യം എന്നിവ നിലനിർത്തുന്ന പരിപ�ോഷണ മാർഗങ്ങളും അവശ്യസേവനമായി കണക്കാക്കണം. അങ്ങനെ മണ്ണിനെ അതിന്റെ എല്ലാ ധർമ്മങ്ങളും ചെയ്യാൻ പ്രാപ്തമാക്കി നിർത്തുന്ന അവസ്ഥയാണ് മണ്ണു സുരക്ഷ എന്ന പദം ക�ൊണ്ട് അർത്ഥമാക്കുന്നത്. ചുരുക്കത്തിൽ ഭക്ഷ്യസുരക്ഷ, പ�ോഷകസുരക്ഷ, ഊർജ്ജസുരക്ഷ, ജലസുരക്ഷ, മറ്റു ആവാസവ്യവസ്ഥാ ധർമ്മങ്ങൾ, കാലാവസ്ഥാ സ്ഥിരത എന്നിവയ്ക്ക് മണ്ണു സുരക്ഷ ഏക പ�ോംവഴിയാണ്. ഡ�ോ. സുരേഷ്കുമാർ, പ്രൊഫസർ ആൻഡ് ഹെഡ് ആൻഡ് റേഡിയ�ോളജിക്കൽ സേഫ്റ്റി ഓഫീസർ റേഡിയ�ോട്രേയിസർ ലബ�ോറട്ടറി, ഹ�ോർട്ടികൾച്ചറൽ ക�ോളേജ്, കേരള കാർഷിക സർവ്വകലാശാല, വെള്ളാനിക്കര ഡ�ോ. പി ഗീത, റിസർച്ച് അസ�ോസിയേറ്റ്‌, ഹ�ോർട്ടികൾച്ചറൽ ക�ോളേജ്, കേരള കാർഷിക സർവ്വകലാശാല, വെള്ളാനിക്കര www.krishijagran.com

47


MALAYALAM VOLUME 01 ISSUE 07 JULY 2017 PAGES 84 ` 35

സുഗന്ധവിള പെരുമ

PmXnrjn hmÀjnIhcpam\w

40 e£w cq]

ഡ�ോ. ബി ശശികുമാർ

ലപ്പുറം ജില്ലയിലെ അരീക്കോട് കരുവാരക്കുണ്ട് റൂട്ടിൽ ഏകദേശം 38 കി.മീറ്റർ ചെന്നാൽ മേലാറ്റൂരായി. ഇവിടെ വഴിയിൽ ഒരു ചൂണ്ടുപലകയുണ്ട്. കേരളശ്രീ ജാതി നഴ്സ ‌ റി & പ്ലാന്റേഷൻ ക�ോവിലകം റ�ോഡ്. മേലാറ്റൂർ വഴിതിരിഞ്ഞ് ക�ോവിലകം റ�ോഡിൽ ഏകദേശം 150 മീറ്റർ ചെന്നാൽ താഴത്തിൽ മാത്യൂ സെബാസ്റ്റ്യന്റെ വീടും നഴ്സ ‌ റിയും ‘ജാതിക്കോയ്മ’യുടെ ദൃഷ്ടാന്തങ്ങളായി വിലസുന്നു. ‘കേരളശ്രീ’ എന്ന ഇനം ജാതി ക�ോഴിക്കോട്ടെ ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ പങ്കാളിത്തത്തോടെ വികസിപ്പിച്ചെടുത്ത് പ്രചരിപ്പിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ ‘പ്ലാന്റ് ജീന�ോം സേവിയർ അവാർഡ് ’ ലഭിച്ച കർഷകനാണ് മാത്യൂ സെബാസ്റ്റ്യൻ. ഒന്നര ലക്ഷം രൂപയും ഒരു കീർത്തിഫലകവും അടങ്ങുന്ന അവാർഡ് ഇക്കഴിഞ്ഞ ഏപ്രിൽ

48

www.krishijagran.com

മാസം കേ� കൃഷി മ�ിയിൽ നിന്ന് വാങ്ങിയായതിന്റെ നിറവിലാണ് മാത്യൂ സെബാസ്റ്റ്യൻ. ക�ോഴിക്കോട്ടെ സുഗന്ധവിള ഗവേഷണ കേീമാണ് അവാർഡിന് മാത്യൂ സെബാസ്റ്റ്യനെ ശുപാർശ ചെയ്തത്. ജാതിഗവേഷണത്തിന്റെ ചരിത്രം ഒരു നാൾ രേഖപ്പെടുത്തുമ്പോൾ മാത്യൂ സെബാസ്റ്റ്യന്റെയും, ക�ോഴിക്കോട്ടെ ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിന്റെ പങ്കാളിത്തത്തോടെ അദ്ദേഹം കണ്ടെത്തിയ കേരളശ്രീ ജാതിയുടെയും പേരുകൾ തങ്കലിപിയിൽ തന്നെ രേഖപ്പെടുത്തേണ്ടതാണ്. എന്തുക�ൊണ്ടെന്നാൽ ഒരു ഗവേഷണകേന്ദ്രം കർഷക പങ്കാളിത്തത്തോടെ ല�ോകത്തിൽ ആദ്യമായാണ് ഒരു ജാതി ഇനം വികസിപ്പിക്കുന്നത്. അതുക�ൊണ്ടുതന്നെ അതിൽ പങ്കാളിയായ മാത്യൂ വ്യത്യസ്തനാകുന്നു.


നിലമ്പൂരിലെ അറിയപ്പെടുന്ന കുടിയേറ്റ കർഷകനും രാഷ്ട്രീയ നേതാവുമായ മാത്യൂ സെബാസ്റ്റ്യന്റെ രക്തത്തിൽ രാഷ്ട്രീയത്തേക്കാൾ അലിഞ്ഞു ചേർന്നതാണ് കൃഷി. കമുകും, ഏലവും ഒക്കെ പരീക്ഷിച്ചശേഷമാണ് ഇദ്ദേഹം ജാതിക്കൃഷിയിലേക്കു തിരിയുന്നത്. മേലാറ്റുരിൽ നിന്ന് 12 കി.മീറ്റർ ദൂരത്തായി കരുവാരക്കുണ്ടിൽ കണ്ണോത്തുമലയും കുട്ടമ്പുഴ ത�ോടും അതിരിടുന്ന പ്രകൃതിഭംഗി നിറഞ്ഞു തുളുമ്പുന്ന 10 ഏക്കർ സ്ഥലം (കേരള എസ്റ്റേറ്റ് ) ഇദ്ദേഹം വാങ്ങിയത് രണ്ടായിരമാണ്ടിൽ. സമുദ്ര നിരപ്പിൽ നിന്ന് ഉദ്ദേശം 50 മീറ്റർ ഉയരത്തിലുള്ള കേരള എസ്റ്റേറ്റിൽ എത്താൻ കരുവാരുക്കുണ്ടിൽ നിന്ന് ഉദ്ദേശം 4 കി.മീറ്റർ ജീപ്പിൽ മലകയറ്റം ബ്രിട്ടീഷുകാരുടെ കാലത്ത് തേയില ത�ോട്ടമായിരുന്നു എസ്റ്റേറ്റിൽ അധികഭാഗവും. തേയില ക്രമേണ റബറിനും കമുകിനും അവസാനമായി കുരുമുളകിനും ജാതിക്കും വഴിമാറിയ ചരിത്രമാണ് ഈ ത�ോട്ടത്തിന് പറയാനുളളത്. കേരള എസ്റ്റേറ്റിൽ കമുക്, ഏലം തുടങ്ങിയ വിളകൾ പരീക്ഷിച്ചെങ്കിലും ജാതിയാണ് തന്റെ തട്ടകം എന്ന് മാത്യൂ സെബാസ്റ്റ്യൻ തിരിച്ചറിയുന്നത് 2004 -ലാണ്. ക�ോഴിക്കോട്ടെ ഭാരതീയ സുഗന്ധവിള ഗവേഷണ കേ�ം വികസിപ്പിച്ച ‘വിശ്വശ്രീ’ ജാതിയെക്കുറിച്ച് വായിച്ചറിഞ്ഞ മാത്യൂ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ പെരുവണ്ണാമൂഴി ഫാമിലെത്തി ‘വിശ്വശ്രീ’ ഉൾപ്പെടെ 50-ൽപരം ജാതി ഗ്രാഫ്റ്റുകൾ ക�ൊണ്ടുപ�ോയി മറ്റു ജാതികൾക്കൊപ്പം കൃഷി ആരംഭിച്ചു. സുഗന്ധവിള ഗവേഷണ കേ�ത്തിൽ നിന്ന് ക�ൊണ്ടു വന്ന ജാതിഗ്രാഫ്റ്റുകളിൽ ചിലത് മറ്റുള്ളവയിൽ നിന്ന് ഏറെ മികവ് പുലർത്തുന്നതായി കണ്ട മാത്യൂ തുടർന്നുള്ള വർഷങ്ങളിൽ വിശ്വശ്രീയും മറ്റു നാടൻ ജാതിയിനങ്ങളുമായി താരതമ്യം ചെയ്ത് നിരീക്ഷിച്ചതിൽ നിന്നാണ് ‘കേരള ശ്രീ’ എന്ന പുതിയ ഇനത്തിന്റെ പിറവി. ‘കേരളശ്രീ’ എന്ന പേരിനുപിന്നിൽ കേരള എസ്റ്റേറ്റിലെ ‘കേരള’യും വിശ്വശ്രീയിലെ ‘ശ്രീ’യും ആണ്. ഭാരതീയ സുഗന്ധവിള ഗവേഷണ കേ�വുമായുള്ള നിരന്തര സമ്പർക്കവും ഗവേഷണ കേ�ം മൂൻ ഡയറക്ടറും, ശാസ്ത്രജ്ഞരും കേരള എസ്റ്റേറ്റ്

സന്ദർശിച്ചതുമാണ് തന്റെ ഈ നേട്ടത്തിന് വഴിത്തിരിവായത് എന്ന് മാത്യൂ സെബാസ്റ്റ്യൻ പറയുന്നു. ഗവേഷണ കേ�വുമായുള്ള ബന്ധം ഇപ്പോഴും തുടരുന്നു. കരുവാരക്കുണ്ടിലെ കേരള എസ്റ്റേറ്റിൽ ഏകദേശം 1000 ജാതി മരമുണ്ട്. ഇതിനുപുറമെ കുരുമുളക്, കമുക്, തെങ്ങ് തുടങ്ങിയ വിളകളും. ജാതിയിൽ 500 എണ്ണം കേരളശ്രീ ഇനം. ഒരു ഹെക്ടറിൽ നിന്ന് 2500 കില�ോ ജാതിക്കായും 500 കില�ോ പത്രിയും ആണ് കേരളശ്രീയുടെ സവിശേഷത. ഒരു കില�ോ തൂക്കം പത്രിക്ക് 300 ഉണങ്ങിയ പത്രികളും, ഒരു കില�ോ ജാതിക്കായ്ക്ക് 100 കായ്കളും മതി. കായ്കൾ നല്ല മുഴുത്തതാണ്. കേരളശ്രീയുടെ പത്രിക്ക് മറ്റു മരങ്ങളുടെ പത്രിയെ അപേക്ഷിച്ച മികച്ച വില ലഭിക്കുന്നു. വർഷം മുഴുവൻ കായ്ക്കുന്ന പ്രത്യേകത ഉണ്ടെങ്കിലും ഏപ്രിൽ മുതലാണ് പ്രധാന വിളവെടുപ്പ്. സമ്മിശ്രവളപ്രയ�ോഗമാണ് ചെയ്യുന്നത്. ജലസേചനം ത�ോട്ടത്തിൽക്കൂടി ഒഴുകുന്ന നീർച്ചാലുകളിൽ നിന്നാണ്. ഒരു വർഷം 10 ഏക്കറിൽ നിന്ന് വരുമാനം നാല്പത് ലക്ഷം രൂപ. മൂപ്പതു ലക്ഷം ജാതിയുടെ മാത്രം സംഭാവന. മാനേജർ പി.എം.ത�ോമസും അഞ്ച് അന്യസംസ്ഥാനത്തൊഴിലാളികളും ചേർന്ന് ത�ോട്ടം പരിപാലിക്കുന്നു. ജാതിയുടെ സന്ദേശം നാട്ടുകാരിലെത്തിക്കുന്നതിൽ മാത്യൂ സെബാസ്റ്റ്യന്റെ സംഭാവനകൾ പരിഗണിച്ച് ഇദ്ദേഹത്തിന് നിരവധി പുരസ്ക ‌ ാരങ്ങൾ ലഭിച്ചു. ഇന്ത്യൻ സ�ൊസൈറ്റി ഫ�ോർ സ്‌പൈസിന്റെ 2015-ലെ ‘സുഗന്ധശ്രീ’ അവാർഡ്, കരുവാരക്കുണ്ട് പഞ്ചായത്ത് വക മികച്ച കർഷകനുള്ള അവാർഡ്, 2015-ലെ ഐ.എ.ആർ.ഐ (IARI) ഇന്നൊവേറ്റീവ് ഫാർമർ അവാർഡ്, രൂപത അടിസ്ഥാനത്തിലുള്ള മികച്ച കർഷകപുരസ്‌കാരം തുടങ്ങിയവ ചിലതുമാത്രം. മാത്യൂവിന് പിന്തുണയുമായി ഭാര്യ സുജിയും മക്കളായ മഹിനും നെവിനും കൂടെയുണ്ട്. ഭാരതീയ സുഗന്ധവിള ഗവേഷണ കേ�ം പ്രിൻസിപ്പൽ സയന്റിസ്റ്റാണ് ലേഖകൻ, ഫ�ോൺ: 7034278151, 9447178151 www.krishijagran.com

49


www.krishi.jagran

www.krishi.jagran

9891405403

MALAYALAM VOLUME 01 ISSUE 07 JULY 2017 PAGES 84 ` 35

വായനക്കാർക്ക് ഒരു സുവർണ്ണാവസരം!

ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ സ്ഥാനം നേടിയ- ഇന്ത്യയിലെ ഏറ്റവും അധികം വരിക്കാരുള്ള കാർഷിക-ഗ്രാമീണ-കുടുംബ മാസികയുടെ വരിക്കാരാകാൻ ക്ഷണിക്കുന്നു •

12 ഭാഷകളിലൂടെയും 23 എഡിഷനുകളിലൂടെയും 22 സംസ്ഥാനങ്ങളിലെത്തിച്ചേരുന്ന ഇന്ത്യയിലെ ഏക കൃഷി മാസിക.

വിവിധ ഭാഷകളിലായി ഒരു ക�ോടിയിലേറെ വായനക്കാരുടെ കൂട്ടായ്മ.അപൂർവ്വമായ ഈ അക്ഷരക്കൂട്ടായ്മയിലേയ്ക്ക് താങ്കളെയും സ്‌നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, പഞ്ചാബി, ഗുജറാത്തി, മറാഠി, കന്നട, തെലുങ്ക്, ബംഗാളി, ആസ്സാമീസ്, ഒഡിയ, തമിഴ് എന്നീ ഭാഷകളിൽ പ്രസിദ്ധീകരിച്ചു വരുന്നു.

കൃഷി ജാഗരൺ ഹിന്ദി - വരിസംഖ്യ ഒറ്റ പ്രതി: `50 വർഷം നിരക്ക്‌

തുക (രൂപ)

ഡിസ്‌കൗണ്ട്

ഒരു വർഷം 600/- 500/രണ്ട് വർഷം

1800/-

700/-

മൂന്ന് വർഷം

1260/-

1300/-

അഞ്ച് വർഷം

3000/-

2000/-

പത്ത് വർഷം

6000/-

3600/-

ആജീവനാന്തം (15) 9000/-

5000/-

കൃഷി ജാഗരൺ - വരിസംഖ്യ ഒറ്റ പ്രതി: `35 വർഷം നിരക്ക്‌

തുക (രൂപ)

ഡിസ്‌കൗണ്ട്

ഒരു വർഷം 420/- 380/കൃഷി ജാഗരൺ മാസികയും അഗ്രികൾച്ചർ വേൾഡ് മാസികയും ഓൺലൈനിലും വരിക്കാരാകാം http://subscription. krishijagran.com

രണ്ട് വർഷം

840/-

700/-

മൂന്ന് വർഷം

1260/-

1000/-

അഞ്ച് വർഷം

2100/-

1500/-

പത്ത് വർഷം

4200/-

2500/-

ആജീവനാന്തം (15) 6300/-

3000/-

അഗ്രികൾച്ചർ വേൾഡ് (ഇംഗ്ലീഷ്) വരിസംഖ്യ ഒറ്റപ്രതി `70 വർഷം

ബാങ്ക് അക്കൗണ്ട് ഫെഡറൽ ബാങ്ക് ഇ-48, ഹൗസ് ഖാസ് മെയിൻ മാർക്കറ്റ്, ന്യൂഡൽഹി - 110016, ഐ.എഫ്.എസ്.സി : FDRL0001980 എം.ഐ.സി.ആർ : 110049032 അക്കൗണ്ട് നമ്പർ : 19800200000836 Paytm നമ്പർ : 9654193353

തുക (രൂപ)

ഡിസ്‌കൗണ്ട് നിരക്ക്‌

ഒരു വർഷം 840/- 800/രണ്ട് വർഷം

1680/-

1500/-

മൂന്ന് വർഷം

2520/-

2200/-

അഞ്ച് വർഷം

4200/-

3600/-

പത്ത് വർഷം

8400/-

7000/-

ആജീവനാന്തം 15

12600/-

10000/-

കുറിപ്പ് :- ചെക്ക്/ഡി.ഡി/മണി ഓർഡർ എന്നിവ കൃഷി ജാഗരൺ മാസികയുടെ പേരിൽ താഴെ കാണുന്ന ഏന്തെങ്കിലും വിലാസത്തിൽ അയയ്ക്കുക. ഹെഡ് ആഫീസ് :- 60/9 3rd ഫ്‌ള�ോർ, യൂസഫ് സരായ് മാർക്കറ്റ്, ഗ്രീൻ പാർക്ക് മെട്രോ സ്റ്റേഷന് സമീപം, ദില്ലി - 110016, ഫ�ോൺ - 011-26511845

തമിഴ്‌നാട് ആഫീസ് :- 126/329, 2nd ഫ്‌ള�ോർ, ആർക്കോട്ട് റ�ോഡ്, ക�ോടമ്പാക്കം, ചെന്നൈ-600024, ഫ�ോൺ : 004-48552070, E-mail : tamil@krishijagran.com

കേരള ആഫീസ് :- എ5, ഇലങ്കം ഗാർഡൻസ്, വെള്ളയമ്പലം, ശാസ്തമംഗലം.പി.ഒ., തിരുവനന്തപുരം - 695010, ഫ�ോൺ - 0471-4059009 E-mail : malayalam@krishijagran.com

പശ്ചിമ ബംഗാൾ ആഫീസ് :- 265, നേതാജി ക�ോളനി, ക�ൊൽക്കത്ത - 700090, E-mail : bengali@krishijagran.com

കർണ്ണാടക ആഫീസ് :-1st ഫ്‌ള�ോർ, 33/3, ബി.എം.മാൻഷൻ, ഗദ്ദലഹള്ളി, സഞ്ചയ് നഗർ മെയിൻ റ�ോഡ്, ആർ.എം.വി.സെക്കന്റ് സ്റ്റേജ്, ബാംഗ്ലൂർ - 560094, E-mail : kannada@krishijagran.com www.krishijagran.com

50

ആസ്സാം ആഫീസ് :- 65, ജപ�ോരിഗ�ോഗ്, ബിക്രംപൂർ, ദിസ്പൂർ - 781005, E-mail : assamese@krishijagran.com ബിഹാർ ആഫീസ് :- എഫ്-29, പുഷ്പാഞ്ജലി ക�ോംപ്ലക്‌സ്, 1st ഫ്‌ള�ോർ, എസ്.കെ.പുരി ചെക്ക്‌പ�ോസ്റ്റിന് എതിർവശം, ബ�ോറിങ് റ�ോഡ്, പാറ്റ്‌ന - 800001 E-mail : hindi@krishijagran.com



MALAYALAM VOLUME 01 ISSUE 07 JULY 2017 PAGES 84 ` 35

kwc£nXIrjn

agtbm? sS³j³ th­

agadbp­tÃm... ഇ

നീതു.വി.പി

ന്ത്യയിലേറ്റവും കൂടുതൽ മഴ ലഭിക്കുന്ന സംസ്ഥാനങ്ങളില�ൊന്നാണ് കേരളം. മഴക്കാലത്ത് കേരളത്തിൽ പച്ചക്കറികൃഷി ചെയ്യാൻ പലരും മടിക്കുന്നു. എന്നാൽ ഇതിന് പ്രതിവിധിയായി ഇന്ന് മഴമറകൾ ലഭ്യമാണ്. വീട്ടാവശ്യത്തിന് പച്ചക്കറികൾ വളർത്താൻ തീർച്ചയായും ഒരു അനുഗ്രഹമാണ് മഴമറ(റെയിൻ ഷെൽറ്റർ) എന്നറിയുക. പേര് സൂചിപ്പിക്കുന്നതുപ�ോലെ തന്നെ ചെടികളെ മഴയിൽ നിന്ന് സംരക്ഷിക്കാനുളള സംവിധാനമാണ് മഴമറ. മഴക്കാലത്തും നമുക്ക് പച്ചക്കറി കൃഷി ചെയ്യാൻ സഹായിക്കുന്നു മഴമറ. മഴവെളളം ഉളളിലേക്ക് കടക്കാത്ത രീതിയിൽ പ�ോളിത്തീൻ ഷീറ്റ് മേഞ്ഞ മേൽക്കൂരയ്ക്കുതാഴെ സ്വസ്ഥമായി മഴമറകൃഷി ചെയ്യാം. മഴയുടെ പ്രതികൂലസ്വഭാവത്തിൽ നിന്ന് പച്ചക്കറികളെ സംരക്ഷിക്കലാണ് മഴമറ ചെയ്യുന്നത്. ഒരു ഫ്രെയിമും അതിനു മുകളിൽ മേഞ്ഞിരിക്കുന്നതുപ�ോലുളള മേൽക്കൂടുമാണ് മഴമറയുടെ പ്രധാന ഭാഗങ്ങൾ. ഗ്രീൻ ഹൗസുമായി ഇവയ്ക്ക് നിർമാണത്തിൽ സാമ്യമുണ്ട്. മഴമറയ്ക്ക് ചട്ടക്കൂട് മുള, കവുങ്ങ്, ഇരുമ്പുപൈപ്പ് എന്നിവയിലേതെങ്കിലും ഉപയ�ോഗിക്കാം. പരമാവധി സൂര്യപ്രകാശം കടത്തിവിടുന്ന സുതാര്യമായ 200 മൈക്രോൺ

52

www.krishijagran.com

കനമുളള യു.വി സ്റ്റെബിലൈസ്ഡ് പ�ോളിത്തീൻ ഷീറ്റുകളാണ് ഉപയ�ോഗിക്കേണ്ടത്. മേൽക്കൂര അർദ്ധവൃത്താകൃതിയില�ോ ചരിവുളള പന്തലാകൃതിയില�ോ നിർമിക്കാം. സൂക്ഷ്മകൃഷിരീതിയിലുപയ�ോഗിക്കുന്ന തുളളിനനയും ജലസേചനത്തോട�ൊപ്പം ഇതിൽ ഉൾപ്പെടുത്താം.

നിർമാണത്തിൽ ശ്രദ്ധിക്കാൻ • • • • • •

സൂര്യപ്രകാശം പരമാവധി ലഭിക്കുന്ന സ്ഥലം തെരെഞ്ഞടുക്കണം. തെക്കുവടക്ക് ദിശയാണ് മഴമറ നിർമിക്കാൻ നന്ന്. ജലസേചന, ജലനിർഗമന സൗകര്യം ഉറപ്പാക്കണം. മഴവെളളം വേഗം ഒഴുകിപ്പോകാൻ ചരിവുളള പന്തലാകൃതിയാണ് അനുയ�ോജ്യം. ചട്ടക്കൂടിലെ കൂർത്ത ഭാഗങ്ങൾ തട്ടി ഷീറ്റ് മുറിയാൻ ഇടയാകുമെന്നതിനാൽ അവ ഒഴിവാക്കണം. മുളങ്കാൽ കേടുവരാതിരിക്കാൻ മണ്ണിനടിയിൽ പ�ോകുന്ന ഭാഗത്ത് കരി ഓയിൽ പുരട്ടുകയ�ോ അല്ലെങ്കിൽ ഉപ്പിടുകയ�ോ ചെയ്യണം.


ഗവേഷണം

• • •

കന്നുകാലികളുടേയ�ോ മറ്റ് ജീവികളുടേയ�ോ ശല്യം ഒഴിവാക്കാൻ മഴമറയ്ക്ക് ചുറ്റും ഒരു മറ തീർക്കുന്നതും നല്ലതാണ്. മഴമറയ്ക്കുളളിൽ വായുസഞ്ചാരം ഉറപ്പാക്കണം. ജലസേചനത്തിനും വളപ്രയ�ോഗത്തിനുമുളള സംവിധാനം ആവശ്യമെങ്കിൽ ഉറപ്പാക്കണം.

മഴമറ മേന്മകളേറെ • • •

ഉയർന്ന ഉൽപാദനം മഴയിൽ നിന്ന് സംരക്ഷണം പ്രതികൂല കാലാവസ്ഥയിലും കൃഷിസാധ്യമാക്കാം • വർഷം മുഴുവൻ വിളവ് കിട്ടും • ഓഫ് സീസണിലും കൃഷി ചെയ്യാം • മികച്ച വിപണനസാധ്യത • കൃഷിച്ചെലവ് താരതമ്യേന കുറവ് • ജൈവകൃഷിക്കും സാധ്യത കൂടുതൽ ഓര�ോ വീട്ടിലും ഒരു ചെറിയ മഴമറയുണ്ടെങ്കിൽ ആ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ ഏതു കാലാവസ്ഥയിലും കൃഷി ചെയ്യാം. കാപ്സ ‌ ിക്കം, മുളക്, വഴുതന, ചീര, വെളളരി, പടവലം, പാവൽ, പയർ, കാബേജ്, ക�ോളിഫ്‌ളവർ, ബീറ്റ്‌റൂട്ട്, ബീൻസ്, തക്കാളി തുടങ്ങി വിവിധ തരം പച്ച�റികൾ ഇതിൽ അനായാസം വളർത്താം. ഒരു വീട്ടിൽ ഒരു മഴമറ- അതാകട്ടെ ഈ മഴക്കാലത്ത് സുരക്ഷിതഭക്ഷ്യ സ്വാശ്രയത്ത്വത്തിലേക്കുളള നമ്മുടെ പ്രധാന മുദ്രവാക്യം.

ഫ്രീലാൻസ് ജേണലിസ്റ്റാണ് ലേഖിക

കയ്യെത്തും ദൂരത്ത്

ചാ

മ്പയും പേരയ്ക്കയുമ�ൊക്കെ വീട്ടുമുറ്റത്ത് കയ്യെത്തും ദൂരത്ത് കായ്ച്ചു നിൽക്കുന്നതുപ�ോലെ അടയ്ക്ക കായ്ച്ചുനിൽക്കുന്നത് സങ്കൽപ്പിച്ചിട്ടുണ്ടോ? സി.പി.സി.ആർ.ഐ വികസിപ്പിച്ച കുളളൻ കവുങ്ങ് ഒരെണ്ണം വീട്ടിൽ ക�ൊണ്ടുവന്ന് വച്ചാൽ മതി. ഒന്നര അടി ഉയരമാകുമ്പോൾ അടയ്ക്ക പറിക്കാം. സാധാരണ കമുക് കായ്ക്കാൻ പതിന�ൊന്നടി ഉയരം വേണം. കമുകിൽ കയറി അടയ്ക്ക പറിക്കാൻ ആളെ കിട്ടുന്നില്ലെന്നോർത്ത് വിഷമിക്കേണ്ട. കേ�ത�ോട്ടവിള ഗവേഷണ സ്ഥാപനത്തിന്റെ കർണാടകത്തിലെ വിട്ടൽ കേന്ദ്രത്തിലാണ്. വി.ടി. എൽ.എ.എച്ച് ഒന്ന്, രണ്ട് ഇനങ്ങൾ വികസിപ്പിച്ചത്. മൂന്ന് വർഷം ക�ൊണ്ടാണ് രണ്ടിനവും കായ്ച്ചുതുടങ്ങുന്നത്. ക�ോഴി മുട്ടയുടെ രൂപമാണ് അടയ്ക്കക്ക്. ജൈവവളം മാത്രം മതി കൂടുതൽ വിളവ് കിട്ടാൻ. ഇടവിളയായി നട്ടാൽ ഉത്പാദനം കുറയും. കുളളന് നല്ല തലയെടുപ്പും കുറഞ്ഞ ഇലച്ചാർത്തും മികച്ച ഉത്പാദനശേഷിയുമുണ്ട്. ഉരുണ്ടതും മഞ്ഞ ഓറഞ്ച് കലർന്ന ചുവപ്പു നിറവുമുളള അടയ്ക്കയാണ്. നാടൻ കമുകും കുറിയ ഇനമായ അത്യുത്പാദന ശേഷിയുളള സുമംഗളയും സംയ�ോജിപ്പിച്ചാണ് വി.ടി.എൽ.എ.എച്ച് - ഒന്ന് വികസിപ്പിച്ചത്. വലിയ അടയ്ക്കയുളള നാടൻ ഇനത്തോട�ൊപ്പം മ�ൊഹിത് നഗർ കുളളൻ ഇനത്തെ സംയ�ോജിപ്പിച്ചാണ് വി.ടി.എൽ.എ.എച്ച്രണ്ട് വികസിപ്പിച്ചത്. മംഗള, ശ്രീമംഗള, സുമംഗള തുടങ്ങിയ മികച്ച കമുക് ഇനങ്ങളും സി.പി.സി.ആർ.ഐ വിട്ടലിന്റെ സംഭാവനയാണ്. .

www.krishijagran.com

53


MALAYALAM VOLUME 01 ISSUE 07 JULY 2017 PAGES 84 ` 35

വിത്തും കൈക്കോട്ടും

ജൂലായ് മാസത്തെ കൃഷിപ്പണികൾ • • നെല്ലിന് ജലനിയ�ണം • • തെങ്ങിന് വളം • • റബറിന് വെള്ളക്കെട്ടൊഴിവാക്കണം • • വാഴയ്ക്ക് നീർവാർച്ച • • ക�ൊടിത്തല കെട്ടണം • • ഏലത്തോട്ടത്തിൽ തണൽ നൽകണം

തെങ്ങിനും നെല്ലിനും

വളം ചേർക്കാം സുരേഷ് മുതുകുളം

പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ, (റിട്ട.) ഫാം ഇൻഫർമേഷൻ ബ്യൂറ�ോ, 9446306909

നെല്ല്

നെല്ലിന് ജലനിയ�ണം, വളപ്രയ�ോഗം എന്നീ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ വയ്‌ക്കേണ്ട സമയമാണിത്. മെയ് മാസം പ�ൊടിവിത നടത്തിയ പാടങ്ങളിൽ ഈ മാസം മധ്യത്തോടെ രണ്ടാം മേൽ വളം വിതറുക. ഒരേക്കറിനുള്ള അളവ് പട്ടികയിൽ ചേർത്തിരിക്കുന്നു. വെള്ളക്കെട്ടുള്ള പാടങ്ങളിൽ യൂറിയ ലായനിയാക്കി ഇലകളിൽ തളിക്കുകയും ചെയ്യാം. ഇതിന് ഒന്നര കില�ോ ഗ്രാം പുതിയ യൂറിയ 10 ലിറ്റർ വെള്ളത്തിൽ കലർത്തി ലായനിയാക്കി പവർ സ്‌പ്രേയർ ക�ൊണ്ട് തളിക്കണം. ഏക്കറിന് ഒരു തവണ ആറു കില�ോ യൂറിയ ഇങ്ങനെ ഇലകളിൽ തളിക്കാം. വളം വിതറുന്നതിനു തലേന്ന് പാടത്തെ വെള്ളം വാർത്തു കളയുകയും വളം വിതറി 12 മണിക്കൂർ കഴിഞ്ഞ് വെള്ളം കയറ്റുകയും ചെയ്യാം. വളം ചേർത്തയുടൻ വെള്ളം തുറന്നു വിട്ടാൽ യൂറിയ പകുതിയിലധികവും നഷ്ടപ്പെട്ടു പ�ോകും എന്നോർക്കുക.

54

www.krishijagran.com

കീട - ര�ോഗ ബാധയ്‌ക്കെതിരെ സംയ�ോജിത നിയ�ണ നടപടികൾ സ്വീകരിക്കേണ്ട സമയമാണിത്. നട്ട പാടങ്ങളിൽ, പ്രത്യേകിച്ച് വൈകി നട്ട പാടങ്ങളിൽ ഗാളീച്ചയുടെ ഉപദ്രവം ഉണ്ടാകാം. മുഞ്ഞ ബാധ സ്ഥിരമായി കാണുന്ന പാടങ്ങളിൽ നടുന്നതിന് മുമ്പ് ഞാറിന്റെ ചുവട് ക്ലോർപൈറിഫ�ോസ് എന്ന കീടനാശിനിയുടെ ലായനിയിൽ (ഒരു മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലർത്തിയത് ) 12 മണിക്കൂർ മുക്കി വയ്ക്കണം. നട്ട് 10 - 15 ദിവസം കഴിയുമ്പോൾ സെവിൻ (50%) 4 ഗ്രാം അല്ലെങ്കിൽ ഇക്കാലക്സ ‌ ് 2 മില്ലി ഇവയില�ൊന്ന് ഒരു ലിറ്റർ വെള്ളത്തിൽ എന്ന ത�ോതിൽ തളിക്കണം. വൈകുന്നേരം പാടത്ത് വിളക്കു കെണി വയ്ക്കുന്നത് ഓലചുരുട്ടി, തണ്ടുതുരപ്പൻ ശലഭങ്ങൾ, മുഞ്ഞ, ചാഴി എന്നിവയെ ആകർഷിച്ച് നശിപ്പിക്കും. പാടങ്ങളിൽ പ�ോളകരിച്ചിൽ ര�ോഗം കാണാം. ഇലകളിലും പ�ോളകളിലും തിളച്ച വെള്ളം വീണു പ�ൊള്ളിയതുപ�ോലെയുള്ള


പാടുകളാണ് ലക്ഷണം. നടുന്ന സമയത്ത് ട്രൈക്കോഡെർമ കൾച്ചർ ചേർക്കുക. സ്യൂഡ�ോമ�ോണസ് ലായനിയിൽ വേര് അര മണിക്കൂർ കുതിർത്തശേഷം നടുക; നട്ട് 30 ദിവസം കഴിഞ്ഞാൽ 10 - 15 ഗ്രാം സ്യൂഡ�ോമ�ോണസ് ഒരു ലിറ്റർ വെള്ളത്തിന് എന്ന ത�ോതിൽ സ്‌പ്രേ ചെയ്യുക. കുമിൾ നാശിനി തളിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ 150 മി.ലിറ്റർ ടിൽറ്റ് 200 ലിറ്റർ വെള്ളത്തിൽ കലർത്തി ഒരേക്കറിന് തളിക്കുക. ഇത്തരം പാടങ്ങളിൽ ര�ോഗ പ്രതിര�ോധ ശേഷിയുള്ള ഗൗരി പ�ോലെയുള്ള ഇനങ്ങൾ നടാം. തണ്ടുതുരപ്പൻ, ഓലചുരുട്ടി തുടങ്ങിയവയ്‌ക്കെതിരെ ട്രൈക്കോകാർഡുകൾ ഉപയ�ോഗിക്കാം. ഏക്കറ�ൊന്നിന് 2 സി.സി എന്ന ത�ോതിൽ ഒന്നോ രണ്ടോ ആഴ്ച ഇടവേളയിൽ കാർഡ് വയ്ക്കുക.

തെങ്ങ്

മികച്ച വിളവിന് ചിട്ടയായ വളപ്രയ�ോഗം കൂടിയേ തീരൂ. കഴിഞ്ഞ മാസം

വളം ചേർത്തില്ലെങ്കിൽ ഈ മാസം ചേർക്കണം. നന്നായി വളം ചേർത്താൽ തെങ്ങൊന്നിന് ശരാശരി 90 - 100 നാളികേരം കിട്ടും. തെങ്ങൊന്നിന് 25 കില�ോ ജൈവവളം; കൂടാതെ 250 350 ഗ്രാം യൂറിയ; 350 - 600 ഗ്രാം സൂപ്പർ ഫ�ോസ്‌ഫേറ്റ്; 400 - 650 ഗ്രാം മ്യൂറിയേറ്റ് ഓഫ് പ�ൊട്ടാഷ് എന്നിവ നൽകണം. നനയ്ക്കാൻ സൗകര്യമുള്ള ത�ോട്ടങ്ങളിൽ ഇത് യഥാക്രമം 200 - 270 ഗ്രാം, 275 - 500 ഗ്രാം, 275 - 500 ഗ്രാം എന്ന ക്രമത്തിലാകണം. മഴക്കാലമായതിനാൽ തെങ്ങിന് കൂമ്പ് ചീയൽ ര�ോഗം വരാൻ സാധ്യതയുണ്ട്. ഇതിന് മഴക്കാലത്തിന്റെ തുടക്കത്തിൽ തന്നെ അക്കോമിൻ - 40 (പ�ൊട്ടാസ്യം ഫ�ോസ്ഫണേറ്റ് ) എന്ന കുമിൾ നാശിനി 1.5 മില്ലി 300 മില്ലി വെള്ളത്തിൽ കലർത്തി നാമ്പോലയുടെ ത�ൊട്ടടുത്തുള്ള ഓലക്കവിളുകളിൽ മഴയില്ലാത്ത ദിവസങ്ങളിൽ ഒഴിക്കണം. കൂമ്പു ചീയൽ പിടിെപട്ടാൽ കേടുവന്ന ഭാഗം ചെത്തി നീക്കി ബ�ോർഡ�ോ കുഴമ്പ് തേച്ച് പുതിയ കൂമ്പ് വരുന്നതുവരെ മഴ ക�ൊള്ളാതെ

ഇനം യൂറിയ (കില�ോ) മ്യൂറിയേറ്റ് ഓഫ് പ�ൊട്ടാഷ് (കില�ോ) നാടൻ 12 7 ഉൽപാദനശേഷി കൂടി മൂപ്പു കുറഞ്ഞവ 15 12 ഉൽപാദനശേഷി കൂടി ഇടത്തരം മൂപ്പ് 18 15 ജൂണിൽ നട്ട പാടങ്ങളിലും ഈ മാസം അവസാനത്തോടെ ഒന്നാം മേൽവളം ഈ പട്ടിക പ്രകാരം ഒരേക്കറിന് ചേർക്കാം ഇനം യൂറിയ (കില�ോ) മ്യൂറിയേറ്റ് ഓഫ് പ�ൊട്ടാഷ് (കില�ോ) നാടൻ 9 7 മൂപ്പു കുറഞ്ഞവ 20 12 ഇടത്തരം മൂപ്പ് 26 15 www.krishijagran.com

55


MALAYALAM VOLUME 01 ISSUE 07 JULY 2017 PAGES 84 ` 35

വിത്തും കൈക്കോട്ടും

സംരക്ഷിക്കണം. ചെന്നീര�ൊലിപ്പ് കണ്ടാൽ കറ ഒലിക്കുന്ന ഭാഗം മൂർച്ചയുള്ള കത്തിയ�ോ ഉളിയ�ോ ക�ൊണ്ട് ചെത്തിമാറ്റി ബ�ോർഡ�ോ കുഴമ്പോ, 5 മില്ലി കാലിക്സ ‌ ിൻ 100 മില്ലി വെള്ളത്തിൽ കലർത്തിയ�ോ തേയ്ക്കണം. ക�ോൾടാർ പുരട്ടുന്നതും നല്ലതാണ്. തെങ്ങിൻ ത�ോപ്പിൽ സാധ്യമാകുന്നിടത്തോളം ഇടവിളകളും വളർത്താം.

റബർ

കനത്ത മഴയ്ക്ക് നടീൽ ഒഴിവാക്കുക. നടുന്നതിനു മുൻപ് ഉണങ്ങിപ്പൊടിഞ്ഞ കാലിവളവും ഫ�ോസ്ഫറസ് വളവും ചേർക്കുക. തൈ നട്ട് ചുറ്റും മണ്ണുറപ്പിച്ച് താങ്ങു നൽകുക. തൈക്കുഴിയിൽ മണ്ണൊലിച്ച് വെള്ളം കെട്ടാതെ ന�ോക്കണം. പുതുപ്പട്ടയും വെട്ടുചാലും കുമിൾ നാശിനി ക�ൊണ്ട് ആഴ്ചയിൽ രണ്ട് തവണ കഴുകണം.

വാഴ

നട്ട് രണ്ട് മാസം പ്രായമായ പാളയൻക�ോടന് ചുവട�ൊന്നിന് 110, 500, 335 ഗ്രാം വീതം യൂറിയ, റ�ോക്ക് ഫ�ോസ്‌ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പ�ൊട്ടാഷ് എന്നിവ ചേർക്കാം. നട്ട് രണ്ടു മാസം കഴിഞ്ഞ നേന്ത്രന് 65 ഗ്രാം യൂറിയയും 100 ഗ്രാം പ�ൊട്ടാഷും നൽകണം. കളകൾ ചെത്തി ചുവട്ടിൽ കൂട്ടി മണ്ണിട്ടു മൂടുക. വാഴയ്ക്ക് ഊന്ന് ക�ൊടുക്കണം. വാഴയിൽ സിഗട്ടോക ര�ോഗം പിടിപെടാൻ സാധ്യതയുള്ള സമയമാണ്. മഴ തുടങ്ങുന്നത�ോടെയാണ് ഇത് വ്യാപകമാകുക. ര�ോഗബാധയുള്ള ഇലകൾ മുറിച്ചു കത്തിക്കുക. ഒരു ശതമാനം വീര്യമുള്ള ബ�ോർഡ�ോ മിശ്രിതം; ഒരു ഗ്രാം ബാവിസ്റ്റിൻ; അര മില്ലി കാലിക്സ ‌ ിൻ, രണ്ട് ഗ്രാം ഡൈത്തേൻ എം-45 ഇവയില�ൊന്ന് ഒരു ലിറ്റർ വെള്ളത്തിൽ എന്ന ത�ോതിൽ കലക്കി തളിക്കുക. ഇവയ്ക്കു പകരമായി സ്യൂഡ�ോമ�ോണസ് കൾച്ചർ 10

56

www.krishijagran.com

- 15 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന ത�ോതിൽ രണ്ടോ മൂന്നോ തവണ തളിക്കുക. ഒരു ചുവട്ടിൽ രണ്ടിൽ കൂടുതൽ വാഴ വളരാൻ അനുവദിക്കരുത്. വാഴയുടെ ഉണങ്ങിയ ഇലകൾ മുറിച്ചു കളഞ്ഞ് ത�ോട്ടം വൃത്തിയായി സൂക്ഷിക്കണം. രണ്ട് മില്ലി ഇക്കാലക്‌സ്, സെവിൻ (50%) നാല് ഗ്രാം എന്നിവയില�ൊന്ന് ഒരു ലിറ്റർ വെള്ളത്തിൽ എന്ന ത�ോതിൽ ഇലക്കവിളുകളിൽ തളിക്കാം.

കുരുമുളക്

വേരു പിടിപ്പിച്ച കുരുമുളക് വള്ളികൾ നടുന്നത് തുടരാം. നേരത്തെ നട്ട വള്ളികൾ താങ്ങുകാലിന�ോട് ചേർത്തുകെട്ടണം. ത�ോട്ടത്തിൽ കഴിയുന്നിടത്തോളം സൂര്യപ്രകാശം കിട്ടാൻ അനുവദിക്കുക. തണൽ കൂടിയാൽ പ�ൊള്ളു വണ്ടും കുമിൾ ര�ോഗങ്ങളും കൂടും. സ്യൂഡ�ോമ�ോണസ് കൾച്ചർ 10 -15 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന ത�ോതിൽ ചേർത്തു തളിക്കുക. ത�ോട്ടം ശുചിയായി സൂക്ഷിക്കുക. ദ്രുതവാട്ടം നിയ�ിക്കാൻ ഒരു ശതമാനം വീര�മുള്ള ബ�ോർഡ�ോ മിശ്രിതം ക�ൊടിയിലും ചുവട്ടിലും തളിച്ചു ക�ൊടുക്കുക. വിശദവിവരങ്ങൾക്ക് പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെടാം. ഫ�ോൺ നമ്പർ : 0460 2227287

കമുക്

മരമ�ൊന്നിന് 500 ഗ്രാം വീതം കുമ്മായം തടത്തിൽ വിതറി ക�ൊത്തിച്ചേർക്കുക. തളിരിലകളിൽ നിന്ന് നീരുറ്റിക്കുടിച്ച് മഞ്ഞളിപ്പുണ്ടാക്കുന്ന ചുവന്ന ചാഴികളെ നിയന്ത്രിക്കാൻ സെവിൻ (50%) നാലു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന ത�ോതിൽ തളിക്കുക. മണ്ണിന്റെ പുളിരസം നിയന്ത്രിച്ച് വെള്ളക്കെട്ട് തടഞ്ഞ്, ചിട്ടയായി വളം ചേർത്താൽ കമുകിന്റെ മഞ്ഞളിപ്പ് ഒഴിവാക്കാൻ സാധിക്കും.


ജാതി, ഗ്രാമ്പു

കള നീക്കി ത�ോട്ടം വൃത്തിയാക്കി വെള്ളക്കെട്ടില്ലാതെ ശ്രദ്ധിക്കുക. കുമിൾ ര�ോഗ നിയന്ത്രണത്തിന് ബ�ോർഡ�ോ മിശ്രിതം പ്രയ�ോഗിക്കാം. ഇലകളും ക�ൊമ്പും ഉണങ്ങുന്നതു കണ്ടാൽ കമ്പ് മുറിച്ചു നീക്കി ബ�ോർഡ�ോ മിശ്രിതമ�ോ ബാവിസ്റ്റിന�ോ (രണ്ട് ഗ്രാം/ലിറ്റർ) തളിക്കുക.

പെറ്റ്‌സ് ക�ോർണർ

ഏലം

പുതിയ ത�ോട്ടങ്ങളിൽ തണൽമരത്തൈകൾ നടാം. അഴുകൽ ര�ോഗത്തിനെതിരെ കരുതൽ വേണം. ര�ോഗമുള്ള ചുവടുകൾ പിഴുത് നശിപ്പിക്കുക. അവ നിന്ന ഭാഗം കുമിൾനാശിനി ക�ൊണ്ട് കുതിർക്കുക. ഏലച്ചെടികളിൽ ബ�ോർഡ�ോ മിശ്രിതം തളിക്കുക. ട്രൈക്കോഡെർമ കൾച്ചർ അഴുകിപ്പൊടിഞ്ഞ കാലിവളത്തിൽ കലർത്തി ചേർക്കുന്നത് ഇത്തരം ര�ോഗങ്ങൾ ചെറുക്കും. സ്യൂഡ�ോമ�ോണസ് കൾച്ചർ 10-15 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന ത�ോതിൽ മഴയില്ലാത്തപ്പോൾ തളിച്ചാൽ കുമിൾ ര�ോഗങ്ങൾ നിയന്ത്രിക്കാം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് വിളിക്കാവുന്ന ഫ�ോൺ നമ്പർ : ഏലം ഗവേഷണ കേന്ദ്രം, പാമ്പാടുംപാറ (04868 - 236263); ഏലം ഗവേഷണ കേന്ദ്രം, മൈലാടും പാറ (04868 - 237268).

മാവ്

ക�ൊമ്പുണക്കമാണ് മാവിൽ ശ്രദ്ധിക്കേണ്ട സംഗതി; കുമിശര�ോഗമാണിത്. നിറവ്യത്യാസം കാണുന്ന ഭാഗത്തിനു താഴെവച്ച് കേടുവന്ന കമ്പ് മുറിച്ചു തീയിടുക. മുറിപാടിൽ ബ�ോർഡ�ോ കുഴമ്പോ, ക�ോപ്പർ ഓക്‌സിക്ലോറൈഡ�ോ പുരട്ടുക. ഒട്ടുതൈകൾ നടുമ്പോൾ ഒട്ടുസന്ധിക്ക് താഴെ മുളക്കുന്ന ചിനപ്പുകൾ നീക്കണം.

പൈനാപ്പിൾ

ചെടികൾക്കിടയിൽ വെള്ളം കെട്ടരുത്. കളകൾ വളരുന്നത് തടയുക. ഇലകളിൽ അഴുകൽ കണ്ടാൽ ഉടൻ ബ�ോർഡ�ോ മിശ്രിതം തളിക്കണം.

കിഴങ്ങുവിളകൾ

മരച്ചീനി, ചേന, കാച്ചിൽ, ചേമ്പ് തുടങ്ങിയ കിഴങ്ങു വിളകളിൽ കളകൾ നീക്കംി മണ്ണ് കൂനകൂട്ടണം. കപ്പത്തടങ്ങളിൽ കുറച്ചു കറിയുപ്പിട്ട് മണ്ണ് ക�ൊത്തിച്ചേർക്കുക. ഇത് വിളവു കൂട്ടാനും വലിപ്പമുള്ള കിഴങ്ങുകളുണ്ടാകാനും സഹായിക്കും. കൂടുതൽ വിവരങ്ങൾക്ക് ശ്രീകാര്യത്തെ കേ� കിഴങ്ങുവർഗ ഗവേഷണ സ്ഥാപനവുമായി ബന്ധപ്പെടാം.

ഫ�ോൺ നമ്പർ :0471- 2598551 മുതൽ 2598555 വരെ

നായ്ക്കളും പല്ലു തേയ്ക്കണം

നാ

യ് പ്രേമികളെ കുഴപ്പിക്കുന്ന കാര്യ മാണ് വളർത്തു നായ്ക്കളുടെ വായ്‌ നാറ്റം. നായ്ക്കൾക്ക് വായ്ക്കകത്ത് വരുന്ന ര�ോഗ ങ്ങളുടെ ആദ്യലക്ഷണം കൂടിയാണിത്. വായ്ക്കക ത്തുണ്ടാകുന്ന അണുബാധ, മ�ോണപഴുപ്പ്, വ്രണങ്ങൾ, പല്ലുകൾക്കുണ്ടാകുന്ന കേടു പാടു കൾ, മുഴകൾ എന്നിവയാണ് വായ്‌നാറ്റത്തിന് കാരണം. കൂടാതെ ദഹനേ�ിയ ര�ോഗങ്ങൾ, വായു ക�ോപം എന്നിവയും വായ്ന ‌ ാറ്റത്തിന് കാരണമാകും. ര�ോഗങ്ങൾ തിരിച്ചറിയാൻ വെറ്ററിനറി സർജന്റെ സഹായം തേടണം. നായ്ക്കളെ വീട്ടിൽ വച്ചു തന്നെ പരിശ�ോധിക്കാൻ അവയുടെ വായ് തുറക്കാനുള്ള ‘മൗത്ത് ഗാംഗ് ’ എന്ന ഉപകരണം ഉപയ�ോഗിക്കാം. ഇത് ചെയ്യുമ്പോൾ നായയുടെ കടി ക�ൊള്ളാതെ ശ്രദ്ധിക്കണം. വായ്‌നാറ്റത്തിന്റെ കാരണം കണ്ടുപിടിച്ചാൽ മാത്രമേ ഏതു ചികിത്സ വേണം എന്ന് നിശ്ചയിക്കാനാകൂ. ചിലപ്പോൾ ആന്റിബയ�ോട്ടിക് മരുന്നുകൾ ഒരാഴ്ചയ�ോളം നൽകേണ്ടി വരും മാംസാഹാരം കൂടുതൽ കഴിക്കുന്ന നായ്ക്കളിലാണ് വായ്ന ‌ ാറ്റം ക്രമാതീതമായി അനുഭവപ്പെടുന്നത്. പാകം ചെയ്ത നല്ല ഇറച്ചി മാത്രം വൃത്തിയായി നൽകുക എന്നതാണ് പരിഹാരം. ഇറച്ചിക്കടകളിൽ നിന്നുള്ള മാലിന്യങ്ങൾ ഒരിക്കലും നൽകാതിരിക്കുക. ഒപ്പം നായ്ക്കളുടെ പല്ല് ദിവസവും തേയ്ക്കണം. തീരെ ചെറുപ്പത്തിൽ തന്നെ ഈ ശീലം തുടങ്ങണം. ഇതിന് ടൂത്ത് ബ്രഷ് ഉപയ�ോഗിക്കാം. വളർത്തു മൃഗങ്ങൾക്കുള്ള ടൂത്ത് പേസ്റ്റ് മാത്രമേ ഉപയ�ോഗിക്കാൻ പാടുള്ളൂ. ഫ്‌ളൂറൈഡ് ഇല്ലാത്ത പേസ്റ്റ് ഉപയ�ോഗിക്കുകയാണ് നല്ലത്. ദുസ്വാദും ദുർഗന്ധവുമുള്ള പേസ്റ്റുകൾ ഉപയ�ോഗിക്കരുത്. ശീലിപ്പിച്ചു കഴിഞ്ഞാൽ നായ്ക്കളെ പല്ലു തേപ്പിക്കാൻ എളുപ്പമാകും. ഇങ്ങനെയായാൽ വൃത്തിയുള്ള പല്ലുകൾ നായയെ മിക്ക ര�ോഗങ്ങളിൽ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്യും.

www.krishijagran.com

57


MALAYALAM VOLUME 01 ISSUE 07 JULY 2017 PAGES 84 ` 35

ഫലസസ്യം

dw_-«m³ Ir-jn-bnse \ho-\ k-t¦-X§Ä

ഡ�ോ. സണ്ണി ജ�ോർജ് ഡയക്ടർ, റിസർച്ച് & ഡവലപ്‌മെന്റ്‌, ഹ�ോംഗ്രോൺ ബയ�ോടെക്

തെ

ക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും പ്രചാരമുള്ള ഫലവൃക്ഷങ്ങളില�ൊന്നായ റംബുട്ടാൻ കേരളത്തിലെ തനതായ കാലാവസ്ഥയിൽ വളരെ വിജയകരമായി കൃഷിചെയ്യാൻ സാധിക്കുമെന്ന് ഇവിടത്തെ കർഷകർ ഇതിന�ോടകം തെളിയിച്ചിട്ടുണ്ട്. കൂടാതെ തമിഴ്‌നാട്ടിലെ കുറ്റാലും പ�ോലുള്ള ചില ഭാഗങ്ങൾ, കർണ്ണാടകയിലെ മംഗലാപുരം, കുടക് എന്നീ പ്രദേശങ്ങളും മഹാരാഷ്ട്രയിൽ ക�ൊങ്കൺ പ്രദേശങ്ങളും റംബുട്ടാൻ കൃഷിയ്ക്ക് വളരെ യ�ോജിച്ചതാണ്. കായ്കളുടെ വർണ്ണഭംഗിയാൽ അലങ്കൃതമായ റംബുട്ടാൻ ഒരു അലങ്കാരവൃക്ഷമായിട്ടും വീട്ടുവളപ്പിലും ത�ൊടിയിലും നട്ടുവളർത്താവുന്നതാണ്.

58

www.krishijagran.com

ഉൾക്കാമ്പ് പ്രത്യേകതരം സ്വാദിനാൽ വളരെ മാധുര്യമേറിയതാണ്. വിവിധതരം വിറ്റാമിനുകൾ, ധാതുക്കൾ, കാർബ�ോഹൈഡ്രേറ്റുകൾ, മറ്റ് സസ്യജന്യസംയുക്തങ്ങൾ എന്നീ പ�ോഷകങ്ങളാൽ സമൃദ്ധമാണ് റംബുട്ടാൻ പഴങ്ങൾ. ഇതിന്റെ പുറംത�ോടിലും പൾപ്പിലും അടങ്ങിയിരിക്കുന്ന നിരവധി ആന്റിഓക്‌സിഡന്റുകൾ ശരീരക�ോശങ്ങളെ കാൻസർ പ�ോലുള്ള ര�ോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. ട്രോപ്പിക്കൽ കാലാവസ്ഥ നിലനിൽക്കുന്ന ഏത�ൊരു പ്രദേശത്തും റംബുട്ടാൻ വളരുന്നതായി കാണുന്നു. അന്തരീക്ഷത്തിലെ


ജ�ോസ് ജേക്കബ് എം.ഡി ഹ�ോംഗ്രോൺ ബയ�ോടെക് ഉയർന്ന ആർദ്രതയും ഊഷ്മളമായ കാലാവസ്ഥയുമാണ് പ്രധാന ഘടകങ്ങൾ. വർഷത്തിൽ 150 മുതൽ 250 സെ.മീ വരെ മഴയും ആവശ്യമാണ്. സമുദ്രനിരപ്പിൽ നിന്ന് 800 മീ വരെ ഉയരമുള്ള സ്ഥലങ്ങളാണ് കൃഷിയ്ക്ക് യ�ോജിച്ചത്. ഏറ്റവും അനുയ�ോജ്യമായ താപനില 22 മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെയാണ്. ചെറിയ ത�ോതിലുള്ള താപനിലാവ്യതിയാനം ചെടികളുടെ വളർച്ചയേയും വിളവിനെയും ഗൗരവമായി ബാധിക്കാറുമില്ല. എല്ലാത്തരം മണ്ണിലും റംബുട്ടാൻ വളരുമെങ്കിലും നല്ല നീർവാർച്ചയുള്ള പശിമരാശി മണ്ണാണ് നല്ല വളർച്ചയ്ക്കും മികച്ച വിളവിനും നല്ലത്. അമ്ലാംശവും ക്ഷാരാംശവും മിതമായിരിക്കണം (പി.എച്ച് മൂല്യം 4.5 മുതൽ 6.5 വരെ). വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ കൃഷി ഒഴിവാക്കേണ്ടതാണ്. നല്ല സൂര്യപ്രകാശം ലഭ്യമാകുന്നതിനാൽ ചെരിവുള്ള സ്ഥലങ്ങളിൽ മികച്ച വിളവ് പ്രതീക്ഷിക്കാം. പുതുവിളകൾ പരീക്ഷിക്കുന്നതിൽ താല്പര്യം കാണിക്കാറുള്ള മലയാളികൾ തങ്ങളുടെ ത�ൊടികളിൽ വളർത്തിയിരുന്ന ആദ്യകാല റംബുട്ടാൻ മരങ്ങൾ വിത്തിൽ നിന്നും ഉണ്ടായതിനാൽ അവയെല്ലാം ഗുണമേന്മ കുറഞ്ഞ നാടൻ ഇനങ്ങളാണ്. മധുരം കുറഞ്ഞ്, പുളി കൂടിയും കുരു ഉൾക്കാമ്പിൽ നിന്ന് വേർപെടുത്താൻ കഴിയാത്തതും ഉൾക്കാമ്പ് വളരെ ശുഷ്‌ക്കമായതും വലിയ കുരുവുമ�ൊക്കെയുള്ള നാടൻ ഇനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ

കൃഷിചെയ്യാൻ തീരെ യ�ോജിച്ചതല്ല. ഇന്ത്യയിലും വിദേശങ്ങളിലുമുള്ള ധാരാളം റംബുട്ടാൻ ഇനങ്ങളെ പഠനവിധേയമാക്കിയതിന്റെ വെളിച്ചത്തിൽ ഗുണമേന്മയുള്ളതും നമ്മുടെ കാലാവസ്ഥയ്ക്ക് അനുയ�ോജ്യമായതുമായ ഏതാനും റംബുട്ടാൻ ഇനങ്ങളെ കണ്ടെത്തുകയുണ്ടായി. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാവുന്നവയും വീട്ടുവളപ്പിൽ കൃഷി ചെയ്യാവുന്നവയും ഇക്കൂട്ടത്തിലുണ്ട്. N 18, റ�ോങ്‌റിയൻ, സ്‌കൂൾബ�ോയ്, ബിൻജായ്, മൽവാന സ്‌പെഷ്യൽ എന്നിവ വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യാൻ ഏറ്റവും യ�ോജിച്ചവയാണ്. വീട്ടുവളപ്പിൽ വളർത്താവുന്ന ഇനങ്ങളാണ് E 35, കിങ്ങ് എന്നിവ. N 18, E 35 തുടങ്ങിയ ഇനങ്ങൾ വികസിപ്പിച്ചെടുത്തത് ക�ോട്ടയം ആസ്ഥാനമായ ഹ�ോംഗ്രോൺ ബയ�ോടെക് ആണ്. കൂടാതെ മലേഷ്യ, തായ്‌ലന്റ്, ശ്രീലങ്ക തുടങ്ങിയ വിദേശ രാജ്യങ്ങളിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്ത് വിജയിച്ച ഇനങ്ങളായ റ�ോങ്‌റിയൻ, സ്‌കൂൾബ�ോയ്, ബിൻജായ്, മൽവാന സ്‌പെഷ്യൽ, കിങ്ങ് എന്നിവ കേരളത്തിൽ ആദ്യമായി ക�ൊണ്ടുവന്നതും വൻത�ോതിൽ ഉല്പാദിപ്പിച്ച് കേരളത്തിൽ ലഭ്യമാക്കിയതും ഹ�ോംഗ്രോൺ ആണ്. സാപ്പിൻഡേസി സസ്യകുടുംബത്തിലെ അംഗമായ റംബുട്ടാൻ നെഫേലിയം ലപ്പേസിയം (Nephelium lappaceum) എന്ന

www.krishijagran.com

59


MALAYALAM VOLUME 01 ISSUE 07 JULY 2017 PAGES 84 ` 35

ഫലസസ്യം

ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്നു. റംബുട്ട് എന്ന മലയൻ (മലായ് )പദത്തിൽ നിന്നാണ് റംബുട്ടാൻ എന്ന വാക്കിന്റെ ഉത്ഭവം. ര�ോമാവൃതം എന്നാണിതിന്റെ അർത്ഥം. ഫലങ്ങൾ ഉരുണ്ടത�ോ മുട്ടയുടെ ആകൃതിയിലുള്ളത�ോ ആകാം. അഞ്ചു മുതൽ 20 പഴങ്ങൾ വരെ ഒരു കുലയിൽ ഉണ്ടാകുന്നത് സാധാരണമാണ്. തുകൽ പ�ോലെ കട്ടിയുള്ള പുറംത�ൊലി രണ്ട് വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്നു. കടും ചുവപ്പും മഞ്ഞയും നിറങ്ങളിൽ പഴങ്ങൾ കുലകളായി വിന്യസിച്ചിരിക്കുന്നത് കാഴ്ചയ്ക്ക് വളരെ മന�ോഹരമാണ്. ഓര�ോ പഴത്തിലും തവിട്ടുനിറത്തിലുള്ള ഒരു വിത്ത് ഉണ്ടാകും. ഇത് ഭക്ഷ്യയ�ോഗ്യമല്ല. റംബുട്ടാൻ മരങ്ങളിൽ ആൺ പെൺ വ്യത്യാസമുള്ളതിനാൽ വിത്ത് മുളച്ചുണ്ടാകുന്ന തൈകൾ കൃഷിയ്ക്ക് ഉപയ�ോഗിക്കരുത്. പകരം മുകുളനം (budding) വഴി ഉരുത്തിരിച്ചെടുക്കുന്ന ഉയർന്ന ഗുണമേന്മയുള്ള തൈകളാണ് ഉപയ�ോഗിക്കേണ്ടത്. ഇത്തരം തൈകൾ നട്ട് മൂന്നാംവർഷം മുതൽ പുഷ്പിക്കുകയും നല്ല പരിചരണം നൽകിയാൽ ആറു മുതൽ എട്ടു വർഷങ്ങൾക്കുള്ളിൽ ഉയർന്ന വിളവ് ലഭിക്കുകയും ചെയ്യും. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയ�ോജ്യമായി കണ്ടത് മരങ്ങൾ തമ്മിൽ 40 അടി അകലം നൽകുന്നതാണ്. ഇപ്രകാരം ഒരേക്കർ സ്ഥലത്ത് 30 മുതൽ 35 തൈകൾ വരെ നടാം. ഒരു മീറ്റർ സമചതുരത്തിലെടുത്ത കുഴിയിൽ മേൽമണ്ണ്, മൂന്ന് കുട്ട ട്രൈക്കോഡെർമസമ്പുഷ്ട ചാണകക്കൂട്ട്, ഒരു കില�ോ റ�ോക്ക് ഫ�ോസ്‌ഫേറ്റ് എന്നിവ യ�ോജിപ്പിച്ച് നിറയ്ക്കാം. തറനിരപ്പിൽ നിന്നും ഒരടി ഉയരത്തിലും മൂന്നടി വ്യാസത്തിലും കൂന കൂട്ടി തൈകൾ നടുന്നത് മികച്ച നടീൽ രീതിയായി കണ്ടുവരുന്നു. അനുയ�ോജ്യമായ പിള്ളക്കുഴി തയ്യാറാക്കി അതിൽ ഒരു പിടി ചാണകക്കൂട്ടും ഒരു പിടി റ�ോക്ക് ഫ�ോസ്‌ഫേറ്റും തൂകിയതിനുശേഷം പ�ോളിത്തീൻ കവറിനുള്ളിലെ മണ്ണുടയാതെ വളരെ ശ്രദ്ധയ�ോടെ കവർ നീക്കി

60

www.krishijagran.com

തൈകൾ നടാം. ചെടിയ്ക്കു ചുറ്റുമായി മൂന്നടി ചുറ്റളവിൽ വൃത്താകൃതിയിൽ തടമെടുക്കുന്നത് നനയ്ക്കുന്നതിനും തുടർന്ന് വളമിടുന്നതിനും സൗകര്യപ്രദമാണ്. ആറുമാസത്തിനു ശേഷം നിർദ്ദേശാനുസരണം വളപ്രയ�ോഗം നടത്താം. വരണ്ട കാലാവസ്ഥയിൽ ചെടികൾ നന്നായി നനയ്‌ക്കേണ്ടതാണ്. കീടങ്ങൾ പെരുകി ഫലവൃക്ഷങ്ങളെ ര�ോഗാതുരമാക്കുന്നതിൽ കളകൾക്ക് നല്ല പങ്കുള്ളതിനാൽ അവ യഥാസമയം നീക്കം ചെയ്ത് ത�ോട്ടം വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. റംബുട്ടാൻ മരങ്ങൾ വളരെ പ�ൊക്കംവച്ച് വളരാനുള്ള സ്വാഭാവിക പ്രവണതയുള്ളതിനാൽ ചെറുപ്രായത്തിൽ തന്നെ മരങ്ങളെ രൂപപ്പെടുത്തിയെടുക്കേണ്ടതാണ് (Plant Training). ചെടികൾ ഏകദേശം നാലടി ഉയരമെത്തുമ്പോൾ ശാഖകൾ കരുത്തോടെ മുളയ്ക്കാൻ രണ്ടര മുതൽ മൂന്നടി വരെ ഉയരത്തിൽ വച്ച് മുറിച്ചു നിർത്തണം. മൂന്നോ നാല�ോ കരുത്തുള്ള മുളകൾ പല ദിശകളിലേക്ക് വളർന്നുവരുന്നതിനായി ബാക്കിയുള്ള മുളകൾ നുള്ളി നീക്കണം. ഇവ ഓര�ോന്നും വളർന്ന് രണ്ടടി വരുന്ന മുറയ്ക്ക് വീണ്ടും മുറിച്ചു നിർത്തി ചെടികളെ ഒരു കുട പ�ോലെ വളർത്തി കരുത്തുറ്റ ശാഖാ വിന്യാസം രൂപപ്പെടുത്തിയാൽ മികച്ച വിളവ് ലഭിക്കും. രണ്ടുവർഷം ക�ൊണ്ട് ഈ രൂപപ്പെടുത്തൽ പ്രക്രിയ പൂർത്തിയാക്കാവുന്നതാണ്. വളപ്രയ�ോഗത്തോട് നന്നായി പ്രതികരിക്കുന്ന വൃക്ഷമാണ് റംബുട്ടാൻ. തൈകൾ നട്ട് ആദ്യ നാമ്പുകൾ വന്ന് ഇല മൂത്തതിനുശേഷം വേണം വളമിടാൻ. അഞ്ച് കില�ോ കാലിവളം അല്ലെങ്കിൽ കമ്പോസ്റ്റ് വിതറി മണ്ണ് കൂട്ടിക്കൊടുക്കുന്നത് നല്ലതാണ്. ഒപ്പം ധാരാളം ഉണങ്ങിയ ഇലകൾ ഇട്ട് പുതയിടുന്നതും ഉപകാരികളായ സൂക്ഷ്മജീവികളുടെ സാന്നിധ്യം വർദ്ധിപ്പിക്കുന്ന ജീവാമൃതം പ�ോലുള്ള ലായനികൾ അതിനു മുകളിൽ ഒഴിച്ചുക�ൊടുക്കുന്നതും വളർച്ചയ്ക്ക് നന്ന്.


എല്ലാ മാസവും ചെടികൾക്ക് ജീവാമൃതം ക�ൊടുക്കുന്നത് വരൾച്ചയെ ഒരു പരിധിവരെ അതിജീവിക്കാൻ അവയെ സഹായിക്കും. കാലിവളം ട്രൈക്കോഡെർമ സമ്പുഷ്ടമാക്കുന്നതും ഏറെ പ്രയ�ോജനം ചെയ്യും. വർഷത്തിൽ മൂന്നു തവണ (കാലവർഷാരംഭത്തിനു ത�ൊട്ടുമുമ്പും, തുലാവർഷാരംഭത്തോടെയും, അതിനുശേഷം വേനൽമഴയ�ോട് അനുബന്ധിച്ചും) എൻ.പി. കെ 18 ക�ോംപ്ലക്‌സ് 100 ഗ്രാം വീതം നൽകിയാൽ ചെടികൾ കൂടുതൽ കരുത്തോടെ വളരുകയും ശാഖകളും ഉപശാഖകളും വളർന്ന് തുടർന്നുള്ള വർഷങ്ങളിൽ അഗ്രശാഖകളെ പൂ പിടുത്തത്തിന് സജ്ജമാക്കുകയും ചെയ്യും. ആറു വർഷത്തിനുമേൽ പ്രായമുള്ള മരങ്ങൾക്ക് ഒരു കില�ോ 18 ക�ോംപ്ലക്സ ‌ ്, 30 കില�ോ ചാണകപ്പൊടി/കമ്പോസ്റ്റ് എന്നിവ നൽകണം. വിളവെടുപ്പിനെ തുടർന്നുള്ള കമ്പു ക�ോതലിന് ശേഷമാണ് വളമിടേണ്ടത്. ഇപ്രകാരം ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ മാത്രമാണ് നൈട്രജൻ കലർന്ന സംയുക്ത വളങ്ങൾ നൽകേണ്ടത്. കമ്പുക�ോതലിനു ശേഷം വളർന്നുവരുന്ന കരുത്തുള്ള ചെറു ശാഖാഗ്രങ്ങളിലാണ് പൂങ്കുലകൾ ഉണ്ടാകുന്നത്. പൂ പിടുത്തത്തിന് ത�ൊട്ടുമുൻപ് 300 ഗ്രാം മുതൽ ഒരു കില�ോ വരെ പ�ൊട്ടാഷ് നൽകുന്നത് വളരെ നല്ലതാണെന്ന് കണ്ടുവരുന്നു. വിളവെടുപ്പിന് ഏകദേശം ഒരു മാസം മുൻപും ഇതേ അളവിൽ പ�ൊട്ടാഷ് നൽകിയാൽ ഗുണമേന്മയുള്ള പഴങ്ങൾ ലഭിക്കുന്നതാണ്. ഫെബ്രുവരി മുതൽ ഏപ്രിൽ വരെയാണ് കേരളത്തിൽ റംബുട്ടാൻ പൂക്കാലം. ക�ൊമ്പുക�ോതലിനെ തുടർന്നുള്ള വളപ്രയ�ോഗത്തിലൂടെ ശാഖകൾ വളർന്ന് പന്തലിച്ച് ഇലകൾ നല്ല മൂപ്പെത്തിയതിനുശേഷം ഡിസംബർ-ജനുവരി മാസങ്ങളിലെ വരണ്ട കാലാവസ്ഥയിൽ സജ്ജമായ അഗ്രശാഖകളിലാണ് പൂങ്കുലകൾ ഉണ്ടാകുന്നത്. കരുത്തുറ്റ അഗ്രശാഖകളിൽ ഉണ്ടാകുന്ന പൂങ്കുലകൾ വികാസം പ്രാപിച്ച് പൂക്കൾ വിടരാൻ മരങ്ങളുടെ പ്രായവും വിളവുമനുസരിച്ച് നല്ല രീതിയിലുള്ള ജലസേചനം

ആവശ്യമാണ്. പരപരാഗണ സ്വഭാവമുള്ള ചെടിയായതിനാൽ തേനീച്ചകളുടെ സാന്നിധ്യം കായ്പിടുത്തത്തിന് അത്യന്താപേക്ഷിതമാണ്. പരാഗണം നടന്ന് കായ്കൾ വികാസം പ്രാപിക്കാൻ ഏകദേശം മൂന്നാഴ്ച വേണ്ടിവരും. വീണ്ടും മൂന്നാഴ്ച കൂടി കഴിഞ്ഞാൽ വളർന്നുവരുന്ന ഫലങ്ങളെ സംരക്ഷിച്ച് ഗുണമേന്മയുള്ളതാക്കാൻ ചില നൂതന മാർഗ്ഗങ്ങൾ അവലംബിക്കാവുന്നതാണ്. പൂക്കൾ വിരിയുന്ന അവസരത്തിൽ തന്നെ ചെറിയ മരങ്ങൾക്ക് 25 ഗ്രാമും വലിയ മരങ്ങൾക്ക് 50 ഗ്രാമും ബ�ോറ�ോൺ മണ്ണിൽ ചേർത്തു ക�ൊടുക്കണം. കായ്കൾ പയർമണിയുടെ വലുപ്പമാകുമ്പോൾ സ്യൂഡ�ോമ�ോണസ് 10 മി.ലി ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് സ്‌പ്രേ ചെയ്യുന്നത് ഇരട്ടി ഗുണം ചെയ്യും. ര�ോഗകാരികളായ സൂക്ഷ്മജീവികളെ സ്യൂഡ�ോമ�ോണസ് നശിപ്പിക്കുന്നത�ോട�ൊപ്പം സസ്യജന്യ ഹ�ോർമ�ോണുകൾ കായ്കൾക്ക് ലഭ്യമാക്കുക കൂടി ചെയ്താൽ ഫലങ്ങൾക്ക് ഗുണമേന്മയേറും. മൂന്നാഴ്ച ഇടവേളയിൽ സ്യൂഡ�ോമ�ോണസ് സ്‌പ്രേ ചെയ്താൽ നന്ന്. സ്യൂഡ�ോമ�ോണസ് സ്‌പ്രേ ചെയ്ത് ഒരാഴ്ച കഴിഞ്ഞ് സൾഫേറ്റ് ഓഫ് പ�ൊട്ടാഷ് മൂന്നു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് തളിക്കുന്നതും വളരെ ഫലപ്രദമാണ്. ഇപ്രകാരം സ്യൂഡ�ോമ�ോണസ്-പ�ൊട്ടാഷ് സ്‌പ്രേ മൂന്ന് അല്ലെങ്കിൽ നാല് പ്രാവശ്യം ചെയ്താൽ ഗുണമേന്മയുള്ള കായ്കൾ ലഭിക്കുന്നത�ോട�ൊപ്പം കായ്‌പ�ൊഴിച്ചിൽ ഒരു പരിധി വരെ തടയാവുന്നതുമാണ്. ഏതെങ്കിലും സൂക്ഷ്മ മൂലകങ്ങളുടെ അഭാവം ചെടികളിൽ ഉണ്ടെങ്കിലും കായ് പ�ൊഴിച്ചിൽ സംഭവിക്കാം. ഇതിനായി സൂക്ഷ്മ മൂലകങ്ങൾ

www.krishijagran.com

61


MALAYALAM VOLUME 01 ISSUE 07 JULY 2017 PAGES 84 ` 35

ഫലസസ്യം

പത്രപ�ോഷണം (Foliar Spray) വഴി നൽകുന്നത് വളരെ ഫലപ്രദമാണ്. ഓക്‌സിൻ-സൈറ്റോകൈനിൻ ഹ�ോർമ�ോണുകളുടെ സന്തുലിതാവസ്ഥ ക്രമരഹിതമായാലും കായ് പ�ൊഴിച്ചിൽ സംഭവിക്കാവുന്നതാണ്. ലീഫ് ടിഷ്യൂ അനാലിസിസിലൂടെ (Leaf tissue analysis) ഇലകളിലെ സൂക്ഷ്മ മൂലകങ്ങളുടെ ശരിയായ ത�ോതിലുള്ള സാന്നദ്ധ്യം മനസ്സിലാക്കി പത്രപ�ോഷണം നൽകിയാൽ കൂടുതൽ ഫലപ്രദമായിരിക്കും. വെള്ളത്തിൽ ലയിക്കുന്ന സൾഫർ മൂന്ന് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് തളിക്കുന്നത് കായ്കൾക്ക് ഏതെങ്കിലും കാരണവശാൽ കുമിൾബാധയുണ്ടായാൽ അതിനെ ഫലപ്രദമായി പ്രതിര�ോധിക്കുന്നതുമാണ്. ത�ോട്ടങ്ങളിൽ വച്ചുപിടിപ്പിക്കുന്ന ഉയർന്ന ഗുണമേന്മയുള്ള റംമ്പുട്ടാൻ മരങ്ങളിൽ രണ്ടു തരത്തിലുള്ള പൂക്കൾ കാണുന്നു. ഇവയിൽ 95 ശതമാനത്തിലധികവും പൂക്കൾ ധർമ്മംക�ൊണ്ട് പെൺപൂക്കളും ഘടനയിൽ ദ്വിലിംഗ പുഷ്പങ്ങളുമാണ്. ആൺപൂക്കൾ വളരെ കുറവായതിനാലും ആവശ്യമായ പരാഗരേണുക്കൾ ഇവ ഉത്പാദിപ്പിക്കാത്തതിനാലും ശരിയായ രീതിയിലുള്ള പരാഗണം റംമ്പുട്ടാനിൽ നടക്കുന്നില്ല. പക്ഷേ, പ�ൊതുവെ ന�ോക്കിയാൽ പരാഗണവും അതിന�ോടനുബന്ധിച്ചുള്ള ബീജസങ്കലനവും നടക്കാതെ റംമ്പുട്ടാനിൽ കായ്കൾ രൂപപ്പെടുന്നത് കാണാം. എന്നാൽ, ഇത്തരം കായ്കൾ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ പ�ൊഴിഞ്ഞുപ�ോകാറുണ്ട്. ഘടനയിൽ പെൺപൂക്കളുടെ ധർമ്മം നിർവ്വഹിക്കുന്ന ഏതാനും ദ്വിലിംഗ പുഷ്പങ്ങളെ ആൺപൂക്കളാക്കി മാറ്റിയാൽ പരാഗരേണുക്കളുടെ അളവ് വർദ്ധിപ്പിച്ച് ഉയർന്ന ത�ോതിലുള്ള കായ്പിടുത്തത്തിന് സജ്ജമാക്കാവുന്നതേയുള്ളൂ. ഇതിനായി ഒരു മരത്തിലെ ഏകദേശം പത്തു ശതമാനം പൂങ്കുലകൾ തെരഞ്ഞെടുത്ത് അവയെ പ്രത്യേകം മാർക്ക് ചെയ്യണം. ഇത്തരം തെരഞ്ഞെടുത്ത പൂങ്കുലകളിലെ ഏതാനും ചില പൂക്കൾ നന്നായി വിടരുകയും ബാക്കിയുള്ളവ പൂമ�ൊട്ടായി തന്നെ നിലനിൽക്കുമ്പോഴാണ് സൂപ്പർഫിക്‌സ് ലായനി, നാഫ്ത്തലിൻ അസറ്റിക് ആസിഡ് (NAA) തളിക്കേണ്ടത്. ഒരു മില്ലി സൂപ്പർഫിക്സ ‌ ് രണ്ടുലിറ്റർ

62

www.krishijagran.com

വെള്ളത്തിൽ കലക്കി രാവിലെ ഒൻപതുമണിക്ക് മുമ്പ് തെരഞ്ഞെടുത്ത പൂങ്കുലകളിൽ തളിക്കണം. ഏകദേശം ആറ് ദിവസങ്ങൾക്കുശേഷം ഏതാനും പൂക്കൾ ആൺപൂക്കളായി മാറുകയും അവയിലെ കേസരങ്ങൾ പ�ൊട്ടി പരാഗരേണുക്കൾ ലഭ്യമായി പരാഗണത്തിന് വിധേയമായി ഉയർന്ന ത�ോതിലുള്ള കായ്പിടുത്തം ഉണ്ടാക്കുകയും ചെയ്യും. ഇപ്രകാരം ശരിയായ രീതിയിൽ പരാഗണം നടന്ന് മികച്ച ഗുണമേന്മയുള്ള കായ്കൾ ലഭിക്കാൻ ഇത്തരം ചില പ്രാധാന കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും. വളരെ നന്നായി പരിപാലിക്കുന്ന റംമ്പുട്ടാൻ മരങ്ങൾക്ക് കാര്യമായ ര�ോഗ-കീടബാധകള�ൊന്നും കാണാറില്ല. ത�ോട്ടങ്ങളിൽ മരങ്ങൾ തമ്മിൽ 40 അടി അകലം നൽകുന്നതു തന്നെ ഒരു മികച്ച സസ്യസംരക്ഷണ മാർഗ്ഗമാണ്. കമ്പുണങ്ങലും ഇലതീനിപ്പുഴുക്കൾ, മിലിമൂട്ട, ശൽക്കകീടങ്ങൾ എന്നിവയുടെ ആക്രമണങ്ങളുമാണ് റംമ്പുട്ടാൻ മരങ്ങൾക്ക് ഭീഷണിയാകുന്നത്. തണ്ടുതുരപ്പൻ പുഴുക്കളുടെ ആക്രമണഫലമാണ് കമ്പുണക്കം. കീടബാധയേറ്റ ശാഖകൾ മുറിച്ചു നീക്കി തീയിടുന്നത് ഫലപ്രദം. മുറിപ്പാടുകളിൽ ഏതെങ്കിലും കുമിൾനാശിനിപ്പൊടി കുഴമ്പുരൂപത്തിൽ തേയ്‌ക്കേണ്ടതാണ്. ഇലതീനിപ്പുഴുക്കളെ നിയ�ിക്കുന്നതിന് വേപ്പധിഷ്ഠിത ഉല്പന്നങ്ങൾ തളിക്കാം. മിലിമൂട്ടയുടെ ആക്രമണം നേരിടുന്നതിന് വെർട്ടിസില്ലിയം ഫലപ്രദമാണ്.


www.krishijagran.com

63


MALAYALAM VOLUME 01 ISSUE 07 JULY 2017 PAGES 84 ` 35

കൃഷി-മൃഗസംരക്ഷണ സംബന്ധിയായ കർഷകരുടെ സംശയങ്ങൾക്ക് ഈ പംക്തിയിലൂടെ വിദഗ്ധർ ഉത്തരം നൽകുന്നു. സംശയങ്ങൾ അയയ്‌ക്കേണ്ട വിലാസം: അഗ്രോ ക്ലിനിക്, C/o എഡിറ്റർ, കൃഷിജാഗരൺ, a/5-2a, ഇലങ്കം ഗാർഡൻസ്, വെള്ളയമ്പലം, ശാസ്തമംഗലം പി.ഒ., തിരുവനന്തപുരം - 10 , ഇ-മെയിൽ: malayalamkrishi@gmail.com

? വീട്ടുമുറ്റത്ത് ഒരു മുന്തിരിച്ചെടി പടർത്തിയിട്ടുണ്ട്. തരക്കേടില്ലാതെ വളരുന്നു. എന്തൊക്കെ വളങ്ങളാണ നൽകേണ്ടത്? പരിചരണം എങ്ങനെ? എം.ജ�ോജി മ�ോൻ, തകഴി വളരുന്നതിനനുസരിച്ച് മുന്തിരിച്ചെടിയുടെ തലപ്പു നുള്ളി വിടണം. കൂടുതൽ ശാഖകൾ ഉണ്ടാകാനാണിത്. ഇത് ഒരടി ഉയരത്തിലെത്തുമ്പോൾ വീണ്ടും തലപ്പ് നുള്ളുക. ഏതാണ്ട് 10 മാസത്തെ വളർച്ചയാകുമ്പോൾ ഒരു ചെടിയുടെ വള്ളികൾ ക�ൊണ്ട് ഒരു സെന്റ് സ്ഥലം നിറയും. ഇത�ോടെ എല്ലാ തലപ്പും മുറിച്ചു മാറ്റി ഇലകൾ അടർത്തി കളയണം. തുടർന്ന് 15 ദിവസം കഴിയുമ്പോൾ തളിരിലകള�ോട�ൊപ്പം ശിഖരം മുഴുവൻ പച്ച നിറത്തിലുള്ള പൂക്കൾ പിടിക്കുന്നത് കാണാം. തലപ്പ് വീണ്ടും ഒന്നരയടിയ�ോളം വളരും വീണ്ടും തലപ്പ് നുള്ളിക്കളയുക. തുടർന്ന് താഴെയുള്ള മൂന്ന് ഇലകളും സ്പ്രിങ് പ�ോലെയുള്ള ചുറ്റുവള്ളികളും നീക്കണം. ശരിയായി ശിഖരങ്ങൾ നീക്കിക്കഴിഞ്ഞാൽ പന്തലിൽ വള്ളികൾ മാത്രമായി കാണാം. ഇനിയുണ്ടാകുന്ന പൂവുകളാണ് നാലുമാസം കഴിയുമ്പോൾ കായ്കളായി മാറി വിളയുന്നത്. വിളഞ്ഞ മുന്തിരി പറിച്ചെടുത്തശേഷം വീണ്ടും ശിഖരം ക�ോതിയാൽ ഒരു വർഷം തന്നെ

64

www.krishijagran.com

മൂന്നു പ്രാവശ്യം വരെ വിളവെടുക്കാം. നടുന്നതിനുമുൻപ് ജൈവവളങ്ങൾക്ക് പുറമെ 250ഗ്രാം കടലപ്പിണ്ണാക്ക് വെള്ളത്തിൽ കുതിർത്ത് രണ്ടു ദിവസം കഴിയുമ്പോൾ തെളിയൂറ്റി ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ചുവട്ടിൽ ഒഴിച്ചു ക�ൊടുക്കാം. രണ്ടു മാസം കൂടുമ്പോൾ ചാണകം, കമ്പോസ്റ്റ്, ആട്ടിൻകാഷ്ഠം ഇവയെല്ലാം കൂടി ചുവട�ൊന്നിന് 15 കില�ോ വീതം ഇടാം. വിളവെടുക്കാറാകുന്നതിന് ഒരാഴ്ച മുൻപ് തടം നനയ്ക്കുന്നത് നിർത്തിയാൽ മുന്തിരിക്ക് മധുരം കൂടും എന്നോർക്കുക.

? കൂർക്ക കൃഷിയും പരിപാലനവും എങ്ങനെ? അഹമ്മദ് കുട്ടി, ചിങ്ങവനം ജൂലായ് മുതൽ ഒക്‌ട�ോബർ വരെയാണ് കേരളത്തിൽ കൂർക്കയുടെ പ്രധാനകൃഷിക്കാലം. കിഴങ്ങുകൾ മുളപ്പിച്ച വള്ളിയാണ് നടുക. വെള്ളം കെട്ടിനിൽക്കാത്ത നീർവാർച്ചയും വളക്കൂറുമുള്ള സ്ഥലം തെരഞ്ഞെടുക്കണം. ശ്രീധരയും നിധിയുമാണ് കൂർക്കയിലെ പ്രധാന ഇനങ്ങൾ. കൂർക്കകൃഷിക്ക് ഒരു മാസം മുൻപു തന്നെ നഴ്സ ‌ റിയെരുക്കണം. ഒരു ഹെക്റ്ററിൽ നടാനാവശ്യമായ തൈകൾ കിട്ടാൻ 500 - 600 ച.മീറ്റർ നഴ്സ ‌ റി വേണം. നഴ്സ ‌ റിയിൽ കാലിവളം


അടിവളമായി ചേർത്ത് തയ്യാറാക്കുക. 30 സെ.മീ അകലത്തിലെടുത്ത വരമ്പുകളിൽ 15 സെ.മീറ്റർ അകലത്തിൽ വിത്തുപാകാം. മൂന്നാഴ്ച കഴിയുമ്പോൾ 10-15 സെ.മീറ്റർ നീളമുള്ള കഷണങ്ങളായി വള്ളികൾ മുറിച്ചെടുക്കണം. കിളച്ചൊരുക്കിയ സ്ഥലത്ത് 30 സെ.മീറ്റർ അകലത്തിൽ 60 - 90 സെ.മീറ്റർ വീതിയിൽ വാരങ്ങളെടുത്ത് 30X15 സെ.മീറ്റർ അകലം നൽകി വള്ളികൾ നടാം. ഹെക്ടറിന് 10 ടൺ കാലിവളം, 65 കി.ഗ്രാം യൂറിയ, 300 കി.ഗ്രാം രാജ്‌ഫ�ോസ്, 80 കി.ഗ്രാം പ�ൊട്ടാഷ് എന്നിവ നിലമ�ൊരുക്കുന്നതിന�ോട�ൊപ്പം ചേർക്കുക. നട്ട് 45-ാം ദിവസം മേൽവളമായി 65 കി.ഗ്രാം യൂറിയ, 80 കി.ഗ്രാം പ�ൊട്ടാഷ് വളം എന്നിവ കൂടി ചേർക്കണം. ആവശ്യത്തിന് കളനീക്കുക; മണ്ണടുപ്പിക്കുക. വള്ളി നട്ട് അഞ്ചുമാസമാകുമ്പോൾ വിളവെടുക്കാം.

? വീട്ടിൽ പച്ചക്കറിത്തോട്ടത്തിൽ മൂഞ്ഞപ�ോലെയുള്ള വിവിധ പ്രാണികൾ കൂട്ടംകൂടിയിരുന്ന് നീരുറ്റിക്കുടിക്കുന്നു. ഇലകൾ പാടേ കരിയുന്നു. കാര്യമായ വിളവും കിട്ടുന്നില്ല. ഇതിന് പ്രതിവിധിയെന്ത്? മിനി സ�ോളമൻ, ആലക്കോട് പച്ചക്കറിത്തോട്ടത്തിൽ മഞ്ഞക്കെണി (യെല്ലോ ട്രാപ്പ് ) കെട്ടുക. പ്രാണികൾ ഇതിൽ ഒട്ടിപ്പിടിച്ച് ഒരു പരിധി വരെ നശിക്കും. കൂടുതലായി പ്രാണികൾ കേടാക്കിയ ഇലകൾ പറിച്ചു നശിപ്പിക്കുക. രണ്ടു ശതമാനം വീര്യത്തിൽ വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം തളിക്കുക. അല്ലെങ്കിൽ 80 മില്ലി വേപ്പെണ്ണയും 20 മില്ലി ആവണക്കെണ്ണയും 60 ഗ്രാം ബാർസ�ോപ്പ് 150 മില്ലി വെള്ളത്തിൽ ലയിപ്പിച്ചതും കലർത്തി ഇതിലേക്ക് 150 ഗ്രാം വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. ഇത് ആറിരട്ടി വെള്ളം ചേർത്ത് തളിക്കുന്നത് ഫലപ്രദമാണ്.

? കന്നുകാലികളിൽ ഹെർണിയയുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ്? ഇതിന്റെ ചികിത്സ എങ്ങനെ? പി.കെ.എബ്രഹാം, എരുമപ്പെട്ടി പ�ൊക്കിൾ ഭാഗത്തുണ്ടാകുന്ന ഹെർണിയ അഥവാ കുടലിറക്കം സാധാരണയായി കന്നുക്കുട്ടികളിലാണ് കാണുന്നത്. ജനനസമയത്തിന് മുമ്പായി കന്നുക്കുട്ടിയുടെ പ�ൊക്കിൾ ഭാഗത്തുള്ള മാംസ പേശികൾ വേണ്ടതുപ�ോലെ കൂടിച്ചേരാത്തതാണ് ഇതിനുകാരണം. പ�ൊക്കിൾഭാഗത്ത് വീക്കം ഉണ്ടാകുകയാണ് പ്രധാന ലക്ഷണം. കന്നുക്കുട്ടിയെ മലർത്തിക്കിടത്തി പതുക്കെ അമർത്തിയാൽ വീക്കം താനേ താണുപ�ോകുന്നതും എഴുന്നേറ്റുനിൽ�മ്പോൾ വീക്കം വീണ്ടും ഉണ്ടാകുന്നതും കാണാം.

വീക്കം താണുപ�ോകുന്ന സന്ദർഭത്തിൽ ഹെർണിയക്ക് കാരണമായ ദ്വാരം കൈക�ൊണ്ട് ത�ൊട്ടറിയാം. എന്നാൽ കാലപ്പഴക്കം ചെന്ന ഹെർണിയകൾ ത�ോലിന�ോട് അവിടവിടെ ഒട്ടിപ്പിടിക്കുന്നതു ക�ൊണ്ട് അവയുടെ വീക്കം അമർത്തി ചുരുക്കാനും ‘ഹെർണിയ ദ്വാരം’ കണ്ടു പിടിക്കാനും പ്രയാസമാണ്.

ചികിത്സ •

ഹെർണിയ ചുരുക്കിയ ശേഷം വീണ്ടും വരാത്തവിധം ഉദരത്തിന് ചുറ്റും ബാൻഡേജ് വച്ചു കെട്ടുക.

ഹെർണിയ ചുരുങ്ങിയ ശേഷം ബാൻഡേജിന് പകരം ഹെർണിയൽ ക്ലാമ്പ് പ�ോലുള്ള പ്രത്യേക ഉപകരണങ്ങൾ ധരിപ്പിക്കുക.

ചർമ്മം മുറിച്ച് തുറിച്ചു നിൽകുന്ന അവയവഭാഗങ്ങൾ തള്ളി പൂർവ്വസ്ഥിതിയിലാക്കുകയ�ോ മുറിച്ചു കളയുകയ�ോ ചെയ്യുക. തുടർന്ന് ഹെർണിയ ദ്വാരം തുന്നി അടച്ച് ചർമ്മത്തിൽ ഉണ്ടായിട്ടുള്ള മുറിവ് തുന്നിചേർക്കുക. ഇങ്ങനെ ഹെർണിയ ദ്വാരം തുന്നിക്കെട്ടുന്നതിന് ‘ഹെർണിയ�ോഗ്രാഫി’ എന്നു പറയുന്നു.

പ്രിയ വായനക്കാരേ, കൃഷിജാഗരൺ മാസികയും കൃഷിഭൂമി ഫെയ്‌സ്ബുക്ക് കൂട്ടായ്മയും സംയുക്തമായി 2017 ആഗസ്റ്റ് ആറിന് ഏകദിന സെമിനാർ നടത്തുന്നു. വിഷയം:

1 ജൈവകൃഷി പരിശീലനം

2 ബാങ്ക് നൽകുന്ന കാർഷിക വായ്പകൾ സ്ഥലം : ക�ോട്ടൺഹിൽ സ്‌കൂൾ, തിരുവനന്തപുരം.

സമയം : രാവിലെ 10 മുതൽ വൈകീട്ട് നാലു വരെ. രജിസ്‌ട്രേഷൻ രാവിലെ 9.30 മുതൽ ആരംഭിക്കും. രജിസ്‌ട്രേഷൻ ഫീസ് 150 രൂപ. കൃഷിജാഗരൺ മാസിക വരിക്കാരാകുന്നവർക്ക് രജിസ്‌ട്രേഷൻ സൗജന്യം. താല്പര്യമുള്ളവർ ഈ നമ്പറുകളിൽ ബന്ധപ്പെടുക. 7356917171, 7356915151

www.krishijagran.com

65


MALAYALAM VOLUME 01 ISSUE 07 JULY 2017 PAGES 84 ` 35

റിപ്പോർട്ട്‌

]Ån-¸p-dw kÀ-Æo-kv k-lI-c-W _m-¦v th-dn-« {]-hÀ-¯-\ ]m-X-bnÂ

ജില്ലാ വാർത്ത

ചെ

ബൈന്ദ കെ.ബി

റായിയിലെ പ�ൊരിമണലും ഉപ്പുവെളളവും കൃഷിക്ക് അത്ര യ�ോജിച്ചതല്ല. എങ്കിലും ശുദ്ധജലവും മഴയും ജൈവവളവും ജനങ്ങളുടെ അധ്വാനവും ക�ൊണ്ട് ചേമ്പും കാച്ചിലും പച്ചക്കറികളും ഉൾപ്പെടെയുളള കൃഷി നാടിന്റെ ദാരിദ്ര�ം അകറ്റി. മത്സ്യസമ്പത്തും കൃഷിയും ഒരു നാടിന്റെ സമ്പത്തും സംസ്ക ‌ ാരവും മെച്ചപ്പെടുത്താൻ സഹായിക്കും. അപ്പോൾ പിന്നെ നാടിന്റെ സാമ്പത്തിക സാംസ്ക ‌ ാരിക കാര്യങ്ങളിൽ ഊന്നൽ ക�ൊടുത്തു പ്രവർത്തിച്ച പളളിപ്പുറം സഹകരണ ബാങ്കിന് കൃഷിയിൽ നിന്ന് വേറിട്ട് നിൽക്കാനാവുമ�ോ ? ആദ്യകാലങ്ങളിൽ നാട്ടിലെ തേങ്ങ സംഭരിച്ചു കർഷകർക്ക് നല്ല വില ക�ൊടുത്തുവന്ന ബാങ്ക് കാർഷിക പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ തീരുമാനിച്ചു. കാർഷിക പ്രദർശനങ്ങൾ, പച്ചക്കറി ചന്തകൾ മുതലായവ ഉത്സവകാലങ്ങളിൽ നടത്തി. ഇതിന്റെ വിജയത്തിന്റെ അനുഭവത്തിൽ പളളിപ്പുറം പഞ്ചായത്തിനെ ജൈവപച്ചക്കറിയിൽ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യം ബാങ്ക് ഏറ്റെടുത്തു. മട്ടുപ്പാവ് കൃഷി സ്വന്തമായി ചെയ്തിരുന്ന ബാങ്ക് പ്രസിഡന്റ് സത്യൻ ഉൾപ്പെടെയുളള ബാങ്ക് ഭരണാധികാരികൾ ''മട്ടുപ്പാവ് കൃഷി'' എന്ന പദ്ധതിയിലൂടെ നാട്ടുകാർക്ക് മട്ടുപ്പാവ് കൃഷിയിൽ പരിശീലനം നൽകി കൃഷി വിപുലമാക്കാൻ പദ്ധതിയാരംഭിച്ചു. കൃഷി ഓഫീസറും ബാങ്ക് ജീവനക്കാരും ഉൾപ്പെടെ ഇതിൽ പങ്കാളികളായി. വീട്ടാവശ്യം

66

www.krishijagran.com

കഴിഞ്ഞ് ബാക്കി വന്ന പച്ചക്കറി വില്പന നടത്താനും ബാങ്ക് സഹായിച്ചു. നാട്ടിൽ സുലഭമായി കിട്ടുന്ന മീനും ചെമ്മീനും മാത്രമല്ല, വിഷരഹിതമായ പച്ചക്കറികളും ഇന്ന് ഇവിടെ യഥേഷ്ടം ലഭിക്കും. ഒരു ഗ്രാമത്തെ കാർഷിക ഗ്രാമമായി എങ്ങനെ മാറ്റിയെടുക്കാം എന്ന് പ്രവർത്തനത്തിലൂടെ പളളിപ്പുറം സഹകരണ ബാങ്കും ചെയ്യുന്നതുപ�ോലെ വായ്പയും നിക്ഷേപകരും മറ്റു പണമിടപാടുകളും നടത്തി പ�ോന്നിരുന്ന പളളിപ്പുറം ബാങ്ക് അത്യുത്സാഹികളായ ഒരു കൂട്ടം പ്രവർത്തകരുടെ കൂട്ടായ ആല�ോചനയിൽ നിന്നാണ് ഇന്നു കാണുന്നതുപ�ോലെ ബാങ്കിന്റെ പ്രവർത്തനങ്ങൾ എല്ലാ മേഖലയിലേക്കും വ്യാപിപ്പിച്ചത്. നിലവിൽ ചെയ്യുന്ന കൃഷിക്ക് ക്ലാസ് ക�ൊടുക്കുന്ന കൂട്ടത്തിൽ അക്വാപ�ോണിക്സ ‌ ് കൃഷി പരിചയപ്പെടുത്താനെത്തിയ ഒരു ഉദ്യോഗസ്ഥന്റെ ക്ലാസ് കേൾക്കാനെത്തിയ പത്ത് ആൾക്കാരിൽ നിന്നാണ് അക്വാപ�ോണിക്സ ‌ ് കൃഷിയുടെ തുടക്കം. ഇന്നതിന് അക്വാപ�ോണിക്സ ‌ ് കൃഷി നടത്തുന്നതു മുതൽ വാണിജ്യാടിസ്ഥാനത്തിൽ മീനും പച്ചക്കറിയും വില്പന നടത്തുന്നവർ വരെ ഉണ്ട്. അക്വാപ�ോണിക്സ ‌ ് ഗ്രാമം എന്ന് പേര് ലഭിച്ച രാജ്യത്തെ ആദ്യ ഗ്രാമമാണ് ഇന്ന് ചെറായി. സമുദ്രോത്പന്ന കയറ്റുമതിയുമായി വികസന അത�ോറിറ്റി (എം. പി. ഇ. ഡി. എ) ചേർന്നാണ് കർഷകർക്കാവശ്യമായ സാങ്കേതിക സഹായങ്ങൾ ചെയ്തു


ക�ൊടുക്കുന്നത്. പരിശീലനം ബാങ്ക് ചെയ്തുക�ൊടുക്കും. എല്ലാ മേഖലയിലും സമാശ്വാസത്തിന്റെ കരസ്പർശം എന്ന ബാങ്കിന്റെ പ്രവർത്തനം കണ്ടു മനസ്സിലാക്കാൻ കഴിയും. എല്ലാ വീടുകളിലും പച്ചക്കറി കൃഷി എന്ന ലക്ഷ്യത്തിനായി ബാങ്ക് നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമാണ്. 2500 ഓളം പേര് മികച്ച കർഷകരായി മാറിക്കഴിഞ്ഞു. കൃഷിചെയ്യാൻ താത്പര്യമുളള ഏത�ൊരാളെയും സാങ്കേതിക സാമ്പത്തിക വിപണന പിന്തുണ നൽകി പ്രോത്സാഹിപ്പിക്കാൻ ബാങ്ക് ശ്രമിക്കുന്നു എന്നും പ്രസിഡന്റ് സത്യൻ പറഞ്ഞു. കൃഷി ചെയ്യാൻ ആഗ്രഹമുളള ഏത�ൊരാളെയും വിഷമിപ്പിക്കുന്ന കാര്യം സ്ഥലപരിമിതിയാണ്. എന്നാൽ അതിന�ൊരു പരിഹാരമെന്നോണം ബാങ്ക് പ്രോത്സാഹിപ്പിച്ച അക്വാപ�ോണിക്സ ‌ ് കൃഷി രീതി ഇന്ന് ചെറായിക്കാർ ഏറ്റെടുത്തുകഴിഞ്ഞു. ഇതിന�ോടകം 100 ലേറെ വീടുകളിൽ അക്വാപ�ോണിക്സ ‌ ് കൃഷി ചെയ്യുന്നുണ്ട്. അതിൽ തന്നെ നാല�ോ അഞ്ചോ ചുവടു പച്ചക്കറിയും അൻപത�ോളം മീനുകളുമുളള ചെറുയൂണിറ്റ് മുതൽ വിഷരഹിത പച്ചക്കറിയും മീനും വില്പന നടത്തി വരുമാനം കണ്ടെത്തുന്ന വാണിജ്യ സംരംഭങ്ങൾ വരെയുണ്ട്. വിഷരഹിത പച്ചക്കറി എല്ലാ വീടുകളിലും ലഭ്യമാക്കുക മാത്രമല്ല ഇതിന്റെ ലക്ഷ്യം. നിത്യേന വീടുകളിൽ പച്ചക്കറിക്കും മീനിനും ചെലവാകുന്ന പണം മിച്ചം പിടിച്ച് അത് സമ്പാദിക്കാനും അവർക്ക് കഴിയണം എന്ന സദുദ്ദേശം കൂടിയുണ്ട്. അക്വാപ�ോണിക്സ ‌ ് കൃഷി ഈമേഖലയിൽ ഒരു ജീവിത�ോപാധിയായി മാറിക്കഴിഞ്ഞു. ഏത് വീട്ടിൽ ചെന്നാലും ഒരു ചെറിയ ഫിഷ് ടാങ്കും അതിനു മുകളിൽ പച്ചക്കറിയും നട്ടു നല്ല ഹരിതാഭമായ അന്തരീക്ഷം. വിവിധതരം പരിശീലനങ്ങൾ ക�ൊടുത്തും വായ്പ ക�ൊടുത്തും ആൾക്കാരെ കൃഷി രീതി പരിചയപ്പെടുത്താൻ ബാങ്ക് ഒന്നുപ്പോൾ ചെറായിയിൽ ഇനിയും കൃഷിയിൽ അത്ഭുതങ്ങൾ സംഭവിച്ചേക്കും. പച്ചക്കറിയായി ഒരു വീട്ടിൽ 25 രൂപ ചെലവാകുമ്പോൾ അത് ഒരു മാസത്തേക്ക് കണക്കു കൂട്ടിയാൽ 750 ആകുന്നു. 750 രൂപ ഒരു വർഷമാകുമ്പോൾ 9000 ആകും.

പളളിപ്പുറത്തെ പതിനായിരം കുടുംബങ്ങൾ കൃഷിയിലൂടെ ഈ തുക ലാഭിച്ചാൽ ഏകദേശം ഒൻപതു ക�ോടി രൂപ ലാഭിക്കാം എന്ന ലളിതമായ കണക്കു മാത്രമാണ് ഇതിനു പിന്നിൽ എന്ന് സെക്രട്ടറി കെ.എം മേരി പറഞ്ഞു. മുനമ്പം പ്രദേശത്തെ പുര�ോഗമന ചിന്താഗതിക്കാരായ 25 യുവാക്കൾ ചേർന്നു രൂപീകരിച്ച സംഘത്തിന് 1924 ജൂലൈ ആറിന് തിരുവിതാംകൂർ പരസ്പര സഹായ സംഘം രജിസ്റ്റാർ ആയിരുന്ന ആർ വൈദ്യലിംഗം പിളളയുടെ കയ്യൊപ്പോടെ 760 ാംനമ്പർ മുനമ്പം ഈഴവ പരസ്പര സഹകരണസംഘം എന്ന പേരിൽ രജിസ്‌ട്രേഷൻ ലഭിച്ചു. 2014 ൽ ബാങ്ക് അതിന്റെ നവതി ആഘ�ോഷിച്ചു. നവതിയുടെ നിറവിലും ബാങ്ക് 35000 അംഗങ്ങളും 130 ക�ോടി രൂപ പ്രവർത്തന മൂലധനവുമായി ഇഴുകി ചേർന്നുക�ൊണ്ട് വൈവിധ്യമായ നിരവധി പദ്ധതികൾ നടപ്പാക്കുന്ന പളളിപ്പുറം സർവീസ് സഹകരണ ബാങ്ക് ഏത�ൊരു പദ്ധതിയേയും അതിന്റെ മേന്മകൾ കണ്ടറിഞ്ഞ് സ്വാഗതം ചെയ്യുകയാണ്. പ്രത്യേകിച്ച് കാർഷിക മേഖലയിലെ പ്രവർത്തനത്തിനായി അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന ഒരു നേതത്വവും ബാങ്കിനുണ്ട്. അക്വാപ�ോണിക്സ ‌ ് കൃഷിയിൽ നാടിനെ രാജ്യത്തെ അക്വാപ�ോണിക്സ ‌ ് ഗ്രാമമാക്കി മാറ്റിയതുപ�ോലെ അലങ്കാര മത്സ്യകൃഷിയും അക്വാപ�ോണിക്‌സുമായി സംയ�ോജിപ്പിച്ചു എങ്ങനെ വിജയകരമാക്കാം എന്ന ആല�ോചനയിലാണ്. അതിനുളള പ്രവർത്തനങ്ങളുടെ മുന്നോടിയായി കൂടിയാല�ോചനകളും ക്ലാസ്സുകളും തുടങ്ങി കഴിഞ്ഞു. 'കൃഷിജാഗരൺ' മാഗസിനും അതിൽ ഒരു ഭാഗമാകുന്നു എന്നത് കൃഷിയെ സ്‌നേഹിക്കുന്ന ഏത�ൊരാൾക്കും പ്രച�ോദനമാണ്. ഒരു ഗ്രാമത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും ഇത്രയേറെ ചെയ്യാൻ കഴിഞ്ഞ ഒരു ബാങ്കിന് ഇനിയും ഒരുപാട് ക്ഷേമ സേവന പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയും. തുടക്കത്തിൽ പറഞ്ഞതുപ�ോലെ കാർഷിക ക്ഷേമ പ്രവർത്തനങ്ങളിൽ അത്ഭുതങ്ങൾക്കായി കാത്തിരിക്കാം.

കൃഷിജാഗരൺ ആലപ്പുഴ ജില്ലാ ക�ോർഡിനേറ്ററാണ് ലേഖിക ഫ�ോൺ 7356603951 www.krishijagran.com

67


MALAYALAM VOLUME 01 ISSUE 07 JULY 2017 PAGES 84 ` 35

ജില്ലാ വാർത്ത

sNdmbn Xoc PeIrjn hn¹hw എ

ബൈന്ദ കെ.ബി

റണാകുളം ജില്ലയിലെ ചെറായി കടപ്പുറം വിന�ോദസഞ്ചാരികളുടെ ഇഷ്ടതീരമാണ്. വിന�ോദസഞ്ചാരികളുടെ പറുദീസയായ ചെറായിയുടെ കിരീടത്തിൽ മറ്റൊരു പ�ൊൻതൂവൽ കൂടെ വളർത്തുന്ന കാലം ചാർത്തിക്കൊടുത്തിരിക്കുന്നു. ചെറായി ഉൾപ്പെടുന്ന പളളിപ്പുറം ഗ്രാമം ഇനി രാജ്യത്തെ പ്രഥമ അക്വാപ�ോണിക്‌സ് ഗ്രാമം എന്ന നിലയിലാണ് ശ്രദ്ധിക്കപ്പെടുക. മറ്റൊരു സർവീസ് സഹകരണ ബാങ്കും ഏറ്റെടുക്കാൻ ധൈര്യം കാട്ടാത്ത അതി നൂതന സാങ്കേതിക വിദ്യയായ അക്വാപ�ോണിക്സ ‌ ് കൃഷി സ�ദായം പ്രചരിപ്പിക്കാൻ ബാങ്ക് കാട്ടിയ ധൈര്യവും ആർജ്ജവവുമാണ് ചെറായിെയ ഇത്തരമ�ൊരു അപൂർവബഹുമതിക്ക് ഉടമയാക്കിയത്. എല്ലാ വീടുകളിലും വിഷരഹിത പച്ചക്കറിയും മീനും ഉത്പാദിപ്പിക്കുന്നതിന്റെ ഭാഗമായി നൂറ് അക്വാപ�ോണിക്സ ‌ ് യൂണിറ്റുകൾ സ്ഥാപിക്കുകയാണ് ഇവിടുത്തെ പളളിപ്പുറം സർവീസ് സഹകരണ ബാങ്ക്. തീരദേശഗ്രാമമായ ചെറായിയിൽ കൃഷി വളരെ കുറച്ചു മാത്രമേ ഉണ്ടായിരുന്നുളളൂ.

68

www.krishijagran.com

ഇവിടെയാണ് പളളിപ്പുറം സർവീസ് സഹകരണബാങ്കിന്റെ സംയ�ോജിതമായ ഇടപെടൽ ഫലം കണ്ടത്. ഏതാണ്ട് 2500 കുടുംബങ്ങൾ വിഷരഹിതപച്ചക്കറി ഉത്പാദനത്തിലേക്ക് കടന്നു വന്നു. ഇവിടെ ഏറ്റവും ശ്രദ്ധേയമായ സംഗതി കാർഷികരംഗത്ത് അതിനൂതന സാങ്കേതികവിദ്യയായ അക്വാപ�ോണിക്സ ‌ ് വഴി പച്ചക്കറിയുൽപ്പാദനത്തിലേക്ക് കടക്കാൻ ചെറായിക്കാർക്ക് ബാങ്ക് പ്രേരണയും പ്രച�ോദനവും നൽകി എന്നതാണ്. പ്രാഥമിക മുതൽമുടക്കിന്റെ കാര്യത്തിൽ സംശയമുളളവർ പ�ോലും ഇന്ന് ബാങ്ക് നടത്തിയ പരിശീലങ്ങളിലൂടെയും വിജയകഥകൾ നേരിട്ടറിഞ്ഞും ഈ വഴിയിലേക്ക് സധൈര്യം വന്നു തുടങ്ങി എന്നത് ചെറായി ഗ്രാമത്തെ രാജ്യത്തെ പ്രഥമ അക്വാപ�ോണിക്സ ‌ ് ഗ്രാമമായി മാറ്റി. വലിയ മുതൽമുടക്കുളള ഈ കൃഷിരീതി പ്രദർശനപരവും സമ്പന്നർക്കുമാത്രം ചേരുന്നതുമാണെന്ന വാദവും തളളിക്കളയുകയാണ് പളളിപ്പുറം ബാങ്കും ഇവിടുത്തെ പുര�ോഗമനേച്ഛുക്കളായ പച്ചക്കറികർഷകരും.


ക�ോഴികളും ഉണ്ട്.

രമ്യ കെ. പ്രഭ

മേരിയുടെ മത്സ്യവിജയം

റണാകുളം ജില്ലയിലെ ആമ്പല്ലൂർ സ്വദേശി ത�ോമസിന്റെ വീടും പരിസരവും സദാ പൂക്കളും പച്ചപ്പും ക�ൊണ്ട് നയന മന�ോഹരമാണ്. വീട്ടു മുറ്റത്തേക്ക് പ്രവേശിച്ചാൽ നമ്മെ സ്വീകരിച്ചിരുന്നത് വിവിധ ഇനം ചെടികളുടെ വിസ്മയല�ോകം. ഒരു വശത്ത് അലങ്കാര മത്സ്യകൃഷിസ്ഥലം. കൂടാതെ വിവിധ ഇനം ക�ോഴികൾ, മട്ടുപ്പാവിൽ വിവിധ ഇനം ഓർക്കിഡ് ചെടികൾ. മേരിയും കുടുംബവും ബ�ോംബെയിൽ നിന്ന് നാട്ടിൽ സ്ഥിരതാമസമായിട്ട് 10 വർഷം. നാട്ടിൽ ചേക്കേറിയപ്പോൾ സ്വന്തമായി എന്തെങ്കിലും ബിസിനസ് തുടങ്ങണം എന്നു കരുതി ലേഡീസ് സ്റ്റോർ തുടങ്ങി. പിന്നീടത് വേണ്ടെന്നു വെച്ച് ഓർക്കിഡ് കൃഷിയിലേക്ക് ചുവടു വച്ചു. ഒരു ഹ�ോബിയായിട്ടാണ് തുടക്കം. വളരെ വലിയ രീതിയിൽ കൃഷിയും വിപണനവും നടത്തി. പിന്നീട് വിവിധ ഇനം ചെടികൾ ശേഖരിച്ച് വിൽപന തുടങ്ങി. ഇപ്പോൾ ബ�ോൺസായി ചെടികൾ വിവിധ ഫല വൃക്ഷ തൈകൾ എല്ലാം വില്പന നടത്തുന്നു. കൂടാതെ കരിങ്കോഴി ഉൾപ്പെടെ വിവിധ ഇനം

കുറച്ചു നാൾ കഴിഞ്ഞപ്പോൾ മേരി അലങ്കാര മത്സ്യ കൃഷിയുടെ ഒരു ക്ലാസ്സിൽ പങ്കെടുത്തു. അങ്ങനെയാണ് ഇതിലേക്ക് ചുവടു വയ്ക്കുന്നത്. പ്‌ളാറ്റി, സ�ോർട്ടെയിൽ എന്നീ മത്സ്യ ഇനങ്ങളാണ് ആദ്യം കൃഷി ചെയ്തത്. ഇപ്പോൾ ഓസ്‌ക്കാറിന്റെ വെറൈറ്റികളായ പൈയർ റെഡ്, ടൈഗർ, ക�ോപ്പർ, ആൽബിന�ോ എന്നിവ വലിയ രീതിയിൽ കൃഷി ചെയ്യുന്നു. പ്‌ളാറ്റി, സ�ോർട്ടെയിൽ എന്നിവ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിപണന സാദ്ധ്യത ഉളളത് ഓസ്‌ക്കാർ മത്സ്യത്തിനാണ്. 9 സിമന്റ് ടാങ്കും, 16 ഫൈബർ ടാങ്കും 20 ഗ്ലാസ് ടാങ്കുകളുമാണ് മത്സ്യ കൃഷിക്ക് ഉപയ�ോഗിച്ചിരിക്കുന്നത്. ബ്രീഡിംഗിനു മാത്രം 20 ഗ്ലാസ് ടാങ്ക്. പൈയർ റെഡ് ഓസ്‌ക്കാർ 15 ദിവസം കഴിയുമ്പോൾ മുട്ടയിടും. ടാങ്കുകളിൽ വച്ചിരിക്കുന്ന ടൈൽസിലാണ് മീനുകൾ മുട്ടയിടുന്നത്. മുട്ടയിട്ടു കഴിയുമ്പോൾ ടൈൽ ഗ്ലാസ് ടാങ്കിലേക്ക് മാറ്റി എയ്‌റേഷൻ ചെയ്യുന്നു. 72 മണിക്കൂർ കഴിയുമ്പോൾ മുട്ട തറയിൽ വീണു കഴിയും. വീണ്ടും 72 മണിക്കൂർ കഴിയുമ്പോൾ ഇവ നീന്തി തുടങ്ങും. അങ്ങനെ ആഹാരത്തിനായി നീന്തി മുകളിലേക്ക് വരുമ്പോൾ ആർട്ടി മിയ എന്ന സിസ്റ്റ് നൽകും. ഇത് ഉപ്പു വെളളത്തിൽ വിരിയിച്ചെടുക്കുന്നതാണ്. 22 ദിവസം വരെ ഈ തീറ്റയാണ് നത്കുന്നത്. പിന്നെ പ�ൊടിത്തീറ്റകൾ നൽകും. പിന്നീട് അതിന്റെ വായുടെ വലിപ്പമനുസരിച്ചുളള തീറ്റ നൽകി തുടങ്ങും. ഇങ്ങനെ ഓര�ോന്നിനേയും ബ്രീഡ് ചെയ്‌തെടുക്കുന്നു. ഇപ്പോൾ 25 ബ്രീഡിംഗ് ജ�ോഡികളാണ് മേരിയുടെ പക്കൽ. 4 മാസം ആകുമ്പോൾ ഇവ വിൽക്കാൻ പാകമാകും. മുട്ടയിടാറായ മീനുകൾ മുതൽ അത് വിരിഞ്ഞ് വിൽപ്പനയ്ക്ക് പാകമാകും. മുട്ടയിടാറായ മീനുകൾ മുതൽ അത് വിരിഞ്ഞ് വിൽപ്പനയ്ക്ക് പാകമാകുന്നതുവരെയുളള സ്റ്റേജുകൾ വിവിധ സെക്ഷനുകളിലായി ഒരുക്കിയിരിക്കുന്നത് കാണാൻ തന്നെ മന�ോഹരം. ഹ�ോൾസെയിൽ റീട്ടെയിൽ വിൽപ്പനയും നടത്തുന്നു. ബാംഗ്ലൂർ, ക�ോഴിക്കോട് എന്നിവിടങ്ങളിലേക്കാണ് കൂടുതൽ വിൽപ്പന നടത്തുന്നത്. ചെറു മീനുകൾ ചിലത് തമിഴ്ന ‌ ാട്ടിൽ നിന്ന് വാങ്ങും. എല്ലാ ഇനങ്ങൾക്കും വിപണി കണ്ടുപിടിക്കുന്നതും മേരിയും ഭർത്താവും കൂടിയാണ്. ഒരു സാധാരണ വീട്ടമ്മയ്ക്ക് ചെയ്യാവുന്ന കൃഷി രീതികളാണ് ഇവയെല്ലാമെന്ന് മേരി പറയുന്നു. ഭർത്താവിന്റേയും വിദ്യാർത്ഥിയായ മകന്റേയും പിന്തുണയാണ് മേരിയുടെ ഊർജ്ജം. മേരിയുടെ ഫ�ോൺ: 9496436993

കൃഷിജാഗരൺ എറണാകുളം ജില്ലാ ക�ോർഡിനേറ്ററാണ് ലേഖിക. ഫ�ോൺ: 7356603955

www.krishijagran.com

69


MALAYALAM VOLUME 01 ISSUE 07 JULY 2017 PAGES 84 ` 35

ജില്ലാ വാർത്ത

നിണ്ടൂരെ

ഓണവിശേഷങ്ങൾ

സി.എൻ. രമ്യ

ല്ലാം 'വരുത്തി'ക്കഴിക്കുന്ന ഓണത്തിനു ഗുഡ് ബൈ''. കേട്ടാൽ എല്ലാവരും ഒന്ന് നെറ്റി ചുളിക്കും. എന്താണ് സംഭവം അറിയണമെങ്കിൽ നിണ്ടൂരുകാർ പറഞ്ഞുതരും. സ്വന്തം വീട്ടുമുറ്റത്ത് പച്ചക്കറി കൃഷി ചെയ്ത് 'ജൈവഓണ'മുണ്ണാൻ തയ്യാറെടുക്കുകയാണ് നിണ്ടൂരിലെ ഒരു കൂട്ടം സഹകാരികൾ. വിഷമുളള പച്ചക്കറി പൂർണ്ണമായും ഒഴിവാക്കി, ജൈവപച്ചക്കറിയും അതിലൂടെ ഭൂമിയുടെ പച്ചപ്പ് തിരിച്ചുപിടിക്കാനുമാണ് നിണ്ടൂർ സഹകരണ ബാങ്കിന്റെ ലക്ഷ്യം. കൃഷി വിളവ് ഈ ഓണത്തിന് തിരുവ�ോണചന്തയിലൂടെ സ്വന്തം നാട്ടുകാർക്കു തന്നെ നൽകും. 'നിണ്ടൂർ സഹകരണബാങ്ക് ജൈവ പച്ചക്കറി ഓണം 2017' എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. പത്ത് സെന്റ് ഭൂമിയിലെങ്കിലും കൃഷി ചെയ്യാൻ താത്പര്യമുളള സഹകാരിയെ ഒരു യൂണിറ്റായി കണക്കാക്കി 18 ഏക്കർ സ്ഥലത്ത് കൃഷിയിറക്കാനാണ് തീരുമാനം. ഓണത്തുരുത്ത് വില്ലേജിലെ സഹകാരികളാണ് സ്വന്തം കൃഷിയിടത്തിൽ കൃഷി ചെയ്യുന്നത്. യൂണിറ്റ് ഒന്നിന് ജൈവരീതിയിൽ മുളപ്പിച്ച പാവൽ, പടവലം, പയർ, വെണ്ട, വഴുതന, തക്കാളി എന്നീ

70

www.krishijagran.com

ഏഴിനങ്ങളുടെ 100 തൈകളും 50 കി. ജൈവവളവും സൗജന്യമായി നൽകും. കൃഷി ചെയ്യാനുദ്ദേശിക്കുന്ന സ്ഥലത്ത് ബാങ്ക് ഉദ്യോഗസ്ഥർ പരിശ�ോധന നടത്തി കൃഷിയ്ക്ക് അനുയ�ോജ്യമാണ�ോ എന്ന് ഉറപ്പുവരുത്തി ഇനി കൃഷി മുന്നോട്ട് ക�ൊണ്ടുപ�ോകാനാകാതെ ബുദ്ധിമുട്ടനുഭവിക്കേണ്ടി വരുന്ന സഹകാരിക്ക് കൈത്താങ്ങായും കൂടെ ഉണ്ടാകും. കൃഷി ചെലവിനായി ബാങ്ക് പലിശ രഹിത വായ്പ നൽകും. ഏറ്റവും നന്നായി വിളവെടുക്കുന്ന സഹകാരിയുടെ വീട്ടിൽ വച്ച് വിളവെടുപ്പ് മഹ�ോത്സവം മികച്ച പത്ത് യൂണിറ്റിനെ കണ്ടെത്തി അവരെ ആദരിക്കും. എല്ലാത്തിനും പിന്തുണയുമായി നിണ്ടൂർ കൃഷിഭവനും കൂടെയുണ്ട്. നിണ്ടൂർ റൈസിലൂടെ നല്ല ച�ോറു വിളമ്പുന്നതിന�ോട�ൊപ്പം നല്ല കറികളും തയ്യാറാക്കാനാണ് ഒരു ഗ്രാമം ഒരുങ്ങുന്നത്. ജില്ലാ പഞ്ചായത്തു മെമ്പർ അഡ്വ. കെ. കെ. രഞ്ജിത്ത് പച്ചക്കറിത്തൈകൾ വിതരണം ചെയ്ത് നിണ്ടൂരിന്റെ മ�ോഡേൺ റൈസ് മിൽ അങ്കണത്തിൽ നടന്ന ചടങ്ങിൽ ജനപ്രതിനിധികളും സഹകാരികളും കർഷകരും പങ്കെടുത്തു. ക�ോട്ടയം ജില്ലാ ക�ോർഡിനേറ്ററാണ് ലേഖിക. ഫ�ോൺ: 7356603954


പതിറ്റാണ്ട് പിന്നിട്ട

മുന്തിരിക്കൃഷി

ജില്ലാ വാർത്ത

കെ.ആർ ജൂബീഷ്

രു പതിറ്റാണ്ടിലേറെയായി വീടിന്റെ ടെറസ്സിലും കാർ പ�ോർച്ചിനരികിലും മുന്തിരി കൃഷി നടത്തി ശ്രദ്ധേയനാകുന്നു ക�ോഴിക്കോട് നന്മണ്ട സ്വദേശി കരിക്കീരിക്കണ്ടി അഹമ്മദ് ക�ോയ. മുന്തിരി കൃഷിക്ക് അനുയ�ോജ്യമായ കാലാവസ്ഥ, മണ്ണു സംരക്ഷണം, ജലം ഇവയെല്ലാം ലഭ്യമാകുമ�ോ എന്ന ആശങ്ക അസ്ഥാനത്താക്കുകയാണ് പ്രവാസി കൂടിയായ ഇദ്ദേഹം. നാട്ടിൽ അധികമാരും കൈവെക്കാത്ത മുന്തിരി വിളഞ്ഞുനിൽക്കുന്നതു കാണാൻ ജില്ലയുടെ വിവിധ ഭാഗങ്ങലിൽ നിന്നു പ�ോലും നിരവധി പേരാണ് ഇദ്ദേഹത്തിന്റെ വീട്ടിലെത്താറ്. റമദാൻ വ്രദകാലത്ത് വീട്ടിലെത്തുന്നവർക്ക് പ്രധാന വിഭവമായി നൽകുന്നത് താൻ നട്ടുവളർത്തിയ മുന്തിരിയും. 5 വർഷം മുൻപ് റ�ോഡരുകിൽ നിന്ന് മുന്തിരി തൈ വാങ്ങിയാണ് കൃഷിക്ക് തുടക്കമിട്ടത്. രാസവളപ്രയ�ോഗമില്ലാതെ വേപ്പിൻ പിണ്ണാക്ക് മാത്രം ഉപയ�ോഗിച്ചാണ് തൈകൾ വളർത്തുന്നത്. അടുത്ത വർഷം മുന്തിര് കൃഷിക്ക് കൂടുതൽ സ്ഥലം ഉപയ�ോഗപ്പെടുത്താനുളള ശ്രമത്തിലാണ്. മുന്തിരി കൂടാതെ സപ്പോട്ടയും മുസാംബിയും ഇദ്ദേഹം കൃഷിചെയ്യുന്നു. ഇപ്പോൾ വീടിന്റെ മതിലുകൾ ഹരിത വേലികൾ ക�ൊണ്ട് സുരക്ഷിതമാക്കാനുളള പ്രയത്ന ‌ ത്തിലാണ്. നന്മണ്ട ടൗണിന്റെ ഹൃദയഭാഗത്ത് താമസമായതിനാൽ മലിനീകരണത്തിൽ നിന്ന് രക്ഷ കിട്ടാനും ശുദ്ധവായു ശ്വസിക്കാനുമാണ് ഹരിത വേലി എന്ന ആശയത്തിലേക്ക് എത്തിയതെന്ന് ഇദ്ദേഹം പറയുന്നു. കുറ്റി നന്ത്യാർ വട്ടം, ഗ�ോൾഡൻ, ഗ്രീൻ എന്നിവയെല്ലാം വച്ചുപിടിപ്പിച്ചിട്ടുണ്ട്.

കൃഷിജാഗരൺ കൃഷിജാഗരൺ ക�ോഴിക്കോട് ജില്ലാ ക�ോർഡിനേറ്ററാണ് ലേഖകൻ ഫ�ോൺ:- 7356603952

www.krishijagran.com

71


MALAYALAM VOLUME 01 ISSUE 07 JULY 2017 PAGES 84 ` 35

ജില്ലാ വാർത്ത

സ്മൃതി ആർ.ബി.

കൂവ പാഴ്‌ച്ചെടിയല്ല, ഔഷധ മൂല്യമുളള ഭക്ഷണമാണ്

കൂവകൃഷിയിൽ വിജയം കൈവരിച്ച് മലപ്പുറം കക്കാട് സ്വദേശി എട്ടു വീട്ടിൽ സലീം. സമ്മിശ്ര കൃഷിയിൽ തൽപരനായ സലിം കൂവകൃഷിയിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നാല് വർഷമായി രണ്ട് ഏക്കറ�ോളം വരുന്ന സ്ഥലത്ത് കൂവകൃഷി ചെയ്യുന്നു. ജൈവരീതിയിൽ തയ്യാറാക്കുന്ന കൂവയ്ക്ക് ആവശ്യക്കാർ ഏറെയാണ്. കൂവ ഒരു പാഴ്‌ചെടിയല്ല, ഔഷധ മൂല്യമുളള ഭക്ഷണമാണ് എന്ന് സലിം അഭിപ്രായപ്പെടുന്നു.

രിക്കൽ വിത്തെറിഞ്ഞാൽ പിന്നീട് രണ്ട് വർഷത്തോളം വിളവ് ലഭിക്കും എന്നതാണ് കൂവയുടെ പ്രത്യേകത. യഥാസമയം പരിചരണം വേണമെന്നു മാത്രം. ഇക്കാരണത്താൽ മറ്റ് കൃഷികളെ അപേക്ഷിച്ച് ചെലവ് പ�ൊതുവെ കുറവാണ് കൂവയ്ക്ക്. ത�ോട്ടങ്ങളിൽ സമൃദ്ധമായി താനെ മുളച്ചുവരുന്ന കൂവയുടെ ഔഷധമൂല്യം പലർക്കും അറിയില്ല എന്നതാണ് വസ്തുത. കൂവ ഔഷധ സമ്പന്നം കാർബ�ോഹൈഡ്രേറ്റ്, പ്രോട്ടീൻ, സ�ോഡിയം, കാത്സ്യം എന്നിവ അടങ്ങിയിരിക്കുന്നു. ഉത്തമ പ�ോഷകാഹാരമാണ് കൂവ. ക�ൊളസ്‌ട്രോൾ ഒട്ടും ഇല്ലാത്തതിനാൽ ഏത് പ്രായക്കാർക്കും ഉപയ�ോഗിക്കാം. ക്ഷീണം അകറ്റി ഊർജ്ജസ്വലമാക്കാൻ കൂവയ്ക്ക് സാധിക്കും. ഛർദ്ദി, അതിസാരം എന്നീഘട്ടങ്ങളിൽ കൂവയുടെ പാനീയം കുടിക്കാം. ഉദര-മൂത്ര സംബന്ധമായ അസുഖങ്ങൾക്കും ഉത്തമ മരുന്ന്.

72

www.krishijagran.com

ആറ് മാസമാണ് കൂവച്ചെടിയുടെ വലർച്ചയ്ക്കാവശ്യം. ആറ് മാസത്തിനുളളിൽ ആര�ോഗ്യമുളള കൂവച്ചെടി വിളവെടുപ്പിന് തയ്യാറാകും. കൂവ പ�ൊടിയാക്കിമാറ്റുന്നത് അല്പം ക്ഷമയും ശ്രദ്ധയും വേണ്ടതാണ്. കൂവ ചതച്ചെടുത്ത ചാറ് ഊറിക്കിട്ടുന്നതിന് മാവില ഇട്ടുക�ൊടുക്കുന്നത് നല്ലതാണ്. മൂന്ന് തവണ ഇപ്രകാരം ഊറിയെടുക്കണം. ഊറിക്കിട്ടുന്ന പ�ൊടി മറ്റൊരു പാത്രത്തിലേക്ക് മാറ്റുന്നത് വളരെ വേഗത്തിൽ ചെയ്യേണ്ട പ്രവൃത്തിയാണ്. ഇപ്രകാരം ഊറിയെടുത്ത പ�ൊടി മൂന്ന് ദിവസം വെയിലത്ത് വച്ച് ഉണക്കും. കൂവപ്പായസം, കൂവ ഹൽവ, കൂവ വരട്ടിയത് എന്നിങ്ങനെ രുചിയൂറുന്ന നിരവധി പലഹാരങ്ങളും കൂവക�ൊണ്ട് ഉണ്ടാക്കും. ജൈവകൃഷിക്ക് പുറമേ തെങ്ങ്, കവുങ്ങ് മറ്റ് പഴയിനങ്ങളും സലീം കൃഷി ചെയ്യുന്നു. വീട്ടുകാരുടെ സഹായം വിലമതിക്കാനാകില്ല സലിം പറയുന്നു. കൃഷിജാഗരൺ മലപ്പുറം ജില്ലാ ക�ോർഡിനേറ്ററാണ് ലേഖിക ഫ�ോൺ:7356603962


ദേശീയ പുരസ്‌കാര നിറവിൽ

ജില്ലാ വാർത്ത

ഒരു പുഷ്പ കർഷക

ധന്യ. എം.ടി

പു

ഷ്പകൃഷി ചെയ്യുന്ന വാസിനിഭായ് എന്ന വീട്ടമ്മ ശ്രദ്ധേയയാകുന്നത് സ്വന്തമായി 11 ഇനം ആന്തൂറിയങ്ങൾ വികസിപ്പിച്ചെടുത്ത വ്യക്തി എന്ന നിലയിലാണ്. ഈ കണ്ടുപിടിത്തം 2017 ൽ രാഷ്ട്രപതിയിൽ നിന്ന് ദേശീയ അവാർഡ് വരെ നേടിക്കൊടുത്തു ഈ വീട്ടമ്മയ്ക്ക്. വ്യത്യസ്തമായ രണ്ട് ഇനങ്ങൾ തമ്മിൽ പ�ോളിനേറ്റ് ചെയ്താണ് ഇവർ പുതിയ ഇനങ്ങൾ വികസിപ്പിച്ചെടുക്കുന്നത്. തിരുവനന്തപുരം അമരവിള സ്വദേശിയായ ഈ വീട്ടമ്മ കഴിഞ്ഞ 40 വർഷമായി പൂ കൃഷിരംഗത്ത് സജീവമാണ്.

പൂക്കൾ വിരിഞ്ഞ് എട്ട് ദിവസം കഴിയുമ്പോൾ തിരികൾ തമ്മിൽ പരസ്പരം കൈ ക�ൊണ്ട് പതുക്കെ തേച്ചു ക�ൊടുക്കുകയാണ് ആദ്യപടിയായി ചെയ്യുന്നത്. ഈ പ്രക്രിയ നാലു ദിവസം തുടർച്ചയായി ചെയ്യണം. ആറുമാസം ആകുമ്പോൾ അത് വിത്താകും. ഈ വിത്ത് പാകി മുളപ്പിച്ച് ആറുമാസം ആകുമ്പോൾ പറിച്ചുനടാം. മൂന്നര വർഷം പിടിക്കും ഇതിൽ പൂ വിരിയാൻ. പൂ വിരിഞ്ഞ് 25 ചെടിയെങ്കിലും ആകാൻ ചുരുങ്ങിയത് 7-8 വർഷമെങ്കിലും എടുക്കും. അതിനു ശേഷമാണ് ഇവയ്ക്ക് പേരിടുന്നതും വിൽക്കുന്നതും. ഇവയ്‌ക്കെല്ലാം ക�ൊടുത്ത പേരുകളും ഏറ്റവും പ്രിയപ്പെട്ടവരുടേതു തന്നെ. ഓറഞ്ച് നിറത്തിലുള്ള അഞ്ച് വ്യത്യസ്ത ഇനങ്ങൾക്ക് ഇവർ നൽകിയത് സ്വന്തം അമ്മയുടെ പേരു തന്നെ, ഡ�ോറ. ഡ�ോറ 1 മുതൽ ഡ�ോറ 5 വരെയാണ് ഓറഞ്ച് ആന്തൂറിയത്തിന് നൽകിയിരിക്കുന്നത്. പപ്പയുടെ ഓർമ്മയ്ക്കായി

ജ�ോർജ്ജ് എന്ന പേരാണ് ഒരിനത്തിന് നൽകിയിരിക്കുന്നത്. കൂടാതെ ജെ.വി. റെഡ്, ജെ.വി. പിങ്ക്, ജൈന്റ് പിങ്ക്, ആകാശ് എന്നിങ്ങനെയാണ് 11 ഇനങ്ങൾക്ക് നൽകിയ പേരുകൾ. വളരെ ക്ഷമയും കരുതലും വേണ്ട ഒരു ജ�ോലിയാണിത്. ഇതിനുവേണ്ട ശാസ്ത്രീയമായ പഠനമ�ൊന്നും ഇവർക്ക് കിട്ടിയിട്ടില്ല. പാരമ്പര്യകർഷക കുടുംബത്തിൽ ജനിച്ച വാസിനി അച്ഛനും അമ്മയും ചെയ്യുന്ന കൃഷികൾ കണ്ടാണ് വളർന്നത്. കൂടാതെ നിരന്തരമായ വായനയും കൃഷിയിലെ പുതിയ പരീക്ഷണങ്ങൾക്ക് ഇവർക്ക് തുണയായി. 100 ഏക്കർ ഭൂമിയിലായിരുന്നു അന്ന് കൃഷി. ഇന്നത് ഒരേക്കർ ഭൂമിയായി ചുരുങ്ങി. കൃഷി പണികളെല്ലാം വാസിനിയും ഭർത്താവ് ജപമണിയും ചേർന്നാണ് ചെയ്യുന്നത്. ആന്തൂറിയത്തിനും ഓർക്കിഡിനും പുറമെ പച്ചക്കറിക്കൃഷിയും ഇവർ ചെയ്യുന്നു. കേരളത്തിനകത്തും പുറത്തുനിന്നുമായി നിരവധി ആളുകളാണ് പൂക്കൾക്കും ചെടികൾക്കുമായി ഇവരെ സമീപിക്കുന്നത്. രാഷ്ട്രപതിയിൽ നിന്ന് ലഭിച്ച അവാർഡിനു പുറമെ മൂന്നുതവണ തുടർച്ചയായി നെയ്യാറ്റിൻകര കൃഷിഭവനിൽ നിന്ന് മികച്ച പുഷ്പകൃഷി കർഷകയ്ക്കുള്ള പുരസ്‌കാരവും കിസാൻ കേരളയുടെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. (ഫ�ോൺ: 9746071231) കൃഷിജാഗരൺ തിരുവനന്തപുരം ജില്ലാ ക�ോർഡിനേറ്ററാണ് ലേഖിക. ഫ�ോൺ: 7356917171 www.krishijagran.com

73


MALAYALAM VOLUME 01 ISSUE 07 JULY 2017 PAGES 84 ` 35

അഗ്രി ഹെൽപ്പ്‌

കാർഷിക ഉത്പന്ന സംരംഭങ്ങൾ തുടങ്ങാൻ സഹായം

ചെ

വിഷ്ണു എസ്.പി.

റുകിട കർഷക കാർഷിക വ്യാപാര കൺസ�ോർഷ്യം (SFAC) മുഖേന നടപ്പിലാക്കുന്ന ചെറുകിട സംരംഭ സഹായ പദ്ധതികൾ, നൂതന കാർഷിക സംരംഭങ്ങൾ തുടങ്ങുന്നതിന് കർഷകർക്കും യുവജനങ്ങൾക്കും ഒരുപ�ോലെ സഹായകരമാണ്.

അഞ്ചു ലക്ഷം രൂപയ്ക്ക് മുകളിൽ പ്രോജക്ട് ചെലവ് വരുന്ന പദ്ധതികളാണ് ധനസഹായത്തിന് പരിഗണിക്കുന്നത്.

സംരംഭത്തിനുള്ള മൂലധനച്ചെലവിന്റെ 40 ശതമാനം അല്ലെങ്കിൽ 10 ലക്ഷം രൂപ ഇതിൽ ഏതാണ�ോ കുറവ്, ആ തുക സബ്സ ‌ ിഡിയായി നൽകും. സംരംഭകർക്ക് മറ്റ് സർക്കാർ ഏജൻസികളിൽ നിന്നും സബ്‌സിഡി സ്വീകരിക്കാം. എന്നാൽ ആകെ സബ്‌സിഡി തുക സംരംഭത്തിന്റെ പദ്ധതിച്ചെലവിന്റെ 50 ശതമാനം കവിയാൻ പാടില്ല.

തെങ്ങിന് ക�ൊപ്ര, ക�ൊപ്രയിൽ നിന്നുള്ള വെളിച്ചെണ്ണ എന്നിവ ഒഴികെയുള്ള ഭക്ഷ്യയ�ോഗ്യമായ മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കുന്ന സംരംഭകർക്ക് ധനസഹായം.

സംരംഭത്തിന്റെ ആകെ പദ്ധതി തുക കണക്കാക്കുന്നതിന് ഭൂമിയുടെ വില പരിഗണിക്കുന്നതല്ല.

പഴം, പച്ചക്കറി എന്നിവയിൽനിന്ന് തയാറാക്കുന്ന മൂല്യവർധിത ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്ന സംരംഭകർക്ക് ധനസഹായം

വ്യക്തിഗത സംരംഭകർ, പങ്കാളിത്ത സംരംഭകർ, സ്വയം സഹായ സംഘങ്ങൾ, സർക്കാരിതര ഏജൻസികൾ, ഉത്പാദക സംഘങ്ങൾ തുടങ്ങിയവർക്കെല്ലാം ധനസഹായത്തിന് അർഹത ഉണ്ടായിരിക്കും.

ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പാബന്ധിത പദ്ധതികൾ മാത്രമേ പരിഗണിക്കുകയുള്ളു. ദേശസാൽകൃത/ സ്വകാര്യ/ഷെഡ്യൂൾഡ്/സഹകരണ/ ഗ്രാമീണ ബാങ്കുകളിൽ നിന്നും സർക്കാർ ഉടമസ്ഥതയിലുള്ള മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഗുണഭ�ോക്താക്കൾക്ക് വായ്പ എടുക്കാം.

സംരംഭകർ നിശ്ചിത ഫ�ോറത്തിലുള്ള അപേക്ഷയ�ോട�ൊപ്പം

സാധ്യമായ ചെറുകിടസംരംഭങ്ങൾ നെല്ല്

പാരമ്പര്യേതര മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കുന്ന സംരംഭകർക്ക് ധനസഹായം

തെങ്ങ്

പഴം, പച്ചക്കറി

കിഴങ്ങുവർഗ്ഗ വിളകൾ

കിഴങ്ങ് വർഗ്ഗ വിളകളിൽ നിന്ന് തയാറാക്കുന്ന മൂല്യവർധിത ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്ന സംരംഭകർക്ക് ധനസഹായം.

മാർഗ്ഗരേഖ

74

www.krishijagran.com


നാളികേര ടെക്‌ന�ോളജി മിഷൻ അപേക്ഷ ക്ഷണിക്കുന്നു

നാ

ളികേര ടെക്‌ന�ോളജി മിഷനു കീഴിൽ നാളികേര സംസ്‌കരണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനും നവീകരിക്കുന്നതിനും നാളികേര വികസന ബ�ോർഡ് ധനസഹായം നൽകുന്നു. എസ.് സി, എസ.് ടി. സ്ത്രീ സംരംഭകർക്ക് പദ്ധതി ചെലവിന്റെ 33.3 ശതമാനവും മറ്റ് സംരംഭകർക്ക് പദ്ധതി ചിലവിന്റെ 25 ശതമാനവുമെന്ന നിരക്കിൽ 50 ലക്ഷത്തിൽ കവിയാത്ത തുകയാണ് ധനസഹായം നൽകുക.

പാൽപ്പൊടി, റെഡി ടു ഡ്രിങ്ക് തേങ്ങാ പാൽ ജ്യൂസ്, പായ്ക്ക് ചെയ്ത കരിക്കിൻ വെള്ളം, ചിരട്ടപ്പൊടി, ചിരട്ടക്കരി, ഉത്തേജിത കാർബൺ തുടങ്ങി വിപണിയിൽ ഏറെ ഡിമാന്റുള്ളതും നൂതനവുമായ നാളികേരാധിഷ്ഠിത ഉത്പന്നങ്ങൾ നിർമ്മിക്കുന്ന പദ്ധതികൾക്കാണ് ധനസഹായം നൽകുന്നത്. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക: ഫ�ോൺ: 04842376265/2377266/2377267/ 2376553

താത്പര്യമുള്ള സംരംഭകർ, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻസ്, എൻജിഒ, വ്യക്തികൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്കും അർഹമായ സഹായം നൽകുന്നു. തൂൾത്തേങ്ങ, വെർജിൻ വെളിച്ചെണ്ണ, തേങ്ങാപ്പാൽ, തേങ്ങ

(എസ്.എസ്. ച�ോയൽ - ഡെപ്യൂട്ടി ഡയറക്ടർ, ടിഎംഒസി/ മൃദുല. കെ ടെക്‌നിക്കൽ ഓഫീസർ, ടിഎംഒസി/ ജ്യോതി കെ.നായർ - ഫുഡ് പ്രോസസ്സിംഗ് എൻജിനിയർ, ടിഎംഒസി)

തേനീച്ചവളർത്തലിൽ

സർട്ടിഫിക്കറ്റ്

പ്രോജക്ട് റിപ്പോർട്ടും ധനകാര്യസ്ഥാപനത്തിൽ നിന്നുള്ള വായ്പാ അനുമതി പത്രവും സമർപ്പിക്കണം. •

സംരംഭകർ അസംസ്‌കൃത സാധനങ്ങളുടെ ലഭ്യത, മൂല്യവർധിത ഉത്പന്നങ്ങളുടെ വിപണന സാദ്ധ്യത എന്നിവ ഉറപ്പുവരുത്തണം. സംരംഭം ഉത്പാദനം ആരംഭിച്ചശേഷം എസ്. എഫ്.എ.സി. ഉദ്ദ്യോഗസ്ഥർ നടത്തുന്ന പരിശ�ോധനാ റിപ്പോർട്ടിന്റേയും ഇതിനായി പ്രത്യേകം രൂപീകരിച്ചിട്ടുള്ള സമിതിയുടെ ശുപാർശയുടെയും എസ്.എഫ്.എ.സി. ഗവേണിംഗ് ബ�ോഡി നൽകുന്ന അന്തിമ അനുമതിയുടേയും അടിസ്ഥാനത്തിൽ സബ്‌സിഡി തുക സംരംഭകരുടെ വായ്പാ അക്കൗണ്ടിലേക്ക് അടയ്ക്കും. പദ്ധതി പ്രവർത്തനങ്ങൾ തുടങ്ങി കുറഞ്ഞത് അഞ്ചു വർഷമെങ്കിലും പ്രോജക്ട് പ്രകാരമുള്ള മൂല്യവർധിത ഉൽപന്നങ്ങളുടെ ഉൽപാദനം വിജയകരമായി നടപ്പിലാക്കണം. അല്ലാത്തപക്ഷം സബ്‌സിഡി തുക നിയമവിധേയമായി സർക്കാരിലേക്ക് തിരിച്ച് പിടിക്കാൻ നടപടി സ്വീകരിക്കും. എഫ്. ഐ.ബിയിൽ കൃഷി ഓഫീസറാണ് ലേഖകൻ

ബ്ബർബ�ോർഡിന്റെ റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് തേനീച്ചവളർത്തലിൽ സർട്ടിഫിക്കറ്റ് ക�ോഴ്സ ‌ ് ആരംഭിക്കുന്നു. ക�ോട്ടയത്തുള്ള ഇൻസ്റ്റിറ്റ്യൂട്ടിൽ ആണ് 201718 വർഷത്തെ ക�ോഴ്സ ‌ ് നടക്കുന്നത്. വിവിധ റബ്ബറുത്പാദകസംഘങ്ങളുമായി സഹകരിച്ചുക�ൊണ്ട് നടത്തുന്ന പരിപാടി ഒരു വർഷം നീണ്ടുനിൽക്കും. മാസത്തിൽ രണ്ടുദിവസം എന്ന ക്രമത്തിലാണ് ക്ലാസ്സുകൾ. തേനീച്ചവളർത്തലുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പ്രായ�ോഗികപരിശീലനവും ഉൾക്കൊള്ളിച്ചുള്ളതാണ് ഈ പരിശീലനപരിപാടി. ക�ോട്ടയം ജില്ലയിൽ പാലായ്ക്കടുത്ത് പാലാക്കാട് മീനച്ചിൽ റബ്ബറുത്പാദകസംഘവുമായി സഹകരിച്ച് കഴിഞ്ഞ വർഷം നടത്തിയ തേനീച്ചവളർത്തലിലുള്ള ക�ോഴ്സ ‌ ് വിജയകരമായിരുന്നു. ഈ വർഷം പാലാക്കാട് മീനച്ചിൽ റബ്ബറുത്പാദകസംഘം കൂടാതെ എളവമ്പാടം (പാലക്കാട് ജില്ല), കുറ്റിച്ചിറ (തൃശൂർ ജില്ല), ക�ൊല്ലമുള (പത്തനംതിട്ട ജില്ല) എന്നീ റബ്ബറുത്പാദകസംഘങ്ങളുടെ ആഭിമുഖ്യത്തിലും സർട്ടിഫിക്കറ്റ് ക�ോഴ്സ ‌ ് നടത്തുന്നുണ്ട്. ക�ോഴ്സ ‌ ് ഫീ 1000 രൂപ (15 ശതമാനം സേവനനികുതിപുറമെ)യാണ്. പങ്കെടുക്കാൻ താൽപര്യമുള്ളവർ അടുത്തുള്ള റബ്ബർബ�ോർഡ് റീജിയണൽ ഓഫീസുകളുമായ�ോ, 0481- 2353168, 9446059692 എന്നീ നമ്പറുകളില�ോ ബന്ധപ്പെടുക.

www.krishijagran.com

75


MALAYALAM VOLUME 01 ISSUE 07 JULY 2017 PAGES 84 ` 35

റിപ്പോർട്ട്‌

പ�ൊന്നാനിയിൽ മ�ോട്ടോർ ഷെഡുകൾ സൗര�ോർജത്തിൽ പ്രവർത്തിത്തിച്ചു തുടങ്ങും: കൃഷി മ�ി വി.എസ് സുനിൽ കുമാർ

ക�ോ

ൾ മേഖലയിൽ മ�ോട്ടോർ ഷെഡുകൾ സൗര�ോർജത്തിൽ പ്രവർത്തിക്കുന്ന പദ്ധതിക്ക് പ�ൊന്നാനി മേഖലയിൽ തുടക്കം കുറിക്കുമെന്ന് കൃഷി മ�ി വി.എസ് സുനിൽ കുമാർ പറഞ്ഞു. പെരുമ്പടമ്പ് ബ്ലോക്ക് പഞ്ചായത്തിൽ ആത്മ പ്ലസ് ട്രെയിനിംഗ് ഹാൾ, വിള ആര�ോഗ്യ പരിപാലന പദ്ധതി ക്ലിനിക് എന്നിവയുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക�ോൾ മേഖലയിൽ ഭാരിച്ച വൈദ്യുതി ചെലവ് കുറയ്ക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ആദ്യമായി മലപ്പുറം ജില്ലയിലെ പ�ൊന്നാനി മണ്ഡലത്തിലാണ് പദ്ധതി നടപ്പിലാക്കുക. റെയിഡ്‌ക�ോയുടെ നേതൃത്വത്തിൽ പ�ൊന്നാനിയിൽ നാല് മ�ോട്ടോർ ഷെഡുകൾ സ്ഥാപിച്ച് പദ്ധതി

മട്ടുപ്പാവിൽ മുന്തിരി വിളയിച്ച് ക�ൊല്ലം സ്വദേശി ബേബി

തുടക്കം കുറിക്കും. കാർഷിക മേഖലയിൽ കേരളത്തിലെ ആദ്യസംരംഭമായ പദ്ധതി മറ്റു മേഖയകളിലേക്കും വൈകാതെ വ്യാപിപ്പിക്കും. കൃഷി വകുപ്പ് പ്രവർത്തനം സുതാര്യമാക്കുന്നത് കാർഷിക മേഖലയിൽ അടുത്ത വർഷം മുതൽ സ�ോഷ്യൽ ഓഡിറ്റിംഗ് നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൃഷിവകുപ്പിനു കീഴിൽ നടപ്പാക്കുന്ന പദ്ധതിയുടെ വരവ് ചെലവുകൾ കർഷകർകൂടി അറിയേണ്ടതുണ്ടെന്നും ഇപ്രകാരം കൃഷിമേഖല കൂടുതൽ സുതാര്യവത്ക്കരിക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 150 ൽ പരം കർഷകർ പങ്കെടുത്ത പരിപാടിയിൽ 'കൃഷി ജാഗരൺ മാസിക ആശംസകൾ നേർന്നു. തയാറാക്കിയത് സ്മൃതി ആർ.ബി. മലപ്പുറം

ജൈവ കൃഷി രീതി പൂർണ്ണമായും പിന്തുടരുന്ന ഇദ്ദേഹം കുഞ്ഞുങ്ങളെ

പരിപാലിക്കുന്നുതുപ�ോലെയാണ് തന്റെ കൃഷിയും പരിപാലിക്കുന്നത്. മട്ടുപ്പാവിലെ ഒറ്റ മുന്തിരിച്ചെടിയിലെ എൺപത�ോളം മുന്തിരിക്കുലയിലൂടെ അദ്ദേഹത്തിന്റെ പരിപാലനം എത്രത്തോളമാണെന്ന് നമുക്ക് മനസ്സിലാകും. സർക്കാർ ഉദ്യോഗത്തിൽ നിന്ന് വിരമിച്ച ശേഷം കഴിഞ്ഞ അഞ്ച് ക�ൊല്ലമായി കൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയാണ് ബേബി. മുന്തിരി കൂടാതെ വിവിധ ഇനം പച്ചക്കറികളും അദ്ദേഹത്തിന്റെ മട്ടുപ്പാവിലുണ്ട്. ആശാ സുൾഫിക്കർ

കൃഷിജാഗരൺ ക�ൊല്ലം ജില്ലാ ക�ോർഡിനേറ്ററാണ് ലേഖിക 7356603950

76

www.krishijagran.com


കയറ്റുമതി മൂല്യമുള്ള മീനുകളുടെ കൃത്രിമ ഉത്പാദനം വിജയകരം; യുവകർഷകർക്ക് പ്രതീക്ഷ നൽകി സി.എം.എഫ്.ആർ.ഐ യുടെ നേട്ടം

ക്ഷ്യമത്സ്യമായ ഏരി, അലങ്കാരമത്സ്യമായ ആന്തിയാസ്, അലങ്കാര ചെമ്മീൻ വിഭാഗത്തിൽ പെടുന്ന ഒട്ടക ചെമ്മീൻ എന്നിവയുടെ വിത്തുത്പാദന സാങ്കേതിക വിദ്യയാണ് സിഎംഎഫ് ആർഐ വികസിപ്പിച്ചത.്

രാജ്യാന്തര തലത്തിൽ ഉയർന്ന വിപണന മൂല്യമുള്ള മീനുകളുടെയും അലങ്കാര ചെമ്മീനിന്റെയും കൃത്രിമ ഉൽപാദനം ല�ോകത്ത് ആദ്യം രാജ്യാന്തര തലത്തിൽ ഉയർന്ന വിപണന മൂല്യമുളള മീനുകളുടെയും അലങ്കാര ചെമ്മീനിന്റെയും കൃത്രിമ ഉത്പാദനം കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്. ആർ.ഐ) വിജയകരമായി പൂർത്തിയാക്കി. ഭക്ഷ്യ മത്സ്യമായ ഏരി (പുള്ളി വെളമീൻ), അലങ്കാരമത്സ്യമായ അന്തിയാസ്, അലങ്കാര ചെമ്മീൻ വിഭാഗത്തിൽ പെടുന്ന ഒട്ടക ചെമ്മീൻ എന്നിവയുടെ വിത്തുൽപാദന സാങ്കേതിക വിദ്യയാണ് സി.എം.എഫ്.ആർ.ഐ യുടെ വിഴിഞ്ഞം ഗവേഷണ കേന്ദ്രം വികസിപ്പിച്ചത്. അന്താരാഷട്ര വിപണിയിൽ ആവശ്യക്കാ രേറെയുള്ള ഇവയുടെ കൃത്രിമ ഉൽപാദനം ല�ോകത്താദ്യമായി വിജയകരമായി പൂർത്തീകരിച്ച അപൂർവ നേട്ടമാണ് സിഎംഎഫ്ആർഐ കൈവരിച്ചത്. രണ്ട് വർഷത്തെ പരിശ്രമത്തിന�ൊടുവിലാണ് വിത്തുൽപാദന പരീക്ഷണം വിജയകരമായത്. സിഎംഎഫ്ആർ ഐയുടെ റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം (ആർ.എ.എസ്.) ഉപയ�ോഗിച്ചാണ് മാതൃമത്സ്യങ്ങളിൽ നിന്നും കൃത്രിമ വിത്തുൽപാദനം നടത്തിയത്. സമുദ്രമത്സ്യ കൃഷിയിലും കയറ്റുമതി കമ്പോളത്തിലും ഇന്ത്യക്ക് മുന്നേറ്റം നടത്താൻ വഴിതുറക്കുന്നതാണ് സിഎംഎഫ്ആർഐയുടെ ഈ നേട്ടം. രുചികരവും മാംസളവുമായ ഏരി കേരളത്തിലെ തീരങ്ങളിൽ നേരത്തെ ധാരാളമായി ലഭിച്ചിരുന്ന മത്സ്യമാണ്. എന്നാൽ, ഈയിടെയായി ഇവയുടെ ലഭ്യതയിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. വിപണിയിൽ ഏറെ ആവശ്യക്കാരുളള ഈ മീനിന് ഉയർന്ന വിലയാണ്. വിദേശ രാജ്യങ്ങളിലും ഏരിക്ക് ആവശ്യക്കാരേറെ. രണ്ടു കില�ോ വരെ തൂക്കത്തിൽ വളരുന്ന ഈ മീനിന് കില�ോയ്ക്ക് 400 മുതൽ 600 രൂപ വരെ വില ലഭിക്കും. ഈ മത്സ്യം സമുദ്രമത്സ്യ കൃഷിക്ക് ഏറെ അനുയ�ോജ്യമാണ്.

സിഎംഎഫ്ആർഐ രാജ്യത്ത് പ്രചരിപ്പിച്ചു ക�ൊണ്ടിരിക്കുന്ന കൂടുമത്സ്യ കൃഷി മാതൃകയിലൂടെ ഇവയെ വൻത�ോതിൽ കൃഷി ചെയ്ത് ഉത്പാദിപ്പിക്കാൻ ഇനി സാധിക്കും. വ്യാവസായിക അടിസ്ഥാനത്തിൽ തന്നെ കുഞ്ഞുങ്ങളെ സജ്ജമാക്കാൻ കഴിയുന്ന രീതിയിൽ ഇവയുടെ വിത്തുൽപാദന സാങ്കേതികവിദ്യ സി.എം.എഫ്.ആർ.ഐ വികസിപ്പിച്ചിട്ടുണ്ട്. അലങ്കാരമത്സ്യ വിപണിയിൽ വിദേശനാണ്യം നേടാൻ സഹായകരമാകുന്ന സമുദ്രഅലങ്കാര മത്സ്യമാണ് ആന്തിയാസ്. മീന�ൊന്നിന് വിദേശ വിപണിയിൽ മുപ്പത് യുഎസ് ഡ�ോളറാണ് ഇതിന്റെ വില. വളരെ സങ്കീർണമായ പ്രജനന സ്വഭാവമുള്ള ഈ മീനിന്റെ വിത്തുല്പാദനം ല�ോകത്തൊരിടത്തും ഇതുവരെ വിജയകരമായിട്ടില്ല. അതുക�ൊണ്ട് തന്നെ, ഇവയുടെ കുഞ്ഞുങ്ങൾക്കും കൃഷിക്കും മികച്ച സാധ്യതകളാണുള്ളത്. പവിഴപ്പുറ്റുകൾക്കിടയിലാണ് കടലിൽ ഈ മത്സ്യങ്ങൾ വളരുന്നത്. നാല്-അഞ്ച് സെ.മീ വലിപ്പത്തിൽ വളരുന്ന അലങ്കാര ചെമ്മീൻ വിഭാഗത്തിൽപ്പെടുന്ന ഒട്ടക ചെമ്മീനിന്റെ സാങ്കേതിക വിദ്യയും സി.എം.എഫ്.ആർ.ഐ വികസിപ്പിച്ചു. ഒരു ചെമ്മീനിന് മാത്രം 500 മുതൽ 700 രൂപ വരെയാണ് വിപണിയിൽ ഇതിന്റെ വില. ചുവപ്പും വെളളയും വരകളുളള ഈ ചെമ്മീൻ അലങ്കാരമത്സ്യ - ചെമ്മീനുകളിലെ സൗന്ദര്യറാണിയായാണ് അറിയപ്പെടുന്നത്. നേരത്തെ ഇരുപത് ഇനം സമുദ്രജല അലങ്കാരമത്സ്യങ്ങളുടെ വിത്തുൽപാദന സാങ്കേതികവിദ്യ സി.എം.എഫ്.ആർ.ഐ വികസിപ്പിച്ചിരുന്നു. അലങ്കാരമത്സ്യ വിപണിയിൽ ഏറെ പ്രാധാന്യമുളള മത്സ്യയിനങ്ങളാണ് ഇവ. ഈ സാങ്കേതിക വിദ്യ ഉപയ�ോഗിച്ച് ഹാച്ചറികളിൽ കർഷകർക്ക് വിത്തുൽപാദനം നടത്താൻ പറ്റും. സിഎംഎഫ്ആർഐയുടെ വിഴിഞ്ഞം ഗവേഷണ കേ�ം മേധാവി ഡ�ോ. എം കെ അനിലിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രസംഘമാണ് പരീക്ഷണം നടത്തിയത്. വിശദവിവരങ്ങൾക്ക് 9447048219.

വിഷ്ണു എസ്.പി.

എഫ്.ഐ.ബിയിൽ കൃഷി ഓഫീസറാണ് ലേഖകൻ, ഫ�ോൺ: 9809055302

www.krishijagran.com

77


MALAYALAM VOLUME 01 ISSUE 07 JULY 2017 PAGES 84 ` 35

ഗൃഹപാചകം

വേറിട്ട വിഭവങ്ങൾ

പച്ചമാങ്ങ-ക�ോൺ സലാഡ് ഇന്ദു നാരായൺ

ചേരുവ ക�ോൺ അടർത്തിയത് : ഒരു കപ്പ് സവാള ചെറുതായരിഞ്ഞത് : ഒരു ടേ. സ്പൂൺ സ്പ്രിങ് ഒണിയൻ : മൂന്ന് ബൾബ്; ക്യാപ്സ ‌ ിക്കം ചുവപ്പ് : പകുതി പച്ചമാങ്ങ ചെറുതായരിഞ്ഞത് : ഒരു ടേ. സ്പൂൺ സെലറി : അര ടേ. സ്പൂൺ ചെറിയ തക്കാളി : ആറ് എണ്ണം കൈതച്ചക്ക ചെറുതായരിഞ്ഞത് : ഒരു ടേ. സ്പൂൺ ഒലീവ് എണ്ണ : ഒരു ടേ. സ്പൂൺ കുരുമുളകു പ�ൊടി : അര ടേ. സ്പൂൺ ബ്ലാക്ക് സാൾട്ട് : അര ടീ സ്പൂൺ നാരങ്ങാനീര് : രണ്ട് ടീ സ്പൂൺ പാഴ്സ ‌ ്‌ലിയില ചെറുതായരിഞ്ഞത് : ഒരു ടീ സ്പൂൺ തുളസിയില : നാല് എണ്ണം വിളമ്പാൻ - ചിരട്ട വൃത്തിയാക്കിയത് : ആവശ്യത്തിന് തയാറാക്കുന്ന വിധം : ഉപ്പ് ചേർത്ത് വെള്ളം തിളപ്പിക്കുക. ഇതിൽ ക�ോൺ ചേർത്ത് മയമാകും വരെ വാട്ടുക. കൂടുതൽ വെന്തു പ�ോകരുത്. ഇനി വെള്ളം വാർത്ത് വയ്ക്കുക. സവാള, സ്പ്രിങ് ഒണിയൻ, കാപ്സ ‌ ിക്കം, പച്ചമാങ്ങ, കൈതച്ചക്ക, സെലറി, അക്കാഡ�ോ എന്നിവ ക�ോണിന്റെ വലുപ്പത്തിലരിയുക. ചെറിയ തക്കാളി ഓര�ോന്നും രണ്ടായി മുറിക്കു. പാഴ്സ ‌ ്‌ലിയില, മല്ലിയില എന്നിവ പച്ചക്കറികളുമായി ചേർക്കുക. ഉപ്പും കുരുമുളകും ഇടുക. ഒലീവെണ്ണയും നാരങ്ങാനീരും ചേർത്തിളക്കി ഇത് ചിരട്ടിയലേക്ക് പകർന്ന് വിളമ്പുക.

78

www.krishijagran.com


പച്ചമാങ്ങ പുലാവ്

ചേരുവ ബസുമതി അരി വേവിച്ചത് : 500 ഗ്രാം എണ്ണ (റിഫൈൻഡ് ഓയിൽ) : ഒരു ടേ.സ്പൂൺ ഉണക്കമുളക് : രണ്ട് പച്ചമുളക്, പച്ച മാങ്ങ : ഒന്നുവീതം കടുക് : ഒരു ടീ.സ്പൂൺ കായം : രണ്ടു നുള്ള് ഉപ്പ് : പാകത്തിന് കറിവേപ്പില : ഒരു തണ്ട്

മാംഗ�ോ-പ�ൊട്ടറ്റോ മസാല

തയാറാക്കുന്ന വിധം: എണ്ണ ഒരു പാനിൽ ഒഴിച്ച് ചൂടാക്കുക. ഉണക്കമുളക്, കടുക്, കറിവേപ്പില എന്നിവയിട്ട് വറുക്കുക. കടുക് പ�ൊട്ടുമ്പോൾ പച്ചമാങ്ങ ചെറുതായി അരിഞ്ഞത് ചേർത്ത് വേവിക്കുക. അല്പം വെള്ളം തളിക്കുക. അരിയും പച്ചമുളക് ചെറുതായരിഞ്ഞതും ഉപ്പും ചേർത്തിളക്കി പാകത്തിന് വേവിച്ച് വാങ്ങുക. മാംഗ�ോപ�ൊട്ടറ്റോ മസാലയ്‌ക്കൊപ്പം ചൂട�ോടെ വിളമ്പുക. ഫ�ോൺ: 8281659340

ചേരുവ പച്ചമാങ്ങ : ഒന്ന് വെളുത്തുള്ളി : നാല് അല്ലി ഇഞ്ചി : ഒരു കഷ്ണം എണ്ണ : രണ്ടു ടേ സ്പൂൺ ഉണക്കമുളക് : രണ്ട് എണ്ണം കടുക് : ഒരു ടീസ്പൂൺ ജീരകം : ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി : ഒരു ടീസ്പൂൺ കായം : ഒരു ടീസ്പൂൺ ഉലുവ : ഒരു ടീസ്പൂൺ ബ്ലാക്ക് സാൾട്ട് : ഒരു ടീസ്പൂൺ മുളകുപ�ൊടി : ഒരു ടീസ്പൂൺ മല്ലിപ്പൊടി : ഒരു ടീസ്പൂൺ ഉപ്പ് : പാകത്തിന് മാമ്പഴച്ചാറ് : 250 എം.എൽ കറിവേപ്പില : 8-10 എണ്ണം ചെറിയ ഉരുളക്കിഴങ്ങ് (ബേബി പ�ൊട്ടറ്റോ) : 500 ഗ്രാം തയാറാക്കുന്ന വിധം : ഒരു പാനിൽ എണ്ണ ഒഴച്ച് ചൂടാക്കുക. കടുക്, ജീരകം, ഉലുവ, കായം, ഉണക്കമുളക്, വെള്ളം എന്നിവ ചേർത്ത് വരട്ടുക. ഇഞ്ചിയും വെളുത്തുള്ളിയും ചെറുതായരിഞ്ഞിടുക. പച്ചമാങ്ങ അരിഞ്ഞിടുക. തുടർന്ന് മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപ�ൊടി എന്നിവയും ചേർക്കുക. ചെറിയ ഉരുളക്കിഴങ്ങ്, ഉപ്പ്, ബ്ലാക്ക് സാൾട്ട് എന്നിവ ചേർത്ത് നന്നായി ട�ോസ് ചെയ്യുക. മസാലകൾ ഉരുളക്കിഴങ്ങിലും മാങ്ങാകഷ്ണങ്ങളിലും നന്നായി പിടിച്ചുകഴിയുമ്പോൾ മാമ്പഴച്ചാറ് ഒഴിക്കുക. ഇനി വേവിച്ച് വാങ്ങുക.

www.krishijagran.com

79




KRISHI JAGRAN

India’s largest circulated agri rural magazine (Limca Book of Records certified) MALAYALAM VOLUME 01 ISSUE 07 JULY 2017 PAGES 84 ` 35 KERALA NETWORK

ISSN 245-11

d¤o®YJ«

01 k´« 01

gran.com

d¤o®YJ«

9891405403

2017 മാർച്ച് വില `35

12

©dQ® 72 l¢k

www.kr

www.krishija

ishijagr

`35

an.com

l¢k `35 01 ©dQ® 52 01 k´«

AL INAUGUR IN EDITION AM MALAYAL

V.R.Ajith Kumar

ഇന്നത്തെ

മഴ ത്വള്ളം നാളത്തെ കുടിത്വള്ളം

വരൾച് com ത്െ നനരിടാൻ

Head, Southern States ajith@krishijagran.com 9891899064

ർ വില `35

2016 ഡിസംബ

hijagran. www.kris 403 9891405

ഒരുങാളം

ഇനി പാലിനളം

എ.ടി.എളം!

കേരളത്തെ േത്​്യൊഴിയുന്ന മഴകമഘങ്ങൾ www.krishijagr

Suresh Muthukulam an.com

1

www.kr

www.krish

ijagran.co

m

ishijagr

an.com

State Head suresh@krishijagran.com 7356914141

1

1

Karthika B.P.

Assistant Editor English karthika@krishijagran.com 7356603963

Saritha Reghu

Marketing Executive saritha@krishijagran.com 7356915151

DISTRICT COORDINATORS

S.Gopakumar

Circulation Executive sgopa@krishijagran.com 9891223340

Remya M remyam@krishijagran.com Litty Jose 7356603956 littyjose@krishjijagran.com 7356603953

K.R. Jubeesh krjubeesh@krishijagran.com 7356603952

Vidhya M.V. vidhyamv@krishijagran.com 7356603961

Smrithi R.B. smrithirb@krishijagran.com 7356603962 Saritha N.R. sarithanr@krishijagran.com 7356603957

Southern Regional Cum Kerala State Office

A/5, Elankam Gardens Vellayambalam, Sasthamangalam Thiruvananthapuram- 695010 Email- malayalam@krishijagran.com malayalamkrishi@gmail.com Ph-0471 -4059009 Krishijagran.com

Head Office THE PULSE OF RURAL INDIA

Remya C.N. remyacn@krishijagran.com 7356603954

Dhanya M.T. dhanya@krishijagran.com 7356917171

Remya K. Prabha remyakprabha@krishijagran.com 7356603955

K.B. Bainda kbbainda@krishijagran.com 7356603951

Asha S. ashas@krishijagran.com 7356603950

Magazine Editor : Suresh Muthukulam suresh@krishijagran.com 7356914141

82

www.krishijagran.com

www.krishi.jagran

www.krishi.jagran

60/9,3rd Floor, Yusuf Sarai Market New Delhi – 110016 Ph-011-26511845, 26517923 Email- info@krishijagran.com

Karnataka Office

1st Floor, 33/3, BM Mansion, Geddalahalli, Sanjay Nagar Main Road, RMV 2nd stage, , Bangalore-560094 Email- kannada@krishijagran.com Ph-011-26511845, 26517923

Chennai Office

126/329, 2nd FloorArcot Road, Kodambakkom, Chennai-600024 Ph-011-26511845, 26517923 9891405403


www.krishijagran.com

83


Form-B Declare on 12, April 2017, No. F.2 (K-7) Press/2017

MALAYALAM VOLUME 01 ISSUE 07 JULY 2017 PAGES 84 ` 35

84

www.krishijagran.com


Turn static files into dynamic content formats.

Create a flipbook
Issuu converts static files into: digital portfolios, online yearbooks, online catalogs, digital photo albums and more. Sign up and create your flipbook.